< ๑ โยหน: 4 >
1 เห ปฺริยตมา: , ยูยํ สรฺเวฺวษฺวาตฺมสุ น วิศฺวสิต กินฺตุ เต อีศฺวราตฺ ชาตา น เวตฺยาตฺมน: ปรีกฺษธฺวํ ยโต พหโว มฺฤษาภวิษฺยทฺวาทิโน ชคนฺมธฺยมฺ อาคตวนฺต: ฯ
പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ.
2 อีศฺวรีโย ย อาตฺมา ส ยุษฺมาภิรเนน ปริจียตำ, ยีศุ: ขฺรีษฺโฏ นราวตาโร ภูตฺวาคต เอตทฺ เยน เกนจิทฺ อาตฺมนา สฺวีกฺริยเต ส อีศฺวรีย: ฯ
ദൈവാത്മാവിനെ ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
3 กินฺตุ ยีศุ: ขฺรีษฺโฏ นราวตาโร ภูตฺวาคต เอตทฺ เยน เกนจิทฺ อาตฺมนา นางฺคีกฺริยเต ส อีศฺวรีโย นหิ กินฺตุ ขฺรีษฺฏาเรราตฺมา, เตน จาคนฺตวฺยมิติ ยุษฺมาภิ: ศฺรุตํ, ส เจทานีมปิ ชคติ วรฺตฺตเตฯ
യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.
4 เห พาลกา: , ยูยมฺ อีศฺวราตฺ ชาตาสฺตานฺ ชิตวนฺตศฺจ ยต: สํสาราธิษฺฐานการิโณ 'ปิ ยุษฺมทธิษฺฐานการี มหานฺฯ
കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.
5 เต สํสาราตฺ ชาตาสฺตโต เหโต: สํสาราทฺ ภาษนฺเต สํสารศฺจ เตษำ วากฺยานิ คฺฤหฺลาติฯ
അവർ ലൗകികന്മാർ ആകയാൽ ലൗകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.
6 วยมฺ อีศฺวราตฺ ชาตา: , อีศฺวรํ โย ชานาติ โส'สฺมทฺวากฺยานิ คฺฤหฺลาติ ยศฺเจศฺวราตฺ ชาโต นหิ โส'สฺมทฺวากฺยานิ น คฺฤหฺลาติ; อเนน วยํ สตฺยาตฺมานํ ภฺรามกาตฺมานญฺจ ปริจินุม: ฯ
ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാൽ അറിയാം.
7 เห ปฺริยตมา: , วยํ ปรสฺปรํ เปฺรม กรวาม, ยต: เปฺรม อีศฺวราตฺ ชายเต, อปรํ ย: กศฺจิตฺ เปฺรม กโรติ ส อีศฺวราตฺ ชาต อีศฺวรํ เวตฺติ จฯ
പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു ദൈവത്തെ അറികയും ചെയ്യുന്നു.
8 ย: เปฺรม น กโรติ ส อีศฺวรํ น ชานาติ ยต อีศฺวร: เปฺรมสฺวรูป: ฯ
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
9 อสฺมาสฺวีศฺวรสฺย เปฺรไมเตน ปฺรากาศต ยตฺ สฺวปุเตฺรณาสฺมภฺยํ ชีวนทานารฺถมฺ อีศฺวร: สฺวียมฺ อทฺวิตียํ ปุตฺรํ ชคนฺมธฺยํ เปฺรษิตวานฺฯ
ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
10 วยํ ยทฺ อีศฺวเร ปฺรีตวนฺต อิตฺยตฺร นหิ กินฺตุ ส ยทสฺมาสุ ปฺรีตวานฺ อสฺมตฺปาปานำ ปฺรายศฺจิรฺตฺตารฺถํ สฺวปุตฺรํ เปฺรษิตวำศฺเจตฺยตฺร เปฺรม สนฺติษฺฐเตฯ
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
11 เห ปฺริยตมา: , อสฺมาสุ ยทีศฺวเรไณตาทฺฤศํ เปฺรม กฺฤตํ ตรฺหิ ปรสฺปรํ เปฺรม กรฺตฺตุมฺ อสฺมากมปฺยุจิตํฯ
പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
12 อีศฺวร: กทาจ เกนาปิ น ทฺฤษฺฏ: ยทฺยสฺมาภิ: ปรสฺปรํ เปฺรม กฺริยเต ตรฺหีศฺวโร 'สฺมนฺมเธฺย ติษฺฐติ ตสฺย เปฺรม จาสฺมาสุ เสตฺสฺยเตฯ
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
13 อสฺมภฺยํ เตน สฺวกียาตฺมโนํ'โศ ทตฺต อิตฺยเนน วยํ ยตฺ ตสฺมินฺ ติษฺฐาม: ส จ ยทฺ อสฺมาสุ ติษฺฐตีติ ชานีม: ฯ
നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
14 ปิตา ชคตฺราตารํ ปุตฺรํ เปฺรษิตวานฺ เอตทฺ วยํ ทฺฤษฺฏฺวา ปฺรมาณยาม: ฯ
പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
15 ยีศุรีศฺวรสฺย ปุตฺร เอตทฺ เยนางฺคีกฺริยเต ตสฺมินฺ อีศฺวรสฺติษฺฐติ ส เจศฺวเร ติษฺฐติฯ
യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
16 อสฺมาสฺวีศฺวรสฺย ยตฺ เปฺรม วรฺตฺตเต ตทฺ วยํ ชฺญาตวนฺตสฺตสฺมินฺ วิศฺวาสิตวนฺตศฺจฯ อีศฺวร: เปฺรมสฺวรูป: เปฺรมฺนี ยสฺติษฺฐติ ส อีศฺวเร ติษฺฐติ ตสฺมึศฺเจศฺวรสฺติษฺฐติฯ
ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
17 ส ยาทฺฤโศ 'สฺติ วยมเปฺยตสฺมินฺ ชคติ ตาทฺฤศา ภวาม เอตสฺมาทฺ วิจารทิเน 'สฺมาภิ รฺยา ปฺรติภา ลภฺยเต สาสฺมตฺสมฺพนฺธียสฺย เปฺรมฺน: สิทฺธิ: ฯ
ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.
18 เปฺรมฺนิ ภีติ รฺน วรฺตฺตเต กินฺตุ สิทฺธํ เปฺรม ภีตึ นิรากโรติ ยโต ภีติ: สยาตนาสฺติ ภีโต มานว: เปฺรมฺนิ สิทฺโธ น ชาต: ฯ
സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.
19 อสฺมาสุ ส ปฺรถมํ ปฺรีตวานฺ อิติ การณาทฺ วยํ ตสฺมินฺ ปฺรียามเหฯ
അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
20 อีศฺวเร 'หํ ปฺรีย อิตฺยุกฺตฺวา ย: กศฺจิตฺ สฺวภฺราตรํ เทฺวษฺฏิ โส 'นฺฤตวาทีฯ ส ยํ ทฺฤษฺฏวานฺ ตสฺมินฺ สฺวภฺราตริ ยทิ น ปฺรียเต ตรฺหิ ยมฺ อีศฺวรํ น ทฺฤษฺฏวานฺ กถํ ตสฺมินฺ เปฺรม กรฺตฺตุํ ศกฺนุยาตฺ?
ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.
21 อต อีศฺวเร ย: ปฺรียเต ส สฺวียภฺราตรฺยฺยปิ ปฺรียตามฺ อิยมฺ อาชฺญา ตสฺมาทฺ อสฺมาภิ รฺลพฺธาฯ
ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.