< പുറപ്പാട് 5 >

1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
Thuutha-inĩ Musa na Harũni nĩmathiire kũrĩ Firaũni, makĩmwĩra atĩrĩ, “Jehova, o we Ngai wa Isiraeli, oigĩte ũũ: ‘Reke andũ akwa mathiĩ, nĩgeetha makagĩe na gĩathĩ gĩakwa werũ-inĩ.’”
2 അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.
Nake Firaũni akĩmooria atĩrĩ, “Jehova nĩwe ũ, atĩ ndĩmwathĩkĩre na ndekererie andũ a Isiraeli mathiĩ? Niĩ ndiũĩ Jehova na ndikũrekereria andũ a Isiraeli mathiĩ.”
3 അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‌വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.
Ningĩ makĩmwĩra atĩrĩ, “Ngai wa Ahibirania nĩatwarĩirie. Nĩ ũndũ ũcio twĩtĩkĩrie tũthiĩ rũgendo rwa mĩthenya ĩtatũ werũ-inĩ tũkarutĩre Jehova Ngai witũ magongona, kwaga ũguo no atũrehithĩrie mĩthiro kana atũniine na rũhiũ rwa njora.”
4 മിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയവേലെക്കു പോകുവിൻ എന്നു പറഞ്ഞു.
No mũthamaki wa bũrũri wa Misiri akĩmooria atĩrĩ, “Musa na Harũni, nĩ kĩĩ kĩratũma mũrute andũ wĩra-inĩ wao? Cookai wĩra-inĩ wanyu!”
5 ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.
Nake Firaũni akiuga atĩrĩ, “Ta rorai, andũ a bũrũri rĩu nĩmaingĩhĩte, na inyuĩ nĩmũragiria marute wĩra.”
6 അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ:
Mũthenya o ũcio Firaũni agĩatha arũgamĩrĩri a ngombo o na nyabaara cia andũ, akĩmeera atĩrĩ,
7 ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ.
“Mũtigacooke kũhe andũ a Isiraeli nyeki ya gũthondeka maturubarĩ; nĩmathiĩ magecarĩrie nyeki o ene.
8 എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
No mũmeere atĩ no nginya mathondeke maturubarĩ mũigana o ta wa mbere; mũtikamanyiihĩrie gĩthimo. Nĩ igũũta; nĩkĩo mararĩra makoiga atĩrĩ, ‘Nĩtũrekwo tũthiĩ tũkarutĩre Ngai witũ igongona.’
9 അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
Maritũhĩriei wĩra nĩgeetha makoragwo makĩruta wĩra hĩndĩ ciothe, na mũtige gũthikĩrĩria ũhoro wa maheeni.”
10 അവരുടെ വ്യാജവാക്കുകൾ കേൾക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങൾക്കു വൈക്കോൽ തരികയില്ല;
Nao arũgamĩrĩri a ngombo na nyabaara cia andũ magĩthiĩ makĩĩra andũ atĩrĩ, “Firaũni ekuuga ũũ: ‘Ndigũcooka kũmũhe nyeki rĩngĩ.
11 നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.
Thiĩi mũgecarĩrie nyeki yanyu kũrĩa guothe mũrĩmĩona, no wĩra wanyu ndũkũnyihanyiihio o na hanini.’”
12 അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.
Nĩ ũndũ ũcio andũ makĩhurunjũkĩra bũrũri wa Misiri guothe kũngania makoni ma ngano mamatũmĩre ta nyeki.
13 ഊഴിയവിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.
Arũgamĩrĩri a ngombo makĩmahinyĩrĩria mũno, makameeraga atĩrĩ, “Rĩĩkiai wĩra ũrĩa mwagĩrĩirwo wa o mũthenya, o ta ũrĩa mwekaga rĩrĩa mwaheagwo nyeki.”
14 ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.
Nao andũ a Isiraeli arĩa maarĩ nyabaara arĩa maathuurĩtwo nĩ anene a ngombo a Firaũni magakĩhũũragwo, makoorio atĩrĩ, “Nĩ kĩĩ kĩragiririe mũhingie mũigana wa maturubarĩ ma ira kana ma ũmũthĩ, ta ũrĩa mũrekaga mbere?”
15 അതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?
Nao andũ a Isiraeli arĩa maarĩ nyabaara magĩthiĩ kũrĩ Firaũni kũmũthaitha, makĩmũũria atĩrĩ: “Nĩ kĩĩ gĩtũmĩte wĩke ndungata ciaku maũndũ maya?
16 അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.
Ndungata ciaku itiraheo nyeki, na no tũrerwo, ‘Thondekai maturubarĩ!’ Ndungata ciaku nĩirahũũrwo, no andũ aku nĩo marĩ na mahĩtia.”
17 അതിന്നു അവൻ: മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ടു: ഞങ്ങൾ പോയി യഹോവെക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങൾ പറയുന്നു.
Nake Firaũni agĩcookia atĩrĩ, “Igũũta ici! Inyuĩ mũrĩ igũũta! Nĩkĩo mũraikara mũkiugaga atĩrĩ, ‘Nĩtũrekwo tũkarutĩre Jehova igongona.’
18 പോയി വേല ചെയ്‌വിൻ; വൈക്കോൽ തരികയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കേണം താനും എന്നു കല്പിച്ചു.
Cookai wĩra-inĩ. Mũtikũheo nyeki, na no nginya mũthondeke mũigana wa maturubarĩ marĩa mwagĩrĩirwo.”
19 ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു.
Nao andũ a Isiraeli arĩa maarĩ nyabaara makĩmenya atĩ maarĩ thĩĩna-inĩ rĩrĩa meerirwo atĩrĩ, “Mũtikũnyiihĩrio mũigana wa maturubarĩ marĩa mwagĩrĩirwo gũthondeka o mũthenya.”
20 അവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,
Rĩrĩa moimire harĩ Firaũni-rĩ, magĩkora Musa na Harũni arĩa maametereire,
21 അവരോടു: നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
nao anyabara acio makĩmeera atĩrĩ, “Jehova aromuona na amũtuĩre ciira! Mũtũmĩte tũtuĩke kĩndũ kĩnungu kũrĩ Firaũni na anene ake, na mũkamane rũhiũ rwa njora moko-inĩ mao matũũrage.”
22 അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കൎത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?
Musa agĩcooka kũrĩ, Jehova akĩmũũria atĩrĩ, “Mwathani, nĩ kĩĩ gĩtũmĩte ũrehithĩrie andũ aya thĩĩna? Gĩkĩ nĩkĩo gĩatũmire ũndũme?
23 ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതു മുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
Kuuma rĩrĩa ndaathiire kũrĩ Firaũni kũmwarĩria thĩinĩ wa rĩĩtwa rĩaku, nĩareheire andũ aya thĩĩna, nawe ũkaaga gũteithũra andũ aku o na hanini.”

< പുറപ്പാട് 5 >