+ ഉല്പത്തി 1 >

1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
Kĩambĩrĩria-inĩ kĩa maũndũ mothe, Ngai nĩombire igũrũ na thĩ.
2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവൎത്തിച്ചുകൊണ്ടിരുന്നു.
Hĩndĩ ĩyo thĩ ndĩarĩ ũrĩa yatariĩ na ndĩarĩ na kĩndũ, nayo nduma yarĩ igũrũ rĩa kũrĩa kũriku, nake Roho wa Ngai aareerete igũrũ rĩa maaĩ.
3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
Nake Ngai agĩathana, akiuga atĩrĩ, “Nĩkũgĩe ũtheri,” na gũkĩgĩa ũtheri.
4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
Ngai akĩona atĩ ũtheri ũcio warĩ mwega, nake akĩgayũkania ũtheri na nduma.
5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
Ngai agĩĩta ũtheri ũcio “mũthenya,” nayo nduma akĩmĩĩta “ũtukũ.” Na gũkĩgĩa hwaĩ-inĩ, na gũkĩgĩa rũciinĩ. Ũcio ũgĩtuĩka mũthenya wa mbere.
6 ദൈവം: വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
Nake Ngai agĩathana, akiuga atĩrĩ, “Nĩkũgĩe wariĩ mũnene gatagatĩ ka maaĩ ũgayũkanie maaĩ na marĩa mangĩ.”
7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
Nĩ ũndũ ũcio Ngai agĩĩkĩra wariĩ ũcio na akĩgayũkania maaĩ marĩa maarĩ thĩ ya wariĩ ũcio na maaĩ marĩa maarĩ igũrũ rĩaguo. Na gũgĩtuĩka o ũguo.
8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
Ngai agĩĩta wariĩ ũcio “matu mairũ.” Na gũkĩgĩa hwaĩ-inĩ na gũkĩgĩa rũciinĩ. Ũcio ũgĩtuĩka mũthenya wa keerĩ.
9 ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Nake Ngai agĩathana, akiuga atĩrĩ, “Maaĩ marĩa marĩ thĩ ya matu mairũ nĩ mongane handũ hamwe na kũgĩe thĩ nyũmũ.” Na gũgĩtuĩka o ũguo.
10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
Ngai agĩĩta kũrĩa kũmũ “thĩ,” namo maaĩ marĩa maacookanĩrĩire akĩmeeta “maria.” Nake Ngai akĩona atĩ ũndũ ũcio warĩ mwega.
11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Ningĩ Ngai agĩathana, akiuga atĩrĩ, “Thĩ nĩ ĩmere mĩmera: Mĩmera ĩrĩa ĩciaraga mbeũ, na mĩtĩ ĩrĩa ĩciaraga matunda marĩ na mbeũ thĩinĩ, kũringana na mĩthemba yayo.” Na gũgĩtuĩka o ũguo.
12 ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
Thĩ ĩkĩmera mĩmera: Mĩmera ĩgũciara mbeũ kũringana na mĩthemba yayo, na mĩtĩ ĩgũciara matunda marĩ na mbeũ thĩinĩ kũringana na mĩthemba yayo. Nake Ngai akĩona atĩ ũndũ ũcio warĩ mwega.
13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
Nakuo gũkĩgĩa hwaĩ-inĩ na gũkĩgĩa rũciinĩ. Ũcio ũgĩtuĩka mũthenya wa gatatũ.
14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
Ningĩ Ngai agĩathana, akiuga atĩrĩ, “Nĩkũgĩe imũrĩ wariĩ-inĩ wa matu mairũ cia kũgayũkania mũthenya na ũtukũ, na irekwo ituĩke imenyithania cia imera, na mĩthenya na mĩaka.
15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Na ituĩke imũrĩ wariĩ-inĩ ũcio wa matu mairũ, itũmage thĩ kũgĩage na ũtheri.” Na gũgĩtuĩka o ũguo.
16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
Ngai nĩombire imũrĩ igĩrĩ nene. Kĩmũrĩ kĩrĩa kĩnenanene, nĩkĩo riũa, kĩarage mũthenya; nakĩo kĩmũrĩ kĩrĩa kĩninanini, nĩkĩo mweri, kĩarage ũtukũ. O na ningĩ akĩũmba njata.
17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
Ngai agĩciiga wariĩ-inĩ wa matu mairũ itũmage thĩ kũgĩe ũtheri,
18 ദൈവം അവയെ ആകാശവിതാനത്തിൽ നിൎത്തി; നല്ലതു എന്നു ദൈവം കണ്ടു.
ciarage mũthenya na ũtukũ, na igayũkanagie nduma na ũtheri. Nake Ngai akĩona atĩ ũndũ ũcio warĩ mwega.
19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
Na gũkĩgĩa hwaĩ-inĩ na gũkĩgĩa rũciinĩ. Ũcio ũgĩtuĩka mũthenya wa kana.
20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
Ningĩ Ngai agĩathana, akiuga atĩrĩ: “Maaĩ nĩmaiyũrwo nĩ ciũmbe irĩ muoyo, nacio nyoni nĩciũmbũkagĩre igũrũ rĩa thĩ gũtuĩkania wariĩ wa matu mairũ.”
21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
Nĩ ũndũ ũcio Ngai akĩũmba ciũmbe iria nene cia iria-inĩ na kĩũmbe o gĩothe kĩrĩ muoyo na kĩongoyaga, ikĩiyũra maaĩ-inĩ kũringana na mĩthemba yacio, na nyoni o yothe ĩrĩ mathagu kũringana na mũthemba wayo. Nake Ngai akĩona atĩ ũndũ ũcio warĩ mwega.
22 നിങ്ങൾ വൎദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
Ngai agĩcirathima akiuga atĩrĩ, “Ciaranai mũingĩhe, mũiyũre maaĩ-inĩ marĩa marĩ maria-inĩ, nacio nyoni nĩcingĩhe thĩ.”
23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
Na gũkĩgĩa hwaĩ-inĩ na gũkĩgĩa rũciinĩ. Ũcio ũgĩtuĩka mũthenya wa gatano.
24 അതതു തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്നുളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Ningĩ Ngai agĩathana, akiuga atĩrĩ, “Thĩ nĩĩgĩe ciũmbe irĩ muoyo kũringana na mĩthemba yacio: mahiũ, na ciũmbe iria ithiiagĩra thĩ, na nyamũ cia gĩthaka, o nyamũ kũringana na mũthemba wayo.” Na gũgĩtuĩka o ũguo.
25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
Ngai akĩũmba nyamũ cia gĩthaka kũringana na mĩthemba yacio, na mahiũ kũringana na mĩthemba yamo, na ciũmbe ciothe iria ithiiagĩra thĩ kũringana na mĩthemba yacio. Nake Ngai akĩona atĩ ũndũ ũcio warĩ mwega.
26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സൎവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
Ningĩ Ngai agĩathana, akiuga atĩrĩ, “Nĩtũũmbei andũ na mũhianĩre witũ, mahaanane na ithuĩ, nao maathage thamaki cia iria na nyoni cia rĩera-inĩ, na mahiũ ma thĩ yothe, na maathage ciũmbe ciothe iria ithiiagĩra thĩ.”
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
Nĩ ũndũ ũcio Ngai akĩũmba mũndũ
28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
Ngai akĩmarathima, akĩmeera atĩrĩ, “Ciaranai mũingĩhe, mũiyũre thĩ na mũmĩtoorie. Athagai thamaki cia iria na nyoni cia rĩera-inĩ, na mwathage ciũmbe ciothe irĩ muoyo iria ithiiagĩra thĩ.”
29 ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
Ningĩ Ngai akiuga atĩrĩ, “Nĩndamũhe mĩmera yothe ya thĩ ĩrĩa ĩciaraga mbeũ, na mũtĩ o wothe ũrĩa ũciaraga matunda marĩ mbeũ thĩinĩ. Ĩyo ĩgũtuĩka irio cianyu.
30 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകലഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Na kũrĩ nyamũ ciothe cia gũkũ thĩ, na nyoni ciothe cia rĩera-inĩ, o na ciũmbe ciothe iria ithiiagĩra thĩ, na kĩndũ o gĩothe kĩrĩ mĩhũmũ ya muoyo-rĩ, ndaacihe mĩmera mĩruru yothe ĩtuĩke irio ciacio.” Na gũgĩtuĩka o ũguo.
31 താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
Ngai akĩona atĩ kĩndũ kĩrĩa gĩothe oombĩte kĩarĩ kĩega mũno. Nakuo gũkĩgĩa hwaĩ-inĩ na gũkĩgĩa rũciinĩ. Ũcio ũgĩtuĩka mũthenya wa gatandatũ.

+ ഉല്പത്തി 1 >