Aionian Verses
അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു. (Sheol )
(parallel missing)
എന്നാൽ യാക്കോബ്, “എന്റെ മകൻ നിങ്ങളുടെകൂടെ അവിടേക്ക് പോരുകയില്ല. അവന്റെ സഹോദരൻ മരിച്ചു, ഇനി ശേഷിക്കുന്നത് അവൻമാത്രം. നിങ്ങളുടെ വഴിയാത്രയിൽ അവന് എന്തെങ്കിലും ഹാനി ഭവിച്ചാൽ നിങ്ങൾ എന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും” എന്നു പറഞ്ഞു. (Sheol )
(parallel missing)
ഇവനെയും നിങ്ങൾ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും ദോഷം ഭവിക്കയും ചെയ്താൽ നിങ്ങൾ എന്റെ നരച്ചതലയെ, ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും’ എന്നു പറഞ്ഞു. (Sheol )
(parallel missing)
അടിയങ്ങൾക്കു പിതാവിന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കാൻ ഇടയാകും. (Sheol )
(parallel missing)
എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.” (Sheol )
(parallel missing)
അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി. (Sheol )
(parallel missing)
എന്റെ കോപത്താൽ അഗ്നി ജ്വലിച്ചു, അതു പാതാളത്തിന്റെ അടിത്തട്ടുവരെ കത്തും. അതു ഭൂമിയെയും അതിലെ കൊയ്ത്തുകളെയും ദഹിപ്പിക്കും. അതു പർവതങ്ങളുടെ അടിസ്ഥാനങ്ങൾ കത്തിക്കും. (Sheol )
(parallel missing)
“യഹോവ ജീവൻ എടുക്കുകയും ജീവൻ നൽകുകയുംചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്ക് താഴ്ത്തുകയും കരകയറ്റുകയുംചെയ്യുന്നു. (Sheol )
(parallel missing)
പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. (Sheol )
(parallel missing)
നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച് അയാളോടു പെരുമാറുക; അയാളുടെ തല നരയ്ക്കുന്നതിനും സമാധാനത്തോടെ ശവക്കുഴിയിലേക്കിറങ്ങുന്നതിനും അനുവദിക്കരുത്. (Sheol )
(parallel missing)
എന്നാൽ, ആ ശപഥംനിമിത്തം അയാളെ നിഷ്കളങ്കനായി കണക്കാക്കരുത്. നീ ജ്ഞാനിയല്ലോ! അയാളോട് എന്തു ചെയ്യണമെന്ന് നിനക്കറിയാം. അയാളുടെ നരച്ചതലയെ രക്തത്തോടെ ശവക്കുഴിയിലേക്കയയ്ക്കുക!” (Sheol )
(parallel missing)
ഒരു മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ ശവക്കുഴിയിലേക്കിറങ്ങുന്നവനും തിരികെ വരുന്നില്ല. (Sheol )
(parallel missing)
അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും? അതു പാതാളത്തെക്കാൾ അഗാധം—നിനക്ക് എന്ത് അറിയാൻ സാധിക്കും? (Sheol )
(parallel missing)
“അയ്യോ! അങ്ങ് എന്നെ ശവക്കുഴിയിൽ മറച്ചിരുന്നെങ്കിൽ! അങ്ങയുടെ കോപം വിട്ടുപോകുന്നതുവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു കാലപരിധി നിശ്ചയിച്ച് എന്നെ ഓർത്തിരുന്നെങ്കിൽ! (Sheol )
(parallel missing)
ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ, അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ, (Sheol )
(parallel missing)
എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ? ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?” (Sheol )
(parallel missing)
അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു, സമാധാനത്തോടെ അവർ ശവക്കുഴിയിലേക്കിറങ്ങുന്നു. (Sheol )
(parallel missing)
ചൂടും വരൾച്ചയും ഉരുകിയ മഞ്ഞ്, വറ്റിച്ചുകളയുന്നതുപോലെ പാപംചെയ്തവരെ പാതാളം തട്ടിയെടുക്കുന്നു. (Sheol )
(parallel missing)
മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകത്തിന്റെ മറയും നീക്കപ്പെട്ടിരിക്കുന്നു. (Sheol )
(parallel missing)
മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല. പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും? (Sheol )
(parallel missing)
ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു, ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ. (Sheol )
(parallel missing)
എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല, അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല. (Sheol )
(parallel missing)
പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. (Sheol )
(parallel missing)
യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു. (Sheol )
(parallel missing)
യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു, ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ; എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ. (Sheol )
(parallel missing)
അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു; മരണം അവരുടെ ഇടയനായിരിക്കും എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും. അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും. (Sheol )
(parallel missing)
എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും; അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. (സേലാ) (Sheol )
(parallel missing)
എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ; അവർ ജീവനോടെതന്നെ പാതാളത്തിലേക്കു നിപതിക്കട്ടെ, കാരണം തിന്മ അവരുടെയിടയിൽ കുടികൊള്ളുന്നുണ്ടല്ലോ. (Sheol )
(parallel missing)
എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്; ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു, അധമപാതാളത്തിൽനിന്നുതന്നെ. (Sheol )
(parallel missing)
എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു എന്റെ ജീവൻ പാതാളത്തോടടുക്കുന്നു. (Sheol )
(parallel missing)
മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക? പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? (സേലാ) (Sheol )
(parallel missing)
മരണപാശങ്ങൾ എന്നെ ചുറ്റി, പാതാളവേദനകൾ എന്നെ പിടികൂടി; കഷ്ടവും സങ്കടവും എനിക്കു നേരിട്ടു. (Sheol )
(parallel missing)
ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്. (Sheol )
(parallel missing)
അപ്പോൾ അവർ പറയും: “ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ, ദുഷ്ടരുടെ അസ്ഥികൾ പാതാളകവാടത്തിൽ ചിതറിക്കിടക്കുന്നു.” (Sheol )
(parallel missing)
പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം, ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം; (Sheol )
(parallel missing)
അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു; അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു. (Sheol )
(parallel missing)
അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു. (Sheol )
(parallel missing)
എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല. (Sheol )
(parallel missing)
മരണവും പാതാളവും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു! (Sheol )
(parallel missing)
വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും. (Sheol )
(parallel missing)
അവരെ വടികൊണ്ട് ശിക്ഷിക്കുക, അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക. (Sheol )
(parallel missing)
മരണവും ദുരന്തവും ഒരിക്കലും തൃപ്തിയടയുന്നില്ല, അതുപോലെതന്നെയാണ് മനുഷ്യനേത്രങ്ങളും. (Sheol )
(parallel missing)
പാതാളം, വന്ധ്യയായ ഗർഭപാത്രം, വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി, ‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ. (Sheol )
(parallel missing)
നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല. (Sheol )
(parallel missing)
നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ, നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ; കാരണം പ്രേമം മരണംപോലെതന്നെ ശക്തവും അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു. ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു, ഉഗ്രമായ അഗ്നിനാളംപോലെതന്നെ. (Sheol )
(parallel missing)
അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു; ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും. (Sheol )
(parallel missing)
“നിന്റെ ദൈവമായ യഹോവയുടെ പക്കൽനിന്ന് നീ ചിഹ്നം ചോദിക്കുക. അതു താഴേ പാതാളത്തിലോ മീതേ സ്വർഗത്തിലോ ആയിക്കൊള്ളട്ടെ.” (Sheol )
(parallel missing)
നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ താഴെയുള്ള പാതാളം അസ്വസ്ഥമായിരിക്കുന്നു; അതു ഭൂമിയിൽ നേതാക്കളായിരുന്ന സകലരുടെയും ആത്മാക്കളെ നിനക്കുവേണ്ടി ഉണർത്തിയിരിക്കുന്നു; അതു രാഷ്ട്രങ്ങളിൽ രാജാക്കന്മാരായിരുന്ന എല്ലാവരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു. (Sheol )
(parallel missing)
നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു; പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു; കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു. (Sheol )
(parallel missing)
എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും. (Sheol )
(parallel missing)
“മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു, പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു. കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾ അത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല, കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു, വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു. (Sheol )
(parallel missing)
മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും; പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല. അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ, നിങ്ങൾ തകർന്നുപോകും. (Sheol )
(parallel missing)
“എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത് ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു. (Sheol )
(parallel missing)
പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല, മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും; കുഴിയിലേക്കിറങ്ങുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല. (Sheol )
(parallel missing)
നീ ഒലിവെണ്ണയുമായി മോലെക്കിന്റെ അടുക്കൽച്ചെന്നു, നിന്റെ പരിമളവർഗങ്ങൾ വർധിപ്പിച്ചു. നിന്റെ പ്രതിനിധികളെ നീ ദൂരസ്ഥലങ്ങളിലേക്കയച്ചു; നീ പാതാളംവരെ ഇറങ്ങിച്ചെല്ലുകയും ചെയ്തു! (Sheol )
(parallel missing)
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് പാതാളത്തിലേക്ക് ഇറങ്ങിപ്പോയ ദിവസത്തിൽ അതിനുവേണ്ടി വിലപിച്ചുകൊണ്ട് ആഴത്തിലുള്ള ഉറവുകൾ അടച്ചുകളഞ്ഞു, ഞാൻ അതിന്റെ അരുവികളെ തടഞ്ഞുനിർത്തി; അതിന്റെ സമൃദ്ധമായ ജലത്തിനു നിയന്ത്രണംവന്നു. അതുകൊണ്ട് ലെബാനോനെ ഞാൻ ഇരുട്ട് ഉടുപ്പിച്ചു, വയലിലെ സകലവൃക്ഷങ്ങളും വാടുകയും ചെയ്തു. (Sheol )
(parallel missing)
കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദത്താൽ ജനതകൾ ഭയന്നുവിറയ്ക്കാൻ ഞാൻ ഇടയാക്കി. ആ സമയത്ത് ഏദെനിലെ സകലവൃക്ഷങ്ങളും, ലെബാനോനിലെ അതിശ്രേഷ്ഠവും അത്യുത്തമവുമായ വൃക്ഷങ്ങളെല്ലാംതന്നെയും, മതിയായി വെള്ളംകിട്ടിയിരുന്ന സകലവൃക്ഷങ്ങളും താഴേ ഭൂമിയിൽ ആശ്വാസം പ്രാപിച്ചു. (Sheol )
(parallel missing)
അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി. (Sheol )
(parallel missing)
പാതാളത്തിന്റെ മധ്യത്തിൽനിന്ന് അവരുടെ ശക്തരായ നേതാക്കന്മാർ ഈജിപ്റ്റിനെയും അവളുടെ സഹായികളെയുംപറ്റി ഇപ്രകാരം പറയും: ‘അവർ ഇറങ്ങിവന്ന് വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം ഇവിടെ കിടക്കുന്നു.’ (Sheol )
(parallel missing)
വീണുപോയവരും തങ്ങളുടെ ആയുധങ്ങളുമായി പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നവരും തങ്ങളുടെ വാളുകൾ സ്വന്തം തലയ്ക്കുകീഴേയും പരിചകൾ അവരുടെ അസ്ഥിക്കുമീതേയും വെച്ചിട്ടുള്ളവരുമായ പുരാതന യോദ്ധാക്കൾക്കൊപ്പം ഇവരും അവിടെ കിടക്കേണ്ടതല്ലേ? ഈ യുദ്ധവീരന്മാരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു വ്യാപിച്ചിരിക്കുന്നു. (Sheol )
(parallel missing)
“ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും. മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? “എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല. (Sheol )
(parallel missing)
അവർ പാതാളത്തിലേക്ക് കുഴിച്ചിറങ്ങിയാലും എന്റെ കൈ അവിടെ അവരെ പിടിക്കും. അവർ സ്വർഗംവരെ കയറിയാലും ഞാൻ അവരെ താഴെയിറക്കും. (Sheol )
(parallel missing)
അവൻ പറഞ്ഞു: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവിടന്ന് എനിക്കുത്തരമരുളി. പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു; അവിടന്ന് എന്റെ അപേക്ഷ കേട്ടു. (Sheol )
(parallel missing)
വീഞ്ഞ് അവനെ ചതിക്കുന്നു; അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല. കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ, അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു. (Sheol )
(parallel missing)
എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും. (Geenna )
ਕਿਨ੍ਤ੍ਵਹੰ ਯੁਸ਼਼੍ਮਾਨ੍ ਵਦਾਮਿ, ਯਃ ਕਸ਼੍ਚਿਤ੍ ਕਾਰਣੰ ਵਿਨਾ ਨਿਜਭ੍ਰਾਤ੍ਰੇ ਕੁਪ੍ਯਤਿ, ਸ ਵਿਚਾਰਸਭਾਯਾਂ ਦਣ੍ਡਾਰ੍ਹੋ ਭਵਿਸ਼਼੍ਯਤਿ; ਯਃ ਕਸ਼੍ਚਿੱਚ ਸ੍ਵੀਯਸਹਜੰ ਨਿਰ੍ੱਬੋਧੰ ਵਦਤਿ, ਸ ਮਹਾਸਭਾਯਾਂ ਦਣ੍ਡਾਰ੍ਹੋ ਭਵਿਸ਼਼੍ਯਤਿ; ਪੁਨਸ਼੍ਚ ਤ੍ਵੰ ਮੂਢ ਇਤਿ ਵਾਕ੍ਯੰ ਯਦਿ ਕਸ਼੍ਚਿਤ੍ ਸ੍ਵੀਯਭ੍ਰਾਤਰੰ ਵਕ੍ਤਿ, ਤਰ੍ਹਿ ਨਰਕਾਗ੍ਨੌ ਸ ਦਣ੍ਡਾਰ੍ਹੋ ਭਵਿਸ਼਼੍ਯਤਿ| (Geenna )
നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. (Geenna )
ਤਸ੍ਮਾਤ੍ ਤਵ ਦਕ੍ਸ਼਼ਿਣੰ ਨੇਤ੍ਰੰ ਯਦਿ ਤ੍ਵਾਂ ਬਾਧਤੇ, ਤਰ੍ਹਿ ਤੰਨੇਤ੍ਰਮ੍ ਉਤ੍ਪਾਟ੍ਯ ਦੂਰੇ ਨਿਕ੍ਸ਼਼ਿਪ, ਯਸ੍ਮਾਤ੍ ਤਵ ਸਰ੍ੱਵਵਪੁਸ਼਼ੋ ਨਰਕੇ ਨਿਕ੍ਸ਼਼ੇਪਾਤ੍ ਤਵੈਕਾਙ੍ਗਸ੍ਯ ਨਾਸ਼ੋ ਵਰੰ| (Geenna )
നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്. (Geenna )
ਯਦ੍ਵਾ ਤਵ ਦਕ੍ਸ਼਼ਿਣਃ ਕਰੋ ਯਦਿ ਤ੍ਵਾਂ ਬਾਧਤੇ, ਤਰ੍ਹਿ ਤੰ ਕਰੰ ਛਿੱਤ੍ਵਾ ਦੂਰੇ ਨਿਕ੍ਸ਼਼ਿਪ, ਯਤਃ ਸਰ੍ੱਵਵਪੁਸ਼਼ੋ ਨਰਕੇ ਨਿਕ੍ਸ਼਼ੇਪਾਤ੍ ਏਕਾਙ੍ਗਸ੍ਯ ਨਾਸ਼ੋ ਵਰੰ| (Geenna )
നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക. (Geenna )
ਯੇ ਕਾਯੰ ਹਨ੍ਤੁੰ ਸ਼ਕ੍ਨੁਵਨ੍ਤਿ ਨਾਤ੍ਮਾਨੰ, ਤੇਭ੍ਯੋ ਮਾ ਭੈਸ਼਼੍ਟ; ਯਃ ਕਾਯਾਤ੍ਮਾਨੌ ਨਿਰਯੇ ਨਾਸ਼ਯਿਤੁੰ, ਸ਼ਕ੍ਨੋਤਿ, ਤਤੋ ਬਿਭੀਤ| (Geenna )
കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. (Hadēs )
ਅਪਰਞ੍ਚ ਬਤ ਕਫਰ੍ਨਾਹੂਮ੍, ਤ੍ਵੰ ਸ੍ਵਰ੍ਗੰ ਯਾਵਦੁੰਨਤੋਸਿ, ਕਿਨ੍ਤੁ ਨਰਕੇ ਨਿਕ੍ਸ਼਼ੇਪ੍ਸ੍ਯਸੇ, ਯਸ੍ਮਾਤ੍ ਤ੍ਵਯਿ ਯਾਨ੍ਯਾਸ਼੍ਚਰ੍ੱਯਾਣਿ ਕਰ੍ੰਮਣ੍ਯਕਾਰਿਸ਼਼ਤ, ਯਦਿ ਤਾਨਿ ਸਿਦੋਮ੍ਨਗਰ ਅਕਾਰਿਸ਼਼੍ਯਨ੍ਤ, ਤਰ੍ਹਿ ਤਦਦ੍ਯ ਯਾਵਦਸ੍ਥਾਸ੍ਯਤ੍| (Hadēs )
മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല. (aiōn )
ਯੋ ਮਨੁਜਸੁਤਸ੍ਯ ਵਿਰੁੱਧਾਂ ਕਥਾਂ ਕਥਯਤਿ, ਤਸ੍ਯਾਪਰਾਧਸ੍ਯ ਕ੍ਸ਼਼ਮਾ ਭਵਿਤੁੰ ਸ਼ਕ੍ਨੋਤਿ, ਕਿਨ੍ਤੁ ਯਃ ਕਸ਼੍ਚਿਤ੍ ਪਵਿਤ੍ਰਸ੍ਯਾਤ੍ਮਨੋ ਵਿਰੁੱਧਾਂ ਕਥਾਂ ਕਥਯਤਿ ਨੇਹਲੋਕੇ ਨ ਪ੍ਰੇਤ੍ਯ ਤਸ੍ਯਾਪਰਾਧਸ੍ਯ ਕ੍ਸ਼਼ਮਾ ਭਵਿਤੁੰ ਸ਼ਕ੍ਨੋਤਿ| (aiōn )
മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. (aiōn )
ਅਪਰੰ ਕਣ੍ਟਕਾਨਾਂ ਮਧ੍ਯੇ ਬੀਜਾਨ੍ਯੁਪ੍ਤਾਨਿ ਤਦਰ੍ਥ ਏਸ਼਼ਃ; ਕੇਨਚਿਤ੍ ਕਥਾਯਾਂ ਸ਼੍ਰੁਤਾਯਾਂ ਸਾਂਸਾਰਿਕਚਿਨ੍ਤਾਭਿ ਰ੍ਭ੍ਰਾਨ੍ਤਿਭਿਸ਼੍ਚ ਸਾ ਗ੍ਰਸ੍ਯਤੇ, ਤੇਨ ਸਾ ਮਾ ਵਿਫਲਾ ਭਵਤਿ| (aiōn )
കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു. (aiōn )
ਵਨ੍ਯਯਵਸਾਨਿ ਪਾਪਾਤ੍ਮਨਃ ਸਨ੍ਤਾਨਾਃ| ਯੇਨ ਰਿਪੁਣਾ ਤਾਨ੍ਯੁਪ੍ਤਾਨਿ ਸ ਸ਼ਯਤਾਨਃ, ਕਰ੍ੱਤਨਸਮਯਸ਼੍ਚ ਜਗਤਃ ਸ਼ੇਸ਼਼ਃ, ਕਰ੍ੱਤਕਾਃ ਸ੍ਵਰ੍ਗੀਯਦੂਤਾਃ| (aiōn )
“കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. (aiōn )
ਯਥਾ ਵਨ੍ਯਯਵਸਾਨਿ ਸੰਗ੍ਰੁʼਹ੍ਯ ਦਾਹ੍ਯਨ੍ਤੇ, ਤਥਾ ਜਗਤਃ ਸ਼ੇਸ਼਼ੇ ਭਵਿਸ਼਼੍ਯਤਿ; (aiōn )
യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് (aiōn )
ਤਥੈਵ ਜਗਤਃ ਸ਼ੇਸ਼਼ੇ ਭਵਿਸ਼਼੍ਯਤਿ, ਫਲਤਃ ਸ੍ਵਰ੍ਗੀਯਦੂਤਾ ਆਗਤ੍ਯ ਪੁਣ੍ਯਵੱਜਨਾਨਾਂ ਮਧ੍ਯਾਤ੍ ਪਾਪਿਨਃ ਪ੍ਰੁʼਥਕ੍ ਕ੍ਰੁʼਤ੍ਵਾ ਵਹ੍ਨਿਕੁਣ੍ਡੇ ਨਿਕ੍ਸ਼਼ੇਪ੍ਸ੍ਯਨ੍ਤਿ, (aiōn )
ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം. (Hadēs )
ਅਤੋ(ਅ)ਹੰ ਤ੍ਵਾਂ ਵਦਾਮਿ, ਤ੍ਵੰ ਪਿਤਰਃ (ਪ੍ਰਸ੍ਤਰਃ) ਅਹਞ੍ਚ ਤਸ੍ਯ ਪ੍ਰਸ੍ਤਰਸ੍ਯੋਪਰਿ ਸ੍ਵਮਣ੍ਡਲੀਂ ਨਿਰ੍ੰਮਾਸ੍ਯਾਮਿ, ਤੇਨ ਨਿਰਯੋ ਬਲਾਤ੍ ਤਾਂ ਪਰਾਜੇਤੁੰ ਨ ਸ਼ਕ੍ਸ਼਼੍ਯਤਿ| (Hadēs )
നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. (aiōnios )
ਤਸ੍ਮਾਤ੍ ਤਵ ਕਰਸ਼੍ਚਰਣੋ ਵਾ ਯਦਿ ਤ੍ਵਾਂ ਬਾਧਤੇ, ਤਰ੍ਹਿ ਤੰ ਛਿੱਤ੍ਵਾ ਨਿਕ੍ਸ਼਼ਿਪ, ਦ੍ਵਿਕਰਸ੍ਯ ਦ੍ਵਿਪਦਸ੍ਯ ਵਾ ਤਵਾਨਪ੍ਤਵਹ੍ਨੌ ਨਿਕ੍ਸ਼਼ੇਪਾਤ੍, ਖਞ੍ਜਸ੍ਯ ਵਾ ਛਿੰਨਹਸ੍ਤਸ੍ਯ ਤਵ ਜੀਵਨੇ ਪ੍ਰਵੇਸ਼ੋ ਵਰੰ| (aiōnios )
നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.” (Geenna )
ਅਪਰੰ ਤਵ ਨੇਤ੍ਰੰ ਯਦਿ ਤ੍ਵਾਂ ਬਾਧਤੇ, ਤਰ੍ਹਿ ਤਦਪ੍ਯੁਤ੍ਪਾਵ੍ਯ ਨਿਕ੍ਸ਼਼ਿਪ, ਦ੍ਵਿਨੇਤ੍ਰਸ੍ਯ ਨਰਕਾਗ੍ਨੌ ਨਿਕ੍ਸ਼਼ੇਪਾਤ੍ ਕਾਣਸ੍ਯ ਤਵ ਜੀਵਨੇ ਪ੍ਰਵੇਸ਼ੋ ਵਰੰ| (Geenna )
അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരോ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്കു കഴിയുന്നത്?” എന്നു ചോദിച്ചു. (aiōnios )
ਅਪਰਮ੍ ਏਕ ਆਗਤ੍ਯ ਤੰ ਪਪ੍ਰੱਛ, ਹੇ ਪਰਮਗੁਰੋ, ਅਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਤੁੰ ਮਯਾ ਕਿੰ ਕਿੰ ਸਤ੍ਕਰ੍ੰਮ ਕਰ੍ੱਤਵ੍ਯੰ? (aiōnios )
എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും. (aiōnios )
ਅਨ੍ਯੱਚ ਯਃ ਕਸ਼੍ਚਿਤ੍ ਮਮ ਨਾਮਕਾਰਣਾਤ੍ ਗ੍ਰੁʼਹੰ ਵਾ ਭ੍ਰਾਤਰੰ ਵਾ ਭਗਿਨੀਂ ਵਾ ਪਿਤਰੰ ਵਾ ਮਾਤਰੰ ਵਾ ਜਾਯਾਂ ਵਾ ਬਾਲਕੰ ਵਾ ਭੂਮਿੰ ਪਰਿਤ੍ਯਜਤਿ, ਸ ਤੇਸ਼਼ਾਂ ਸ਼ਤਗੁਣੰ ਲਪ੍ਸ੍ਯਤੇ, ਅਨਨ੍ਤਾਯੁਮੋ(ਅ)ਧਿਕਾਰਿਤ੍ਵਞ੍ਚ ਪ੍ਰਾਪ੍ਸ੍ਯਤਿ| (aiōnios )
വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. (aiōn )
ਤਤੋ ਮਾਰ੍ਗਪਾਰ੍ਸ਼੍ਵ ਉਡੁਮ੍ਬਰਵ੍ਰੁʼਕ੍ਸ਼਼ਮੇਕੰ ਵਿਲੋਕ੍ਯ ਤਤ੍ਸਮੀਪੰ ਗਤ੍ਵਾ ਪਤ੍ਰਾਣਿ ਵਿਨਾ ਕਿਮਪਿ ਨ ਪ੍ਰਾਪ੍ਯ ਤੰ ਪਾਦਪੰ ਪ੍ਰੋਵਾਚ, ਅਦ੍ਯਾਰਭ੍ਯ ਕਦਾਪਿ ਤ੍ਵਯਿ ਫਲੰ ਨ ਭਵਤੁ; ਤੇਨ ਤਤ੍ਕ੍ਸ਼਼ਣਾਤ੍ ਸ ਉਡੁਮ੍ਬਰਮਾਹੀਰੁਹਃ ਸ਼ੁਸ਼਼੍ਕਤਾਂ ਗਤਃ| (aiōn )
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ഒരാളെ മതപരിവർത്തനം ചെയ്യാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. ആ വ്യക്തി നിങ്ങളോടൊപ്പം ചേർന്നാലോ; നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന നരകശിക്ഷയുടെ ഇരട്ടിക്ക് അവരെ അർഹരാക്കുന്നു. (Geenna )
ਕਞ੍ਚਨ ਪ੍ਰਾਪ੍ਯ ਸ੍ਵਤੋ ਦ੍ਵਿਗੁਣਨਰਕਭਾਜਨੰ ਤੰ ਕੁਰੁਥ| (Geenna )
“സർപ്പങ്ങളേ, അണലിക്കുഞ്ഞുങ്ങളേ, നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും? (Geenna )
ਰੇ ਭੁਜਗਾਃ ਕ੍ਰੁʼਸ਼਼੍ਣਭੁਜਗਵੰਸ਼ਾਃ, ਯੂਯੰ ਕਥੰ ਨਰਕਦਣ੍ਡਾਦ੍ ਰਕ੍ਸ਼਼ਿਸ਼਼੍ਯਧ੍ਵੇ| (Geenna )
ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു. (aiōn )
ਅਨਨ੍ਤਰੰ ਤਸ੍ਮਿਨ੍ ਜੈਤੁਨਪਰ੍ੱਵਤੋਪਰਿ ਸਮੁਪਵਿਸ਼਼੍ਟੇ ਸ਼ਿਸ਼਼੍ਯਾਸ੍ਤਸ੍ਯ ਸਮੀਪਮਾਗਤ੍ਯ ਗੁਪ੍ਤੰ ਪਪ੍ਰੱਛੁਃ, ਏਤਾ ਘਟਨਾਃ ਕਦਾ ਭਵਿਸ਼਼੍ਯਨ੍ਤਿ? ਭਵਤ ਆਗਮਨਸ੍ਯ ਯੁਗਾਨ੍ਤਸ੍ਯ ਚ ਕਿੰ ਲਕ੍ਸ਼਼੍ਮ? ਤਦਸ੍ਮਾਨ੍ ਵਦਤੁ| (aiōn )
“തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. (aiōnios )
ਪਸ਼੍ਚਾਤ੍ ਸ ਵਾਮਸ੍ਥਿਤਾਨ੍ ਜਨਾਨ੍ ਵਦਿਸ਼਼੍ਯਤਿ, ਰੇ ਸ਼ਾਪਗ੍ਰਸ੍ਤਾਃ ਸਰ੍ੱਵੇ, ਸ਼ੈਤਾਨੇ ਤਸ੍ਯ ਦੂਤੇਭ੍ਯਸ਼੍ਚ ਯੋ(ਅ)ਨਨ੍ਤਵਹ੍ਨਿਰਾਸਾਦਿਤ ਆਸ੍ਤੇ, ਯੂਯੰ ਮਦਨ੍ਤਿਕਾਤ੍ ਤਮਗ੍ਨਿੰ ਗੱਛਤ| (aiōnios )
“പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.” (aiōnios )
ਪਸ਼੍ਚਾਦਮ੍ਯਨਨ੍ਤਸ਼ਾਸ੍ਤਿੰ ਕਿਨ੍ਤੁ ਧਾਰ੍ੰਮਿਕਾ ਅਨਨ੍ਤਾਯੁਸ਼਼ੰ ਭੋਕ੍ਤੁੰ ਯਾਸ੍ਯਨ੍ਤਿ| (aiōnios )
ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു. (aiōn )
ਪਸ਼੍ਯਤ, ਜਗਦਨ੍ਤੰ ਯਾਵਤ੍ ਸਦਾਹੰ ਯੁਸ਼਼੍ਮਾਭਿਃ ਸਾਕੰ ਤਿਸ਼਼੍ਠਾਮਿ| ਇਤਿ| (aiōn )
എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.” (aiōn , aiōnios )
ਕਿਨ੍ਤੁ ਯਃ ਕਸ਼੍ਚਿਤ੍ ਪਵਿਤ੍ਰਮਾਤ੍ਮਾਨੰ ਨਿਨ੍ਦਤਿ ਤਸ੍ਯਾਪਰਾਧਸ੍ਯ ਕ੍ਸ਼਼ਮਾ ਕਦਾਪਿ ਨ ਭਵਿਸ਼਼੍ਯਤਿ ਸੋਨਨ੍ਤਦਣ੍ਡਸ੍ਯਾਰ੍ਹੋ ਭਵਿਸ਼਼੍ਯਤਿ| (aiōn , aiōnios )
Mark 4:18 (ਮਾਰ੍ਕਃ 4:18)
(parallel missing)
ਯੇ ਜਨਾਃ ਕਥਾਂ ਸ਼੍ਰੁʼਣ੍ਵਨ੍ਤਿ ਕਿਨ੍ਤੁ ਸਾਂਸਾਰਿਕੀ ਚਿਨ੍ਤਾ ਧਨਭ੍ਰਾਨ੍ਤਿ ਰ੍ਵਿਸ਼਼ਯਲੋਭਸ਼੍ਚ ਏਤੇ ਸਰ੍ੱਵੇ ਉਪਸ੍ਥਾਯ ਤਾਂ ਕਥਾਂ ਗ੍ਰਸਨ੍ਤਿ ਤਤਃ ਮਾ ਵਿਫਲਾ ਭਵਤਿ (aiōn )
എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും ഇതരമോഹങ്ങളും ഉള്ളിൽ കടന്ന് വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. (aiōn )
(parallel missing)
രണ്ട് കയ്യും ഉള്ളയാളായി കെടാത്ത തീയുള്ള നരകത്തിൽ പോകുന്നതിനെക്കാൾ, അംഗഭംഗമുള്ളയാളായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്. (Geenna )
ਯਸ੍ਮਾਤ੍ ਯਤ੍ਰ ਕੀਟਾ ਨ ਮ੍ਰਿਯਨ੍ਤੇ ਵਹ੍ਨਿਸ਼੍ਚ ਨ ਨਿਰ੍ੱਵਾਤਿ, ਤਸ੍ਮਿਨ੍ ਅਨਿਰ੍ੱਵਾਣਾਨਲਨਰਕੇ ਕਰਦ੍ਵਯਵਸ੍ਤਵ ਗਮਨਾਤ੍ ਕਰਹੀਨਸ੍ਯ ਸ੍ਵਰ੍ਗਪ੍ਰਵੇਸ਼ਸ੍ਤਵ ਕ੍ਸ਼਼ੇਮੰ| (Geenna )
രണ്ട് കാലും ഉള്ളയാളായി നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ, മുടന്തുള്ളയാളായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്. (Geenna )
ਯਤੋ ਯਤ੍ਰ ਕੀਟਾ ਨ ਮ੍ਰਿਯਨ੍ਤੇ ਵਹ੍ਨਿਸ਼੍ਚ ਨ ਨਿਰ੍ੱਵਾਤਿ, ਤਸ੍ਮਿਨ੍ (ਅ)ਨਿਰ੍ੱਵਾਣਵਹ੍ਨੌ ਨਰਕੇ ਦ੍ਵਿਪਾਦਵਤਸ੍ਤਵ ਨਿਕ੍ਸ਼਼ੇਪਾਤ੍ ਪਾਦਹੀਨਸ੍ਯ ਸ੍ਵਰ੍ਗਪ੍ਰਵੇਸ਼ਸ੍ਤਵ ਕ੍ਸ਼਼ੇਮੰ| (Geenna )
നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിയുക. രണ്ട് കണ്ണും ഉള്ളയാളായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു കണ്ണുള്ളയാളായി ദൈവരാജ്യത്തിൽ കടക്കുന്നതാണ് അയാൾക്ക് ഉത്തമം. (Geenna )
(parallel missing)
Mark 9:48 (ਮਾਰ੍ਕਃ 9:48)
(parallel missing)
ਤਸ੍ਮਿਨ (ਅ)ਨਿਰ੍ੱਵਾਣਵਹ੍ਨੌ ਨਰਕੇ ਦ੍ਵਿਨੇਤ੍ਰਸ੍ਯ ਤਵ ਨਿਕ੍ਸ਼਼ੇਪਾਦ੍ ਏਕਨੇਤ੍ਰਵਤ ਈਸ਼੍ਵਰਰਾਜ੍ਯੇ ਪ੍ਰਵੇਸ਼ਸ੍ਤਵ ਕ੍ਸ਼਼ੇਮੰ| (Geenna )
യേശു അവിടെനിന്ന് യാത്ര പുറപ്പെടുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” എന്നു ചോദിച്ചു. (aiōnios )
ਅਥ ਸ ਵਰ੍ਤ੍ਮਨਾ ਯਾਤਿ, ਏਤਰ੍ਹਿ ਜਨ ਏਕੋ ਧਾਵਨ੍ ਆਗਤ੍ਯ ਤਤ੍ਸੰਮੁਖੇ ਜਾਨੁਨੀ ਪਾਤਯਿਤ੍ਵਾ ਪ੍ਰੁʼਸ਼਼੍ਟਵਾਨ੍, ਭੋਃ ਪਰਮਗੁਰੋ, ਅਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਤਯੇ ਮਯਾ ਕਿੰ ਕਰ੍ੱਤਵ੍ਯੰ? (aiōnios )
ഈ ലോകത്തിൽത്തന്നെ വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, മാതാക്കൾ, മക്കൾ, പുരയിടങ്ങൾ എന്നിവ നൂറുമടങ്ങായി ലഭിക്കും; വരാനുള്ള ലോകത്തിൽ അയാൾക്കു നിത്യജീവനും ലഭിക്കും. (aiōn , aiōnios )
ਗ੍ਰੁʼਹਭ੍ਰਾਤ੍ਰੁʼਭਗਿਨੀਪਿਤ੍ਰੁʼਮਾਤ੍ਰੁʼਪਤ੍ਨੀਸਨ੍ਤਾਨਭੂਮੀਨਾਮਿਹ ਸ਼ਤਗੁਣਾਨ੍ ਪ੍ਰੇਤ੍ਯਾਨਨ੍ਤਾਯੁਸ਼੍ਚ ਨ ਪ੍ਰਾਪ੍ਨੋਤਿ ਤਾਦ੍ਰੁʼਸ਼ਃ ਕੋਪਿ ਨਾਸ੍ਤਿ| (aiōn , aiōnios )
അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു. (aiōn )
ਅਦ੍ਯਾਰਭ੍ਯ ਕੋਪਿ ਮਾਨਵਸ੍ਤ੍ਵੱਤਃ ਫਲੰ ਨ ਭੁਞ੍ਜੀਤ; ਇਮਾਂ ਕਥਾਂ ਤਸ੍ਯ ਸ਼ਿਸ਼਼੍ਯਾਃ ਸ਼ੁਸ਼੍ਰੁਵੁਃ| (aiōn )
അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn )
ਤਥਾ ਸ ਯਾਕੂਬੋ ਵੰਸ਼ੋਪਰਿ ਸਰ੍ੱਵਦਾ ਰਾਜਤ੍ਵੰ ਕਰਿਸ਼਼੍ਯਤਿ, ਤਸ੍ਯ ਰਾਜਤ੍ਵਸ੍ਯਾਨ੍ਤੋ ਨ ਭਵਿਸ਼਼੍ਯਤਿ| (aiōn )
അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn )
ਇਬ੍ਰਾਹੀਮਿ ਚ ਤਦ੍ਵੰਸ਼ੇ ਯਾ ਦਯਾਸ੍ਤਿ ਸਦੈਵ ਤਾਂ| ਸ੍ਮ੍ਰੁʼਤ੍ਵਾ ਪੁਰਾ ਪਿਤ੍ਰੁʼਣਾਂ ਨੋ ਯਥਾ ਸਾਕ੍ਸ਼਼ਾਤ੍ ਪ੍ਰਤਿਸ਼੍ਰੁਤੰ| (aiōn )
ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn )
(parallel missing)
Luke 1:73 (ਲੂਕਃ 1:73)
(parallel missing)
ਸ੍ਰੁʼਸ਼਼੍ਟੇਃ ਪ੍ਰਥਮਤਃ ਸ੍ਵੀਯੈਃ ਪਵਿਤ੍ਰੈ ਰ੍ਭਾਵਿਵਾਦਿਭਿਃ| (aiōn )
“പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos )
ਅਥ ਭੂਤਾ ਵਿਨਯੇਨ ਜਗਦੁਃ, ਗਭੀਰੰ ਗਰ੍ੱਤੰ ਗਨ੍ਤੁੰ ਮਾਜ੍ਞਾਪਯਾਸ੍ਮਾਨ੍| (Abyssos )
കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. (Hadēs )
ਹੇ ਕਫਰ੍ਨਾਹੂਮ੍, ਤ੍ਵੰ ਸ੍ਵਰ੍ਗੰ ਯਾਵਦ੍ ਉੰਨਤਾ ਕਿਨ੍ਤੁ ਨਰਕੰ ਯਾਵਤ੍ ਨ੍ਯਗ੍ਭਵਿਸ਼਼੍ਯਸਿ| (Hadēs )
ഒരു ദിവസം ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കാൻ ഇങ്ങനെ ചോദിച്ചു, “ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” (aiōnios )
ਅਨਨ੍ਤਰਮ੍ ਏਕੋ ਵ੍ਯਵਸ੍ਥਾਪਕ ਉੱਥਾਯ ਤੰ ਪਰੀਕ੍ਸ਼਼ਿਤੁੰ ਪਪ੍ਰੱਛ, ਹੇ ਉਪਦੇਸ਼ਕ ਅਨਨ੍ਤਾਯੁਸ਼਼ਃ ਪ੍ਰਾਪ੍ਤਯੇ ਮਯਾ ਕਿੰ ਕਰਣੀਯੰ? (aiōnios )
ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna )
ਤਰ੍ਹਿ ਕਸ੍ਮਾਦ੍ ਭੇਤਵ੍ਯਮ੍ ਇਤ੍ਯਹੰ ਵਦਾਮਿ, ਯਃ ਸ਼ਰੀਰੰ ਨਾਸ਼ਯਿਤ੍ਵਾ ਨਰਕੰ ਨਿਕ੍ਸ਼਼ੇਪ੍ਤੁੰ ਸ਼ਕ੍ਨੋਤਿ ਤਸ੍ਮਾਦੇਵ ਭਯੰ ਕੁਰੁਤ, ਪੁਨਰਪਿ ਵਦਾਮਿ ਤਸ੍ਮਾਦੇਵ ਭਯੰ ਕੁਰੁਤ| (Geenna )
“ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്. (aiōn )
ਤੇਨੈਵ ਪ੍ਰਭੁਸ੍ਤਮਯਥਾਰ੍ਥਕ੍ਰੁʼਤਮ੍ ਅਧੀਸ਼ੰ ਤਦ੍ਬੁੱਧਿਨੈਪੁਣ੍ਯਾਤ੍ ਪ੍ਰਸ਼ਸ਼ੰਸ; ਇੱਥੰ ਦੀਪ੍ਤਿਰੂਪਸਨ੍ਤਾਨੇਭ੍ਯ ਏਤਤ੍ਸੰਸਾਰਸ੍ਯ ਸਨ੍ਤਾਨਾ ਵਰ੍ੱਤਮਾਨਕਾਲੇ(ਅ)ਧਿਕਬੁੱਧਿਮਨ੍ਤੋ ਭਵਨ੍ਤਿ| (aiōn )
ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും. (aiōnios )
ਅਤੋ ਵਦਾਮਿ ਯੂਯਮਪ੍ਯਯਥਾਰ੍ਥੇਨ ਧਨੇਨ ਮਿਤ੍ਰਾਣਿ ਲਭਧ੍ਵੰ ਤਤੋ ਯੁਸ਼਼੍ਮਾਸੁ ਪਦਭ੍ਰਸ਼਼੍ਟੇਸ਼਼੍ਵਪਿ ਤਾਨਿ ਚਿਰਕਾਲਮ੍ ਆਸ਼੍ਰਯੰ ਦਾਸ੍ਯਨ੍ਤਿ| (aiōnios )
പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. (Hadēs )
ਪਸ਼੍ਚਾਤ੍ ਸ ਧਨਵਾਨਪਿ ਮਮਾਰ, ਤੰ ਸ਼੍ਮਸ਼ਾਨੇ ਸ੍ਥਾਪਯਾਮਾਸੁਸ਼੍ਚ; ਕਿਨ੍ਤੁ ਪਰਲੋਕੇ ਸ ਵੇਦਨਾਕੁਲਃ ਸਨ੍ ਊਰ੍ੱਧ੍ਵਾਂ ਨਿਰੀਕ੍ਸ਼਼੍ਯ ਬਹੁਦੂਰਾਦ੍ ਇਬ੍ਰਾਹੀਮੰ ਤਤ੍ਕ੍ਰੋਡ ਇਲਿਯਾਸਰਞ੍ਚ ਵਿਲੋਕ੍ਯ ਰੁਵੰਨੁਵਾਚ; (Hadēs )
ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു. (aiōnios )
ਅਪਰਮ੍ ਏਕੋਧਿਪਤਿਸ੍ਤੰ ਪਪ੍ਰੱਛ, ਹੇ ਪਰਮਗੁਰੋ, ਅਨਨ੍ਤਾਯੁਸ਼਼ਃ ਪ੍ਰਾਪ੍ਤਯੇ ਮਯਾ ਕਿੰ ਕਰ੍ੱਤਵ੍ਯੰ? (aiōnios )
ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (aiōn , aiōnios )
ਇਹ ਕਾਲੇ ਤਤੋ(ਅ)ਧਿਕੰ ਪਰਕਾਲੇ (ਅ)ਨਨ੍ਤਾਯੁਸ਼੍ਚ ਨ ਪ੍ਰਾਪ੍ਸ੍ਯਤਿ ਲੋਕ ਈਦ੍ਰੁʼਸ਼ਃ ਕੋਪਿ ਨਾਸ੍ਤਿ| (aiōn , aiōnios )
യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. (aiōn )
ਤਦਾ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ, ਏਤਸ੍ਯ ਜਗਤੋ ਲੋਕਾ ਵਿਵਹਨ੍ਤਿ ਵਾਗ੍ਦੱਤਾਸ਼੍ਚ ਭਵਨ੍ਤਿ (aiōn )
എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. (aiōn )
ਕਿਨ੍ਤੁ ਯੇ ਤੱਜਗਤ੍ਪ੍ਰਾਪ੍ਤਿਯੋਗ੍ਯਤ੍ਵੇਨ ਗਣਿਤਾਂ ਭਵਿਸ਼਼੍ਯਨ੍ਤਿ ਸ਼੍ਮਸ਼ਾਨਾੱਚੋੱਥਾਸ੍ਯਨ੍ਤਿ ਤੇ ਨ ਵਿਵਹਨ੍ਤਿ ਵਾਗ੍ਦੱਤਾਸ਼੍ਚ ਨ ਭਵਨ੍ਤਿ, (aiōn )
അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു. (aiōnios )
ਤਸ੍ਮਾਦ੍ ਯਃ ਕਸ਼੍ਚਿਤ੍ ਤਸ੍ਮਿਨ੍ ਵਿਸ਼੍ਵਸਿਸ਼਼੍ਯਤਿ ਸੋ(ਅ)ਵਿਨਾਸ਼੍ਯਃ ਸਨ੍ ਅਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਸ੍ਯਤਿ| (aiōnios )
ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. (aiōnios )
ਈਸ਼੍ਵਰ ਇੱਥੰ ਜਗਦਦਯਤ ਯਤ੍ ਸ੍ਵਮਦ੍ਵਿਤੀਯੰ ਤਨਯੰ ਪ੍ਰਾਦਦਾਤ੍ ਤਤੋ ਯਃ ਕਸ਼੍ਚਿਤ੍ ਤਸ੍ਮਿਨ੍ ਵਿਸ਼੍ਵਸਿਸ਼਼੍ਯਤਿ ਸੋ(ਅ)ਵਿਨਾਸ਼੍ਯਃ ਸਨ੍ ਅਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਸ੍ਯਤਿ| (aiōnios )
പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.” (aiōnios )
ਯਃ ਕਸ਼੍ਚਿਤ੍ ਪੁਤ੍ਰੇ ਵਿਸ਼੍ਵਸਿਤਿ ਸ ਏਵਾਨਨ੍ਤਮ੍ ਪਰਮਾਯੁਃ ਪ੍ਰਾਪ੍ਨੋਤਿ ਕਿਨ੍ਤੁ ਯਃ ਕਸ਼੍ਚਿਤ੍ ਪੁਤ੍ਰੇ ਨ ਵਿਸ਼੍ਵਸਿਤਿ ਸ ਪਰਮਾਯੁਸ਼਼ੋ ਦਰ੍ਸ਼ਨੰ ਨ ਪ੍ਰਾਪ੍ਨੋਤਿ ਕਿਨ੍ਤ੍ਵੀਸ਼੍ਵਰਸ੍ਯ ਕੋਪਭਾਜਨੰ ਭੂਤ੍ਵਾ ਤਿਸ਼਼੍ਠਤਿ| (aiōnios )
എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. (aiōn , aiōnios )
ਕਿਨ੍ਤੁ ਮਯਾ ਦੱਤੰ ਪਾਨੀਯੰ ਯਃ ਪਿਵਤਿ ਸ ਪੁਨਃ ਕਦਾਪਿ ਤ੍ਰੁʼਸ਼਼ਾਰ੍ੱਤੋ ਨ ਭਵਿਸ਼਼੍ਯਤਿ| ਮਯਾ ਦੱਤਮ੍ ਇਦੰ ਤੋਯੰ ਤਸ੍ਯਾਨ੍ਤਃ ਪ੍ਰਸ੍ਰਵਣਰੂਪੰ ਭੂਤ੍ਵਾ ਅਨਨ੍ਤਾਯੁਰ੍ਯਾਵਤ੍ ਸ੍ਰੋਸ਼਼੍ਯਤਿ| (aiōn , aiōnios )
ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. (aiōnios )
ਯਸ਼੍ਛਿਨੱਤਿ ਸ ਵੇਤਨੰ ਲਭਤੇ ਅਨਨ੍ਤਾਯੁਃਸ੍ਵਰੂਪੰ ਸ਼ਸ੍ਯੰ ਸ ਗ੍ਰੁʼਹ੍ਲਾਤਿ ਚ, ਤੇਨੈਵ ਵਪ੍ਤਾ ਛੇੱਤਾ ਚ ਯੁਗਪਦ੍ ਆਨਨ੍ਦਤਃ| (aiōnios )
“ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. (aiōnios )
ਯੁਸ਼਼੍ਮਾਨਾਹੰ ਯਥਾਰ੍ਥਤਰੰ ਵਦਾਮਿ ਯੋ ਜਨੋ ਮਮ ਵਾਕ੍ਯੰ ਸ਼੍ਰੁਤ੍ਵਾ ਮਤ੍ਪ੍ਰੇਰਕੇ ਵਿਸ਼੍ਵਸਿਤਿ ਸੋਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਨੋਤਿ ਕਦਾਪਿ ਦਣ੍ਡਬਾਜਨੰ ਨ ਭਵਤਿ ਨਿਧਨਾਦੁੱਥਾਯ ਪਰਮਾਯੁਃ ਪ੍ਰਾਪ੍ਨੋਤਿ| (aiōnios )
നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. (aiōnios )
ਧਰ੍ੰਮਪੁਸ੍ਤਕਾਨਿ ਯੂਯਮ੍ ਆਲੋਚਯਧ੍ਵੰ ਤੈ ਰ੍ਵਾਕ੍ਯੈਰਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਸ੍ਯਾਮ ਇਤਿ ਯੂਯੰ ਬੁਧ੍ਯਧ੍ਵੇ ਤੱਧਰ੍ੰਮਪੁਸ੍ਤਕਾਨਿ ਮਦਰ੍ਥੇ ਪ੍ਰਮਾਣੰ ਦਦਤਿ| (aiōnios )
നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.” (aiōnios )
ਕ੍ਸ਼਼ਯਣੀਯਭਕ੍ਸ਼਼੍ਯਾਰ੍ਥੰ ਮਾ ਸ਼੍ਰਾਮਿਸ਼਼੍ਟ ਕਿਨ੍ਤ੍ਵਨ੍ਤਾਯੁਰ੍ਭਕ੍ਸ਼਼੍ਯਾਰ੍ਥੰ ਸ਼੍ਰਾਮ੍ਯਤ, ਤਸ੍ਮਾਤ੍ ਤਾਦ੍ਰੁʼਸ਼ੰ ਭਕ੍ਸ਼਼੍ਯੰ ਮਨੁਜਪੁਤ੍ਰੋ ਯੁਸ਼਼੍ਮਾਭ੍ਯੰ ਦਾਸ੍ਯਤਿ; ਤਸ੍ਮਿਨ੍ ਤਾਤ ਈਸ਼੍ਵਰਃ ਪ੍ਰਮਾਣੰ ਪ੍ਰਾਦਾਤ੍| (aiōnios )
പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.” (aiōnios )
ਯਃ ਕਸ਼੍ਚਿਨ੍ ਮਾਨਵਸੁਤੰ ਵਿਲੋਕ੍ਯ ਵਿਸ਼੍ਵਸਿਤਿ ਸ ਸ਼ੇਸ਼਼ਦਿਨੇ ਮਯੋੱਥਾਪਿਤਃ ਸਨ੍ ਅਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਸ੍ਯਤਿ ਇਤਿ ਮਤ੍ਪ੍ਰੇਰਕਸ੍ਯਾਭਿਮਤੰ| (aiōnios )
“സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. (aiōnios )
ਅਹੰ ਯੁਸ਼਼੍ਮਾਨ੍ ਯਥਾਰ੍ਥਤਰੰ ਵਦਾਮਿ ਯੋ ਜਨੋ ਮਯਿ ਵਿਸ਼੍ਵਾਸੰ ਕਰੋਤਿ ਸੋਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਨੋਤਿ| (aiōnios )
ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.” (aiōn )
ਯੱਜੀਵਨਭਕ੍ਸ਼਼੍ਯੰ ਸ੍ਵਰ੍ਗਾਦਾਗੱਛਤ੍ ਸੋਹਮੇਵ ਇਦੰ ਭਕ੍ਸ਼਼੍ਯੰ ਯੋ ਜਨੋ ਭੁਙ੍ਕ੍ੱਤੇ ਸ ਨਿਤ੍ਯਜੀਵੀ ਭਵਿਸ਼਼੍ਯਤਿ| ਪੁਨਸ਼੍ਚ ਜਗਤੋ ਜੀਵਨਾਰ੍ਥਮਹੰ ਯਤ੍ ਸ੍ਵਕੀਯਪਿਸ਼ਿਤੰ ਦਾਸ੍ਯਾਮਿ ਤਦੇਵ ਮਯਾ ਵਿਤਰਿਤੰ ਭਕ੍ਸ਼਼੍ਯਮ੍| (aiōn )
എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും. (aiōnios )
ਯੋ ਮਮਾਮਿਸ਼਼ੰ ਸ੍ਵਾਦਤਿ ਮਮ ਸੁਧਿਰਞ੍ਚ ਪਿਵਤਿ ਸੋਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਨੋਤਿ ਤਤਃ ਸ਼ੇਸ਼਼ੇ(ਅ)ਹ੍ਨਿ ਤਮਹਮ੍ ਉੱਥਾਪਯਿਸ਼਼੍ਯਾਮਿ| (aiōnios )
ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.” (aiōn )
ਯਦ੍ਭਕ੍ਸ਼਼੍ਯੰ ਸ੍ਵਰ੍ਗਾਦਾਗੱਛਤ੍ ਤਦਿਦੰ ਯਨ੍ਮਾੰਨਾਂ ਸ੍ਵਾਦਿਤ੍ਵਾ ਯੁਸ਼਼੍ਮਾਕੰ ਪਿਤਰੋ(ਅ)ਮ੍ਰਿਯਨ੍ਤ ਤਾਦ੍ਰੁʼਸ਼ਮ੍ ਇਦੰ ਭਕ੍ਸ਼਼੍ਯੰ ਨ ਭਵਤਿ ਇਦੰ ਭਕ੍ਸ਼਼੍ਯੰ ਯੋ ਭਕ੍ਸ਼਼ਤਿ ਸ ਨਿਤ੍ਯੰ ਜੀਵਿਸ਼਼੍ਯਤਿ| (aiōn )
അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ. (aiōnios )
ਤਤਃ ਸ਼ਿਮੋਨ੍ ਪਿਤਰਃ ਪ੍ਰਤ੍ਯਵੋਚਤ੍ ਹੇ ਪ੍ਰਭੋ ਕਸ੍ਯਾਭ੍ਯਰ੍ਣੰ ਗਮਿਸ਼਼੍ਯਾਮਃ? (aiōnios )
ഒരു അടിമയ്ക്ക് വീട്ടിൽ സുസ്ഥിരമായ സ്ഥാനമില്ല; പുത്രനോ എപ്പോഴും നിവസിക്കുന്നു. (aiōn )
ਦਾਸਸ਼੍ਚ ਨਿਰਨ੍ਤਰੰ ਨਿਵੇਸ਼ਨੇ ਨ ਤਿਸ਼਼੍ਠਤਿ ਕਿਨ੍ਤੁ ਪੁਤ੍ਰੋ ਨਿਰਨ੍ਤਰੰ ਤਿਸ਼਼੍ਠਤਿ| (aiōn )
സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്റെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരണം കാണുകയില്ല.” (aiōn )
ਅਹੰ ਯੁਸ਼਼੍ਮਭ੍ਯਮ੍ ਅਤੀਵ ਯਥਾਰ੍ਥੰ ਕਥਯਾਮਿ ਯੋ ਨਰੋ ਮਦੀਯੰ ਵਾਚੰ ਮਨ੍ਯਤੇ ਸ ਕਦਾਚਨ ਨਿਧਨੰ ਨ ਦ੍ਰਕ੍ਸ਼਼੍ਯਤਿ| (aiōn )
ഇതു കേട്ട് യെഹൂദർ പറഞ്ഞു: “താങ്കൾ ഭൂതബാധിതനെന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാം മരിച്ചു, പ്രവാചകന്മാരും മരിച്ചു. എന്നിട്ടും താങ്കളുടെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരിക്കുകയില്ലെന്ന് താങ്കൾ പറയുന്നു! (aiōn )
ਯਿਹੂਦੀਯਾਸ੍ਤਮਵਦਨ੍ ਤ੍ਵੰ ਭੂਤਗ੍ਰਸ੍ਤ ਇਤੀਦਾਨੀਮ੍ ਅਵੈਸ਼਼੍ਮ| ਇਬ੍ਰਾਹੀਮ੍ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਞ੍ਚ ਸਰ੍ੱਵੇ ਮ੍ਰੁʼਤਾਃ ਕਿਨ੍ਤੁ ਤ੍ਵੰ ਭਾਸ਼਼ਸੇ ਯੋ ਨਰੋ ਮਮ ਭਾਰਤੀਂ ਗ੍ਰੁʼਹ੍ਲਾਤਿ ਸ ਜਾਤੁ ਨਿਧਾਨਾਸ੍ਵਾਦੰ ਨ ਲਪ੍ਸ੍ਯਤੇ| (aiōn )
ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. (aiōn )
ਕੋਪਿ ਮਨੁਸ਼਼੍ਯੋ ਜਨ੍ਮਾਨ੍ਧਾਯ ਚਕ੍ਸ਼਼ੁਸ਼਼ੀ ਅਦਦਾਤ੍ ਜਗਦਾਰਮ੍ਭਾਦ੍ ਏਤਾਦ੍ਰੁʼਸ਼ੀਂ ਕਥਾਂ ਕੋਪਿ ਕਦਾਪਿ ਨਾਸ਼੍ਰੁʼਣੋਤ੍| (aiōn )
ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. (aiōn , aiōnios )
ਅਹੰ ਤੇਭ੍ਯੋ(ਅ)ਨਨ੍ਤਾਯੁ ਰ੍ਦਦਾਮਿ, ਤੇ ਕਦਾਪਿ ਨ ਨੰਕ੍ਸ਼਼੍ਯਨ੍ਤਿ ਕੋਪਿ ਮਮ ਕਰਾਤ੍ ਤਾਨ੍ ਹਰ੍ੱਤੁੰ ਨ ਸ਼ਕ੍ਸ਼਼੍ਯਤਿ| (aiōn , aiōnios )
എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?” (aiōn )
ਯਃ ਕਸ਼੍ਚਨ ਚ ਜੀਵਨ੍ ਮਯਿ ਵਿਸ਼੍ਵਸਿਤਿ ਸ ਕਦਾਪਿ ਨ ਮਰਿਸ਼਼੍ਯਤਿ, ਅਸ੍ਯਾਂ ਕਥਾਯਾਂ ਕਿੰ ਵਿਸ਼੍ਵਸਿਸ਼਼ਿ? (aiōn )
സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു. (aiōnios )
ਯੋ ਜਨੇ ਨਿਜਪ੍ਰਾਣਾਨ੍ ਪ੍ਰਿਯਾਨ੍ ਜਾਨਾਤਿ ਸ ਤਾਨ੍ ਹਾਰਯਿਸ਼਼੍ਯਤਿ ਕਿਨ੍ਤੁ ਯੇ ਜਨ ਇਹਲੋਕੇ ਨਿਜਪ੍ਰਾਣਾਨ੍ ਅਪ੍ਰਿਯਾਨ੍ ਜਾਨਾਤਿ ਸੇਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਤੁੰ ਤਾਨ੍ ਰਕ੍ਸ਼਼ਿਸ਼਼੍ਯਤਿ| (aiōnios )
ഇതു കേട്ട ജനക്കൂട്ടം, “ക്രിസ്തു എന്നേക്കും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണത്തിൽനിന്നു കേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ, ‘മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതാണെന്ന് അങ്ങു പറയുന്നതെങ്ങനെ?’ ആരാണ് ഈ മനുഷ്യപുത്രൻ?” എന്നു ചോദിച്ചു. (aiōn )
ਤਦਾ ਲੋਕਾ ਅਕਥਯਨ੍ ਸੋਭਿਸ਼਼ਿਕ੍ਤਃ ਸਰ੍ੱਵਦਾ ਤਿਸ਼਼੍ਠਤੀਤਿ ਵ੍ਯਵਸ੍ਥਾਗ੍ਰਨ੍ਥੇ ਸ਼੍ਰੁਤਮ੍ ਅਸ੍ਮਾਭਿਃ, ਤਰ੍ਹਿ ਮਨੁਸ਼਼੍ਯਪੁਤ੍ਰਃ ਪ੍ਰੋੱਥਾਪਿਤੋ ਭਵਿਸ਼਼੍ਯਤੀਤਿ ਵਾਕ੍ਯੰ ਕਥੰ ਵਦਸਿ? ਮਨੁਸ਼਼੍ਯਪੁਤ੍ਰੋਯੰ ਕਃ? (aiōn )
അവിടത്തെ കൽപ്പന നിത്യജീവനിലേക്ക് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളതുമാത്രമാണ്.” (aiōnios )
ਤਸ੍ਯ ਸਾਜ੍ਞਾ ਅਨਨ੍ਤਾਯੁਰਿਤ੍ਯਹੰ ਜਾਨਾਮਿ, ਅਤਏਵਾਹੰ ਯਤ੍ ਕਥਯਾਮਿ ਤਤ੍ ਪਿਤਾ ਯਥਾਜ੍ਞਾਪਯਤ੍ ਤਥੈਵ ਕਥਯਾਮ੍ਯਹਮ੍| (aiōnios )
“അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു. (aiōn )
ਤਤਃ ਪਿਤਰਃ ਕਥਿਤਵਾਨ੍ ਭਵਾਨ੍ ਕਦਾਪਿ ਮਮ ਪਾਦੌ ਨ ਪ੍ਰਕ੍ਸ਼਼ਾਲਯਿਸ਼਼੍ਯਤਿ| ਯੀਸ਼ੁਰਕਥਯਦ੍ ਯਦਿ ਤ੍ਵਾਂ ਨ ਪ੍ਰਕ੍ਸ਼਼ਾਲਯੇ ਤਰ੍ਹਿ ਮਯਿ ਤਵ ਕੋਪ੍ਯੰਸ਼ੋ ਨਾਸ੍ਤਿ| (aiōn )
ഞാൻ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടന്ന് നിങ്ങൾക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നൽകുകയും ചെയ്യും. (aiōn )
ਤਤੋ ਮਯਾ ਪਿਤੁਃ ਸਮੀਪੇ ਪ੍ਰਾਰ੍ਥਿਤੇ ਪਿਤਾ ਨਿਰਨ੍ਤਰੰ ਯੁਸ਼਼੍ਮਾਭਿਃ ਸਾਰ੍ੱਧੰ ਸ੍ਥਾਤੁਮ੍ ਇਤਰਮੇਕੰ ਸਹਾਯਮ੍ ਅਰ੍ਥਾਤ੍ ਸਤ੍ਯਮਯਮ੍ ਆਤ੍ਮਾਨੰ ਯੁਸ਼਼੍ਮਾਕੰ ਨਿਕਟੰ ਪ੍ਰੇਸ਼਼ਯਿਸ਼਼੍ਯਤਿ| (aiōn )
അങ്ങ് അവനെ ഏൽപ്പിച്ചിട്ടുള്ള എല്ലാവർക്കും നിത്യജീവൻ നൽകേണ്ടതിന് സകലമനുഷ്യരുടെമേലും അവന് അധികാരം നൽകിയിരിക്കുന്നല്ലോ. (aiōnios )
ਤ੍ਵੰ ਯੋੱਲੋਕਾਨ੍ ਤਸ੍ਯ ਹਸ੍ਤੇ ਸਮਰ੍ਪਿਤਵਾਨ੍ ਸ ਯਥਾ ਤੇਭ੍ਯੋ(ਅ)ਨਨ੍ਤਾਯੁ ਰ੍ਦਦਾਤਿ ਤਦਰ੍ਥੰ ਤ੍ਵੰ ਪ੍ਰਾਣਿਮਾਤ੍ਰਾਣਾਮ੍ ਅਧਿਪਤਿਤ੍ਵਭਾਰੰ ਤਸ੍ਮੈ ਦੱਤਵਾਨ੍| (aiōnios )
ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ. (aiōnios )
ਯਸ੍ਤ੍ਵਮ੍ ਅਦ੍ਵਿਤੀਯਃ ਸਤ੍ਯ ਈਸ਼੍ਵਰਸ੍ਤ੍ਵਯਾ ਪ੍ਰੇਰਿਤਸ਼੍ਚ ਯੀਸ਼ੁਃ ਖ੍ਰੀਸ਼਼੍ਟ ਏਤਯੋਰੁਭਯੋਃ ਪਰਿਚਯੇ ਪ੍ਰਾਪ੍ਤੇ(ਅ)ਨਨ੍ਤਾਯੁ ਰ੍ਭਵਤਿ| (aiōnios )
എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല. (Hadēs )
ਪਰਲੋਕੇ ਯਤੋ ਹੇਤੋਸ੍ਤ੍ਵੰ ਮਾਂ ਨੈਵ ਹਿ ਤ੍ਯਕ੍ਸ਼਼੍ਯਸਿ| ਸ੍ਵਕੀਯੰ ਪੁਣ੍ਯਵਨ੍ਤੰ ਤ੍ਵੰ ਕ੍ਸ਼਼ਯਿਤੁੰ ਨੈਵ ਦਾਸ੍ਯਸਿ| ਏਵੰ ਜੀਵਨਮਾਰ੍ਗੰ ਤ੍ਵੰ ਮਾਮੇਵ ਦਰ੍ਸ਼ਯਿਸ਼਼੍ਯਸਿ| (Hadēs )
‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. (Hadēs )
ਇਤਿ ਜ੍ਞਾਤ੍ਵਾ ਦਾਯੂਦ੍ ਭਵਿਸ਼਼੍ਯਦ੍ਵਾਦੀ ਸਨ੍ ਭਵਿਸ਼਼੍ਯਤ੍ਕਾਲੀਯਜ੍ਞਾਨੇਨ ਖ੍ਰੀਸ਼਼੍ਟੋੱਥਾਨੇ ਕਥਾਮਿਮਾਂ ਕਥਯਾਮਾਸ ਯਥਾ ਤਸ੍ਯਾਤ੍ਮਾ ਪਰਲੋਕੇ ਨ ਤ੍ਯਕ੍ਸ਼਼੍ਯਤੇ ਤਸ੍ਯ ਸ਼ਰੀਰਞ੍ਚ ਨ ਕ੍ਸ਼਼ੇਸ਼਼੍ਯਤਿ; (Hadēs )
ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു. (aiōn )
ਕਿਨ੍ਤੁ ਜਗਤਃ ਸ੍ਰੁʼਸ਼਼੍ਟਿਮਾਰਭ੍ਯ ਈਸ਼੍ਵਰੋ ਨਿਜਪਵਿਤ੍ਰਭਵਿਸ਼਼੍ਯਦ੍ਵਾਦਿਗਣੋਨ ਯਥਾ ਕਥਿਤਵਾਨ੍ ਤਦਨੁਸਾਰੇਣ ਸਰ੍ੱਵੇਸ਼਼ਾਂ ਕਾਰ੍ੱਯਾਣਾਂ ਸਿੱਧਿਪਰ੍ੱਯਨ੍ਤੰ ਤੇਨ ਸ੍ਵਰ੍ਗੇ ਵਾਸਃ ਕਰ੍ੱਤਵ੍ਯਃ| (aiōn )
അപ്പോൾ പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പറയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ അതു തിരസ്കരിച്ച് നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യരെന്നു തെളിയിച്ചിരിക്കുകയാൽ ഞങ്ങളിപ്പോൾ യെഹൂദരല്ലാത്ത ജനങ്ങളിലേക്കു തിരിയുന്നു. (aiōnios )
ਤਤਃ ਪੌਲਬਰ੍ਣੱਬਾਵਕ੍ਸ਼਼ੋਭੌ ਕਥਿਤਵਨ੍ਤੌ ਪ੍ਰਥਮੰ ਯੁਸ਼਼੍ਮਾਕੰ ਸੰਨਿਧਾਵੀਸ਼੍ਵਰੀਯਕਥਾਯਾਃ ਪ੍ਰਚਾਰਣਮ੍ ਉਚਿਤਮਾਸੀਤ੍ ਕਿਨ੍ਤੁੰ ਤਦਗ੍ਰਾਹ੍ਯਤ੍ਵਕਰਣੇਨ ਯੂਯੰ ਸ੍ਵਾਨ੍ ਅਨਨ੍ਤਾਯੁਸ਼਼ੋ(ਅ)ਯੋਗ੍ਯਾਨ੍ ਦਰ੍ਸ਼ਯਥ, ਏਤਤ੍ਕਾਰਣਾਦ੍ ਵਯਮ੍ ਅਨ੍ਯਦੇਸ਼ੀਯਲੋਕਾਨਾਂ ਸਮੀਪੰ ਗੱਛਾਮਃ| (aiōnios )
ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios )
ਤਦਾ ਕਥਾਮੀਦ੍ਰੁʼਸ਼ੀਂ ਸ਼੍ਰੁਤ੍ਵਾ ਭਿੰਨਦੇਸ਼ੀਯਾ ਆਹ੍ਲਾਦਿਤਾਃ ਸਨ੍ਤਃ ਪ੍ਰਭੋਃ ਕਥਾਂ ਧਨ੍ਯਾਂ ਧਨ੍ਯਾਮ੍ ਅਵਦਨ੍, ਯਾਵਨ੍ਤੋ ਲੋਕਾਸ਼੍ਚ ਪਰਮਾਯੁਃ ਪ੍ਰਾਪ੍ਤਿਨਿਮਿੱਤੰ ਨਿਰੂਪਿਤਾ ਆਸਨ੍ ਤੇ ਵ੍ਯਸ਼੍ਵਸਨ੍| (aiōnios )
മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന (aiōn )
(parallel missing)
Acts 15:18 (ਪ੍ਰੇਰਿਤਾਃ 15:18)
(parallel missing)
ਆ ਪ੍ਰਥਮਾਦ੍ ਈਸ਼੍ਵਰਃ ਸ੍ਵੀਯਾਨਿ ਸਰ੍ੱਵਕਰ੍ੰਮਾਣਿ ਜਾਨਾਤਿ| (aiōn )
ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല. (aïdios )
ਫਲਤਸ੍ਤਸ੍ਯਾਨਨ੍ਤਸ਼ਕ੍ਤੀਸ਼੍ਵਰਤ੍ਵਾਦੀਨ੍ਯਦ੍ਰੁʼਸ਼੍ਯਾਨ੍ਯਪਿ ਸ੍ਰੁʼਸ਼਼੍ਟਿਕਾਲਮ੍ ਆਰਭ੍ਯ ਕਰ੍ੰਮਸੁ ਪ੍ਰਕਾਸ਼ਮਾਨਾਨਿ ਦ੍ਰੁʼਸ਼੍ਯਨ੍ਤੇ ਤਸ੍ਮਾਤ੍ ਤੇਸ਼਼ਾਂ ਦੋਸ਼਼ਪ੍ਰਕ੍ਸ਼਼ਾਲਨਸ੍ਯ ਪਨ੍ਥਾ ਨਾਸ੍ਤਿ| (aïdios )
Romans 1:24 (ਰੋਮਿਣਃ 1:24)
(parallel missing)
ਇੱਥੰ ਤ ਈਸ਼੍ਵਰਸ੍ਯ ਸਤ੍ਯਤਾਂ ਵਿਹਾਯ ਮ੍ਰੁʼਸ਼਼ਾਮਤਮ੍ ਆਸ਼੍ਰਿਤਵਨ੍ਤਃ ਸੱਚਿਦਾਨਨ੍ਦੰ ਸ੍ਰੁʼਸ਼਼੍ਟਿਕਰ੍ੱਤਾਰੰ ਤ੍ਯਕ੍ਤ੍ਵਾ ਸ੍ਰੁʼਸ਼਼੍ਟਵਸ੍ਤੁਨਃ ਪੂਜਾਂ ਸੇਵਾਞ੍ਚ ਕ੍ਰੁʼਤਵਨ੍ਤਃ; (aiōn )
അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. (aiōn )
(parallel missing)
നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. (aiōnios )
ਵਸ੍ਤੁਤਸ੍ਤੁ ਯੇ ਜਨਾ ਧੈਰ੍ੱਯੰ ਧ੍ਰੁʼਤ੍ਵਾ ਸਤ੍ਕਰ੍ੰਮ ਕੁਰ੍ੱਵਨ੍ਤੋ ਮਹਿਮਾ ਸਤ੍ਕਾਰੋ(ਅ)ਮਰਤ੍ਵਞ੍ਚੈਤਾਨਿ ਮ੍ਰੁʼਗਯਨ੍ਤੇ ਤੇਭ੍ਯੋ(ਅ)ਨਨ੍ਤਾਯੁ ਰ੍ਦਾਸ੍ਯਤਿ| (aiōnios )
ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ. (aiōnios )
ਤੇਨ ਮ੍ਰੁʼਤ੍ਯੁਨਾ ਯਦ੍ਵਤ੍ ਪਾਪਸ੍ਯ ਰਾਜਤ੍ਵਮ੍ ਅਭਵਤ੍ ਤਦ੍ਵਦ੍ ਅਸ੍ਮਾਕੰ ਪ੍ਰਭੁਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਦ੍ਵਾਰਾਨਨ੍ਤਜੀਵਨਦਾਯਿਪੁਣ੍ਯੇਨਾਨੁਗ੍ਰਹਸ੍ਯ ਰਾਜਤ੍ਵੰ ਭਵਤਿ| (aiōnios )
എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു. (aiōnios )
ਕਿਨ੍ਤੁ ਸਾਮ੍ਪ੍ਰਤੰ ਯੂਯੰ ਪਾਪਸੇਵਾਤੋ ਮੁਕ੍ਤਾਃ ਸਨ੍ਤ ਈਸ਼੍ਵਰਸ੍ਯ ਭ੍ਰੁʼਤ੍ਯਾ(ਅ)ਭਵਤ ਤਸ੍ਮਾਦ੍ ਯੁਸ਼਼੍ਮਾਕੰ ਪਵਿਤ੍ਰਤ੍ਵਰੂਪੰ ਲਭ੍ਯਮ੍ ਅਨਨ੍ਤਜੀਵਨਰੂਪਞ੍ਚ ਫਲਮ੍ ਆਸ੍ਤੇ| (aiōnios )
പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു. (aiōnios )
ਯਤਃ ਪਾਪਸ੍ਯ ਵੇਤਨੰ ਮਰਣੰ ਕਿਨ੍ਤ੍ਵਸ੍ਮਾਕੰ ਪ੍ਰਭੁਣਾ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨਾਨਨ੍ਤਜੀਵਨਮ੍ ਈਸ਼੍ਵਰਦੱਤੰ ਪਾਰਿਤੋਸ਼਼ਿਕਮ੍ ਆਸ੍ਤੇ| (aiōnios )
ആദരണീയരായ ഗോത്രപിതാക്കന്മാരാണ് അവരുടെ പൂർവികർ. ക്രിസ്തു മനുഷ്യനായി ജന്മമെടുത്തതും അവരിൽനിന്നുതന്നെ. അവിടന്ന് സർവാധിപതിയായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനും! ആമേൻ. (aiōn )
ਤਤ੍ ਕੇਵਲੰ ਨਹਿ ਕਿਨ੍ਤੁ ਸਰ੍ੱਵਾਧ੍ਯਕ੍ਸ਼਼ਃ ਸਰ੍ੱਵਦਾ ਸੱਚਿਦਾਨਨ੍ਦ ਈਸ਼੍ਵਰੋ ਯਃ ਖ੍ਰੀਸ਼਼੍ਟਃ ਸੋ(ਅ)ਪਿ ਸ਼ਾਰੀਰਿਕਸਮ੍ਬਨ੍ਧੇਨ ਤੇਸ਼਼ਾਂ ਵੰਸ਼ਸਮ੍ਭਵਃ| (aiōn )
‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആർ പാതാളത്തിൽ ഇറങ്ങും?’” എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്. (Abyssos )
ਕੋ ਵਾ ਪ੍ਰੇਤਲੋਕਮ੍ ਅਵਰੁਹ੍ਯ ਖ੍ਰੀਸ਼਼੍ਟੰ ਮ੍ਰੁʼਤਗਣਮਧ੍ਯਾਦ੍ ਆਨੇਸ਼਼੍ਯਤੀਤਿ ਵਾਕ੍ ਮਨਸਿ ਤ੍ਵਯਾ ਨ ਗਦਿਤਵ੍ਯਾ| (Abyssos )
എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്. (eleēsē )
ਈਸ਼੍ਵਰਃ ਸਰ੍ੱਵਾਨ੍ ਪ੍ਰਤਿ ਕ੍ਰੁʼਪਾਂ ਪ੍ਰਕਾਸ਼ਯਿਤੁੰ ਸਰ੍ੱਵਾਨ੍ ਅਵਿਸ਼੍ਵਾਸਿਤ੍ਵੇਨ ਗਣਯਤਿ| (eleēsē )
സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ. (aiōn )
ਯਤੋ ਵਸ੍ਤੁਮਾਤ੍ਰਮੇਵ ਤਸ੍ਮਾਤ੍ ਤੇਨ ਤਸ੍ਮੈ ਚਾਭਵਤ੍ ਤਦੀਯੋ ਮਹਿਮਾ ਸਰ੍ੱਵਦਾ ਪ੍ਰਕਾਸ਼ਿਤੋ ਭਵਤੁ| ਇਤਿ| (aiōn )
ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും. (aiōn )
ਅਪਰੰ ਯੂਯੰ ਸਾਂਸਾਰਿਕਾ ਇਵ ਮਾਚਰਤ, ਕਿਨ੍ਤੁ ਸ੍ਵੰ ਸ੍ਵੰ ਸ੍ਵਭਾਵੰ ਪਰਾਵਰ੍ਤ੍ਯ ਨੂਤਨਾਚਾਰਿਣੋ ਭਵਤ, ਤਤ ਈਸ਼੍ਵਰਸ੍ਯ ਨਿਦੇਸ਼ਃ ਕੀਦ੍ਰੁʼਗ੍ ਉੱਤਮੋ ਗ੍ਰਹਣੀਯਃ ਸਮ੍ਪੂਰ੍ਣਸ਼੍ਚੇਤਿ ਯੁਸ਼਼੍ਮਾਭਿਰਨੁਭਾਵਿਸ਼਼੍ਯਤੇ| (aiōn )
യേശുക്രിസ്തുവിനെക്കുറിച്ച് ഞാൻ ഘോഷിക്കുന്ന എന്റെ സുവിശേഷത്തിന് അനുസൃതമായി, നിങ്ങളെ സുസ്ഥിരരാക്കാൻ കഴിയുന്ന ദൈവത്തിന് എല്ലാ മഹത്ത്വവും ഉണ്ടാകട്ടെ. ഈ സുവിശേഷമാണ്, അനാദികാലത്തിനുമുമ്പേ യെഹൂദേതരരെക്കുറിച്ച് ഗുപ്തമായിരുന്നതും (aiōnios )
ਪੂਰ੍ੱਵਕਾਲਿਕਯੁਗੇਸ਼਼ੁ ਪ੍ਰੱਛੰਨਾ ਯਾ ਮਨ੍ਤ੍ਰਣਾਧੁਨਾ ਪ੍ਰਕਾਸ਼ਿਤਾ ਭੂਤ੍ਵਾ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਲਿਖਿਤਗ੍ਰਨ੍ਥਗਣਸ੍ਯ ਪ੍ਰਮਾਣਾਦ੍ ਵਿਸ਼੍ਵਾਸੇਨ ਗ੍ਰਹਣਾਰ੍ਥੰ ਸਦਾਤਨਸ੍ਯੇਸ਼੍ਵਰਸ੍ਯਾਜ੍ਞਯਾ ਸਰ੍ੱਵਦੇਸ਼ੀਯਲੋਕਾਨ੍ ਜ੍ਞਾਪ੍ਯਤੇ, (aiōnios )
നിത്യനായ ദൈവത്തിന്റെ നിയോഗമനുസരിച്ച് പ്രവാചകലിഖിതങ്ങളിലൂടെ ഇപ്പോൾ വെളിപ്പെട്ടതുമായ ദൈവികരഹസ്യം; വിശ്വാസത്തിലൂടെ സംജാതമാകുന്ന അനുസരണത്തിലേക്ക് യെഹൂദേതരരും വന്നുചേരും എന്നതാണ്. (aiōnios )
ਤਸ੍ਯਾ ਮਨ੍ਤ੍ਰਣਾਯਾ ਜ੍ਞਾਨੰ ਲਬ੍ਧ੍ਵਾ ਮਯਾ ਯਃ ਸੁਸੰਵਾਦੋ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਮਧਿ ਪ੍ਰਚਾਰ੍ੱਯਤੇ, ਤਦਨੁਸਾਰਾਦ੍ ਯੁਸ਼਼੍ਮਾਨ੍ ਧਰ੍ੰਮੇ ਸੁਸ੍ਥਿਰਾਨ੍ ਕਰ੍ੱਤੁੰ ਸਮਰ੍ਥੋ ਯੋ(ਅ)ਦ੍ਵਿਤੀਯਃ (aiōnios )
സർവജ്ഞാനിയായ ഏകദൈവത്തിന് യേശുക്രിസ്തുവിലൂടെ എന്നെന്നേക്കും മഹത്ത്വം! ആമേൻ. (aiōn )
ਸਰ੍ੱਵਜ੍ਞ ਈਸ਼੍ਵਰਸ੍ਤਸ੍ਯ ਧਨ੍ਯਵਾਦੋ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨ ਸਨ੍ਤਤੰ ਭੂਯਾਤ੍| ਇਤਿ| (aiōn )
ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ? (aiōn )
ਜ੍ਞਾਨੀ ਕੁਤ੍ਰ? ਸ਼ਾਸ੍ਤ੍ਰੀ ਵਾ ਕੁਤ੍ਰ? ਇਹਲੋਕਸ੍ਯ ਵਿਚਾਰਤਤ੍ਪਰੋ ਵਾ ਕੁਤ੍ਰ? ਇਹਲੋਕਸ੍ਯ ਜ੍ਞਾਨੰ ਕਿਮੀਸ਼੍ਵਰੇਣ ਮੋਹੀਕ੍ਰੁʼਤੰ ਨਹਿ? (aiōn )
എന്നാൽ, പക്വതയുള്ളവരുടെ മധ്യേ ഞങ്ങൾ ജ്ഞാനത്തിന്റെസന്ദേശം ഘോഷിക്കുന്നു. അത് ഈ യുഗത്തിന്റെയോ ഈ കാലഘട്ടത്തിന്റെ നശിച്ചുപോകാനിരിക്കുന്നവരായ ഭരണാധികാരികളുടെയോ ജ്ഞാനമല്ല. (aiōn )
ਵਯੰ ਜ੍ਞਾਨੰ ਭਾਸ਼਼ਾਮਹੇ ਤੱਚ ਸਿੱਧਲੋਕੈ ਰ੍ਜ੍ਞਾਨਮਿਵ ਮਨ੍ਯਤੇ, ਤਦਿਹਲੋਕਸ੍ਯ ਜ੍ਞਾਨੰ ਨਹਿ, ਇਹਲੋਕਸ੍ਯ ਨਸ਼੍ਵਰਾਣਾਮ੍ ਅਧਿਪਤੀਨਾਂ ਵਾ ਜ੍ਞਾਨੰ ਨਹਿ; (aiōn )
ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു. (aiōn )
ਕਿਨ੍ਤੁ ਕਾਲਾਵਸ੍ਥਾਯਾਃ ਪੂਰ੍ੱਵਸ੍ਮਾਦ੍ ਯਤ੍ ਜ੍ਞਾਨਮ੍ ਅਸ੍ਮਾਕੰ ਵਿਭਵਾਰ੍ਥਮ੍ ਈਸ਼੍ਵਰੇਣ ਨਿਸ਼੍ਚਿਤ੍ਯ ਪ੍ਰੱਛੰਨੰ ਤੰਨਿਗੂਢਮ੍ ਈਸ਼੍ਵਰੀਯਜ੍ਞਾਨੰ ਪ੍ਰਭਾਸ਼਼ਾਮਹੇ| (aiōn )
ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. (aiōn )
ਇਹਲੋਕਸ੍ਯਾਧਿਪਤੀਨਾਂ ਕੇਨਾਪਿ ਤਤ੍ ਜ੍ਞਾਨੰ ਨ ਲਬ੍ਧੰ, ਲਬ੍ਧੇ ਸਤਿ ਤੇ ਪ੍ਰਭਾਵਵਿਸ਼ਿਸ਼਼੍ਟੰ ਪ੍ਰਭੁੰ ਕ੍ਰੁਸ਼ੇ ਨਾਹਨਿਸ਼਼੍ਯਨ੍| (aiōn )
ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. (aiōn )
ਕੋਪਿ ਸ੍ਵੰ ਨ ਵਞ੍ਚਯਤਾਂ| ਯੁਸ਼਼੍ਮਾਕੰ ਕਸ਼੍ਚਨ ਚੇਦਿਹਲੋਕਸ੍ਯ ਜ੍ਞਾਨੇਨ ਜ੍ਞਾਨਵਾਨਹਮਿਤਿ ਬੁਧ੍ਯਤੇ ਤਰ੍ਹਿ ਸ ਯਤ੍ ਜ੍ਞਾਨੀ ਭਵੇਤ੍ ਤਦਰ੍ਥੰ ਮੂਢੋ ਭਵਤੁ| (aiōn )
അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ. (aiōn )
ਅਤੋ ਹੇਤੋਃ ਪਿਸ਼ਿਤਾਸ਼ਨੰ ਯਦਿ ਮਮ ਭ੍ਰਾਤੁ ਰ੍ਵਿਘ੍ਨਸ੍ਵਰੂਪੰ ਭਵੇਤ੍ ਤਰ੍ਹ੍ਯਹੰ ਯਤ੍ ਸ੍ਵਭ੍ਰਾਤੁ ਰ੍ਵਿਘ੍ਨਜਨਕੋ ਨ ਭਵੇਯੰ ਤਦਰ੍ਥੰ ਯਾਵੱਜੀਵਨੰ ਪਿਸ਼ਿਤੰ ਨ ਭੋਕ੍ਸ਼਼੍ਯੇ| (aiōn )
ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. (aiōn )
ਤਾਨ੍ ਪ੍ਰਤਿ ਯਾਨ੍ਯੇਤਾਨਿ ਜਘਟਿਰੇ ਤਾਨ੍ਯਸ੍ਮਾਕੰ ਨਿਦਰ੍ਸ਼ਨਾਨਿ ਜਗਤਃ ਸ਼ੇਸ਼਼ਯੁਗੇ ਵਰ੍ੱਤਮਾਨਾਨਾਮ੍ ਅਸ੍ਮਾਕੰ ਸ਼ਿਕ੍ਸ਼਼ਾਰ੍ਥੰ ਲਿਖਿਤਾਨਿ ਚ ਬਭੂਵੁਃ| (aiōn )
“ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?” (Hadēs )
ਮ੍ਰੁʼਤ੍ਯੋ ਤੇ ਕਣ੍ਟਕੰ ਕੁਤ੍ਰ ਪਰਲੋਕ ਜਯਃ ੱਕ ਤੇ|| (Hadēs )
അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്. (aiōn )
ਯਤ ਈਸ਼੍ਵਰਸ੍ਯ ਪ੍ਰਤਿਮੂਰ੍ੱਤਿ ਰ੍ਯਃ ਖ੍ਰੀਸ਼਼੍ਟਸ੍ਤਸ੍ਯ ਤੇਜਸਃ ਸੁਸੰਵਾਦਸ੍ਯ ਪ੍ਰਭਾ ਯਤ੍ ਤਾਨ੍ ਨ ਦੀਪਯੇਤ੍ ਤਦਰ੍ਥਮ੍ ਇਹ ਲੋਕਸ੍ਯ ਦੇਵੋ(ਅ)ਵਿਸ਼੍ਵਾਸਿਨਾਂ ਜ੍ਞਾਨਨਯਨਮ੍ ਅਨ੍ਧੀਕ੍ਰੁʼਤਵਾਨ੍ ਏਤਸ੍ਯੋਦਾਹਰਣੰ ਤੇ ਭਵਨ੍ਤਿ| (aiōn )
ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. (aiōnios )
ਕ੍ਸ਼਼ਣਮਾਤ੍ਰਸ੍ਥਾਯਿ ਯਦੇਤਤ੍ ਲਘਿਸ਼਼੍ਠੰ ਦੁਃਖੰ ਤਦ੍ ਅਤਿਬਾਹੁਲ੍ਯੇਨਾਸ੍ਮਾਕਮ੍ ਅਨਨ੍ਤਕਾਲਸ੍ਥਾਯਿ ਗਰਿਸ਼਼੍ਠਸੁਖੰ ਸਾਧਯਤਿ, (aiōnios )
അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം. (aiōnios )
ਯਤੋ ਵਯੰ ਪ੍ਰਤ੍ਯਕ੍ਸ਼਼ਾਨ੍ ਵਿਸ਼਼ਯਾਨ੍ ਅਨੁੱਦਿਸ਼੍ਯਾਪ੍ਰਤ੍ਯਕ੍ਸ਼਼ਾਨ੍ ਉੱਦਿਸ਼ਾਮਃ| ਯਤੋ ਹੇਤੋਃ ਪ੍ਰਤ੍ਯਕ੍ਸ਼਼ਵਿਸ਼਼ਯਾਃ ਕ੍ਸ਼਼ਣਮਾਤ੍ਰਸ੍ਥਾਯਿਨਃ ਕਿਨ੍ਤ੍ਵਪ੍ਰਤ੍ਯਕ੍ਸ਼਼ਾ ਅਨਨ੍ਤਕਾਲਸ੍ਥਾਯਿਨਃ| (aiōnios )
നാം ജീവിക്കുന്ന ഈ മൺകൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു. (aiōnios )
ਅਪਰਮ੍ ਅਸ੍ਮਾਕਮ੍ ਏਤਸ੍ਮਿਨ੍ ਪਾਰ੍ਥਿਵੇ ਦੂਸ਼਼੍ਯਰੂਪੇ ਵੇਸ਼੍ਮਨਿ ਜੀਰ੍ਣੇ ਸਤੀਸ਼੍ਵਰੇਣ ਨਿਰ੍ੰਮਿਤਮ੍ ਅਕਰਕ੍ਰੁʼਤਮ੍ ਅਸ੍ਮਾਕਮ੍ ਅਨਨ੍ਤਕਾਲਸ੍ਥਾਯਿ ਵੇਸ਼੍ਮੈਕੰ ਸ੍ਵਰ੍ਗੇ ਵਿਦ੍ਯਤ ਇਤਿ ਵਯੰ ਜਾਨੀਮਃ| (aiōnios )
“അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു; അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. (aiōn )
ਏਤਸ੍ਮਿਨ੍ ਲਿਖਿਤਮਾਸ੍ਤੇ, ਯਥਾ, ਵ੍ਯਯਤੇ ਸ ਜਨੋ ਰਾਯੰ ਦੁਰ੍ਗਤੇਭ੍ਯੋ ਦਦਾਤਿ ਚ| ਨਿਤ੍ਯਸ੍ਥਾਯੀ ਚ ਤੱਧਰ੍ੰਮਃ (aiōn )
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, ഞാൻ പറയുന്നതു വ്യാജമല്ല എന്നറിയുന്നു; അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (aiōn )
ਮਯਾ ਮ੍ਰੁʼਸ਼਼ਾਵਾਕ੍ਯੰ ਨ ਕਥ੍ਯਤ ਇਤਿ ਨਿਤ੍ਯੰ ਪ੍ਰਸ਼ੰਸਨੀਯੋ(ਅ)ਸ੍ਮਾਕੰ ਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਤਾਤ ਈਸ਼੍ਵਰੋ ਜਾਨਾਤਿ| (aiōn )
ഈ ദുഷ്ടലോകത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിനു യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി ദൈവേഷ്ടപ്രകാരം തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു. (aiōn )
ਅਸ੍ਮਾਕੰ ਤਾਤੇਸ਼੍ਵਰੇਸ੍ਯੇੱਛਾਨੁਸਾਰੇਣ ਵਰ੍ੱਤਮਾਨਾਤ੍ ਕੁਤ੍ਸਿਤਸੰਸਾਰਾਦ੍ ਅਸ੍ਮਾਨ੍ ਨਿਸ੍ਤਾਰਯਿਤੁੰ ਯੋ (aiōn )
നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം, ആമേൻ. (aiōn )
ਯੀਸ਼ੁਰਸ੍ਮਾਕੰ ਪਾਪਹੇਤੋਰਾਤ੍ਮੋਤ੍ਸਰ੍ਗੰ ਕ੍ਰੁʼਤਵਾਨ੍ ਸ ਸਰ੍ੱਵਦਾ ਧਨ੍ਯੋ ਭੂਯਾਤ੍| ਤਥਾਸ੍ਤੁ| (aiōn )
പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. (aiōnios )
ਸ੍ਵਸ਼ਰੀਰਾਰ੍ਥੰ ਯੇਨ ਬੀਜਮ੍ ਉਪ੍ਯਤੇ ਤੇਨ ਸ਼ਰੀਰਾਦ੍ ਵਿਨਾਸ਼ਰੂਪੰ ਸ਼ਸ੍ਯੰ ਲਪ੍ਸ੍ਯਤੇ ਕਿਨ੍ਤ੍ਵਾਤ੍ਮਨਃ ਕ੍ਰੁʼਤੇ ਯੇਨ ਬੀਜਮ੍ ਉਪ੍ਯਤੇ ਤੇਨਾਤ੍ਮਤੋ(ਅ)ਨਨ੍ਤਜੀਵਿਤਰੂਪੰ ਸ਼ਸ੍ਯੰ ਲਪ੍ਸ੍ਯਤੇ| (aiōnios )
ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. (aiōn )
ਅਧਿਪਤਿਤ੍ਵਪਦੰ ਸ਼ਾਸਨਪਦੰ ਪਰਾਕ੍ਰਮੋ ਰਾਜਤ੍ਵਞ੍ਚੇਤਿਨਾਮਾਨਿ ਯਾਵਨ੍ਤਿ ਪਦਾਨੀਹ ਲੋਕੇ ਪਰਲੋਕੇ ਚ ਵਿਦ੍ਯਨ੍ਤੇ ਤੇਸ਼਼ਾਂ ਸਰ੍ੱਵੇਸ਼਼ਾਮ੍ ਊਰ੍ੱਧ੍ਵੇ ਸ੍ਵਰ੍ਗੇ ਨਿਜਦਕ੍ਸ਼਼ਿਣਪਾਰ੍ਸ਼੍ਵੇ ਤਮ੍ ਉਪਵੇਸ਼ਿਤਵਾਨ੍, (aiōn )
Ephesians 2:1 (ਇਫਿਸ਼਼ਿਣਃ 2:1)
(parallel missing)
ਪੁਰਾ ਯੂਯਮ੍ ਅਪਰਾਧੈਃ ਪਾਪੈਸ਼੍ਚ ਮ੍ਰੁʼਤਾਃ ਸਨ੍ਤਸ੍ਤਾਨ੍ਯਾਚਰਨ੍ਤ ਇਹਲੋਕਸ੍ਯ ਸੰਸਾਰਾਨੁਸਾਰੇਣਾਕਾਸ਼ਰਾਜ੍ਯਸ੍ਯਾਧਿਪਤਿਮ੍ (aiōn )
അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. (aiōn )
(parallel missing)
അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. (aiōn )
ਇੱਥੰ ਸ ਖ੍ਰੀਸ਼਼੍ਟੇਨ ਯੀਸ਼ੁਨਾਸ੍ਮਾਨ੍ ਪ੍ਰਤਿ ਸ੍ਵਹਿਤੈਸ਼਼ਿਤਯਾ ਭਾਵਿਯੁਗੇਸ਼਼ੁ ਸ੍ਵਕੀਯਾਨੁਗ੍ਰਹਸ੍ਯਾਨੁਪਮੰ ਨਿਧਿੰ ਪ੍ਰਕਾਸ਼ਯਿਤੁਮ੍ ਇੱਛਤਿ| (aiōn )
സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. (aiōn )
ਕਾਲਾਵਸ੍ਥਾਤਃ ਪੂਰ੍ੱਵਸ੍ਮਾੱਚ ਯੋ ਨਿਗੂਢਭਾਵ ਈਸ਼੍ਵਰੇ ਗੁਪ੍ਤ ਆਸੀਤ੍ ਤਦੀਯਨਿਯਮੰ ਸਰ੍ੱਵਾਨ੍ ਜ੍ਞਾਪਯਾਮਿ| (aiōn )
ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു. (aiōn )
(parallel missing)
Ephesians 3:12 (ਇਫਿਸ਼਼ਿਣਃ 3:12)
(parallel missing)
ਪ੍ਰਾਪ੍ਤਵਨ੍ਤਸ੍ਤਮਸ੍ਮਾਕੰ ਪ੍ਰਭੁੰ ਯੀਸ਼ੁੰ ਖ੍ਰੀਸ਼਼੍ਟਮਧਿ ਸ ਕਾਲਾਵਸ੍ਥਾਯਾਃ ਪੂਰ੍ੱਵੰ ਤੰ ਮਨੋਰਥੰ ਕ੍ਰੁʼਤਵਾਨ੍| (aiōn )
സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ. (aiōn )
ਖ੍ਰੀਸ਼਼੍ਟਯੀਸ਼ੁਨਾ ਸਮਿਤੇ ਰ੍ਮਧ੍ਯੇ ਸਰ੍ੱਵੇਸ਼਼ੁ ਯੁਗੇਸ਼਼ੁ ਤਸ੍ਯ ਧਨ੍ਯਵਾਦੋ ਭਵਤੁ| ਇਤਿ| (aiōn )
നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. (aiōn )
ਯਤਃ ਕੇਵਲੰ ਰਕ੍ਤਮਾਂਸਾਭ੍ਯਾਮ੍ ਇਤਿ ਨਹਿ ਕਿਨ੍ਤੁ ਕਰ੍ਤ੍ਰੁʼਤ੍ਵਪਰਾਕ੍ਰਮਯੁਕ੍ਤੈਸ੍ਤਿਮਿਰਰਾਜ੍ਯਸ੍ਯੇਹਲੋਕਸ੍ਯਾਧਿਪਤਿਭਿਃ ਸ੍ਵਰ੍ਗੋਦ੍ਭਵੈ ਰ੍ਦੁਸ਼਼੍ਟਾਤ੍ਮਭਿਰੇਵ ਸਾਰ੍ੱਧਮ੍ ਅਸ੍ਮਾਭਿ ਰ੍ਯੁੱਧੰ ਕ੍ਰਿਯਤੇ| (aiōn )
നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ. (aiōn )
ਅਸ੍ਮਾਕੰ ਪਿਤੁਰੀਸ਼੍ਵਰਸ੍ਯ ਧਨ੍ਯਵਾਦੋ(ਅ)ਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਭਵਤੁ| ਆਮੇਨ੍| (aiōn )
ഈ വചനം മുൻയുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞിരുന്ന രഹസ്യം എങ്കിലും ഇപ്പോൾ അവിടത്തെ വിശുദ്ധർക്കു വെളിപ്പെട്ടിരിക്കുന്നു. (aiōn )
ਤਤ੍ ਨਿਗੂਢੰ ਵਾਕ੍ਯੰ ਪੂਰ੍ੱਵਯੁਗੇਸ਼਼ੁ ਪੂਰ੍ੱਵਪੁਰੁਸ਼਼ੇਭ੍ਯਃ ਪ੍ਰੱਛੰਨਮ੍ ਆਸੀਤ੍ ਕਿਨ੍ਤ੍ਵਿਦਾਨੀਂ ਤਸ੍ਯ ਪਵਿਤ੍ਰਲੋਕਾਨਾਂ ਸੰਨਿਧੌ ਤੇਨ ਪ੍ਰਾਕਾਸ਼੍ਯਤ| (aiōn )
ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. (aiōnios )
ਤੇ ਚ ਪ੍ਰਭੋ ਰ੍ਵਦਨਾਤ੍ ਪਰਾਕ੍ਰਮਯੁਕ੍ਤਵਿਭਵਾੱਚ ਸਦਾਤਨਵਿਨਾਸ਼ਰੂਪੰ ਦਣ੍ਡੰ ਲਪ੍ਸ੍ਯਨ੍ਤੇ, (aiōnios )
സ്വയം നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മുടെ പിതാവായ ദൈവവും നമ്മെ സ്നേഹിച്ച് അവിടത്തെ കൃപയാൽ നമുക്കു ശാശ്വത സാന്ത്വനവും ഉത്തമപ്രത്യാശയും നൽകി (aiōnios )
ਅਸ੍ਮਾਕੰ ਪ੍ਰਭੁ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਤਾਤ ਈਸ਼੍ਵਰਸ਼੍ਚਾਰ੍ਥਤੋ ਯੋ ਯੁਸ਼਼੍ਮਾਸੁ ਪ੍ਰੇਮ ਕ੍ਰੁʼਤਵਾਨ੍ ਨਿਤ੍ਯਾਞ੍ਚ ਸਾਨ੍ਤ੍ਵਨਾਮ੍ ਅਨੁਗ੍ਰਹੇਣੋੱਤਮਪ੍ਰਤ੍ਯਾਸ਼ਾਞ੍ਚ ਯੁਸ਼਼੍ਮਭ੍ਯੰ ਦੱਤਵਾਨ੍ (aiōnios )
ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്. (aiōnios )
ਤੇਸ਼਼ਾਂ ਪਾਪਿਨਾਂ ਮਧ੍ਯੇ(ਅ)ਹੰ ਪ੍ਰਥਮ ਆਸੰ ਕਿਨ੍ਤੁ ਯੇ ਮਾਨਵਾ ਅਨਨ੍ਤਜੀਵਨਪ੍ਰਾਪ੍ਤ੍ਯਰ੍ਥੰ ਤਸ੍ਮਿਨ੍ ਵਿਸ਼੍ਵਸਿਸ਼਼੍ਯਨ੍ਤਿ ਤੇਸ਼਼ਾਂ ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤੇ ਮਯਿ ਪ੍ਰਥਮੇ ਯੀਸ਼ੁਨਾ ਖ੍ਰੀਸ਼਼੍ਟੇਨ ਸ੍ਵਕੀਯਾ ਕ੍ਰੁʼਤ੍ਸ੍ਨਾ ਚਿਰਸਹਿਸ਼਼੍ਣੁਤਾ ਯਤ੍ ਪ੍ਰਕਾਸ਼੍ਯਤੇ ਤਦਰ੍ਥਮੇਵਾਹਮ੍ ਅਨੁਕਮ੍ਪਾਂ ਪ੍ਰਾਪ੍ਤਵਾਨ੍| (aiōnios )
യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് അനന്തകാലത്തേക്ക് ബഹുമാനവും മഹത്ത്വവും ഉണ്ടാകുമാറാകട്ടെ; ആമേൻ! (aiōn )
ਅਨਾਦਿਰਕ੍ਸ਼਼ਯੋ(ਅ)ਦ੍ਰੁʼਸ਼੍ਯੋ ਰਾਜਾ ਯੋ(ਅ)ਦ੍ਵਿਤੀਯਃ ਸਰ੍ੱਵਜ੍ਞ ਈਸ਼੍ਵਰਸ੍ਤਸ੍ਯ ਗੌਰਵੰ ਮਹਿਮਾ ਚਾਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਭੂਯਾਤ੍| ਆਮੇਨ੍| (aiōn )
വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ. (aiōnios )
ਵਿਸ਼੍ਵਾਸਰੂਪਮ੍ ਉੱਤਮਯੁੱਧੰ ਕੁਰੁ, ਅਨਨ੍ਤਜੀਵਨਮ੍ ਆਲਮ੍ਬਸ੍ਵ ਯਤਸ੍ਤਦਰ੍ਥੰ ਤ੍ਵਮ੍ ਆਹੂਤੋ (ਅ)ਭਵਃ, ਬਹੁਸਾਕ੍ਸ਼਼ਿਣਾਂ ਸਮਕ੍ਸ਼਼ਞ੍ਚੋੱਤਮਾਂ ਪ੍ਰਤਿਜ੍ਞਾਂ ਸ੍ਵੀਕ੍ਰੁʼਤਵਾਨ੍| (aiōnios )
അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōnios )
ਅਮਰਤਾਯਾ ਅਦ੍ਵਿਤੀਯ ਆਕਰਃ, ਅਗਮ੍ਯਤੇਜੋਨਿਵਾਸੀ, ਮਰ੍ੱਤ੍ਯਾਨਾਂ ਕੇਨਾਪਿ ਨ ਦ੍ਰੁʼਸ਼਼੍ਟਃ ਕੇਨਾਪਿ ਨ ਦ੍ਰੁʼਸ਼੍ਯਸ਼੍ਚ| ਤਸ੍ਯ ਗੌਰਵਪਰਾਕ੍ਰਮੌ ਸਦਾਤਨੌ ਭੂਯਾਸ੍ਤਾਂ| ਆਮੇਨ੍| (aiōnios )
ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. (aiōn )
ਇਹਲੋਕੇ ਯੇ ਧਨਿਨਸ੍ਤੇ ਚਿੱਤਸਮੁੰਨਤਿੰ ਚਪਲੇ ਧਨੇ ਵਿਸ਼੍ਵਾਸਞ੍ਚ ਨ ਕੁਰ੍ੱਵਤਾਂ ਕਿਨ੍ਤੁ ਭੋਗਾਰ੍ਥਮ੍ ਅਸ੍ਮਭ੍ਯੰ ਪ੍ਰਚੁਰਤ੍ਵੇਨ ਸਰ੍ੱਵਦਾਤਾ (aiōn )
കർത്താവ് നമ്മെ രക്ഷിക്കുകയും ഒരു വിശുദ്ധജീവിതത്തിനായി വിളിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രവൃത്തികളുടെ ഫലമല്ല; പിന്നെയോ, കൃപയിലധിഷ്ടിതമായ ദൈവിക നിർണയമനുസരിച്ചാണ്. ഈ കൃപ കാലാരംഭത്തിനു മുമ്പുതന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്കു നൽകിയതാണെങ്കിലും (aiōnios )
ਸੋ(ਅ)ਸ੍ਮਾਨ੍ ਪਰਿਤ੍ਰਾਣਪਾਤ੍ਰਾਣਿ ਕ੍ਰੁʼਤਵਾਨ੍ ਪਵਿਤ੍ਰੇਣਾਹ੍ਵਾਨੇਨਾਹੂਤਵਾਂਸ਼੍ਚ; ਅਸ੍ਮਤ੍ਕਰ੍ੰਮਹੇਤੁਨੇਤਿ ਨਹਿ ਸ੍ਵੀਯਨਿਰੂਪਾਣਸ੍ਯ ਪ੍ਰਸਾਦਸ੍ਯ ਚ ਕ੍ਰੁʼਤੇ ਤਤ੍ ਕ੍ਰੁʼਤਵਾਨ੍| ਸ ਪ੍ਰਸਾਦਃ ਸ੍ਰੁʼਸ਼਼੍ਟੇਃ ਪੂਰ੍ੱਵਕਾਲੇ ਖ੍ਰੀਸ਼਼੍ਟੇਨ ਯੀਸ਼ੁਨਾਸ੍ਮਭ੍ਯਮ੍ ਅਦਾਯਿ, (aiōnios )
അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു. (aiōnios )
ਖ੍ਰੀਸ਼਼੍ਟੇਨ ਯੀਸ਼ੁਨਾ ਯਦ੍ ਅਨਨ੍ਤਗੌਰਵਸਹਿਤੰ ਪਰਿਤ੍ਰਾਣੰ ਜਾਯਤੇ ਤਦਭਿਰੁਚਿਤੈ ਰ੍ਲੋਕੈਰਪਿ ਯਤ੍ ਲਭ੍ਯੇਤ ਤਦਰ੍ਥਮਹੰ ਤੇਸ਼਼ਾਂ ਨਿਮਿੱਤੰ ਸਰ੍ੱਵਾਣ੍ਯੇਤਾਨਿ ਸਹੇ| (aiōnios )
എന്തുകൊണ്ടെന്നാൽ, ദേമാസ് ഈ ലോകജീവിതസൗകര്യങ്ങളെ സ്നേഹിച്ച് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയ്ക്കും തീത്തോസ് ദൽമാത്യയ്ക്കും പൊയ്ക്കഴിഞ്ഞു. (aiōn )
ਯਤੋ ਦੀਮਾ ਐਹਿਕਸੰਸਾਰਮ੍ ਈਹਮਾਨੋ ਮਾਂ ਪਰਿਤ੍ਯਜ੍ਯ ਥਿਸ਼਼ਲਨੀਕੀਂ ਗਤਵਾਨ੍ ਤਥਾ ਕ੍ਰੀਸ਼਼੍ਕਿ ਰ੍ਗਾਲਾਤਿਯਾਂ ਗਤਵਾਨ੍ ਤੀਤਸ਼੍ਚ ਦਾਲ੍ਮਾਤਿਯਾਂ ਗਤਵਾਨ੍| (aiōn )
കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ. (aiōn )
ਅਪਰੰ ਸਰ੍ੱਵਸ੍ਮਾਦ੍ ਦੁਸ਼਼੍ਕਰ੍ੰਮਤਃ ਪ੍ਰਭੁ ਰ੍ਮਾਮ੍ ਉੱਧਰਿਸ਼਼੍ਯਤਿ ਨਿਜਸ੍ਵਰ੍ਗੀਯਰਾਜ੍ਯੰ ਨੇਤੁੰ ਮਾਂ ਤਾਰਯਿਸ਼਼੍ਯਤਿ ਚ| ਤਸ੍ਯ ਧਨ੍ਯਵਾਦਃ ਸਦਾਕਾਲੰ ਭੂਯਾਤ੍| ਆਮੇਨ੍| (aiōn )
Titus 1:1 (ਤੀਤਃ 1:1)
(parallel missing)
ਅਨਨ੍ਤਜੀਵਨਸ੍ਯਾਸ਼ਾਤੋ ਜਾਤਾਯਾ ਈਸ਼੍ਵਰਭਕ੍ਤੇ ਰ੍ਯੋਗ੍ਯਸ੍ਯ ਸਤ੍ਯਮਤਸ੍ਯ ਯਤ੍ ਤਤ੍ਵਜ੍ਞਾਨੰ ਯਸ਼੍ਚ ਵਿਸ਼੍ਵਾਸ ਈਸ਼੍ਵਰਸ੍ਯਾਭਿਰੁਚਿਤਲੋਕੈ ਰ੍ਲਭ੍ਯਤੇ ਤਦਰ੍ਥੰ (aiōnios )
ദൈവം തെരഞ്ഞെടുത്തവർ വിശ്വസിക്കാനും ഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിപൂർണജ്ഞാനം അവർക്കു ലഭിക്കാനുമായി നിത്യജീവന്റെ പ്രത്യാശ അവിടത്തെ വചനത്തിന്റെ പ്രഘോഷണത്തിലൂടെ അവർക്കു വെളിപ്പെടുത്താൻ നമ്മുടെ രക്ഷകനായ ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. (aiōnios )
(parallel missing)
ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. (aiōn )
ਸ ਚਾਸ੍ਮਾਨ੍ ਇਦੰ ਸ਼ਿਕ੍ਸ਼਼੍ਯਤਿ ਯਦ੍ ਵਯਮ੍ ਅਧਰ੍ੰਮੰ ਸਾਂਸਾਰਿਕਾਭਿਲਾਸ਼਼ਾਂਸ਼੍ਚਾਨਙ੍ਗੀਕ੍ਰੁʼਤ੍ਯ ਵਿਨੀਤਤ੍ਵੇਨ ਨ੍ਯਾਯੇਨੇਸ਼੍ਵਰਭਕ੍ਤ੍ਯਾ ਚੇਹਲੋਕੇ ਆਯੁ ਰ੍ਯਾਪਯਾਮਃ, (aiōn )
യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്. (aiōnios )
ਇੱਥੰ ਵਯੰ ਤਸ੍ਯਾਨੁਗ੍ਰਹੇਣ ਸਪੁਣ੍ਯੀਭੂਯ ਪ੍ਰਤ੍ਯਾਸ਼ਯਾਨਨ੍ਤਜੀਵਨਸ੍ਯਾਧਿਕਾਰਿਣੋ ਜਾਤਾਃ| (aiōnios )
അൽപ്പകാലത്തേക്ക് ഒനേസിമൊസ് നിന്നിൽനിന്ന് അകന്നുപോയത്, അയാളെ എന്നേക്കുമായി നിനക്കു തിരിച്ചുകിട്ടേണ്ടതിന് ആയിരിക്കാം. (aiōnios )
ਕੋ ਜਾਨਾਤਿ ਕ੍ਸ਼਼ਣਕਾਲਾਰ੍ਥੰ ਤ੍ਵੱਤਸ੍ਤਸ੍ਯ ਵਿੱਛੇਦੋ(ਅ)ਭਵਦ੍ ਏਤਸ੍ਯਾਯਮ੍ ਅਭਿਪ੍ਰਾਯੋ ਯਤ੍ ਤ੍ਵਮ੍ ਅਨਨ੍ਤਕਾਲਾਰ੍ਥੰ ਤੰ ਲਪ੍ਸ੍ਯਸੇ (aiōnios )
എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. (aiōn )
ਸ ਏਤਸ੍ਮਿਨ੍ ਸ਼ੇਸ਼਼ਕਾਲੇ ਨਿਜਪੁਤ੍ਰੇਣਾਸ੍ਮਭ੍ਯੰ ਕਥਿਤਵਾਨ੍| ਸ ਤੰ ਪੁਤ੍ਰੰ ਸਰ੍ੱਵਾਧਿਕਾਰਿਣੰ ਕ੍ਰੁʼਤਵਾਨ੍ ਤੇਨੈਵ ਚ ਸਰ੍ੱਵਜਗਨ੍ਤਿ ਸ੍ਰੁʼਸ਼਼੍ਟਵਾਨ੍| (aiōn )
എന്നാൽ പുത്രനെക്കുറിച്ചാകട്ടെ: “ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും. (aiōn )
ਕਿਨ੍ਤੁ ਪੁਤ੍ਰਮੁੱਦਿਸ਼੍ਯ ਤੇਨੋਕ੍ਤੰ, ਯਥਾ, "ਹੇ ਈਸ਼੍ਵਰ ਸਦਾ ਸ੍ਥਾਯਿ ਤਵ ਸਿੰਹਾਸਨੰ ਭਵੇਤ੍| ਯਾਥਾਰ੍ਥ੍ਯਸ੍ਯ ਭਵੇੱਦਣ੍ਡੋ ਰਾਜਦਣ੍ਡਸ੍ਤ੍ਵਦੀਯਕਃ| (aiōn )
മറ്റൊരിടത്ത് “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും,” എന്നും ദൈവം ക്രിസ്തുവിനോട് അരുളിച്ചെയ്തിരിക്കുന്നു. (aiōn )
ਤਦ੍ਵਦ੍ ਅਨ੍ਯਗੀਤੇ(ਅ)ਪੀਦਮੁਕ੍ਤੰ, ਤ੍ਵੰ ਮਲ੍ਕੀਸ਼਼ੇਦਕਃ ਸ਼੍ਰੇਣ੍ਯਾਂ ਯਾਜਕੋ(ਅ)ਸਿ ਸਦਾਤਨਃ| (aiōn )
ഇങ്ങനെ, അവിടന്ന് തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെ ഉറവിടമായിത്തീർന്ന്, (aiōnios )
ਇੱਥੰ ਸਿੱਧੀਭੂਯ ਨਿਜਾਜ੍ਞਾਗ੍ਰਾਹਿਣਾਂ ਸਰ੍ੱਵੇਸ਼਼ਾਮ੍ ਅਨਨ੍ਤਪਰਿਤ੍ਰਾਣਸ੍ਯ ਕਾਰਣਸ੍ਵਰੂਪੋ (ਅ)ਭਵਤ੍| (aiōnios )
നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ. (aiōnios )
ਅਨਨ੍ਤਕਾਲਸ੍ਥਾਯਿਵਿਚਾਰਾਜ੍ਞਾ ਚੈਤੈਃ ਪੁਨਰ੍ਭਿੱਤਿਮੂਲੰ ਨ ਸ੍ਥਾਪਯਨ੍ਤਃ ਖ੍ਰੀਸ਼਼੍ਟਵਿਸ਼਼ਯਕੰ ਪ੍ਰਥਮੋਪਦੇਸ਼ੰ ਪਸ਼੍ਚਾਤ੍ਕ੍ਰੁʼਤ੍ਯ ਸਿੱਧਿੰ ਯਾਵਦ੍ ਅਗ੍ਰਸਰਾ ਭਵਾਮ| (aiōnios )
ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും (aiōn )
ਈਸ਼੍ਵਰਸ੍ਯ ਸੁਵਾਕ੍ਯੰ ਭਾਵਿਕਾਲਸ੍ਯ ਸ਼ਕ੍ਤਿਞ੍ਚਾਸ੍ਵਦਿਤਵਨ੍ਤਸ਼੍ਚ ਤੇ ਭ੍ਰਸ਼਼੍ਟ੍ਵਾ ਯਦਿ (aiōn )
അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു. (aiōn )
ਤਤ੍ਰੈਵਾਸ੍ਮਾਕਮ੍ ਅਗ੍ਰਸਰੋ ਯੀਸ਼ੁਃ ਪ੍ਰਵਿਸ਼੍ਯ ਮਲ੍ਕੀਸ਼਼ੇਦਕਃ ਸ਼੍ਰੇਣ੍ਯਾਂ ਨਿਤ੍ਯਸ੍ਥਾਯੀ ਯਾਜਕੋ(ਅ)ਭਵਤ੍| (aiōn )
“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ,” എന്നു സാക്ഷീകരിച്ചിട്ടുണ്ട്. (aiōn )
ਯਤ ਈਸ਼੍ਵਰ ਇਦੰ ਸਾਕ੍ਸ਼਼੍ਯੰ ਦੱਤਵਾਨ੍, ਯਥਾ, "ਤ੍ਵੰ ਮਕ੍ਲੀਸ਼਼ੇਦਕਃ ਸ਼੍ਰੇਣ੍ਯਾਂ ਯਾਜਕੋ(ਅ)ਸਿ ਸਦਾਤਨਃ| " (aiōn )
“‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’ എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു; അതിനു മാറ്റമില്ല,” എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. (aiōn )
(parallel missing)
Hebrews 7:22 (ਇਬ੍ਰਿਣਃ 7:22)
(parallel missing)
"ਪਰਮੇਸ਼ ਇਦੰ ਸ਼ੇਪੇ ਨ ਚ ਤਸ੍ਮਾੰਨਿਵਰ੍ਤ੍ਸ੍ਯਤੇ| ਤ੍ਵੰ ਮਲ੍ਕੀਸ਼਼ੇਦਕਃ ਸ਼੍ਰੇਣ੍ਯਾਂ ਯਾਜਕੋ(ਅ)ਸਿ ਸਦਾਤਨਃ| " (aiōn )
എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്. (aiōn )
ਕਿਨ੍ਤ੍ਵਸਾਵਨਨ੍ਤਕਾਲੰ ਯਾਵਤ੍ ਤਿਸ਼਼੍ਠਤਿ ਤਸ੍ਮਾਤ੍ ਤਸ੍ਯ ਯਾਜਕਤ੍ਵੰ ਨ ਪਰਿਵਰ੍ੱਤਨੀਯੰ| (aiōn )
ന്യായപ്രമാണം എല്ലാവിധ ബലഹീനതയുമുള്ള മനുഷ്യരെയാണ് മഹാപുരോഹിതന്മാരാക്കുന്നത്; എന്നാൽ ന്യായപ്രമാണത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ, ദൈവപുത്രനെത്തന്നെ പൂർണത നിറഞ്ഞ നിത്യമഹാപുരോഹിതനായി നിയമിച്ചു. (aiōn )
ਯਤੋ ਵ੍ਯਵਸ੍ਥਯਾ ਯੇ ਮਹਾਯਾਜਕਾ ਨਿਰੂਪ੍ਯਨ੍ਤੇ ਤੇ ਦੌਰ੍ੱਬਲ੍ਯਯੁਕ੍ਤਾ ਮਾਨਵਾਃ ਕਿਨ੍ਤੁ ਵ੍ਯਵਸ੍ਥਾਤਃ ਪਰੰ ਸ਼ਪਥਯੁਕ੍ਤੇਨ ਵਾਕ੍ਯੇਨ ਯੋ ਮਹਾਯਾਜਕੋ ਨਿਰੂਪਿਤਃ ਸੋ (ਅ)ਨਨ੍ਤਕਾਲਾਰ੍ਥੰ ਸਿੱਧਃ ਪੁਤ੍ਰ ਏਵ| (aiōn )
മുട്ടാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്താൽ അല്ല, സ്വന്തം രക്തത്താൽത്തന്നെ അതിവിശുദ്ധസ്ഥലത്ത് ഒരേയൊരു തവണ പ്രവേശിച്ചുകൊണ്ട് നിത്യമായ വിമോചനം സാധിച്ചു. (aiōnios )
ਛਾਗਾਨਾਂ ਗੋਵਤ੍ਸਾਨਾਂ ਵਾ ਰੁਧਿਰਮ੍ ਅਨਾਦਾਯ ਸ੍ਵੀਯਰੁਧਿਰਮ੍ ਆਦਾਯੈਕਕ੍ਰੁʼਤ੍ਵ ਏਵ ਮਹਾਪਵਿਤ੍ਰਸ੍ਥਾਨੰ ਪ੍ਰਵਿਸ਼੍ਯਾਨਨ੍ਤਕਾਲਿਕਾਂ ਮੁਕ੍ਤਿੰ ਪ੍ਰਾਪ੍ਤਵਾਨ੍| (aiōnios )
നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും! (aiōnios )
ਤਰ੍ਹਿ ਕਿੰ ਮਨ੍ਯਧ੍ਵੇ ਯਃ ਸਦਾਤਨੇਨਾਤ੍ਮਨਾ ਨਿਸ਼਼੍ਕਲਙ੍ਕਬਲਿਮਿਵ ਸ੍ਵਮੇਵੇਸ਼੍ਵਰਾਯ ਦੱਤਵਾਨ੍, ਤਸ੍ਯ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਰੁਧਿਰੇਣ ਯੁਸ਼਼੍ਮਾਕੰ ਮਨਾਂਸ੍ਯਮਰੇਸ਼੍ਵਰਸ੍ਯ ਸੇਵਾਯੈ ਕਿੰ ਮ੍ਰੁʼਤ੍ਯੁਜਨਕੇਭ੍ਯਃ ਕਰ੍ੰਮਭ੍ਯੋ ਨ ਪਵਿਤ੍ਰੀਕਾਰਿਸ਼਼੍ਯਨ੍ਤੇ? (aiōnios )
വിളിക്കപ്പെട്ടവർ എല്ലാവർക്കും ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന നിത്യമായ ഓഹരി ലഭിക്കേണ്ടതിന് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നത് ഈ കാരണത്താലാണ്. ആദ്യഉടമ്പടിയുടെ കീഴിൽ ആയിരുന്നപ്പോൾ അവർ ചെയ്ത പാപങ്ങളുടെ ശിക്ഷയിൽനിന്ന് അവരെ മോചിപ്പിക്കാനാണല്ലോ ക്രിസ്തു മരിച്ചത്. (aiōnios )
ਸ ਨੂਤਨਨਿਯਮਸ੍ਯ ਮਧ੍ਯਸ੍ਥੋ(ਅ)ਭਵਤ੍ ਤਸ੍ਯਾਭਿਪ੍ਰਾਯੋ(ਅ)ਯੰ ਯਤ੍ ਪ੍ਰਥਮਨਿਯਮਲਙ੍ਘਨਰੂਪਪਾਪੇਭ੍ਯੋ ਮ੍ਰੁʼਤ੍ਯੁਨਾ ਮੁਕ੍ਤੌ ਜਾਤਾਯਾਮ੍ ਆਹੂਤਲੋਕਾ ਅਨਨ੍ਤਕਾਲੀਯਸਮ੍ਪਦਃ ਪ੍ਰਤਿਜ੍ਞਾਫਲੰ ਲਭੇਰਨ੍| (aiōnios )
മറിച്ചായിരുന്നെങ്കിൽ, ലോകസ്ഥാപനംമുതൽ ഇതിനകം ക്രിസ്തു പലപ്പോഴും കഷ്ടമനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ അവിടന്ന് യുഗപരിസമാപ്തിയിൽ പാപനിവാരണത്തിന് സ്വയം യാഗമായി അർപ്പിച്ചുകൊണ്ട് ഒരിക്കൽ പ്രത്യക്ഷനായി. (aiōn )
ਕਰ੍ੱਤਵ੍ਯੇ ਸਤਿ ਜਗਤਃ ਸ੍ਰੁʼਸ਼਼੍ਟਿਕਾਲਮਾਰਭ੍ਯ ਬਹੁਵਾਰੰ ਤਸ੍ਯ ਮ੍ਰੁʼਤ੍ਯੁਭੋਗ ਆਵਸ਼੍ਯਕੋ(ਅ)ਭਵਤ੍; ਕਿਨ੍ਤ੍ਵਿਦਾਨੀਂ ਸ ਆਤ੍ਮੋਤ੍ਸਰ੍ਗੇਣ ਪਾਪਨਾਸ਼ਾਰ੍ਥਮ੍ ਏਕਕ੍ਰੁʼਤ੍ਵੋ ਜਗਤਃ ਸ਼ੇਸ਼਼ਕਾਲੇ ਪ੍ਰਚਕਾਸ਼ੇ| (aiōn )
ദൈവവചനത്താൽ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. അങ്ങനെ, ദൃശ്യമായതെല്ലാം അദൃശ്യമായതിൽനിന്ന് ഉളവായി എന്നു നാം അറിയുന്നു. (aiōn )
ਅਪਰਮ੍ ਈਸ਼੍ਵਰਸ੍ਯ ਵਾਕ੍ਯੇਨ ਜਗਨ੍ਤ੍ਯਸ੍ਰੁʼਜ੍ਯਨ੍ਤ, ਦ੍ਰੁʼਸ਼਼੍ਟਵਸ੍ਤੂਨਿ ਚ ਪ੍ਰਤ੍ਯਕ੍ਸ਼਼ਵਸ੍ਤੁਭ੍ਯੋ ਨੋਦਪਦ੍ਯਨ੍ਤੈਤਦ੍ ਵਯੰ ਵਿਸ਼੍ਵਾਸੇਨ ਬੁਧ੍ਯਾਮਹੇ| (aiōn )
യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ. (aiōn )
ਯੀਸ਼ੁਃ ਖ੍ਰੀਸ਼਼੍ਟਃ ਸ਼੍ਵੋ(ਅ)ਦ੍ਯ ਸਦਾ ਚ ਸ ਏਵਾਸ੍ਤੇ| (aiōn )
നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, (aiōnios )
ਅਨਨ੍ਤਨਿਯਮਸ੍ਯ ਰੁਧਿਰੇਣ ਵਿਸ਼ਿਸ਼਼੍ਟੋ ਮਹਾਨ੍ ਮੇਸ਼਼ਪਾਲਕੋ ਯੇਨ ਮ੍ਰੁʼਤਗਣਮਧ੍ਯਾਤ੍ ਪੁਨਰਾਨਾਯਿ ਸ ਸ਼ਾਨ੍ਤਿਦਾਯਕ ਈਸ਼੍ਵਰੋ (aiōnios )
നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ. (aiōn )
ਨਿਜਾਭਿਮਤਸਾਧਨਾਯ ਸਰ੍ੱਵਸ੍ਮਿਨ੍ ਸਤ੍ਕਰ੍ੰਮਣਿ ਯੁਸ਼਼੍ਮਾਨ੍ ਸਿੱਧਾਨ੍ ਕਰੋਤੁ, ਤਸ੍ਯ ਦ੍ਰੁʼਸ਼਼੍ਟੌ ਚ ਯਦ੍ਯਤ੍ ਤੁਸ਼਼੍ਟਿਜਨਕੰ ਤਦੇਵ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ ਯੀਸ਼ੁਨਾ ਖ੍ਰੀਸ਼਼੍ਟੇਨ ਸਾਧਯਤੁ| ਤਸ੍ਮੈ ਮਹਿਮਾ ਸਰ੍ੱਵਦਾ ਭੂਯਾਤ੍| ਆਮੇਨ੍| (aiōn )
നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു. (Geenna )
ਰਸਨਾਪਿ ਭਵੇਦ੍ ਵਹ੍ਨਿਰਧਰ੍ੰਮਰੂਪਪਿਸ਼਼੍ਟਪੇ| ਅਸ੍ਮਦਙ੍ਗੇਸ਼਼ੁ ਰਸਨਾ ਤਾਦ੍ਰੁʼਸ਼ੰ ਸਨ੍ਤਿਸ਼਼੍ਠਤਿ ਸਾ ਕ੍ਰੁʼਤ੍ਸ੍ਨੰ ਦੇਹੰ ਕਲਙ੍ਕਯਤਿ ਸ੍ਰੁʼਸ਼਼੍ਟਿਰਥਸ੍ਯ ਚਕ੍ਰੰ ਪ੍ਰਜ੍ਵਲਯਤਿ ਨਰਕਾਨਲੇਨ ਜ੍ਵਲਤਿ ਚ| (Geenna )
നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ. (aiōn )
ਯਸ੍ਮਾਦ੍ ਯੂਯੰ ਕ੍ਸ਼਼ਯਣੀਯਵੀਰ੍ੱਯਾਤ੍ ਨਹਿ ਕਿਨ੍ਤ੍ਵਕ੍ਸ਼਼ਯਣੀਯਵੀਰ੍ੱਯਾਦ੍ ਈਸ਼੍ਵਰਸ੍ਯ ਜੀਵਨਦਾਯਕੇਨ ਨਿਤ੍ਯਸ੍ਥਾਯਿਨਾ ਵਾਕ੍ਯੇਨ ਪੁਨਰ੍ਜਨ੍ਮ ਗ੍ਰੁʼਹੀਤਵਨ੍ਤਃ| (aiōn )
കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം. (aiōn )
ਕਿਨ੍ਤੁ ਵਾਕ੍ਯੰ ਪਰੇਸ਼ਸ੍ਯਾਨਨ੍ਤਕਾਲੰ ਵਿਤਿਸ਼਼੍ਠਤੇ| ਤਦੇਵ ਚ ਵਾਕ੍ਯੰ ਸੁਸੰਵਾਦੇਨ ਯੁਸ਼਼੍ਮਾਕਮ੍ ਅਨ੍ਤਿਕੇ ਪ੍ਰਕਾਸ਼ਿਤੰ| (aiōn )
പ്രസംഗിക്കുന്നയാൾ ദൈവത്തിന്റെ അരുളപ്പാടുകൾ പ്രസ്താവിക്കട്ടെ. ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി അതു ചെയ്യട്ടെ. അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടട്ടെ. അവിടത്തേക്ക് മഹത്ത്വവും അധികാരവും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn )
ਯੋ ਵਾਕ੍ਯੰ ਕਥਯਤਿ ਸ ਈਸ਼੍ਵਰਸ੍ਯ ਵਾਕ੍ਯਮਿਵ ਕਥਯਤੁ ਯਸ਼੍ਚ ਪਰਮ੍ ਉਪਕਰੋਤਿ ਸ ਈਸ਼੍ਵਰਦੱਤਸਾਮਰ੍ਥ੍ਯਾਦਿਵੋਪਕਰੋਤੁ| ਸਰ੍ੱਵਵਿਸ਼਼ਯੇ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨੇਸ਼੍ਵਰਸ੍ਯ ਗੌਰਵੰ ਪ੍ਰਕਾਸ਼੍ਯਤਾਂ ਤਸ੍ਯੈਵ ਗੌਰਵੰ ਪਰਾਕ੍ਰਮਸ਼੍ਚ ਸਰ੍ੱਵਦਾ ਭੂਯਾਤ੍| ਆਮੇਨ| (aiōn )
അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും. (aiōnios )
ਕ੍ਸ਼਼ਣਿਕਦੁਃਖਭੋਗਾਤ੍ ਪਰਮ੍ ਅਸ੍ਮਭ੍ਯੰ ਖ੍ਰੀਸ਼਼੍ਟੇਨ ਯੀਸ਼ੁਨਾ ਸ੍ਵਕੀਯਾਨਨ੍ਤਗੌਰਵਦਾਨਾਰ੍ਥੰ ਯੋ(ਅ)ਸ੍ਮਾਨ੍ ਆਹੂਤਵਾਨ੍ ਸ ਸਰ੍ੱਵਾਨੁਗ੍ਰਾਹੀਸ਼੍ਵਰਃ ਸ੍ਵਯੰ ਯੁਸ਼਼੍ਮਾਨ੍ ਸਿੱਧਾਨ੍ ਸ੍ਥਿਰਾਨ੍ ਸਬਲਾਨ੍ ਨਿਸ਼੍ਚਲਾਂਸ਼੍ਚ ਕਰੋਤੁ| (aiōnios )
സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ. (aiōn )
ਤਸ੍ਯ ਗੌਰਵੰ ਪਰਾਕ੍ਰਮਸ਼੍ਚਾਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਭੂਯਾਤ੍| ਆਮੇਨ੍| (aiōn )
അങ്ങനെ നിങ്ങൾക്കു നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് അതിമഹത്തായ ഒരു സ്വീകരണം ലഭിക്കും. (aiōnios )
ਯਤੋ (ਅ)ਨੇਨ ਪ੍ਰਕਾਰੇਣਾਸ੍ਮਾਕੰ ਪ੍ਰਭੋਸ੍ਤ੍ਰਾਤ੍ਰੁʼ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯਾਨਨ੍ਤਰਾਜ੍ਯਸ੍ਯ ਪ੍ਰਵੇਸ਼ੇਨ ਯੂਯੰ ਸੁਕਲੇਨ ਯੋਜਯਿਸ਼਼੍ਯਧ੍ਵੇ| (aiōnios )
പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ന്യായവിധിക്കായി തടവറയിൽ സൂക്ഷിച്ചിരിക്കുന്നു. (Tartaroō )
ਈਸ਼੍ਵਰਃ ਕ੍ਰੁʼਤਪਾਪਾਨ੍ ਦੂਤਾਨ੍ ਨ ਕ੍ਸ਼਼ਮਿਤ੍ਵਾ ਤਿਮਿਰਸ਼੍ਰੁʼਙ੍ਖਲੈਃ ਪਾਤਾਲੇ ਰੁੱਧ੍ਵਾ ਵਿਚਾਰਾਰ੍ਥੰ ਸਮਰ੍ਪਿਤਵਾਨ੍| (Tartaroō )
നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വർധിച്ചുവരിക. അവിടത്തേക്ക് ഇപ്പോഴും എന്നെന്നും മഹത്ത്വം! ആമേൻ. (aiōn )
ਕਿਨ੍ਤ੍ਵਸ੍ਮਾਕੰ ਪ੍ਰਭੋਸ੍ਤ੍ਰਾਤੁ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯਾਨੁਗ੍ਰਹੇ ਜ੍ਞਾਨੇ ਚ ਵਰ੍ੱਧਧ੍ਵੰ| ਤਸ੍ਯ ਗੌਰਵਮ੍ ਇਦਾਨੀਂ ਸਦਾਕਾਲਞ੍ਚ ਭੂਯਾਤ੍| ਆਮੇਨ੍| (aiōn )
ഈ ജീവൻ പ്രത്യക്ഷപ്പെട്ടു; അത് ഞങ്ങൾ ദർശിച്ചു; ഞങ്ങൾ അതിന് സാക്ഷികളാകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഇരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് ഘോഷിക്കുന്നു. (aiōnios )
ਸ ਜੀਵਨਸ੍ਵਰੂਪਃ ਪ੍ਰਕਾਸ਼ਤ ਵਯਞ੍ਚ ਤੰ ਦ੍ਰੁʼਸ਼਼੍ਟਵਨ੍ਤਸ੍ਤਮਧਿ ਸਾਕ੍ਸ਼਼੍ਯੰ ਦਦ੍ਮਸ਼੍ਚ, ਯਸ਼੍ਚ ਪਿਤੁਃ ਸੰਨਿਧਾਵਵਰ੍ੱਤਤਾਸ੍ਮਾਕੰ ਸਮੀਪੇ ਪ੍ਰਕਾਸ਼ਤ ਚ ਤਮ੍ ਅਨਨ੍ਤਜੀਵਨਸ੍ਵਰੂਪੰ ਵਯੰ ਯੁਸ਼਼੍ਮਾਨ੍ ਜ੍ਞਾਪਯਾਮਃ| (aiōnios )
ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു. (aiōn )
ਸੰਸਾਰਸ੍ਤਦੀਯਾਭਿਲਾਸ਼਼ਸ਼੍ਚ ਵ੍ਯਤ੍ਯੇਤਿ ਕਿਨ੍ਤੁ ਯ ਈਸ਼੍ਵਰਸ੍ਯੇਸ਼਼੍ਟੰ ਕਰੋਤਿ ਸੋ (ਅ)ਨਨ੍ਤਕਾਲੰ ਯਾਵਤ੍ ਤਿਸ਼਼੍ਠਤਿ| (aiōn )
ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ. (aiōnios )
ਸ ਚ ਪ੍ਰਤਿਜ੍ਞਯਾਸ੍ਮਭ੍ਯੰ ਯਤ੍ ਪ੍ਰਤਿਜ੍ਞਾਤਵਾਨ੍ ਤਦ੍ ਅਨਨ੍ਤਜੀਵਨੰ| (aiōnios )
സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ. (aiōnios )
ਯਃ ਕਸ਼੍ਚਿਤ੍ ਸ੍ਵਭ੍ਰਾਤਰੰ ਦ੍ਵੇਸ਼਼੍ਟਿ ਸੰ ਨਰਘਾਤੀ ਕਿਞ੍ਚਾਨਨ੍ਤਜੀਵਨੰ ਨਰਘਾਤਿਨਃ ਕਸ੍ਯਾਪ੍ਯਨ੍ਤਰੇ ਨਾਵਤਿਸ਼਼੍ਠਤੇ ਤਦ੍ ਯੂਯੰ ਜਾਨੀਥ| (aiōnios )
ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്. (aiōnios )
ਤੱਚ ਸਾਕ੍ਸ਼਼੍ਯਮਿਦੰ ਯਦ੍ ਈਸ਼੍ਵਰੋ (ਅ)ਸ੍ਮਭ੍ਯਮ੍ ਅਨਨ੍ਤਜੀਵਨੰ ਦੱਤਵਾਨ੍ ਤੱਚ ਜੀਵਨੰ ਤਸ੍ਯ ਪੁਤ੍ਰੇ ਵਿਦ੍ਯਤੇ| (aiōnios )
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്. (aiōnios )
ਈਸ਼੍ਵਰਪੁਤ੍ਰਸ੍ਯ ਨਾਮ੍ਨਿ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤ੍ਯੇਤਾਨਿ ਮਯਾ ਲਿਖਿਤਾਨਿ ਤਸ੍ਯਾਭਿਪ੍ਰਾਯੋ (ਅ)ਯੰ ਯਦ੍ ਯੂਯਮ੍ ਅਨਨ੍ਤਜੀਵਨਪ੍ਰਾਪ੍ਤਾ ਇਤਿ ਜਾਨੀਯਾਤ ਤਸ੍ਯੇਸ਼੍ਵਰਪੁਤ੍ਰਸ੍ਯ ਨਾਮ੍ਨਿ ਵਿਸ਼੍ਵਸੇਤ ਚ| (aiōnios )
ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ—അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ—ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു. (aiōnios )
ਅਪਰਮ੍ ਈਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰ ਆਗਤਵਾਨ੍ ਵਯਞ੍ਚ ਯਯਾ ਤਸ੍ਯ ਸਤ੍ਯਮਯਸ੍ਯ ਜ੍ਞਾਨੰ ਪ੍ਰਾਪ੍ਨੁਯਾਮਸ੍ਤਾਦ੍ਰੁʼਸ਼ੀਂ ਧਿਯਮ੍ ਅਸ੍ਮਭ੍ਯੰ ਦੱਤਵਾਨ੍ ਇਤਿ ਜਾਨੀਮਸ੍ਤਸ੍ਮਿਨ੍ ਸਤ੍ਯਮਯੇ (ਅ)ਰ੍ਥਤਸ੍ਤਸ੍ਯ ਪੁਤ੍ਰੇ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇ ਤਿਸ਼਼੍ਠਾਮਸ਼੍ਚ; ਸ ਏਵ ਸਤ੍ਯਮਯ ਈਸ਼੍ਵਰੋ (ਅ)ਨਨ੍ਤਜੀਵਨਸ੍ਵਰੂਪਸ਼੍ਚਾਸ੍ਤਿ| (aiōnios )
സഭാമുഖ്യനായ ഞാൻ, നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം, ഞാൻമാത്രമല്ല, (aiōn )
(parallel missing)
2 John 1:2 (੨ ਯੋਹਨਃ 1:2)
(parallel missing)
ਸਤ੍ਯਮਤਾਦ੍ ਯੁਸ਼਼੍ਮਾਸੁ ਮਮ ਪ੍ਰੇਮਾਸ੍ਤਿ ਕੇਵਲੰ ਮਮ ਨਹਿ ਕਿਨ੍ਤੁ ਸਤ੍ਯਮਤਜ੍ਞਾਨਾਂ ਸਰ੍ੱਵੇਸ਼਼ਾਮੇਵ| ਯਤਃ ਸਤ੍ਯਮਤਮ੍ ਅਸ੍ਮਾਸੁ ਤਿਸ਼਼੍ਠਤ੍ਯਨਨ੍ਤਕਾਲੰ ਯਾਵੱਚਾਸ੍ਮਾਸੁ ਸ੍ਥਾਸ੍ਯਤਿ| (aiōn )
ദൈവം ദൂതന്മാരെ ഏൽപ്പിച്ച അധികാരസീമയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ തങ്ങളുടെ നിവാസസ്ഥാനം ഉപേക്ഷിച്ചുപോയ ദൂതന്മാരെ ദൈവം മഹാദിവസത്തിലെ ന്യായവിധിക്കായി നിത്യബന്ധനത്തിലാക്കി ഘോരാന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. (aïdios )
ਯੇ ਚ ਸ੍ਵਰ੍ਗਦੂਤਾਃ ਸ੍ਵੀਯਕਰ੍ਤ੍ਰੁʼਤ੍ਵਪਦੇ ਨ ਸ੍ਥਿਤ੍ਵਾ ਸ੍ਵਵਾਸਸ੍ਥਾਨੰ ਪਰਿਤ੍ਯਕ੍ਤਵਨ੍ਤਸ੍ਤਾਨ੍ ਸ ਮਹਾਦਿਨਸ੍ਯ ਵਿਚਾਰਾਰ੍ਥਮ੍ ਅਨ੍ਧਕਾਰਮਯੇ (ਅ)ਧਃਸ੍ਥਾਨੇ ਸਦਾਸ੍ਥਾਯਿਭਿ ਰ੍ਬਨ੍ਧਨੈਰਬਧ੍ਨਾਤ੍| (aïdios )
അതേവിധത്തിൽ, സൊദോമിലും ഗൊമോറായിലും ചുറ്റുമുള്ള പട്ടണങ്ങളിലും ജീവിച്ചിരുന്നവർ ഹീനമായ ലൈംഗിക അസാന്മാർഗികതയിൽ മുഴുകി അസ്വാഭാവികമായ ഭോഗവിലാസത്തിൽ ജീവിച്ചതുമൂലം നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചത് ഇന്നുള്ളവർക്കും ഒരു അപായസൂചനയായി നിലകൊള്ളുന്നു. (aiōnios )
ਅਪਰੰ ਸਿਦੋਮਮ੍ ਅਮੋਰਾ ਤੰਨਿਕਟਸ੍ਥਨਗਰਾਣਿ ਚੈਤੇਸ਼਼ਾਂ ਨਿਵਾਸਿਨਸ੍ਤਤ੍ਸਮਰੂਪੰ ਵ੍ਯਭਿਚਾਰੰ ਕ੍ਰੁʼਤਵਨ੍ਤੋ ਵਿਸ਼਼ਮਮੈਥੁਨਸ੍ਯ ਚੇਸ਼਼੍ਟਯਾ ਵਿਪਥੰ ਗਤਵਨ੍ਤਸ਼੍ਚ ਤਸ੍ਮਾਤ੍ ਤਾਨ੍ਯਪਿ ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਸ੍ਵਰੂਪਾਣਿ ਭੂਤ੍ਵਾ ਸਦਾਤਨਵਹ੍ਨਿਨਾ ਦਣ੍ਡੰ ਭੁਞ੍ਜਤੇ| (aiōnios )
സ്വന്തം നാണക്കേടിന്റെ നുരയും പതയും വമിച്ച് അലറുന്ന കടൽത്തിരകൾ! കൊടുംതമസ്സിനായി നിത്യം സൂക്ഷിക്കപ്പെട്ടിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ! (aiōn )
ਸ੍ਵਕੀਯਲੱਜਾਫੇਣੋਦ੍ਵਮਕਾਃ ਪ੍ਰਚਣ੍ਡਾਃ ਸਾਮੁਦ੍ਰਤਰਙ੍ਗਾਃ ਸਦਾਕਾਲੰ ਯਾਵਤ੍ ਘੋਰਤਿਮਿਰਭਾਗੀਨਿ ਭ੍ਰਮਣਕਾਰੀਣਿ ਨਕ੍ਸ਼਼ਤ੍ਰਾਣਿ ਚ ਭਵਨ੍ਤਿ| (aiōn )
നിത്യജീവനായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക. (aiōnios )
ਈਸ਼੍ਵਰਸ੍ਯ ਪ੍ਰੇਮ੍ਨਾ ਸ੍ਵਾਨ੍ ਰਕ੍ਸ਼਼ਤ, ਅਨਨ੍ਤਜੀਵਨਾਯ ਚਾਸ੍ਮਾਕੰ ਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਕ੍ਰੁʼਪਾਂ ਪ੍ਰਤੀਕ੍ਸ਼਼ਧ੍ਵੰ| (aiōnios )
നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ. (aiōn )
ਯੋ (ਅ)ਸ੍ਮਾਕਮ੍ ਅਦ੍ਵਿਤੀਯਸ੍ਤ੍ਰਾਣਕਰ੍ੱਤਾ ਸਰ੍ੱਵਜ੍ਞ ਈਸ਼੍ਵਰਸ੍ਤਸ੍ਯ ਗੌਰਵੰ ਮਹਿਮਾ ਪਰਾਕ੍ਰਮਃ ਕਰ੍ਤ੍ਰੁʼਤ੍ਵਞ੍ਚੇਦਾਨੀਮ੍ ਅਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਭੂਯਾਤ੍| ਆਮੇਨ੍| (aiōn )
നമ്മെ സ്നേഹിച്ച് സ്വന്തം രക്തത്താൽ, നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ വിടുവിച്ച് അവിടത്തെ ദൈവവും പിതാവുമായവനുവേണ്ടി നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കിത്തീർത്ത യേശുക്രിസ്തുവിന് എന്നെന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ. (aiōn )
ਯੋ (ਅ)ਸ੍ਮਾਸੁ ਪ੍ਰੀਤਵਾਨ੍ ਸ੍ਵਰੁਧਿਰੇਣਾਸ੍ਮਾਨ੍ ਸ੍ਵਪਾਪੇਭ੍ਯਃ ਪ੍ਰਕ੍ਸ਼਼ਾਲਿਤਵਾਨ੍ ਤਸ੍ਯ ਪਿਤੁਰੀਸ਼੍ਵਰਸ੍ਯ ਯਾਜਕਾਨ੍ ਕ੍ਰੁʼਤ੍ਵਾਸ੍ਮਾਨ੍ ਰਾਜਵਰ੍ਗੇ ਨਿਯੁਕ੍ਤਵਾਂਸ਼੍ਚ ਤਸ੍ਮਿਨ੍ ਮਹਿਮਾ ਪਰਾਕ੍ਰਮਸ਼੍ਚਾਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਵਰ੍ੱਤਤਾਂ| ਆਮੇਨ੍| (aiōn )
ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്. (aiōn , Hadēs )
ਅਹਮ੍ ਅਮਰਸ੍ਤਥਾਪਿ ਮ੍ਰੁʼਤਵਾਨ੍ ਕਿਨ੍ਤੁ ਪਸ਼੍ਯਾਹਮ੍ ਅਨਨ੍ਤਕਾਲੰ ਯਾਵਤ੍ ਜੀਵਾਮਿ| ਆਮੇਨ੍| ਮ੍ਰੁʼਤ੍ਯੋਃ ਪਰਲੋਕਸ੍ਯ ਚ ਕੁਞ੍ਜਿਕਾ ਮਮ ਹਸ੍ਤਗਤਾਃ| (aiōn , Hadēs )
സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം (aiōn )
ਇੱਥੰ ਤੈਃ ਪ੍ਰਾਣਿਭਿਸ੍ਤਸ੍ਯਾਨਨ੍ਤਜੀਵਿਨਃ ਸਿੰਹਾਸਨੋਪਵਿਸ਼਼੍ਟਸ੍ਯ ਜਨਸ੍ਯ ਪ੍ਰਭਾਵੇ ਗੌਰਵੇ ਧਨ੍ਯਵਾਦੇ ਚ ਪ੍ਰਕੀਰ੍ੱਤਿਤੇ (aiōn )
ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്: (aiōn )
ਤੇ ਚਤੁਰ੍ਵਿੰਸ਼ਤਿਪ੍ਰਾਚੀਨਾ ਅਪਿ ਤਸ੍ਯ ਸਿੰਹਾਸਨੋਪਵਿਸ਼਼੍ਟਸ੍ਯਾਨ੍ਤਿਕੇ ਪ੍ਰਣਿਨਤ੍ਯ ਤਮ੍ ਅਨਨ੍ਤਜੀਵਿਨੰ ਪ੍ਰਣਮਨ੍ਤਿ ਸ੍ਵੀਯਕਿਰੀਟਾਂਸ਼੍ਚ ਸਿੰਹਾਸਨਸ੍ਯਾਨ੍ਤਿਕੇ ਨਿਕ੍ਸ਼਼ਿਪ੍ਯ ਵਦਨ੍ਤਿ, (aiōn )
അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും, “സിംഹാസനസ്ഥനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും, എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!” എന്നു പറയുന്നതു ഞാൻ കേട്ടു. (aiōn )
ਅਪਰੰ ਸ੍ਵਰ੍ਗਮਰ੍ੱਤ੍ਯਪਾਤਾਲਸਾਗਰੇਸ਼਼ੁ ਯਾਨਿ ਵਿਦ੍ਯਨ੍ਤੇ ਤੇਸ਼਼ਾਂ ਸਰ੍ੱਵੇਸ਼਼ਾਂ ਸ੍ਰੁʼਸ਼਼੍ਟਵਸ੍ਤੂਨਾਂ ਵਾਗਿਯੰ ਮਯਾ ਸ਼੍ਰੁਤਾ, ਪ੍ਰਸ਼ੰਸਾਂ ਗੌਰਵੰ ਸ਼ੌਰ੍ੱਯਮ੍ ਆਧਿਪਤ੍ਯੰ ਸਨਾਤਨੰ| ਸਿੰਹਸਨੋਪਵਿਸ਼਼੍ਟਸ਼੍ਚ ਮੇਸ਼਼ਵਤ੍ਸਸ਼੍ਚ ਗੱਛਤਾਂ| (aiōn )
അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു. (Hadēs )
ਤਤਃ ਪਾਣ੍ਡੁਰਵਰ੍ਣ ਏਕੋ (ਅ)ਸ਼੍ਵੋ ਮਯਾ ਦ੍ਰੁʼਸ਼਼੍ਟਃ, ਤਦਾਰੋਹਿਣੋ ਨਾਮ ਮ੍ਰੁʼਤ੍ਯੁਰਿਤਿ ਪਰਲੋਕਸ਼੍ਚ ਤਮ੍ ਅਨੁਚਰਤਿ ਖਙ੍ਗੇਨ ਦੁਰ੍ਭਿਕ੍ਸ਼਼ੇਣ ਮਹਾਮਾਰ੍ੱਯਾ ਵਨ੍ਯਪਸ਼ੁਭਿਸ਼੍ਚ ਲੋਕਾਨਾਂ ਬਧਾਯ ਪ੍ਰੁʼਥਿਵ੍ਯਾਸ਼੍ਚਤੁਰ੍ਥਾਂਸ਼ਸ੍ਯਾਧਿਪਤ੍ਯੰ ਤਸ੍ਮਾ ਅਦਾਯਿ| (Hadēs )
നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ, ആമേൻ!” എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു. (aiōn )
ਤਥਾਸ੍ਤੁ ਧਨ੍ਯਵਾਦਸ਼੍ਚ ਤੇਜੋ ਜ੍ਞਾਨੰ ਪ੍ਰਸ਼ੰਸਨੰ| ਸ਼ੌਰ੍ੱਯੰ ਪਰਾਕ੍ਰਮਸ਼੍ਚਾਪਿ ਸ਼ਕ੍ਤਿਸ਼੍ਚ ਸਰ੍ੱਵਮੇਵ ਤਤ੍| ਵਰ੍ੱਤਤਾਮੀਸ਼੍ਵਰੇ(ਅ)ਸ੍ਮਾਕੰ ਨਿਤ੍ਯੰ ਨਿਤ੍ਯੰ ਤਥਾਸ੍ਤ੍ਵਿਤਿ| (aiōn )
അഞ്ചാമത്തെദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അതിന് അഗാധഗർത്തത്തിന്റെ തുരങ്കത്തിന്റെ താക്കോൽ ലഭിച്ചു. (Abyssos )
ਤਤਃ ਪਰੰ ਸਪ੍ਤਮਦੂਤੇਨ ਤੂਰ੍ੱਯਾਂ ਵਾਦਿਤਾਯਾਂ ਗਗਨਾਤ੍ ਪ੍ਰੁʼਥਿਵ੍ਯਾਂ ਨਿਪਤਿਤ ਏਕਸ੍ਤਾਰਕੋ ਮਯਾ ਦ੍ਰੁʼਸ਼਼੍ਟਃ, ਤਸ੍ਮੈ ਰਸਾਤਲਕੂਪਸ੍ਯ ਕੁਞ੍ਜਿਕਾਦਾਯਿ| (Abyssos )
ആ നക്ഷത്രം അഗാധഗർത്തിന്റെ തുരങ്കം തുറന്നപ്പോൾ വലിയ തീച്ചൂളയിലെ പുകപോലെ അതിൽനിന്ന് പുക പൊങ്ങി. ആ പുകയിൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. (Abyssos )
ਤੇਨ ਰਸਾਤਲਕੂਪੇ ਮੁਕ੍ਤੇ ਮਹਾਗ੍ਨਿਕੁਣ੍ਡਸ੍ਯ ਧੂਮ ਇਵ ਧੂਮਸ੍ਤਸ੍ਮਾਤ੍ ਕੂਪਾਦ੍ ਉਦ੍ਗਤਃ| ਤਸ੍ਮਾਤ੍ ਕੂਪਧੂਮਾਤ੍ ਸੂਰ੍ੱਯਾਕਾਸ਼ੌ ਤਿਮਿਰਾਵ੍ਰੁʼਤੌ| (Abyssos )
അഗാധഗർത്തത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ എന്നും ഗ്രീക്കുഭാഷയിൽ അപ്പൊല്യോൻ എന്നുമാണ്. (Abyssos )
ਤੇਸ਼਼ਾਂ ਰਾਜਾ ਚ ਰਸਾਤਲਸ੍ਯ ਦੂਤਸ੍ਤਸ੍ਯ ਨਾਮ ਇਬ੍ਰੀਯਭਾਸ਼਼ਯਾ ਅਬੱਦੋਨ੍ ਯੂਨਾਨੀਯਭਾਸ਼਼ਯਾ ਚ ਅਪੱਲੁਯੋਨ੍ ਅਰ੍ਥਤੋ ਵਿਨਾਸ਼ਕ ਇਤਿ| (Abyssos )
ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.” (aiōn )
ਅਪਰੰ ਸ੍ਵਰ੍ਗਾਦ੍ ਯਸ੍ਯ ਰਵੋ ਮਯਾਸ਼੍ਰਾਵਿ ਸ ਪੁਨ ਰ੍ਮਾਂ ਸਮ੍ਭਾਵ੍ਯਾਵਦਤ੍ ਤ੍ਵੰ ਗਤ੍ਵਾ ਸਮੁਦ੍ਰਮੇਦਿਨ੍ਯੋਸ੍ਤਿਸ਼਼੍ਠਤੋ ਦੂਤਸ੍ਯ ਕਰਾਤ੍ ਤੰ ਵਿਸ੍ਤੀਰ੍ਣ ਕ੍ਸ਼਼ੁਦ੍ਰਗ੍ਰਨ੍ਥੰ ਗ੍ਰੁʼਹਾਣ, ਤੇਨ ਮਯਾ ਦੂਤਸਮੀਪੰ ਗਤ੍ਵਾ ਕਥਿਤੰ ਗ੍ਰਨ੍ਥੋ (ਅ)ਸੌ ਦੀਯਤਾਂ| (aiōn )
അവർ തങ്ങളുടെ ശുശ്രൂഷ പൂർത്തിയാക്കിക്കഴിയുമ്പോൾ അഗാധഗർത്തത്തിൽനിന്ന് കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊന്നുകളയും. (Abyssos )
ਅਪਰੰ ਤਯੋਃ ਸਾਕ੍ਸ਼਼੍ਯੇ ਸਮਾਪ੍ਤੇ ਸਤਿ ਰਸਾਤਲਾਦ੍ ਯੇਨੋੱਥਿਤਵ੍ਯੰ ਸ ਪਸ਼ੁਸ੍ਤਾਭ੍ਯਾਂ ਸਹ ਯੁੱਧ੍ਵਾ ਤੌ ਜੇਸ਼਼੍ਯਤਿ ਹਨਿਸ਼਼੍ਯਤਿ ਚ| (Abyssos )
ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ, “ലോകഭരണം നമ്മുടെ കർത്താവിനും അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവിടന്ന് എന്നെന്നേക്കും ഭരിക്കും” എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി. (aiōn )
ਅਨਨ੍ਤਰੰ ਸਪ੍ਤਦੂਤੇਨ ਤੂਰ੍ੱਯਾਂ ਵਾਦਿਤਾਯਾਂ ਸ੍ਵਰ੍ਗ ਉੱਚੈਃ ਸ੍ਵਰੈਰ੍ਵਾਗਿਯੰ ਕੀਰ੍ੱਤਿਤਾ, ਰਾਜਤ੍ਵੰ ਜਗਤੋ ਯਦ੍ਯਦ੍ ਰਾਜ੍ਯੰ ਤਦਧੁਨਾਭਵਤ੍| ਅਸ੍ਮਤ੍ਪ੍ਰਭੋਸ੍ਤਦੀਯਾਭਿਸ਼਼ਿਕ੍ਤਸ੍ਯ ਤਾਰਕਸ੍ਯ ਚ| ਤੇਨ ਚਾਨਨ੍ਤਕਾਲੀਯੰ ਰਾਜਤ੍ਵੰ ਪ੍ਰਕਰਿਸ਼਼੍ਯਤੇ|| (aiōn )
മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള സകലരാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനവിഭാഗങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു. (aiōnios )
ਅਨਨ੍ਤਰਮ੍ ਆਕਾਸ਼ਮਧ੍ਯੇਨੋੱਡੀਯਮਾਨੋ (ਅ)ਪਰ ਏਕੋ ਦੂਤੋ ਮਯਾ ਦ੍ਰੁʼਸ਼਼੍ਟਃ ਸੋ (ਅ)ਨਨ੍ਤਕਾਲੀਯੰ ਸੁਸੰਵਾਦੰ ਧਾਰਯਤਿ ਸ ਚ ਸੁਸੰਵਾਦਃ ਸਰ੍ੱਵਜਾਤੀਯਾਨ੍ ਸਰ੍ੱਵਵੰਸ਼ੀਯਾਨ੍ ਸਰ੍ੱਵਭਾਸ਼਼ਾਵਾਦਿਨਃ ਸਰ੍ੱਵਦੇਸ਼ੀਯਾਂਸ਼੍ਚ ਪ੍ਰੁʼਥਿਵੀਨਿਵਾਸਿਨਃ ਪ੍ਰਤਿ ਤੇਨ ਘੋਸ਼਼ਿਤਵ੍ਯਃ| (aiōnios )
അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.” (aiōn )
ਤੇਸ਼਼ਾਂ ਯਾਤਨਾਯਾ ਧੂਮੋ (ਅ)ਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਉਦ੍ਗਮਿਸ਼਼੍ਯਤਿ ਯੇ ਚ ਪਸ਼ੁੰ ਤਸ੍ਯ ਪ੍ਰਤਿਮਾਞ੍ਚ ਪੂਜਯਨ੍ਤਿ ਤਸ੍ਯ ਨਾਮ੍ਨੋ (ਅ)ਙ੍ਕੰ ਵਾ ਗ੍ਰੁʼਹ੍ਲਨ੍ਤਿ ਤੇ ਦਿਵਾਨਿਸ਼ੰ ਕਞ੍ਚਨ ਵਿਰਾਮੰ ਨ ਪ੍ਰਾਪ੍ਸ੍ਯਨ੍ਤਿ| (aiōn )
അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു തങ്കക്കലശങ്ങൾ ഏഴു ദൂതന്മാർക്കും കൊടുത്തു. (aiōn )
ਅਪਰੰ ਚਤੁਰ੍ਣਾਂ ਪ੍ਰਾਣਿਨਾਮ੍ ਏਕਸ੍ਤੇਭ੍ਯਃ ਸਪ੍ਤਦੂਤੇਭ੍ਯਃ ਸਪ੍ਤਸੁਵਰ੍ਣਕੰਸਾਨ੍ ਅਦਦਾਤ੍| (aiōn )
മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും. (Abyssos )
ਤ੍ਵਯਾ ਦ੍ਰੁʼਸ਼਼੍ਟੋ (ਅ)ਸੌ ਪਸ਼ੁਰਾਸੀਤ੍ ਨੇਦਾਨੀਂ ਵਰ੍ੱਤਤੇ ਕਿਨ੍ਤੁ ਰਸਾਤਲਾਤ੍ ਤੇਨੋਦੇਤਵ੍ਯੰ ਵਿਨਾਸ਼ਸ਼੍ਚ ਗਨ੍ਤਵ੍ਯਃ| ਤਤੋ ਯੇਸ਼਼ਾਂ ਨਾਮਾਨਿ ਜਗਤਃ ਸ੍ਰੁʼਸ਼਼੍ਟਿਕਾਲਮ੍ ਆਰਭ੍ਯ ਜੀਵਨਪੁਸ੍ਤਕੇ ਲਿਖਿਤਾਨਿ ਨ ਵਿਦ੍ਯਨ੍ਤੇ ਤੇ ਪ੍ਰੁʼਥਿਵੀਨਿਵਾਸਿਨੋ ਭੂਤਮ੍ ਅਵਰ੍ੱਤਮਾਨਮੁਪਸ੍ਥਾਸ੍ਯਨ੍ਤਞ੍ਚ ਤੰ ਪਸ਼ੁੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾਸ਼੍ਚਰ੍ੱਯੰ ਮੰਸ੍ਯਨ੍ਤੇ| (Abyssos )
പിന്നെയും അവരുടെ ഘോഷം മുഴങ്ങിയത്: “ഹല്ലേലുയ്യാ! അവളുടെ ന്യായവിധിയുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.” (aiōn )
ਪੁਨਰਪਿ ਤੈਰਿਦਮੁਕ੍ਤੰ ਯਥਾ, ਬ੍ਰੂਤ ਪਰੇਸ਼੍ਵਰੰ ਧਨ੍ਯੰ ਯੰਨਿਤ੍ਯੰ ਨਿਤ੍ਯਮੇਵ ਚ| ਤਸ੍ਯਾ ਦਾਹਸ੍ਯ ਧੂਮੋ (ਅ)ਸੌ ਦਿਸ਼ਮੂਰ੍ੱਧ੍ਵਮੁਦੇਸ਼਼੍ਯਤਿ|| (aiōn )
അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു. (Limnē Pyr )
ਤਤਃ ਸ ਪਸ਼ੁ ਰ੍ਧ੍ਰੁʼਤੋ ਯਸ਼੍ਚ ਮਿਥ੍ਯਾਭਵਿਸ਼਼੍ਯਦ੍ਵਕ੍ਤਾ ਤਸ੍ਯਾਨ੍ਤਿਕੇ ਚਿਤ੍ਰਕਰ੍ੰਮਾਣਿ ਕੁਰ੍ੱਵਨ੍ ਤੈਰੇਵ ਪਸ਼੍ਵਙ੍ਕਧਾਰਿਣਸ੍ਤਤ੍ਪ੍ਰਤਿਮਾਪੂਜਕਾਂਸ਼੍ਚ ਭ੍ਰਮਿਤਵਾਨ੍ ਸੋ (ਅ)ਪਿ ਤੇਨ ਸਾਰ੍ੱਧੰ ਧ੍ਰੁʼਤਃ| ਤੌ ਚ ਵਹ੍ਨਿਗਨ੍ਧਕਜ੍ਵਲਿਤਹ੍ਰਦੇ ਜੀਵਨ੍ਤੌ ਨਿਕ੍ਸ਼਼ਿਪ੍ਤੌ| (Limnē Pyr )
അതിനുശേഷം, ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയൊരു ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. (Abyssos )
ਤਤਃ ਪਰੰ ਸ੍ਵਰ੍ਗਾਦ੍ ਅਵਰੋਹਨ੍ ਏਕੋ ਦੂਤੋ ਮਯਾ ਦ੍ਰੁʼਸ਼਼੍ਟਸ੍ਤਸ੍ਯ ਕਰੇ ਰਮਾਤਲਸ੍ਯ ਕੁਞ੍ਜਿਕਾ ਮਹਾਸ਼੍ਰੁʼਙ੍ਖਲਞ੍ਚੈਕੰ ਤਿਸ਼਼੍ਠਤਃ| (Abyssos )
ഇനിമേൽ ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധഗർത്തത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം പൂർത്തിയാകുന്നതുവരെ അത് അടച്ചുപൂട്ടി മീതേ മുദ്രവെച്ചു. ഇതിനുശേഷം അൽപ്പസമയത്തേക്ക് അവനെ സ്വതന്ത്രനാക്കേണ്ടതാണ്. (Abyssos )
ਅਪਰੰ ਰਸਾਤਲੇ ਤੰ ਨਿਕ੍ਸ਼਼ਿਪ੍ਯ ਤਦੁਪਰਿ ਦ੍ਵਾਰੰ ਰੁੱਧ੍ਵਾ ਮੁਦ੍ਰਾਙ੍ਕਿਤਵਾਨ੍ ਯਸ੍ਮਾਤ੍ ਤਦ੍ ਵਰ੍ਸ਼਼ਸਹਸ੍ਰੰ ਯਾਵਤ੍ ਸਮ੍ਪੂਰ੍ਣੰ ਨ ਭਵੇਤ੍ ਤਾਵਦ੍ ਭਿੰਨਜਾਤੀਯਾਸ੍ਤੇਨ ਪੁਨ ਰ੍ਨ ਭ੍ਰਮਿਤਵ੍ਯਾਃ| ਤਤਃ ਪਰਮ੍ ਅਲ੍ਪਕਾਲਾਰ੍ਥੰ ਤਸ੍ਯ ਮੋਚਨੇਨ ਭਵਿਤਵ੍ਯੰ| (Abyssos )
അവരെ വശീകരിച്ച പിശാചിനെ, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന എരിയുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിഞ്ഞുകളയും; അവർ രാപകൽ എന്നെന്നേക്കും ദണ്ഡിപ്പിക്കപ്പെടും. (aiōn , Limnē Pyr )
ਤੇਸ਼਼ਾਂ ਭ੍ਰਮਯਿਤਾ ਚ ਸ਼ਯਤਾਨੋ ਵਹ੍ਨਿਗਨ੍ਧਕਯੋ ਰ੍ਹ੍ਰਦੇ (ਅ)ਰ੍ਥਤਃ ਪਸ਼ੁ ਰ੍ਮਿਥ੍ਯਾਭਵਿਸ਼਼੍ਯਦ੍ਵਾਦੀ ਚ ਯਤ੍ਰ ਤਿਸ਼਼੍ਠਤਸ੍ਤਤ੍ਰੈਵ ਨਿਕ੍ਸ਼਼ਿਪ੍ਤਃ, ਤਤ੍ਰਾਨਨ੍ਤਕਾਲੰ ਯਾਵਤ੍ ਤੇ ਦਿਵਾਨਿਸ਼ੰ ਯਾਤਨਾਂ ਭੋਕ੍ਸ਼਼੍ਯਨ੍ਤੇ| (aiōn , Limnē Pyr )
സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. (Hadēs )
ਤਦਾਨੀਂ ਸਮੁਦ੍ਰੇਣ ਸ੍ਵਾਨ੍ਤਰਸ੍ਥਾ ਮ੍ਰੁʼਤਜਨਾਃ ਸਮਰ੍ਪਿਤਾਃ, ਮ੍ਰੁʼਤ੍ਯੁਪਰਲੋਕਾਭ੍ਯਾਮਪਿ ਸ੍ਵਾਨ੍ਤਰਸ੍ਥਾ ਮ੍ਰੁʼਤਜਨਾਃ ਸਰ੍ਮਿਪਤਾਃ, ਤੇਸ਼਼ਾਞ੍ਚੈਕੈਕਸ੍ਯ ਸ੍ਵਕ੍ਰਿਯਾਨੁਯਾਯੀ ਵਿਚਾਰਃ ਕ੍ਰੁʼਤਃ| (Hadēs )
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. (Hadēs , Limnē Pyr )
ਅਪਰੰ ਮ੍ਰੁʼਤ੍ਯੁਪਰਲੋਕੌ ਵਹ੍ਨਿਹ੍ਰਦੇ ਨਿਕ੍ਸ਼਼ਿਪ੍ਤੌ, ਏਸ਼਼ ਏਵ ਦ੍ਵਿਤੀਯੋ ਮ੍ਰੁʼਤ੍ਯੁਃ| (Hadēs , Limnē Pyr )
ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും. (Limnē Pyr )
ਯਸ੍ਯ ਕਸ੍ਯਚਿਤ੍ ਨਾਮ ਜੀਵਨਪੁਸ੍ਤਕੇ ਲਿਖਿਤੰ ਨਾਵਿਦ੍ਯਤ ਸ ਏਵ ਤਸ੍ਮਿਨ੍ ਵਹ੍ਨਿਹ੍ਰਦੇ ਨ੍ਯਕ੍ਸ਼਼ਿਪ੍ਯਤ| (Limnē Pyr )
എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.” (Limnē Pyr )
ਕਿਨ੍ਤੁ ਭੀਤਾਨਾਮ੍ ਅਵਿਸ਼੍ਵਾਸਿਨਾਂ ਘ੍ਰੁʼਣ੍ਯਾਨਾਂ ਨਰਹਨ੍ਤ੍ਰੁʼਣਾਂ ਵੇਸ਼੍ਯਾਗਾਮਿਨਾਂ ਮੋਹਕਾਨਾਂ ਦੇਵਪੂਜਕਾਨਾਂ ਸਰ੍ੱਵੇਸ਼਼ਾਮ੍ ਅਨ੍ਰੁʼਤਵਾਦਿਨਾਞ੍ਚਾਂਸ਼ੋ ਵਹ੍ਨਿਗਨ੍ਧਕਜ੍ਵਲਿਤਹ੍ਰਦੇ ਭਵਿਸ਼਼੍ਯਤਿ, ਏਸ਼਼ ਏਵ ਦ੍ਵਿਤੀਯੋ ਮ੍ਰੁʼਤ੍ਯੁਃ| (Limnē Pyr )
ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും. (aiōn )
ਤਦਾਨੀਂ ਰਾਤ੍ਰਿਃ ਪੁਨ ਰ੍ਨ ਭਵਿਸ਼਼੍ਯਤਿ ਯਤਃ ਪ੍ਰਭੁਃ ਪਰਮੇਸ਼੍ਵਰਸ੍ਤਾਨ੍ ਦੀਪਯਿਸ਼਼੍ਯਤਿ ਤੇ ਚਾਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਰਾਜਤ੍ਵੰ ਕਰਿਸ਼਼੍ਯਨ੍ਤੇ| (aiōn )
ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു. ()