< വെളിപാട് 10 >

1 മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
ਅਨਨ੍ਤਰੰ ਸ੍ਵਰ੍ਗਾਦ੍ ਅਵਰੋਹਨ੍ ਅਪਰ ਏਕੋ ਮਹਾਬਲੋ ਦੂਤੋ ਮਯਾ ਦ੍ਰੁʼਸ਼਼੍ਟਃ, ਸ ਪਰਿਹਿਤਮੇਘਸ੍ਤਸ੍ਯ ਸ਼ਿਰਸ਼੍ਚ ਮੇਘਧਨੁਸ਼਼ਾ ਭੂਸ਼਼ਿਤੰ ਮੁਖਮਣ੍ਡਲਞ੍ਚ ਸੂਰ੍ੱਯਤੁਲ੍ਯੰ ਚਰਣੌ ਚ ਵਹ੍ਨਿਸ੍ਤਮ੍ਭਸਮੌ|
2 ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.
ਸ ਸ੍ਵਕਰੇਣ ਵਿਸ੍ਤੀਰ੍ਣਮੇਕੰ ਕ੍ਸ਼਼ੂਦ੍ਰਗ੍ਰਨ੍ਥੰ ਧਾਰਯਤਿ, ਦਕ੍ਸ਼਼ਿਣਚਰਣੇਨ ਸਮੁਦ੍ਰੇ ਵਾਮਚਰਣੇਨ ਚ ਸ੍ਥਲੇ ਤਿਸ਼਼੍ਠਤਿ|
3 സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.
ਸ ਸਿੰਹਗਰ੍ਜਨਵਦ੍ ਉੱਚੈਃਸ੍ਵਰੇਣ ਨ੍ਯਨਦਤ੍ ਨਿਨਾਦੇ ਕ੍ਰੁʼਤੇ ਸਪ੍ਤ ਸ੍ਤਨਿਤਾਨਿ ਸ੍ਵਕੀਯਾਨ੍ ਸ੍ਵਨਾਨ੍ ਪ੍ਰਾਕਾਸ਼ਯਨ੍|
4 ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.
ਤੈਃ ਸਪ੍ਤ ਸ੍ਤਨਿਤੈ ਰ੍ਵਾਕ੍ਯੇ ਕਥਿਤੇ (ਅ)ਹੰ ਤਤ੍ ਲੇਖਿਤੁਮ੍ ਉਦ੍ਯਤ ਆਸੰ ਕਿਨ੍ਤੁ ਸ੍ਵਰ੍ਗਾਦ੍ ਵਾਗਿਯੰ ਮਯਾ ਸ਼੍ਰੁਤਾ ਸਪ੍ਤ ਸ੍ਤਨਿਤੈ ਰ੍ਯਦ੍ ਯਦ੍ ਉਕ੍ਤੰ ਤਤ੍ ਮੁਦ੍ਰਯਾਙ੍ਕਯ ਮਾ ਲਿਖ|
5 കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.
ਅਪਰੰ ਸਮੁਦ੍ਰਮੇਦਿਨ੍ਯੋਸ੍ਤਿਸ਼਼੍ਠਨ੍ ਯੋ ਦੂਤੋ ਮਯਾ ਦ੍ਰੁʼਸ਼਼੍ਟਃ ਸ ਗਗਨੰ ਪ੍ਰਤਿ ਸ੍ਵਦਕ੍ਸ਼਼ਿਣਕਰਮੁੱਥਾਪ੍ਯ
6 ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.” (aiōn g165)
ਅਪਰੰ ਸ੍ਵਰ੍ਗਾਦ੍ ਯਸ੍ਯ ਰਵੋ ਮਯਾਸ਼੍ਰਾਵਿ ਸ ਪੁਨ ਰ੍ਮਾਂ ਸਮ੍ਭਾਵ੍ਯਾਵਦਤ੍ ਤ੍ਵੰ ਗਤ੍ਵਾ ਸਮੁਦ੍ਰਮੇਦਿਨ੍ਯੋਸ੍ਤਿਸ਼਼੍ਠਤੋ ਦੂਤਸ੍ਯ ਕਰਾਤ੍ ਤੰ ਵਿਸ੍ਤੀਰ੍ਣ ਕ੍ਸ਼਼ੁਦ੍ਰਗ੍ਰਨ੍ਥੰ ਗ੍ਰੁʼਹਾਣ, ਤੇਨ ਮਯਾ ਦੂਤਸਮੀਪੰ ਗਤ੍ਵਾ ਕਥਿਤੰ ਗ੍ਰਨ੍ਥੋ (ਅ)ਸੌ ਦੀਯਤਾਂ| (aiōn g165)
7
ਕਿਨ੍ਤੁ ਤੂਰੀਂ ਵਾਦਿਸ਼਼੍ਯਤਃ ਸਪ੍ਤਮਦੂਤਸ੍ਯ ਤੂਰੀਵਾਦਨਸਮਯ ਈਸ਼੍ਵਰਸ੍ਯ ਗੁਪ੍ਤਾ ਮਨ੍ਤ੍ਰਣਾ ਤਸ੍ਯ ਦਾਸਾਨ੍ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਃ ਪ੍ਰਤਿ ਤੇਨ ਸੁਸੰਵਾਦੇ ਯਥਾ ਪ੍ਰਕਾਸ਼ਿਤਾ ਤਥੈਵ ਸਿੱਧਾ ਭਵਿਸ਼਼੍ਯਤਿ|
8 എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.
ਅਪਰੰ ਸ੍ਵਰ੍ਗਾਦ੍ ਯਸ੍ਯ ਰਵੋ ਮਯਾਸ਼੍ਰਾਵਿ ਸ ਪੁਨ ਰ੍ਮਾਂ ਸਮ੍ਭਾਸ਼਼੍ਯਾਵਦਤ੍ ਤ੍ਵੰ ਗਤ੍ਵਾ ਸਮੁਦ੍ਰਮੇਦਿਨ੍ਯੋਸ੍ਤਿਸ਼਼੍ਠਤੋ ਦੂਤਸ੍ਯ ਕਰਾਤ੍ ਤੰ ਵਿਸ੍ਤੀਰ੍ਣੰ ਕ੍ਸ਼਼ੁਦ੍ਰਗ੍ਰਨ੍ਥੰ ਗ੍ਰੁʼਹਾਣ,
9 ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്നു പറഞ്ഞു.
ਤੇਨ ਮਯਾ ਦੂਤਸਮੀਪੰ ਗਤ੍ਵਾ ਕਥਿਤੰ ਗ੍ਰਨ੍ਥੋ (ਅ)ਸੌ ਦੀਯਤਾਂ| ਸ ਮਾਮ੍ ਅਵਦਤ੍ ਤੰ ਗ੍ਰੁʼਹੀਤ੍ਵਾ ਗਿਲ, ਤਵੋਦਰੇ ਸ ਤਿਕ੍ਤਰਸੋ ਭਵਿਸ਼਼੍ਯਤਿ ਕਿਨ੍ਤੁ ਮੁਖੇ ਮਧੁਵਤ੍ ਸ੍ਵਾਦੁ ਰ੍ਭਵਿਸ਼਼੍ਯਤਿ|
10 ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.
ਤੇਨ ਮਯਾ ਦੂਤਸ੍ਯ ਕਰਾਦ੍ ਗ੍ਰਨ੍ਥੋ ਗ੍ਰੁʼਹੀਤੋ ਗਿਲਿਤਸ਼੍ਚ| ਸ ਤੁ ਮਮ ਮੁਖੇ ਮਧੁਵਤ੍ ਸ੍ਵਾਦੁਰਾਸੀਤ੍ ਕਿਨ੍ਤ੍ਵਦਨਾਤ੍ ਪਰੰ ਮਮੋਦਰਸ੍ਤਿਕ੍ਤਤਾਂ ਗਤਃ|
11 അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”
ਤਤਃ ਸ ਮਾਮ੍ ਅਵਦਤ੍ ਬਹੂਨ੍ ਜਾਤਿਵੰਸ਼ਭਾਸ਼਼ਾਵਦਿਰਾਜਾਨ੍ ਅਧਿ ਤ੍ਵਯਾ ਪੁਨ ਰ੍ਭਵਿਸ਼਼੍ਯਦ੍ਵਾਕ੍ਯੰ ਵਕ੍ਤਵ੍ਯੰ|

< വെളിപാട് 10 >