< യോഹന്നാൻ 18 >

1 ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു.
ਤਾਃ ਕਥਾਃ ਕਥਯਿਤ੍ਵਾ ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯਾਨਾਦਾਯ ਕਿਦ੍ਰੋੰਨਾਮਕੰ ਸ੍ਰੋਤ ਉੱਤੀਰ੍ੱਯ ਸ਼ਿਸ਼਼੍ਯੈਃ ਸਹ ਤਤ੍ਰਤ੍ਯੋਦ੍ਯਾਨੰ ਪ੍ਰਾਵਿਸ਼ਤ੍|
2 അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
ਕਿਨ੍ਤੁ ਵਿਸ਼੍ਵਾਸਘਾਤਿਯਿਹੂਦਾਸ੍ਤਤ੍ ਸ੍ਥਾਨੰ ਪਰਿਚੀਯਤੇ ਯਤੋ ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯੈਃ ਸਾਰ੍ੱਧੰ ਕਦਾਚਿਤ੍ ਤਤ੍ ਸ੍ਥਾਨਮ੍ ਅਗੱਛਤ੍|
3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
ਤਦਾ ਸ ਯਿਹੂਦਾਃ ਸੈਨ੍ਯਗਣੰ ਪ੍ਰਧਾਨਯਾਜਕਾਨਾਂ ਫਿਰੂਸ਼ਿਨਾਞ੍ਚ ਪਦਾਤਿਗਣਞ੍ਚ ਗ੍ਰੁʼਹੀਤ੍ਵਾ ਪ੍ਰਦੀਪਾਨ੍ ਉਲ੍ਕਾਨ੍ ਅਸ੍ਤ੍ਰਾਣਿ ਚਾਦਾਯ ਤਸ੍ਮਿਨ੍ ਸ੍ਥਾਨ ਉਪਸ੍ਥਿਤਵਾਨ੍|
4 യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
ਸ੍ਵੰ ਪ੍ਰਤਿ ਯਦ੍ ਘਟਿਸ਼਼੍ਯਤੇ ਤਜ੍ ਜ੍ਞਾਤ੍ਵਾ ਯੀਸ਼ੁਰਗ੍ਰੇਸਰਃ ਸਨ੍ ਤਾਨਪ੍ਰੁʼੱਛਤ੍ ਕੰ ਗਵੇਸ਼਼ਯਥ?
5 നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
ਤੇ ਪ੍ਰਤ੍ਯਵਦਨ੍, ਨਾਸਰਤੀਯੰ ਯੀਸ਼ੁੰ; ਤਤੋ ਯੀਸ਼ੁਰਵਾਦੀਦ੍ ਅਹਮੇਵ ਸਃ; ਤੈਃ ਸਹ ਵਿਸ਼੍ਵਾਸਘਾਤੀ ਯਿਹੂਦਾਸ਼੍ਚਾਤਿਸ਼਼੍ਠਤ੍|
6 ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
ਤਦਾਹਮੇਵ ਸ ਤਸ੍ਯੈਤਾਂ ਕਥਾਂ ਸ਼੍ਰੁਤ੍ਵੈਵ ਤੇ ਪਸ਼੍ਚਾਦੇਤ੍ਯ ਭੂਮੌ ਪਤਿਤਾਃ|
7 നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਃ ਪੁਨਰਪਿ ਪ੍ਰੁʼਸ਼਼੍ਠਵਾਨ੍ ਕੰ ਗਵੇਸ਼਼ਯਥ? ਤਤਸ੍ਤੇ ਪ੍ਰਤ੍ਯਵਦਨ੍ ਨਾਸਰਤੀਯੰ ਯੀਸ਼ੁੰ|
8 ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
ਤਦਾ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਦਿਤਵਾਨ੍ ਅਹਮੇਵ ਸ ਇਮਾਂ ਕਥਾਮਚਕਥਮ੍; ਯਦਿ ਮਾਮਨ੍ਵਿੱਛਥ ਤਰ੍ਹੀਮਾਨ੍ ਗਨ੍ਤੁੰ ਮਾ ਵਾਰਯਤ|
9 നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
ਇੱਥੰ ਭੂਤੇ ਮਹ੍ਯੰ ਯਾੱਲੋਕਾਨ੍ ਅਦਦਾਸ੍ਤੇਸ਼਼ਾਮ੍ ਏਕਮਪਿ ਨਾਹਾਰਯਮ੍ ਇਮਾਂ ਯਾਂ ਕਥਾਂ ਸ ਸ੍ਵਯਮਕਥਯਤ੍ ਸਾ ਕਥਾ ਸਫਲਾ ਜਾਤਾ|
10 ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ.
ਤਦਾ ਸ਼ਿਮੋਨ੍ਪਿਤਰਸ੍ਯ ਨਿਕਟੇ ਖਙ੍ਗਲ੍ਸ੍ਥਿਤੇਃ ਸ ਤੰ ਨਿਸ਼਼੍ਕੋਸ਼਼ੰ ਕ੍ਰੁʼਤ੍ਵਾ ਮਹਾਯਾਜਕਸ੍ਯ ਮਾਲ੍ਖਨਾਮਾਨੰ ਦਾਸਮ੍ ਆਹਤ੍ਯ ਤਸ੍ਯ ਦਕ੍ਸ਼਼ਿਣਕਰ੍ਣੰ ਛਿੰਨਵਾਨ੍|
11 യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਃ ਪਿਤਰਮ੍ ਅਵਦਤ੍, ਖਙ੍ਗੰ ਕੋਸ਼਼ੇ ਸ੍ਥਾਪਯ ਮਮ ਪਿਤਾ ਮਹ੍ਯੰ ਪਾਤੁੰ ਯੰ ਕੰਸਮ੍ ਅਦਦਾਤ੍ ਤੇਨਾਹੰ ਕਿੰ ਨ ਪਾਸ੍ਯਾਮਿ?
12 പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി
ਤਦਾ ਸੈਨ੍ਯਗਣਃ ਸੇਨਾਪਤਿ ਰ੍ਯਿਹੂਦੀਯਾਨਾਂ ਪਦਾਤਯਸ਼੍ਚ ਯੀਸ਼ੁੰ ਘ੍ਰੁʼਤ੍ਵਾ ਬੱਧ੍ਵਾ ਹਾਨੰਨਾਮ੍ਨਃ ਕਿਯਫਾਃ ਸ਼੍ਵਸ਼ੁਰਸ੍ਯ ਸਮੀਪੰ ਪ੍ਰਥਮਮ੍ ਅਨਯਨ੍|
13 ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.
ਸ ਕਿਯਫਾਸ੍ਤਸ੍ਮਿਨ੍ ਵਤ੍ਸਰੇ ਮਹਾਯਾਜਤ੍ਵਪਦੇ ਨਿਯੁਕ੍ਤਃ
14 കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.
ਸਨ੍ ਸਾਧਾਰਣਲੋਕਾਨਾਂ ਮਙ੍ਗਲਾਰ੍ਥਮ੍ ਏਕਜਨਸ੍ਯ ਮਰਣਮੁਚਿਤਮ੍ ਇਤਿ ਯਿਹੂਦੀਯੈਃ ਸਾਰ੍ੱਧਮ੍ ਅਮਨ੍ਤ੍ਰਯਤ੍|
15 ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു.
ਤਦਾ ਸ਼ਿਮੋਨ੍ਪਿਤਰੋ(ਅ)ਨ੍ਯੈਕਸ਼ਿਸ਼਼੍ਯਸ਼੍ਚ ਯੀਸ਼ੋਃ ਪਸ਼੍ਚਾਦ੍ ਅਗੱਛਤਾਂ ਤਸ੍ਯਾਨ੍ਯਸ਼ਿਸ਼਼੍ਯਸ੍ਯ ਮਹਾਯਾਜਕੇਨ ਪਰਿਚਿਤਤ੍ਵਾਤ੍ ਸ ਯੀਸ਼ੁਨਾ ਸਹ ਮਹਾਯਾਜਕਸ੍ਯਾੱਟਾਲਿਕਾਂ ਪ੍ਰਾਵਿਸ਼ਤ੍|
16 പത്രൊസ് വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.
ਕਿਨ੍ਤੁ ਪਿਤਰੋ ਬਹਿਰ੍ਦ੍ਵਾਰਸ੍ਯ ਸਮੀਪੇ(ਅ)ਤਿਸ਼਼੍ਠਦ੍ ਅਤਏਵ ਮਹਾਯਾਜਕੇਨ ਪਰਿਚਿਤਃ ਸ ਸ਼ਿਸ਼਼੍ਯਃ ਪੁਨਰ੍ਬਹਿਰ੍ਗਤ੍ਵਾ ਦੌਵਾਯਿਕਾਯੈ ਕਥਯਿਤ੍ਵਾ ਪਿਤਰਮ੍ ਅਭ੍ਯਨ੍ਤਰਮ੍ ਆਨਯਤ੍|
17 വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
ਤਦਾ ਸ ਦ੍ਵਾਰਰਕ੍ਸ਼਼ਿਕਾ ਪਿਤਰਮ੍ ਅਵਦਤ੍ ਤ੍ਵੰ ਕਿੰ ਨ ਤਸ੍ਯ ਮਾਨਵਸ੍ਯ ਸ਼ਿਸ਼਼੍ਯਃ? ਤਤਃ ਸੋਵਦਦ੍ ਅਹੰ ਨ ਭਵਾਮਿ|
18 അന്നു കുളിർ ആകകൊണ്ടു ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.
ਤਤਃ ਪਰੰ ਯਤ੍ਸ੍ਥਾਨੇ ਦਾਸਾਃ ਪਦਾਤਯਸ਼੍ਚ ਸ਼ੀਤਹੇਤੋਰਙ੍ਗਾਰੈ ਰ੍ਵਹ੍ਨਿੰ ਪ੍ਰਜ੍ਵਾਲ੍ਯ ਤਾਪੰ ਸੇਵਿਤਵਨ੍ਤਸ੍ਤਤ੍ਸ੍ਥਾਨੇ ਪਿਤਰਸ੍ਤਿਸ਼਼੍ਠਨ੍ ਤੈਃ ਸਹ ਵਹ੍ਨਿਤਾਪੰ ਸੇਵਿਤੁਮ੍ ਆਰਭਤ|
19 മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
ਤਦਾ ਸ਼ਿਸ਼਼੍ਯੇਸ਼਼ੂਪਦੇਸ਼ੇ ਚ ਮਹਾਯਾਜਕੇਨ ਯੀਸ਼ੁਃ ਪ੍ਰੁʼਸ਼਼੍ਟਃ
20 അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.
ਸਨ੍ ਪ੍ਰਤ੍ਯੁਕ੍ਤਵਾਨ੍ ਸਰ੍ੱਵਲੋਕਾਨਾਂ ਸਮਕ੍ਸ਼਼ੰ ਕਥਾਮਕਥਯੰ ਗੁਪ੍ਤੰ ਕਾਮਪਿ ਕਥਾਂ ਨ ਕਥਯਿਤ੍ਵਾ ਯਤ੍ ਸ੍ਥਾਨੰ ਯਿਹੂਦੀਯਾਃ ਸਤਤੰ ਗੱਛਨ੍ਤਿ ਤਤ੍ਰ ਭਜਨਗੇਹੇ ਮਨ੍ਦਿਰੇ ਚਾਸ਼ਿਕ੍ਸ਼਼ਯੰ|
21 നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
ਮੱਤਃ ਕੁਤਃ ਪ੍ਰੁʼੱਛਸਿ? ਯੇ ਜਨਾ ਮਦੁਪਦੇਸ਼ਮ੍ ਅਸ਼੍ਰੁʼਣ੍ਵਨ੍ ਤਾਨੇਵ ਪ੍ਰੁʼੱਛ ਯਦ੍ਯਦ੍ ਅਵਦੰ ਤੇ ਤਤ੍ ਜਾਨਿਨ੍ਤ|
22 അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
ਤਦੇੱਥੰ ਪ੍ਰਤ੍ਯੁਦਿਤਤ੍ਵਾਤ੍ ਨਿਕਟਸ੍ਥਪਦਾਤਿ ਰ੍ਯੀਸ਼ੁੰ ਚਪੇਟੇਨਾਹਤ੍ਯ ਵ੍ਯਾਹਰਤ੍ ਮਹਾਯਾਜਕਮ੍ ਏਵੰ ਪ੍ਰਤਿਵਦਸਿ?
23 യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤਿਗਦਿਤਵਾਨ੍ ਯਦ੍ਯਯਥਾਰ੍ਥਮ੍ ਅਚਕਥੰ ਤਰ੍ਹਿ ਤਸ੍ਯਾਯਥਾਰ੍ਥਸ੍ਯ ਪ੍ਰਮਾਣੰ ਦੇਹਿ, ਕਿਨ੍ਤੁ ਯਦਿ ਯਥਾਰ੍ਥੰ ਤਰ੍ਹਿ ਕੁਤੋ ਹੇਤੋ ਰ੍ਮਾਮ੍ ਅਤਾਡਯਃ?
24 ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
ਪੂਰ੍ੱਵੰ ਹਾਨਨ੍ ਸਬਨ੍ਧਨੰ ਤੰ ਕਿਯਫਾਮਹਾਯਾਜਕਸ੍ਯ ਸਮੀਪੰ ਪ੍ਰੈਸ਼਼ਯਤ੍|
25 ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു.
ਸ਼ਿਮੋਨ੍ਪਿਤਰਸ੍ਤਿਸ਼਼੍ਠਨ੍ ਵਹ੍ਨਿਤਾਪੰ ਸੇਵਤੇ, ਏਤਸ੍ਮਿਨ੍ ਸਮਯੇ ਕਿਯਨ੍ਤਸ੍ਤਮ੍ ਅਪ੍ਰੁʼੱਛਨ੍ ਤ੍ਵੰ ਕਿਮ੍ ਏਤਸ੍ਯ ਜਨਸ੍ਯ ਸ਼ਿਸ਼਼੍ਯੋ ਨ? ਤਤਃ ਸੋਪਹ੍ਨੁਤ੍ਯਾਬ੍ਰਵੀਦ੍ ਅਹੰ ਨ ਭਵਾਮਿ|
26 മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.
ਤਦਾ ਮਹਾਯਾਜਕਸ੍ਯ ਯਸ੍ਯ ਦਾਸਸ੍ਯ ਪਿਤਰਃ ਕਰ੍ਣਮੱਛਿਨਤ੍ ਤਸ੍ਯ ਕੁਟੁਮ੍ਬਃ ਪ੍ਰਤ੍ਯੁਦਿਤਵਾਨ੍ ਉਦ੍ਯਾਨੇ ਤੇਨ ਸਹ ਤਿਸ਼਼੍ਠਨ੍ਤੰ ਤ੍ਵਾਂ ਕਿੰ ਨਾਪਸ਼੍ਯੰ?
27 പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.
ਕਿਨ੍ਤੁ ਪਿਤਰਃ ਪੁਨਰਪਹ੍ਨੁਤ੍ਯ ਕਥਿਤਵਾਨ੍; ਤਦਾਨੀਂ ਕੁੱਕੁਟੋ(ਅ)ਰੌਤ੍|
28 പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.
ਤਦਨਨ੍ਤਰੰ ਪ੍ਰਤ੍ਯੂਸ਼਼ੇ ਤੇ ਕਿਯਫਾਗ੍ਰੁʼਹਾਦ੍ ਅਧਿਪਤੇ ਰ੍ਗ੍ਰੁʼਹੰ ਯੀਸ਼ੁਮ੍ ਅਨਯਨ੍ ਕਿਨ੍ਤੁ ਯਸ੍ਮਿਨ੍ ਅਸ਼ੁਚਿਤ੍ਵੇ ਜਾਤੇ ਤੈ ਰ੍ਨਿਸ੍ਤਾਰੋਤ੍ਸਵੇ ਨ ਭੋਕ੍ਤਵ੍ਯੰ, ਤਸ੍ਯ ਭਯਾਦ੍ ਯਿਹੂਦੀਯਾਸ੍ਤਦ੍ਗ੍ਰੁʼਹੰ ਨਾਵਿਸ਼ਨ੍|
29 പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.
ਅਪਰੰ ਪੀਲਾਤੋ ਬਹਿਰਾਗਤ੍ਯ ਤਾਨ੍ ਪ੍ਰੁʼਸ਼਼੍ਠਵਾਨ੍ ਏਤਸ੍ਯ ਮਨੁਸ਼਼੍ਯਸ੍ਯ ਕੰ ਦੋਸ਼਼ੰ ਵਦਥ?
30 കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു.
ਤਦਾ ਤੇ ਪੇਤ੍ਯਵਦਨ੍ ਦੁਸ਼਼੍ਕਰ੍ੰਮਕਾਰਿਣਿ ਨ ਸਤਿ ਭਵਤਃ ਸਮੀਪੇ ਨੈਨੰ ਸਮਾਰ੍ਪਯਿਸ਼਼੍ਯਾਮਃ|
31 പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന്നു യെഹൂദന്മാർ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു.
ਤਤਃ ਪੀਲਾਤੋ(ਅ)ਵਦਦ੍ ਯੂਯਮੇਨੰ ਗ੍ਰੁʼਹੀਤ੍ਵਾ ਸ੍ਵੇਸ਼਼ਾਂ ਵ੍ਯਵਸ੍ਥਯਾ ਵਿਚਾਰਯਤ| ਤਦਾ ਯਿਹੂਦੀਯਾਃ ਪ੍ਰਤ੍ਯਵਦਨ੍ ਕਸ੍ਯਾਪਿ ਮਨੁਸ਼਼੍ਯਸ੍ਯ ਪ੍ਰਾਣਦਣ੍ਡੰ ਕਰ੍ੱਤੁੰ ਨਾਸ੍ਮਾਕਮ੍ ਅਧਿਕਾਰੋ(ਅ)ਸ੍ਤਿ|
32 യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
ਏਵੰ ਸਤਿ ਯੀਸ਼ੁਃ ਸ੍ਵਸ੍ਯ ਮ੍ਰੁʼਤ੍ਯੌ ਯਾਂ ਕਥਾਂ ਕਥਿਤਵਾਨ੍ ਸਾ ਸਫਲਾਭਵਤ੍|
33 പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
ਤਦਨਨ੍ਤਰੰ ਪੀਲਾਤਃ ਪੁਨਰਪਿ ਤਦ੍ ਰਾਜਗ੍ਰੁʼਹੰ ਗਤ੍ਵਾ ਯੀਸ਼ੁਮਾਹੂਯ ਪ੍ਰੁʼਸ਼਼੍ਟਵਾਨ੍ ਤ੍ਵੰ ਕਿੰ ਯਿਹੂਦੀਯਾਨਾਂ ਰਾਜਾ?
34 അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.
ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਦਤ੍ ਤ੍ਵਮ੍ ਏਤਾਂ ਕਥਾਂ ਸ੍ਵਤਃ ਕਥਯਸਿ ਕਿਮਨ੍ਯਃ ਕਸ਼੍ਚਿਨ੍ ਮਯਿ ਕਥਿਤਵਾਨ੍?
35 പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു:
ਪੀਲਾਤੋ(ਅ)ਵਦਦ੍ ਅਹੰ ਕਿੰ ਯਿਹੂਦੀਯਃ? ਤਵ ਸ੍ਵਦੇਸ਼ੀਯਾ ਵਿਸ਼ੇਸ਼਼ਤਃ ਪ੍ਰਧਾਨਯਾਜਕਾ ਮਮ ਨਿਕਟੇ ਤ੍ਵਾਂ ਸਮਾਰ੍ਪਯਨ, ਤ੍ਵੰ ਕਿੰ ਕ੍ਰੁʼਤਵਾਨ੍?
36 എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਦਤ੍ ਮਮ ਰਾਜ੍ਯਮ੍ ਏਤੱਜਗਤ੍ਸਮ੍ਬਨ੍ਧੀਯੰ ਨ ਭਵਤਿ ਯਦਿ ਮਮ ਰਾਜ੍ਯੰ ਜਗਤ੍ਸਮ੍ਬਨ੍ਧੀਯਮ੍ ਅਭਵਿਸ਼਼੍ਯਤ੍ ਤਰ੍ਹਿ ਯਿਹੂਦੀਯਾਨਾਂ ਹਸ੍ਤੇਸ਼਼ੁ ਯਥਾ ਸਮਰ੍ਪਿਤੋ ਨਾਭਵੰ ਤਦਰ੍ਥੰ ਮਮ ਸੇਵਕਾ ਅਯੋਤ੍ਸ੍ਯਨ੍ ਕਿਨ੍ਤੁ ਮਮ ਰਾਜ੍ਯਮ੍ ਐਹਿਕੰ ਨ|
37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ਤਦਾ ਪੀਲਾਤਃ ਕਥਿਤਵਾਨ੍, ਤਰ੍ਹਿ ਤ੍ਵੰ ਰਾਜਾ ਭਵਸਿ? ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਕ੍ਤਵਾਨ੍ ਤ੍ਵੰ ਸਤ੍ਯੰ ਕਥਯਸਿ, ਰਾਜਾਹੰ ਭਵਾਮਿ; ਸਤ੍ਯਤਾਯਾਂ ਸਾਕ੍ਸ਼਼੍ਯੰ ਦਾਤੁੰ ਜਨਿੰ ਗ੍ਰੁʼਹੀਤ੍ਵਾ ਜਗਤ੍ਯਸ੍ਮਿਨ੍ ਅਵਤੀਰ੍ਣਵਾਨ੍, ਤਸ੍ਮਾਤ੍ ਸਤ੍ਯਧਰ੍ੰਮਪਕ੍ਸ਼਼ਪਾਤਿਨੋ ਮਮ ਕਥਾਂ ਸ਼੍ਰੁʼਣ੍ਵਨ੍ਤਿ|
38 പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.
ਤਦਾ ਸਤ੍ਯੰ ਕਿੰ? ਏਤਾਂ ਕਥਾਂ ਪਸ਼਼੍ਟ੍ਵਾ ਪੀਲਾਤਃ ਪੁਨਰਪਿ ਬਹਿਰ੍ਗਤ੍ਵਾ ਯਿਹੂਦੀਯਾਨ੍ ਅਭਾਸ਼਼ਤ, ਅਹੰ ਤਸ੍ਯ ਕਮਪ੍ਯਪਰਾਧੰ ਨ ਪ੍ਰਾਪ੍ਨੋਮਿ|
39 എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും:
ਨਿਸ੍ਤਾਰੋਤ੍ਸਵਸਮਯੇ ਯੁਸ਼਼੍ਮਾਭਿਰਭਿਰੁਚਿਤ ਏਕੋ ਜਨੋ ਮਯਾ ਮੋਚਯਿਤਵ੍ਯ ਏਸ਼਼ਾ ਯੁਸ਼਼੍ਮਾਕੰ ਰੀਤਿਰਸ੍ਤਿ, ਅਤਏਵ ਯੁਸ਼਼੍ਮਾਕੰ ਨਿਕਟੇ ਯਿਹੂਦੀਯਾਨਾਂ ਰਾਜਾਨੰ ਕਿੰ ਮੋਚਯਾਮਿ, ਯੁਸ਼਼੍ਮਾਕਮ੍ ਇੱਛਾ ਕਾ?
40 ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു.
ਤਦਾ ਤੇ ਸਰ੍ੱਵੇ ਰੁਵਨ੍ਤੋ ਵ੍ਯਾਹਰਨ੍ ਏਨੰ ਮਾਨੁਸ਼਼ੰ ਨਹਿ ਬਰੱਬਾਂ ਮੋਚਯ| ਕਿਨ੍ਤੁ ਸ ਬਰੱਬਾ ਦਸ੍ਯੁਰਾਸੀਤ੍|

< യോഹന്നാൻ 18 >