< Зәбур 77 >
1 Нәғмичиләрниң беши Йәдутунға тапшурулған, Асаф язған күй: — Авазим Худаға көтирилди, мән пәряд қилимән; Авазим Худаға көтирилди, У маңа қулақ салиду.
സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ. ആസാഫിന്റെ ഒരു സങ്കീർത്തനം. സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു.
2 Бешимға күн чүшкәндә, мән Рәбни издидим; Кечичә қолумни [дуаға] көтирип, бош қоймидим; Җеним тәсәллини халимай рәт қилди.
ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു; രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി, എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല.
3 Мән Худани әсләп сеғиндим, аһ-зар қилдим; Сеғинип ойлинип, роһум паракәндә болди. (Селаһ)
ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു; ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. (സേലാ)
4 Сән мениң көзүмни жумдурмидиң; Чоңқур ғәшлик илкидә болғанлиғимдин сөзләлмәйттим.
എന്റെ കൺപോളകൾക്ക് അങ്ങ് ഉറക്കം തടുത്തിരിക്കുന്നു; സംസാരിക്കാൻ ആകാതെ ഞാൻ വിഷമസന്ധിയിലായി.
5 Мән: «Кона замандики күнләрни, Қедимки жилларни хиял қилимән;
പൂർവദിവസങ്ങളെപ്പറ്റിയും പണ്ടത്തെ സംവത്സരങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചു;
6 Кечиләрдә ейтқан нахшамни әсләймән; Көңлүмдә чоңқур хиял сүримән» — [дедим]; Роһум интилип издимәктә еди;
രാത്രികാലങ്ങളിൽ ഞാൻ എന്റെ പാട്ടുകളെല്ലാം ഓർത്തെടുത്തു. എന്റെ ഹൃദയം ചിന്താധീനമാകുകയും എന്റെ ആത്മാവ് ആലോചനാഭരിതമാകുകയും ചെയ്തു.
7 — «Рәб мәңгүгә ташливетәмду? У қайтидин илтипат көрсәтмәмду?
“കർത്താവ് എന്നെ എന്നേക്കുമായി തള്ളിക്കളയുമോ? അവിടന്ന് ഇനിയൊരിക്കലും എന്നോട് ദയാലുവായിരിക്കുകയില്ലേ?
8 Униң өзгәрмәс муһәббити әнди мәңгүгә түгәп кәттиму? Униң вәдиси әвлаттин-әвлатқичә инавәтсиз боламду?
അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും ഇല്ലാതായോ? അവിടത്തെ വാഗ്ദാനം എക്കാലത്തേക്കും നിലച്ചുപോയോ?
9 Тәңри меһри-шәпқитини көрситишни үнтудиму? У ғәзәплинип Өз рәһимдиллиғини тохтитивәттиму?». (Селаһ)
ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ? അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” (സേലാ)
10 Андин мән мундақ дедим: — «Бундақ десәм болмайду, бу [етиқатимниң] аҗизлиғи әмәсму! Һәммидин Алий Болғучиниң оң қолиниң жиллирини, Йәни Яһниң қилғанлирини — яд етимән; Қедимдин буянқи карамәтлириңни әсләймән.
അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു: “അത്യുന്നതന്റെ വലങ്കൈ എന്നിൽനിന്നു മാറിപ്പോയതാണ് എന്റെ ദുഃഖകാരണം.
ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും; അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും.
12 Сениң барлиқ ишлигәнлириң үстидә сеғинип ойлинимән; Сениң қилғанлириң үстидә истиқамәт қилимән;
അവിടത്തെ എല്ലാ പ്രവൃത്തികളും ഞാൻ പരിഗണിക്കും; അവിടത്തെ എല്ലാ വീര്യപ്രവൃത്തികളെക്കുറിച്ചും ഞാൻ ധ്യാനിക്കും.”
13 И Худа, йолуң болса пак-муқәддәсликтидур; Худадәк улуқ бир илаһ бармидур?
ദൈവമേ, അങ്ങയുടെ വഴികൾ പരിശുദ്ധമാകുന്നു. നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായ ദേവൻ ആരുള്ളൂ?
14 Мөҗизиләр Яратқучи Илаһдурсән; Әл-милләтләр ара Сән күчүңни намайән қилдиң.
അവിടന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമാണ്; അവിടന്ന് ജനതകളുടെ മധ്യേ അവിടത്തെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നു.
15 Өз билигиң билән Өз хәлқиңни, Йәни Яқуп вә Йүсүпниң пәрзәнтлирини һөрлүккә чиқарғансән; (Селаһ)
അവിടത്തെ ശക്തിയുള്ള കരംകൊണ്ട് അങ്ങയുടെ ജനത്തെ അവിടന്ന് വീണ്ടെടുത്തു, യാക്കോബിന്റെയും യോസേഫിന്റെയും പിൻതലമുറകളെത്തന്നെ. (സേലാ)
16 Сулар Сени көрди, и Худа, сулар Сени көрди; Титрәк уларни басти, Деңиз тәглири патипарақ болди.
ദൈവമേ, സമുദ്രം അങ്ങയെക്കണ്ടു, ആഴി അങ്ങയെക്കണ്ട് പുളഞ്ഞുപോയി; ആഴങ്ങൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
17 Қара булутлар суларни төкүвәтти; Асманлар зор садасини аңлатти; Бәрһәқ, Сениң оқлириң тәрәп-тәрәпкә етилди.
മേഘങ്ങൾ ജലവർഷം നടത്തി, ആകാശം മുഴക്കത്താൽ മാറ്റൊലികൊണ്ടു; അവിടത്തെ അസ്ത്രങ്ങൾ എല്ലായിടത്തേക്കും ചീറിപ്പാഞ്ഞു.
18 Гүлдүрмамаңниң авази қара қуюнда еди, Чақмақлар җаһанни йорутти; Йәр йүзи алақзадә болуп тәврәнди.
അങ്ങയുടെ ഇടിനാദം ചുഴലിക്കാറ്റിൽ മുഴങ്ങിക്കേട്ടു, അങ്ങയുടെ മിന്നൽപ്പിണരുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി വിറയ്ക്കുകയും നടുങ്ങുകയും ചെയ്തു.
19 Сениң йолуң океан-деңизларда, Қәдәмлириң чоңқур сулардидур, Аяқ излириңни тапқили болмайду.
അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും, അവിടത്തെ പാത സമുദ്രത്തിലൂടെയും അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു.
20 Сән қой падисини баққандәк, Муса вә Һарунниң қоли билән Өз хәлқиңни йетәклидиң».
മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ, അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.