< Псалми 140 >
1 Для дириґента хору. Псалом Давидів. Ви́зволь мене від люди́ни лихо́ї, о Господи, бережи мене від наси́льника,
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.
2 що в серці своїм замишляють злі речі, що ві́йни щодня виклика́ють!
അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
3 Вони го́стрять свого язика́, як той вуж, отру́та гадю́ча під їхніми у́стами! (Се́ла)
അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. (സേലാ)
4 Пильнуй мене, Господи, від рук нечести́вого, бережи мене від наси́льника, що заду́мали сто́пи мої захита́ти»
യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.
5 Чванли́ві сховали на мене тене́та та шну́ри, розтягли́ свою сі́тку при сте́жці, сільця́ розмістили на ме́не! (Се́ла)
ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. (സേലാ)
6 Я сказав Господе́ві: „Ти Бог мій, — почуй же, о Господи, голос блага́ння мого!“
നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.
7 Господи, Владико мій, сило мого спасі́ння, що в день бо́ю покрив мою го́лову, —
എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
8 не виконай, Господи, бажань безбожного, не здійсни́ його за́думу! (Се́ла)
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. (സേലാ)
9 Бода́й голови́ не підне́сли всі ті, хто мене оточи́в, бодай зло їхніх уст їх покрило!
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
10 Хай при́сок на них упаде́, нехай кине Він їх до огню́, до прова́лля, щоб не встали вони!
തീക്കനൽ അവരുടെ മേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
11 Злоязи́чна люди́на — щоб міцно́ю вона не була́ на землі, люди́на насильства — бодай лихо спійма́ло її, щоб попхну́ти на поги́біль!
വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12 Я знаю, що зробить Господь правосу́ддя убогому, при́суд правдивий для бідних, —
യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.
13 тільки праведні дя́кувати будуть Іме́нню Твоєму, невинні сидітимуть перед обличчям Твоїм!
അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.