< เปฺรริตา: 17 >

1 เปาลสีเลา อามฺผิปลฺยาปโลฺลนิยานคราภฺยำ คตฺวา ยตฺร ยิหูทียานำ ภชนภวนเมกมฺ อาเสฺต ตตฺร ถิษลนีกีนคร อุปสฺถิเตาฯ
അവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
2 ตทา เปาล: สฺวาจารานุสาเรณ เตษำ สมีปํ คตฺวา วิศฺรามวารตฺรเย ไต: สารฺทฺธํ ธรฺมฺมปุสฺตกียกถายา วิจารํ กฺฤตวานฺฯ
പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
3 ผลต: ขฺรีษฺเฏน ทุ: ขโภค: กรฺตฺตวฺย: ศฺมศานทุตฺถานญฺจ กรฺตฺตวฺยํ ยุษฺมากํ สนฺนิเธา ยสฺย ยีโศ: ปฺรสฺตาวํ กโรมิ ส อีศฺวเรณาภิษิกฺต: ส เอตา: กถา: ปฺรกาศฺย ปฺรมาณํ ทตฺวา สฺถิรีกฺฤตวานฺฯ
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
4 ตสฺมาตฺ เตษำ กติปยชนา อนฺยเทศียา พหโว ภกฺตโลกา พหฺย: ปฺรธานนารฺยฺยศฺจ วิศฺวสฺย เปาลสีลโย: ปศฺจาทฺคามิโน ชาตา: ฯ
അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു.
5 กินฺตุ วิศฺวาสหีนา ยิหูทียโลกา อีรฺษฺยยา ปริปูรฺณา: สนฺโต หฏฏฺสฺย กตินยลมฺปฏโลกานฺ สงฺคิน: กฺฤตฺวา ชนตยา นครมเธฺย มหากลหํ กฺฤตฺวา ยาโสโน คฺฤหมฺ อากฺรมฺย เปฺรริตานฺ ธฺฤตฺวา โลกนิวหสฺย สมีปมฺ อาเนตุํ เจษฺฏิตวนฺต: ฯ
യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
6 เตษามุทฺเทศมฺ อปฺราปฺย จ ยาโสนํ กติปยานฺ ภฺราตฺฤํศฺจ ธฺฤตฺวา นคราธิปตีนำ นิกฏมานีย โปฺรจฺไจ: กถิตวนฺโต เย มนุษฺยา ชคทุทฺวาฏิตวนฺตเสฺต 'ตฺราปฺยุปสฺถิตา: สนฺติ,
അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;
7 เอษ ยาโสนฺ อาติถฺยํ กฺฤตฺวา ตานฺ คฺฤหีตวานฺฯ ยีศุนามก เอโก ราชสฺตีติ กถยนฺตเสฺต ไกสรสฺยาชฺญาวิรุทฺธํ กรฺมฺม กุรฺวฺวติฯ
യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു.
8 เตษำ กถามิมำ ศฺรุตฺวา โลกนิวโห นคราธิปตยศฺจ สมุทฺวิคฺนา อภวนฺฯ
ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.
9 ตทา ยาโสนสฺตทเนฺยษาญฺจ ธนทณฺฑํ คฺฤหีตฺวา ตานฺ ปริตฺยกฺตวนฺต: ฯ
യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
10 ตต: ปรํ ภฺราตฺฤคโณ รชนฺยำ เปาลสีเลา ศีฆฺรํ พิรยานครํ เปฺรษิตวานฺ เตา ตโตฺรปสฺถาย ยิหูทียานำ ภชนภวนํ คตวนฺเตาฯ
സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൗലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
11 ตตฺรสฺถา โลกา: ถิษลนีกีสฺถโลเกโภฺย มหาตฺมาน อาสนฺ ยต อิตฺถํ ภวติ น เวติ ชฺญาตุํ ทิเน ทิเน ธรฺมฺมคฺรนฺถสฺยาโลจนำ กฺฤตฺวา ไสฺวรํ กถามฺ อคฺฤหฺลนฺฯ
അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
12 ตสฺมาทฺ อเนเก ยิหูทียา อนฺยเทศียานำ มานฺยา สฺตฺริย: ปุรุษาศฺจาเนเก วฺยศฺวสนฺฯ
അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
13 กินฺตุ พิรยานคเร เปาเลเนศฺวรียา กถา ปฺรจารฺยฺยต อิติ ถิษลนีกีสฺถา ยิหูทียา ชฺญาตฺวา ตตฺสฺถานมปฺยาคตฺย โลกานำ กุปฺรวฺฤตฺติมฺ อชนยนฺฯ
പൗലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.
14 อเตอว ตสฺมาตฺ สฺถานาตฺ สมุเทฺรณ ยานฺตีติ ทรฺศยิตฺวา ภฺราตร: กฺษิปฺรํ เปาลํ ปฺราหิณฺวนฺ กินฺตุ สีลตีมถิเยา ตตฺร สฺถิตวนฺเตาฯ
ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാർത്തു.
15 ตต: ปรํ เปาลสฺย มารฺคทรฺศกาสฺตมฺ อาถีนีนคร อุปสฺถาปยนฺ ปศฺจาทฺ ยุวำ ตูรฺณมฺ เอตตฺ สฺถานํ อาคมิษฺยถ: สีลตีมถิเยา ปฺรตีมามฺ อาชฺญำ ปฺราปฺย เต ปฺรตฺยาคตา: ฯ
പൗലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
16 เปาล อาถีนีนคเร ตาวเปกฺษฺย ติษฺฐนฺ ตนฺนครํ ปฺรติมาภิ: ปริปูรฺณํ ทฺฤษฺฏฺวา สนฺตปฺตหฺฤทโย 'ภวตฺฯ
അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.
17 ตต: ส ภชนภวเน ยานฺ ยิหูทียานฺ ภกฺตโลกำศฺจ หฏฺเฏ จ ยานฺ อปศฺยตฺ ไต: สห ปฺรติทินํ วิจาริตวานฺฯ
അവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.
18 กินฺตฺวิปิกูรียมตคฺรหิณ: โสฺตยิกียมตคฺราหิณศฺจ กิยนฺโต ชนาเสฺตน สารฺทฺธํ วฺยวทนฺตฯ ตตฺร เกจิทฺ อกถยนฺ เอษ วาจาล: กึ วกฺตุมฺ อิจฺฉติ? อปเร เกจิทฺ เอษ ชน: เกษาญฺจิทฺ วิเทศียเทวานำ ปฺรจารก อิตฺยนุมียเต ยต: ส ยีศุมฺ อุตฺถิติญฺจ ปฺรจารยตฺฯ
എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു
19 เต ตมฺ อเรยปาคนาม วิจารสฺถานมฺ อานีย ปฺราโวจนฺ อิทํ ยนฺนวีนํ มตํ ตฺวํ ปฺราจีกศ อิทํ กีทฺฤศํ เอตทฺ อสฺมานฺ ศฺราวย;
പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ?
20 ยามิมามฺ อสมฺภวกถามฺ อสฺมากํ กรฺณโคจรีกฺฤตวานฺ อสฺยา ภาวารฺถ: ก อิติ วยํ ชฺญาตุมฺ อิจฺฉาม: ฯ
നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
21 ตทาถีนีนิวาสินสฺตนฺนครปฺรวาสินศฺจ เกวลํ กสฺยาศฺจน นวีนกถายา: ศฺรวเณน ปฺรจารเณน จ กาลมฺ อยาปยนฺฯ
എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.
22 เปาโล'เรยปาคสฺย มเธฺย ติษฺฐนฺ เอตำ กถำ ปฺรจาริตวานฺ, เห อาถีนียโลกา ยูยํ สรฺวฺวถา เทวปูชายามฺ อาสกฺตา อิตฺยห ปฺรตฺยกฺษํ ปศฺยามิฯ
പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
23 ยต: ปรฺยฺยฏนกาเล ยุษฺมากํ ปูชนียานิ ปศฺยนฺ ‘อวิชฺญาเตศฺวราย’ เอตลฺลิปิยุกฺตำ ยชฺญเวทีเมกำ ทฺฤษฺฏวานฺ; อโต น วิทิตฺวา ยํ ปูชยเธฺว ตไสฺยว ตตฺวํ ยุษฺมานฺ ปฺรติ ปฺรจารยามิฯ
ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.
24 ชคโต ชคตฺสฺถานำ สรฺวฺววสฺตูนาญฺจ สฺรษฺฏา ย อีศฺวร: ส สฺวรฺคปฺฤถิโวฺยเรกาธิปติ: สนฺ กรนิรฺมฺมิตมนฺทิเรษุ น นิวสติ;
ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
25 ส เอว สรฺเวฺวโภฺย ชีวนํ ปฺราณานฺ สรฺวฺวสามคฺรีศฺจ ปฺรททาติ; อเตอว ส กสฺยาศฺจิตฺ สามคฺยฺรา อภาวเหโต รฺมนุษฺยาณำ หไสฺต: เสวิโต ภวตีติ นฯ
താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
26 ส ภูมณฺฑเล นิวาสารฺถมฺ เอกสฺมาตฺ โศณิตาตฺ สรฺวฺวานฺ มนุษฺยานฺ สฺฤษฺฏฺวา เตษำ ปูรฺวฺวนิรูปิตสมยํ วสติสีมาญฺจ นิรจิโนตฺ;
ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
27 ตสฺมาตฺ โลไก: เกนาปิ ปฺรกาเรณ มฺฤคยิตฺวา ปรเมศฺวรสฺย ตตฺวํ ปฺราปฺตุํ ตสฺย คเวษณํ กรณียมฺฯ
അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
28 กินฺตุ โส'สฺมากํ กสฺมาจฺจิทปิ ทูเร ติษฺฐตีติ นหิ, วยํ เตน นิศฺวสนปฺรศฺวสนคมนาคมนปฺราณธารณานิ กุรฺมฺม: , ปุนศฺจ ยุษฺมากเมว กติปยา: กวย: กถยนฺติ ‘ตสฺย วํศา วยํ โสฺม หิ’ อิติฯ
അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
29 อเตอว ยทิ วยมฺ อีศฺวรสฺย วํศา ภวามสฺตรฺหิ มนุไษฺย รฺวิทฺยยา เกาศเลน จ ตกฺษิตํ สฺวรฺณํ รูปฺยํ ทฺฤษทฺ ไวเตษามีศฺวรตฺวมฺ อสฺมาภิ รฺน ชฺญาตวฺยํฯ
നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
30 เตษำ ปูรฺวฺวียโลกานามฺ อชฺญานตำ ปฺรตีศฺวโร ยทฺยปิ นาวาธตฺต ตถาปีทานีํ สรฺวฺวตฺร สรฺวฺวานฺ มน: ปริวรฺตฺตยิตุมฺ อาชฺญาปยติ,
എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
31 ยต: สฺวนิยุกฺเตน ปุรุเษณ ยทา ส ปฺฤถิวีสฺถานำ สรฺวฺวโลกานำ วิจารํ กริษฺยติ ตทฺทินํ นฺยรูปยตฺ; ตสฺย ศฺมศาโนตฺถาปเนน ตสฺมินฺ สรฺเวฺวภฺย: ปฺรมาณํ ปฺราทาตฺฯ
താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
32 ตทา ศฺมศานาทฺ อุตฺถานสฺย กถำ ศฺรุตฺวา เกจิทฺ อุปาหมนฺ, เกจิทวทนฺ เอนำ กถำ ปุนรปิ ตฺวตฺต: โศฺรษฺยาม: ฯ
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.
33 ตต: เปาลเสฺตษำ สมีปาตฺ ปฺรสฺถิตวานฺฯ
അങ്ങനെ പൗലൊസ് അവരുടെ നടുവിൽ നിന്നു പോയി
34 ตถาปิ เกจิโลฺลกาเสฺตน สารฺทฺธํ มิลิตฺวา วฺยศฺวสนฺ เตษำ มเธฺย 'เรยปาคียทิยนุสิโย ทามารีนามา กาจินฺนารี กิยนฺโต นราศฺจาสนฺฯ
ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.

< เปฺรริตา: 17 >