< 1 కరిన్థినః 10 >

1 హే భ్రాతరః, అస్మత్పితృపురుషానధి యూయం యదజ్ఞాతా న తిష్ఠతేతి మమ వాఞ్ఛా, తే సర్వ్వే మేఘాధఃస్థితా బభూవుః సర్వ్వే సముద్రమధ్యేన వవ్రజుః,
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു;
2 సర్వ్వే మూసాముద్దిశ్య మేఘసముద్రయో ర్మజ్జితా బభూవుః
എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
3 సర్వ్వ ఏకమ్ ఆత్మికం భక్ష్యం బుభుజిర ఏకమ్ ఆత్మికం పేయం పపుశ్చ
മോശെയോടു ചേർന്നു എല്ലാവരും
4 యతస్తేఽనుచరత ఆత్మికాద్ అచలాత్ లబ్ధం తోయం పపుః సోఽచలః ఖ్రీష్టఏవ|
ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു–
5 తథా సత్యపి తేషాం మధ్యేఽధికేషు లోకేష్వీశ్వరో న సన్తుతోషేతి హేతోస్తే ప్రన్తరే నిపాతితాః|
എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
6 ఏతస్మిన్ తే ఽస్మాకం నిదర్శనస్వరూపా బభూవుః; అతస్తే యథా కుత్సితాభిలాషిణో బభూవురస్మాభిస్తథా కుత్సితాభిలాషిభి ర్న భవితవ్యం|
ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
7 లిఖితమాస్తే, లోకా భోక్తుం పాతుఞ్చోపవివిశుస్తతః క్రీడితుముత్థితా ఇతయనేన ప్రకారేణ తేషాం కైశ్చిద్ యద్వద్ దేవపూజా కృతా యుష్మాభిస్తద్వత్ న క్రియతాం|
“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
8 అపరం తేషాం కైశ్చిద్ యద్వద్ వ్యభిచారః కృతస్తేన చైకస్మిన్ దినే త్రయోవింశతిసహస్రాణి లోకా నిపాతితాస్తద్వద్ అస్మాభి ర్వ్యభిచారో న కర్త్తవ్యః|
അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
9 తేషాం కేచిద్ యద్వత్ ఖ్రీష్టం పరీక్షితవన్తస్తస్మాద్ భుజఙ్గై ర్నష్టాశ్చ తద్వద్ అస్మాభిః ఖ్రీష్టో న పరీక్షితవ్యః|
അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.
10 తేషాం కేచిద్ యథా వాక్కలహం కృతవన్తస్తత్కారణాత్ హన్త్రా వినాశితాశ్చ యుష్మాభిస్తద్వద్ వాక్కలహో న క్రియతాం|
അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.
11 తాన్ ప్రతి యాన్యేతాని జఘటిరే తాన్యస్మాకం నిదర్శనాని జగతః శేషయుగే వర్త్తమానానామ్ అస్మాకం శిక్షార్థం లిఖితాని చ బభూవుః| (aiōn g165)
ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. (aiōn g165)
12 అతఏవ యః కశ్చిద్ సుస్థిరంమన్యః స యన్న పతేత్ తత్ర సావధానో భవతు|
ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
13 మానుషికపరీక్షాతిరిక్తా కాపి పరీక్షా యుష్మాన్ నాక్రామత్, ఈశ్వరశ్చ విశ్వాస్యః సోఽతిశక్త్యాం పరీక్షాయాం పతనాత్ యుష్మాన్ రక్షిష్యతి, పరీక్షా చ యద్ యుష్మాభిః సోఢుం శక్యతే తదర్థం తయా సహ నిస్తారస్య పన్థానం నిరూపయిష్యతి|
മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
14 హే ప్రియభ్రాతరః, దేవపూజాతో దూరమ్ అపసరత|
അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.
15 అహం యుష్మాన్ విజ్ఞాన్ మత్వా ప్రభాషే మయా యత్ కథ్యతే తద్ యుష్మాభి ర్వివిచ్యతాం|
നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ.
16 యద్ ధన్యవాదపాత్రమ్ అస్మాభి ర్ధన్యం గద్యతే తత్ కిం ఖ్రీష్టస్య శోణితస్య సహభాగిత్వం నహి? యశ్చ పూపోఽస్మాభి ర్భజ్యతే స కిం ఖ్రీష్టస్య వపుషః సహభాగిత్వం నహి?
നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
17 వయం బహవః సన్తోఽప్యేకపూపస్వరూపా ఏకవపుఃస్వరూపాశ్చ భవామః, యతో వయం సర్వ్వ ఏకపూపస్య సహభాగినః|
അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
18 యూయం శారీరికమ్ ఇస్రాయేలీయవంశం నిరీక్షధ్వం| యే బలీనాం మాంసాని భుఞ్జతే తే కిం యజ్ఞవేద్యాః సహభాగినో న భవన్తి?
ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?
19 ఇత్యనేన మయా కిం కథ్యతే? దేవతా వాస్తవికీ దేవతాయై బలిదానం వా వాస్తవికం కిం భవేత్?
ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
20 తన్నహి కిన్తు భిన్నజాతిభి ర్యే బలయో దీయన్తే త ఈశ్వరాయ తన్నహి భూతేభ్యఏవ దీయన్తే తస్మాద్ యూయం యద్ భూతానాం సహభాగినో భవథేత్యహం నాభిలషామి|
അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.
21 ప్రభోః కంసేన భూతానామపి కంసేన పానం యుష్మాభిరసాధ్యం; యూయం ప్రభో ర్భోజ్యస్య భూతానామపి భోజ్యస్య సహభాగినో భవితుం న శక్నుథ|
നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
22 వయం కిం ప్రభుం స్పర్ద్ధిష్యామహే? వయం కిం తస్మాద్ బలవన్తః?
അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?
23 మాం ప్రతి సర్వ్వం కర్మ్మాప్రతిషిద్ధం కిన్తు న సర్వ్వం హితజనకం సర్వ్వమ్ అప్రతిషిద్ధం కిన్తు న సర్వ్వం నిష్ఠాజనకం|
സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.
24 ఆత్మహితః కేనాపి న చేష్టితవ్యః కిన్తు సర్వ్వైః పరహితశ్చేష్టితవ్యః|
ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
25 ఆపణే యత్ క్రయ్యం తద్ యుష్మాభిః సంవేదస్యార్థం కిమపి న పృష్ట్వా భుజ్యతాం
അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.
26 యతః పృథివీ తన్మధ్యస్థఞ్చ సర్వ్వం పరమేశ్వరస్య|
ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.
27 అపరమ్ అవిశ్వాసిలోకానాం కేనచిత్ నిమన్త్రితా యూయం యది తత్ర జిగమిషథ తర్హి తేన యద్ యద్ ఉపస్థాప్యతే తద్ యుష్మాభిః సంవేదస్యార్థం కిమపి న పృష్ట్వా భుజ్యతాం|
അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.
28 కిన్తు తత్ర యది కశ్చిద్ యుష్మాన్ వదేత్ భక్ష్యమేతద్ దేవతాయాః ప్రసాద ఇతి తర్హి తస్య జ్ఞాపయితురనురోధాత్ సంవేదస్యార్థఞ్చ తద్ యుష్మాభి ర్న భోక్తవ్యం| పృథివీ తన్మధ్యస్థఞ్చ సర్వ్వం పరమేశ్వరస్య,
എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
29 సత్యమేతత్, కిన్తు మయా యః సంవేదో నిర్ద్దిశ్యతే స తవ నహి పరస్యైవ|
മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?
30 అనుగ్రహపాత్రేణ మయా ధన్యవాదం కృత్వా యద్ భుజ్యతే తత్కారణాద్ అహం కుతో నిన్దిష్యే?
നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു?
31 తస్మాద్ భోజనం పానమ్ అన్యద్వా కర్మ్మ కుర్వ్వద్భి ర్యుష్మాభిః సర్వ్వమేవేశ్వరస్య మహిమ్నః ప్రకాశార్థం క్రియతాం|
ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.
32 యిహూదీయానాం భిన్నజాతీయానామ్ ఈశ్వరస్య సమాజస్య వా విఘ్నజనకై ర్యుష్మాభి ర్న భవితవ్యం|
യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.
33 అహమప్యాత్మహితమ్ అచేష్టమానో బహూనాం పరిత్రాణార్థం తేషాం హితం చేష్టమానః సర్వ్వవిషయే సర్వ్వేషాం తుష్టికరో భవామీత్యనేనాహం యద్వత్ ఖ్రీష్టస్యానుగామీ తద్వద్ యూయం మమానుగామినో భవత|
ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

< 1 కరిన్థినః 10 >