+ ਮਥਿਃ 1 >

1 ਇਬ੍ਰਾਹੀਮਃ ਸਨ੍ਤਾਨੋ ਦਾਯੂਦ੍ ਤਸ੍ਯ ਸਨ੍ਤਾਨੋ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਤਸ੍ਯ ਪੂਰ੍ੱਵਪੁਰੁਸ਼਼ਵੰਸ਼ਸ਼੍ਰੇਣੀ|
അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:
2 ਇਬ੍ਰਾਹੀਮਃ ਪੁਤ੍ਰ ਇਸ੍ਹਾਕ੍ ਤਸ੍ਯ ਪੁਤ੍ਰੋ ਯਾਕੂਬ੍ ਤਸ੍ਯ ਪੁਤ੍ਰੋ ਯਿਹੂਦਾਸ੍ਤਸ੍ਯ ਭ੍ਰਾਤਰਸ਼੍ਚ|
അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.
3 ਤਸ੍ਮਾਦ੍ ਯਿਹੂਦਾਤਸ੍ਤਾਮਰੋ ਗਰ੍ਭੇ ਪੇਰੱਸੇਰਹੌ ਜਜ੍ਞਾਤੇ, ਤਸ੍ਯ ਪੇਰਸਃ ਪੁਤ੍ਰੋ ਹਿਸ਼਼੍ਰੋਣ੍ ਤਸ੍ਯ ਪੁਤ੍ਰੋ (ਅ)ਰਾਮ੍|
യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്. പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.
4 ਤਸ੍ਯ ਪੁਤ੍ਰੋ (ਅ)ੰਮੀਨਾਦਬ੍ ਤਸ੍ਯ ਪੁਤ੍ਰੋ ਨਹਸ਼ੋਨ੍ ਤਸ੍ਯ ਪੁਤ੍ਰਃ ਸਲ੍ਮੋਨ੍|
ആരാമിൽനിന്ന് അമ്മീനാദാബും അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു. നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.
5 ਤਸ੍ਮਾਦ੍ ਰਾਹਬੋ ਗਰ੍ਭੇ ਬੋਯਮ੍ ਜਜ੍ਞੇ, ਤਸ੍ਮਾਦ੍ ਰੂਤੋ ਗਰ੍ਭੇ ਓਬੇਦ੍ ਜਜ੍ਞੇ, ਤਸ੍ਯ ਪੁਤ੍ਰੋ ਯਿਸ਼ਯਃ|
സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്. ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്; ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.
6 ਤਸ੍ਯ ਪੁਤ੍ਰੋ ਦਾਯੂਦ੍ ਰਾਜਃ ਤਸ੍ਮਾਦ੍ ਮ੍ਰੁʼਤੋਰਿਯਸ੍ਯ ਜਾਯਾਯਾਂ ਸੁਲੇਮਾਨ੍ ਜਜ੍ਞੇ|
യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്. ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു.
7 ਤਸ੍ਯ ਪੁਤ੍ਰੋ ਰਿਹਬਿਯਾਮ੍, ਤਸ੍ਯ ਪੁਤ੍ਰੋ(ਅ)ਬਿਯਃ, ਤਸ੍ਯ ਪੁਤ੍ਰ ਆਸਾ: |
ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു. രെഹബ്യാമിൽനിന്ന് അബീയാവും അബീയാവിൽനിന്ന് ആസായും ജനിച്ചു.
8 ਤਸ੍ਯ ਸੁਤੋ ਯਿਹੋਸ਼ਾਫਟ੍ ਤਸ੍ਯ ਸੁਤੋ ਯਿਹੋਰਾਮ ਤਸ੍ਯ ਸੁਤ ਉਸ਼਼ਿਯਃ|
ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.
9 ਤਸ੍ਯ ਸੁਤੋ ਯੋਥਮ੍ ਤਸ੍ਯ ਸੁਤ ਆਹਮ੍ ਤਸ੍ਯ ਸੁਤੋ ਹਿਸ਼਼੍ਕਿਯਃ|
ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു. യോഥാമിൽനിന്ന് ആഹാസും ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു.
10 ਤਸ੍ਯ ਸੁਤੋ ਮਿਨਸ਼ਿਃ, ਤਸ੍ਯ ਸੁਤ ਆਮੋਨ੍ ਤਸ੍ਯ ਸੁਤੋ ਯੋਸ਼ਿਯਃ|
ഹിസ്കിയാവ് മനശ്ശെയുടെ പിതാവ്, മനശ്ശെ ആമോന്റെ പിതാവ്, ആമോൻ യോശിയാവിന്റെ പിതാവ്.
11 ਬਾਬਿਲ੍ਨਗਰੇ ਪ੍ਰਵਸਨਾਤ੍ ਪੂਰ੍ੱਵੰ ਸ ਯੋਸ਼ਿਯੋ ਯਿਖਨਿਯੰ ਤਸ੍ਯ ਭ੍ਰਾਤ੍ਰੁਂʼਸ਼੍ਚ ਜਨਯਾਮਾਸ|
യോശിയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു.
12 ਤਤੋ ਬਾਬਿਲਿ ਪ੍ਰਵਸਨਕਾਲੇ ਯਿਖਨਿਯਃ ਸ਼ਲ੍ਤੀਯੇਲੰ ਜਨਯਾਮਾਸ, ਤਸ੍ਯ ਸੁਤਃ ਸਿਰੁੱਬਾਵਿਲ੍|
ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു.
13 ਤਸ੍ਯ ਸੁਤੋ (ਅ)ਬੋਹੁਦ੍ ਤਸ੍ਯ ਸੁਤ ਇਲੀਯਾਕੀਮ੍ ਤਸ੍ਯ ਸੁਤੋ(ਅ)ਸੋਰ੍|
സെരൂബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു അബീഹൂദിൽനിന്ന് എല്യാക്കീമും എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.
14 ਅਸੋਰਃ ਸੁਤਃ ਸਾਦੋਕ੍ ਤਸ੍ਯ ਸੁਤ ਆਖੀਮ੍ ਤਸ੍ਯ ਸੁਤ ਇਲੀਹੂਦ੍|
ആസോരിൽനിന്ന് സാദോക്ക് ജനിച്ചു. സാദോക്കിൽനിന്ന് ആഖീമും ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.
15 ਤਸ੍ਯ ਸੁਤ ਇਲਿਯਾਸਰ੍ ਤਸ੍ਯ ਸੁਤੋ ਮੱਤਨ੍|
എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു. എലീയാസറിൽനിന്ന് മത്ഥാനും മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.
16 ਤਸ੍ਯ ਸੁਤੋ ਯਾਕੂਬ੍ ਤਸ੍ਯ ਸੁਤੋ ਯੂਸ਼਼ਫ੍ ਤਸ੍ਯ ਜਾਯਾ ਮਰਿਯਮ੍; ਤਸ੍ਯ ਗਰ੍ਭੇ ਯੀਸ਼ੁਰਜਨਿ, ਤਮੇਵ ਖ੍ਰੀਸ਼਼੍ਟਮ੍ (ਅਰ੍ਥਾਦ੍ ਅਭਿਸ਼਼ਿਕ੍ਤੰ) ਵਦਨ੍ਤਿ|
യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.
17 ਇੱਥਮ੍ ਇਬ੍ਰਾਹੀਮੋ ਦਾਯੂਦੰ ਯਾਵਤ੍ ਸਾਕਲ੍ਯੇਨ ਚਤੁਰ੍ਦਸ਼ਪੁਰੁਸ਼਼ਾਃ; ਆ ਦਾਯੂਦਃ ਕਾਲਾਦ੍ ਬਾਬਿਲਿ ਪ੍ਰਵਸਨਕਾਲੰ ਯਾਵਤ੍ ਚਤੁਰ੍ਦਸ਼ਪੁਰੁਸ਼਼ਾ ਭਵਨ੍ਤਿ| ਬਾਬਿਲਿ ਪ੍ਰਵਾਸਨਕਾਲਾਤ੍ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਕਾਲੰ ਯਾਵਤ੍ ਚਤੁਰ੍ਦਸ਼ਪੁਰੁਸ਼਼ਾ ਭਵਨ੍ਤਿ|
ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.
18 ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਜਨ੍ਮ ਕਥ੍ਥਤੇ| ਮਰਿਯਮ੍ ਨਾਮਿਕਾ ਕਨ੍ਯਾ ਯੂਸ਼਼ਫੇ ਵਾਗ੍ਦੱਤਾਸੀਤ੍, ਤਦਾ ਤਯੋਃ ਸਙ੍ਗਮਾਤ੍ ਪ੍ਰਾਕ੍ ਸਾ ਕਨ੍ਯਾ ਪਵਿਤ੍ਰੇਣਾਤ੍ਮਨਾ ਗਰ੍ਭਵਤੀ ਬਭੂਵ|
യേശുക്രിസ്തുവിന്റെ ജനനം ഈ വിധമായിരുന്നു: യേശുവിന്റെ അമ്മ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിനു മുമ്പേതന്നെ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി.
19 ਤਤ੍ਰ ਤਸ੍ਯਾਃ ਪਤਿ ਰ੍ਯੂਸ਼਼ਫ੍ ਸੌਜਨ੍ਯਾਤ੍ ਤਸ੍ਯਾਃ ਕਲਙ੍ਗੰ ਪ੍ਰਕਾਸ਼ਯਿਤੁਮ੍ ਅਨਿੱਛਨ੍ ਗੋਪਨੇਨੇ ਤਾਂ ਪਾਰਿਤ੍ਯਕ੍ਤੁੰ ਮਨਸ਼੍ਚਕ੍ਰੇ|
മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു.
20 ਸ ਤਥੈਵ ਭਾਵਯਤਿ, ਤਦਾਨੀਂ ਪਰਮੇਸ਼੍ਵਰਸ੍ਯ ਦੂਤਃ ਸ੍ਵਪ੍ਨੇ ਤੰ ਦਰ੍ਸ਼ਨੰ ਦੱਤ੍ਵਾ ਵ੍ਯਾਜਹਾਰ, ਹੇ ਦਾਯੂਦਃ ਸਨ੍ਤਾਨ ਯੂਸ਼਼ਫ੍ ਤ੍ਵੰ ਨਿਜਾਂ ਜਾਯਾਂ ਮਰਿਯਮਮ੍ ਆਦਾਤੁੰ ਮਾ ਭੈਸ਼਼ੀਃ|
അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല.
21 ਯਤਸ੍ਤਸ੍ਯਾ ਗਰ੍ਭਃ ਪਵਿਤ੍ਰਾਦਾਤ੍ਮਨੋ(ਅ)ਭਵਤ੍, ਸਾ ਚ ਪੁਤ੍ਰੰ ਪ੍ਰਸਵਿਸ਼਼੍ਯਤੇ, ਤਦਾ ਤ੍ਵੰ ਤਸ੍ਯ ਨਾਮ ਯੀਸ਼ੁਮ੍ (ਅਰ੍ਥਾਤ੍ ਤ੍ਰਾਤਾਰੰ) ਕਰੀਸ਼਼੍ਯਸੇ, ਯਸ੍ਮਾਤ੍ ਸ ਨਿਜਮਨੁਜਾਨ੍ ਤੇਸ਼਼ਾਂ ਕਲੁਸ਼਼ੇਭ੍ਯ ਉੱਧਰਿਸ਼਼੍ਯਤਿ|
അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു.
22 ਇੱਥੰ ਸਤਿ, ਪਸ਼੍ਯ ਗਰ੍ਭਵਤੀ ਕਨ੍ਯਾ ਤਨਯੰ ਪ੍ਰਸਵਿਸ਼਼੍ਯਤੇ| ਇੰਮਾਨੂਯੇਲ੍ ਤਦੀਯਞ੍ਚ ਨਾਮਧੇਯੰ ਭਵਿਸ਼਼੍ਯਤਿ|| ਇੰਮਾਨੂਯੇਲ੍ ਅਸ੍ਮਾਕੰ ਸਙ੍ਗੀਸ਼੍ਵਰਇਤ੍ਯਰ੍ਥਃ|
“ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.
23 ਇਤਿ ਯਦ੍ ਵਚਨੰ ਪੁਰ੍ੱਵੰ ਭਵਿਸ਼਼੍ਯਦ੍ਵਕ੍ਤ੍ਰਾ ਈਸ਼੍ਵਰਃ ਕਥਾਯਾਮਾਸ, ਤਤ੍ ਤਦਾਨੀਂ ਸਿੱਧਮਭਵਤ੍|
24 ਅਨਨ੍ਤਰੰ ਯੂਸ਼਼ਫ੍ ਨਿਦ੍ਰਾਤੋ ਜਾਗਰਿਤ ਉੱਥਾਯ ਪਰਮੇਸ਼੍ਵਰੀਯਦੂਤਸ੍ਯ ਨਿਦੇਸ਼ਾਨੁਸਾਰੇਣ ਨਿਜਾਂ ਜਾਯਾਂ ਜਗ੍ਰਾਹ,
യോസേഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു.
25 ਕਿਨ੍ਤੁ ਯਾਵਤ੍ ਸਾ ਨਿਜੰ ਪ੍ਰਥਮਸੁਤੰ ਅ ਸੁਸ਼਼ੁਵੇ, ਤਾਵਤ੍ ਤਾਂ ਨੋਪਾਗੱਛਤ੍, ਤਤਃ ਸੁਤਸ੍ਯ ਨਾਮ ਯੀਸ਼ੁੰ ਚਕ੍ਰੇ|
എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസേഫ് അവളെ അറിഞ്ഞിരുന്നില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് പേരിട്ടു.

+ ਮਥਿਃ 1 >