< ਮਥਿਃ 3 >

1 ਤਦਾਨੋਂ ਯੋਹ੍ੰਨਾਮਾ ਮੱਜਯਿਤਾ ਯਿਹੂਦੀਯਦੇਸ਼ਸ੍ਯ ਪ੍ਰਾਨ੍ਤਰਮ੍ ਉਪਸ੍ਥਾਯ ਪ੍ਰਚਾਰਯਨ੍ ਕਥਯਾਮਾਸ,
ആ നാളുകളിൽ യോഹന്നാൻസ്നാപകൻ യെഹൂദ്യ മരുഭൂമിയിൽ എത്തി, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചു.
2 ਮਨਾਂਸਿ ਪਰਾਵਰ੍ੱਤਯਤ, ਸ੍ਵਰ੍ਗੀਯਰਾਜਤ੍ਵੰ ਸਮੀਪਮਾਗਤਮ੍|
3 ਪਰਮੇਸ਼ਸ੍ਯ ਪਨ੍ਥਾਨੰ ਪਰਿਸ਼਼੍ਕੁਰੁਤ ਸਰ੍ੱਵਤਃ| ਤਸ੍ਯ ਰਾਜਪਥਾਂਸ਼੍ਚੈਵ ਸਮੀਕੁਰੁਤ ਸਰ੍ੱਵਥਾ| ਇਤ੍ਯੇਤਤ੍ ਪ੍ਰਾਨ੍ਤਰੇ ਵਾਕ੍ਯੰ ਵਦਤਃ ਕਸ੍ਯਚਿਦ੍ ਰਵਃ||
“‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’ എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം,” എന്ന് യെശയ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.
4 ਏਤਦ੍ਵਚਨੰ ਯਿਸ਼ਯਿਯਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾ ਯੋਹਨਮੁੱਦਿਸ਼੍ਯ ਭਾਸ਼਼ਿਤਮ੍| ਯੋਹਨੋ ਵਸਨੰ ਮਹਾਙ੍ਗਰੋਮਜੰ ਤਸ੍ਯ ਕਟੌ ਚਰ੍ੰਮਕਟਿਬਨ੍ਧਨੰ; ਸ ਚ ਸ਼ੂਕਕੀਟਾਨ੍ ਮਧੁ ਚ ਭੁਕ੍ਤਵਾਨ੍|
യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.
5 ਤਦਾਨੀਂ ਯਿਰੂਸ਼ਾਲਮ੍ਨਗਰਨਿਵਾਸਿਨਃ ਸਰ੍ੱਵੇ ਯਿਹੂਦਿਦੇਸ਼ੀਯਾ ਯਰ੍ੱਦਨ੍ਤਟਿਨ੍ਯਾ ਉਭਯਤਟਸ੍ਥਾਸ਼੍ਚ ਮਾਨਵਾ ਬਹਿਰਾਗਤ੍ਯ ਤਸ੍ਯ ਸਮੀਪੇ
ജെറുശലേമിൽനിന്നും യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തുനിന്നും യോർദാൻനദിയുടെ പരിസരപ്രദേശങ്ങളിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി.
6 ਸ੍ਵੀਯੰ ਸ੍ਵੀਯੰ ਦੁਰਿਤਮ੍ ਅਙ੍ਗੀਕ੍ਰੁʼਤ੍ਯ ਤਸ੍ਯਾਂ ਯਰ੍ੱਦਨਿ ਤੇਨ ਮੱਜਿਤਾ ਬਭੂਵੁਃ|
തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
7 ਅਪਰੰ ਬਹੂਨ੍ ਫਿਰੂਸ਼ਿਨਃ ਸਿਦੂਕਿਨਸ਼੍ਚ ਮਨੁਜਾਨ੍ ਮੰਕ੍ਤੁੰ ਸ੍ਵਸਮੀਪਮ੍ ਆਗੱਛ੍ਤੋ ਵਿਲੋਕ੍ਯ ਸ ਤਾਨ੍ ਅਭਿਦਧੌ, ਰੇ ਰੇ ਭੁਜਗਵੰਸ਼ਾ ਆਗਾਮੀਨਃ ਕੋਪਾਤ੍ ਪਲਾਯਿਤੁੰ ਯੁਸ਼਼੍ਮਾਨ੍ ਕਸ਼੍ਚੇਤਿਤਵਾਨ੍?
എന്നാൽ, പരീശന്മാരും സദൂക്യരുമായ അനേകർ അദ്ദേഹം സ്നാനം കഴിപ്പിക്കുന്ന ഇടത്തേക്കു വരുന്നതുകണ്ടിട്ട് അവരോട്, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?” എന്നു വിളിച്ചുപറഞ്ഞു.
8 ਮਨਃਪਰਾਵਰ੍ੱਤਨਸ੍ਯ ਸਮੁਚਿਤੰ ਫਲੰ ਫਲਤ|
“മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക.
9 ਕਿਨ੍ਤ੍ਵਸ੍ਮਾਕੰ ਤਾਤ ਇਬ੍ਰਾਹੀਮ੍ ਅਸ੍ਤੀਤਿ ਸ੍ਵੇਸ਼਼ੁ ਮਨਃਸੁ ਚੀਨ੍ਤਯਨ੍ਤੋ ਮਾ ਵ੍ਯਾਹਰਤ| ਯਤੋ ਯੁਸ਼਼੍ਮਾਨ੍ ਅਹੰ ਵਦਾਮਿ, ਈਸ਼੍ਵਰ ਏਤੇਭ੍ਯਃ ਪਾਸ਼਼ਾਣੇਭ੍ਯ ਇਬ੍ਰਾਹੀਮਃ ਸਨ੍ਤਾਨਾਨ੍ ਉਤ੍ਪਾਦਯਿਤੁੰ ਸ਼ਕ੍ਨੋਤਿ|
‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും.
10 ਅਪਰੰ ਪਾਦਪਾਨਾਂ ਮੂਲੇ ਕੁਠਾਰ ਇਦਾਨੀਮਪਿ ਲਗਨ੍ ਆਸ੍ਤੇ, ਤਸ੍ਮਾਦ੍ ਯਸ੍ਮਿਨ੍ ਪਾਦਪੇ ਉੱਤਮੰ ਫਲੰ ਨ ਭਵਤਿ, ਸ ਕ੍ਰੁʼੱਤੋ ਮਧ੍ਯੇ(ਅ)ਗ੍ਨਿੰ ਨਿਕ੍ਸ਼਼ੇਪ੍ਸ੍ਯਤੇ|
ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.
11 ਅਪਰਮ੍ ਅਹੰ ਮਨਃਪਰਾਵਰ੍ੱਤਨਸੂਚਕੇਨ ਮੱਜਨੇਨ ਯੁਸ਼਼੍ਮਾਨ੍ ਮੱਜਯਾਮੀਤਿ ਸਤ੍ਯੰ, ਕਿਨ੍ਤੁ ਮਮ ਪਸ਼੍ਚਾਦ੍ ਯ ਆਗੱਛਤਿ, ਸ ਮੱਤੋਪਿ ਮਹਾਨ੍, ਅਹੰ ਤਦੀਯੋਪਾਨਹੌ ਵੋਢੁਮਪਿ ਨਹਿ ਯੋਗ੍ਯੋਸ੍ਮਿ, ਸ ਯੁਸ਼਼੍ਮਾਨ੍ ਵਹ੍ਨਿਰੂਪੇ ਪਵਿਤ੍ਰ ਆਤ੍ਮਨਿ ਸੰਮੱਜਯਿਸ਼਼੍ਯਤਿ|
“ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും.
12 ਤਸ੍ਯ ਕਾਰੇ ਸੂਰ੍ਪ ਆਸ੍ਤੇ, ਸ ਸ੍ਵੀਯਸ਼ਸ੍ਯਾਨਿ ਸਮ੍ਯਕ੍ ਪ੍ਰਸ੍ਫੋਟ੍ਯ ਨਿਜਾਨ੍ ਸਕਲਗੋਧੂਮਾਨ੍ ਸੰਗ੍ਰੁʼਹ੍ਯ ਭਾਣ੍ਡਾਗਾਰੇ ਸ੍ਥਾਪਯਿਸ਼਼੍ਯਤਿ, ਕਿੰਨ੍ਤੁ ਸਰ੍ੱਵਾਣਿ ਵੁਸ਼਼ਾਣ੍ਯਨਿਰ੍ੱਵਾਣਵਹ੍ਨਿਨਾ ਦਾਹਯਿਸ਼਼੍ਯਤਿ|
വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”
13 ਅਨਨ੍ਤਰੰ ਯੀਸ਼ੁ ਰ੍ਯੋਹਨਾ ਮੱਜਿਤੋ ਭਵਿਤੁੰ ਗਾਲੀਲ੍ਪ੍ਰਦੇਸ਼ਾਦ੍ ਯਰ੍ੱਦਨਿ ਤਸ੍ਯ ਸਮੀਪਮ੍ ਆਜਗਾਮ|
ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക് വന്നു.
14 ਕਿਨ੍ਤੁ ਯੋਹਨ੍ ਤੰ ਨਿਸ਼਼ਿਧ੍ਯ ਬਭਾਸ਼਼ੇ, ਤ੍ਵੰ ਕਿੰ ਮਮ ਸਮੀਪਮ੍ ਆਗੱਛਸਿ? ਵਰੰ ਤ੍ਵਯਾ ਮੱਜਨੰ ਮਮ ਪ੍ਰਯੋਜਨਮ੍ ਆਸ੍ਤੇ|
എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”
15 ਤਦਾਨੀਂ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵੋਚਤ੍; ਈਦਾਨੀਮ੍ ਅਨੁਮਨ੍ਯਸ੍ਵ, ਯਤ ਇੱਥੰ ਸਰ੍ੱਵਧਰ੍ੰਮਸਾਧਨਮ੍ ਅਸ੍ਮਾਕੰ ਕਰ੍ੱਤਵ੍ਯੰ, ਤਤਃ ਸੋ(ਅ)ਨ੍ਵਮਨ੍ਯਤ|
അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു.
16 ਅਨਨ੍ਤਰੰ ਯੀਸ਼ੁਰੰਮਸਿ ਮੱਜਿਤੁਃ ਸਨ੍ ਤਤ੍ਕ੍ਸ਼਼ਣਾਤ੍ ਤੋਯਮਧ੍ਯਾਦ੍ ਉੱਥਾਯ ਜਗਾਮ, ਤਦਾ ਜੀਮੂਤਦ੍ਵਾਰੇ ਮੁਕ੍ਤੇ ਜਾਤੇ, ਸ ਈਸ਼੍ਵਰਸ੍ਯਾਤ੍ਮਾਨੰ ਕਪੋਤਵਦ੍ ਅਵਰੁਹ੍ਯ ਸ੍ਵੋਪਰ੍ੱਯਾਗੱਛਨ੍ਤੰ ਵੀਕ੍ਸ਼਼ਾਞ੍ਚਕ੍ਰੇ|
യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു.
17 ਅਪਰਮ੍ ਏਸ਼਼ ਮਮ ਪ੍ਰਿਯਃ ਪੁਤ੍ਰ ਏਤਸ੍ਮਿੰਨੇਵ ਮਮ ਮਹਾਸਨ੍ਤੋਸ਼਼ ਏਤਾਦ੍ਰੁʼਸ਼ੀ ਵ੍ਯੋਮਜਾ ਵਾਗ੍ ਬਭੂਵ|
“ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.

< ਮਥਿਃ 3 >