< ਲੂਕਃ 7 >
1 ਤਤਃ ਪਰੰ ਸ ਲੋਕਾਨਾਂ ਕਰ੍ਣਗੋਚਰੇ ਤਾਨ੍ ਸਰ੍ੱਵਾਨ੍ ਉਪਦੇਸ਼ਾਨ੍ ਸਮਾਪ੍ਯ ਯਦਾ ਕਫਰ੍ਨਾਹੂਮ੍ਪੁਰੰ ਪ੍ਰਵਿਸ਼ਤਿ
ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീർന്ന ശേഷം അവൻ കഫർന്നഹൂമിൽ ചെന്നു.
2 ਤਦਾ ਸ਼ਤਸੇਨਾਪਤੇਃ ਪ੍ਰਿਯਦਾਸ ਏਕੋ ਮ੍ਰੁʼਤਕਲ੍ਪਃ ਪੀਡਿਤ ਆਸੀਤ੍|
അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
3 ਅਤਃ ਸੇਨਾਪਤਿ ਰ੍ਯੀਸ਼ੋ ਰ੍ਵਾਰ੍ੱਤਾਂ ਨਿਸ਼ਮ੍ਯ ਦਾਸਸ੍ਯਾਰੋਗ੍ਯਕਰਣਾਯ ਤਸ੍ਯਾਗਮਨਾਰ੍ਥੰ ਵਿਨਯਕਰਣਾਯ ਯਿਹੂਦੀਯਾਨ੍ ਕਿਯਤਃ ਪ੍ਰਾਚਃ ਪ੍ਰੇਸ਼਼ਯਾਮਾਸ|
അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
4 ਤੇ ਯੀਸ਼ੋਰਨ੍ਤਿਕੰ ਗਤ੍ਵਾ ਵਿਨਯਾਤਿਸ਼ਯੰ ਵਕ੍ਤੁਮਾਰੇਭਿਰੇ, ਸ ਸੇਨਾਪਤਿ ਰ੍ਭਵਤੋਨੁਗ੍ਰਹੰ ਪ੍ਰਾਪ੍ਤੁਮ੍ ਅਰ੍ਹਤਿ|
അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
5 ਯਤਃ ਸੋਸ੍ਮੱਜਾਤੀਯੇਸ਼਼ੁ ਲੋਕੇਸ਼਼ੁ ਪ੍ਰੀਯਤੇ ਤਥਾਸ੍ਮਤ੍ਕ੍ਰੁʼਤੇ ਭਜਨਗੇਹੰ ਨਿਰ੍ੰਮਿਤਵਾਨ੍|
അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
6 ਤਸ੍ਮਾਦ੍ ਯੀਸ਼ੁਸ੍ਤੈਃ ਸਹ ਗਤ੍ਵਾ ਨਿਵੇਸ਼ਨਸ੍ਯ ਸਮੀਪੰ ਪ੍ਰਾਪ, ਤਦਾ ਸ ਸ਼ਤਸੇਨਾਪਤਿ ਰ੍ਵਕ੍ਸ਼਼੍ਯਮਾਣਵਾਕ੍ਯੰ ਤੰ ਵਕ੍ਤੁੰ ਬਨ੍ਧੂਨ੍ ਪ੍ਰਾਹਿਣੋਤ੍| ਹੇ ਪ੍ਰਭੋ ਸ੍ਵਯੰ ਸ਼੍ਰਮੋ ਨ ਕਰ੍ੱਤਵ੍ਯੋ ਯਦ੍ ਭਵਤਾ ਮਦ੍ਗੇਹਮਧ੍ਯੇ ਪਾਦਾਰ੍ਪਣੰ ਕ੍ਰਿਯੇਤ ਤਦਪ੍ਯਹੰ ਨਾਰ੍ਹਾਮਿ,
യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.
7 ਕਿਞ੍ਚਾਹੰ ਭਵਤ੍ਸਮੀਪੰ ਯਾਤੁਮਪਿ ਨਾਤ੍ਮਾਨੰ ਯੋਗ੍ਯੰ ਬੁੱਧਵਾਨ੍, ਤਤੋ ਭਵਾਨ੍ ਵਾਕ੍ਯਮਾਤ੍ਰੰ ਵਦਤੁ ਤੇਨੈਵ ਮਮ ਦਾਸਃ ਸ੍ਵਸ੍ਥੋ ਭਵਿਸ਼਼੍ਯਤਿ|
അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യംവരും.
8 ਯਸ੍ਮਾਦ੍ ਅਹੰ ਪਰਾਧੀਨੋਪਿ ਮਮਾਧੀਨਾ ਯਾਃ ਸੇਨਾਃ ਸਨ੍ਤਿ ਤਾਸਾਮ੍ ਏਕਜਨੰ ਪ੍ਰਤਿ ਯਾਹੀਤਿ ਮਯਾ ਪ੍ਰੋਕ੍ਤੇ ਸ ਯਾਤਿ; ਤਦਨ੍ਯੰ ਪ੍ਰਤਿ ਆਯਾਹੀਤਿ ਪ੍ਰੋਕ੍ਤੇ ਸ ਆਯਾਤਿ; ਤਥਾ ਨਿਜਦਾਸੰ ਪ੍ਰਤਿ ਏਤਤ੍ ਕੁਰ੍ੱਵਿਤਿ ਪ੍ਰੋਕ੍ਤੇ ਸ ਤਦੇਵ ਕਰੋਤਿ|
ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
9 ਯੀਸ਼ੁਰਿਦੰ ਵਾਕ੍ਯੰ ਸ਼੍ਰੁਤ੍ਵਾ ਵਿਸ੍ਮਯੰ ਯਯੌ, ਮੁਖੰ ਪਰਾਵਰ੍ਤ੍ਯ ਪਸ਼੍ਚਾਦ੍ਵਰ੍ੱਤਿਨੋ ਲੋਕਾਨ੍ ਬਭਾਸ਼਼ੇ ਚ, ਯੁਸ਼਼੍ਮਾਨਹੰ ਵਦਾਮਿ ਇਸ੍ਰਾਯੇਲੋ ਵੰਸ਼ਮਧ੍ਯੇਪਿ ਵਿਸ਼੍ਵਾਸਮੀਦ੍ਰੁʼਸ਼ੰ ਨ ਪ੍ਰਾਪ੍ਨਵੰ|
യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
10 ਤਤਸ੍ਤੇ ਪ੍ਰੇਸ਼਼ਿਤਾ ਗ੍ਰੁʼਹੰ ਗਤ੍ਵਾ ਤੰ ਪੀਡਿਤੰ ਦਾਸੰ ਸ੍ਵਸ੍ਥੰ ਦਦ੍ਰੁʼਸ਼ੁਃ|
ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.
11 ਪਰੇ(ਅ)ਹਨਿ ਸ ਨਾਯੀਨਾਖ੍ਯੰ ਨਗਰੰ ਜਗਾਮ ਤਸ੍ਯਾਨੇਕੇ ਸ਼ਿਸ਼਼੍ਯਾ ਅਨ੍ਯੇ ਚ ਲੋਕਾਸ੍ਤੇਨ ਸਾਰ੍ੱਧੰ ਯਯੁਃ|
പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
12 ਤੇਸ਼਼ੁ ਤੰਨਗਰਸ੍ਯ ਦ੍ਵਾਰਸੰਨਿਧਿੰ ਪ੍ਰਾਪ੍ਤੇਸ਼਼ੁ ਕਿਯਨ੍ਤੋ ਲੋਕਾ ਏਕੰ ਮ੍ਰੁʼਤਮਨੁਜੰ ਵਹਨ੍ਤੋ ਨਗਰਸ੍ਯ ਬਹਿਰ੍ਯਾਨ੍ਤਿ, ਸ ਤਨ੍ਮਾਤੁਰੇਕਪੁਤ੍ਰਸ੍ਤਨ੍ਮਾਤਾ ਚ ਵਿਧਵਾ; ਤਯਾ ਸਾਰ੍ੱਧੰ ਤੰਨਗਰੀਯਾ ਬਹਵੋ ਲੋਕਾ ਆਸਨ੍|
അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
13 ਪ੍ਰਭੁਸ੍ਤਾਂ ਵਿਲੋਕ੍ਯ ਸਾਨੁਕਮ੍ਪਃ ਕਥਯਾਮਾਸ, ਮਾ ਰੋਦੀਃ| ਸ ਸਮੀਪਮਿਤ੍ਵਾ ਖਟ੍ਵਾਂ ਪਸ੍ਪਰ੍ਸ਼ ਤਸ੍ਮਾਦ੍ ਵਾਹਕਾਃ ਸ੍ਥਗਿਤਾਸ੍ਤਮ੍ਯੁਃ;
അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തുചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.
14 ਤਦਾ ਸ ਉਵਾਚ ਹੇ ਯੁਵਮਨੁਸ਼਼੍ਯ ਤ੍ਵਮੁੱਤਿਸ਼਼੍ਠ, ਤ੍ਵਾਮਹਮ੍ ਆਜ੍ਞਾਪਯਾਮਿ|
ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു.
15 ਤਸ੍ਮਾਤ੍ ਸ ਮ੍ਰੁʼਤੋ ਜਨਸ੍ਤਤ੍ਕ੍ਸ਼਼ਣਮੁੱਥਾਯ ਕਥਾਂ ਪ੍ਰਕਥਿਤਃ; ਤਤੋ ਯੀਸ਼ੁਸ੍ਤਸ੍ਯ ਮਾਤਰਿ ਤੰ ਸਮਰ੍ਪਯਾਮਾਸ|
മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
16 ਤਸ੍ਮਾਤ੍ ਸਰ੍ੱਵੇ ਲੋਕਾਃ ਸ਼ਸ਼ਙ੍ਕਿਰੇ; ਏਕੋ ਮਹਾਭਵਿਸ਼਼੍ਯਦ੍ਵਾਦੀ ਮਧ੍ਯੇ(ਅ)ਸ੍ਮਾਕਮ੍ ਸਮੁਦੈਤ੍, ਈਸ਼੍ਵਰਸ਼੍ਚ ਸ੍ਵਲੋਕਾਨਨ੍ਵਗ੍ਰੁʼਹ੍ਲਾਤ੍ ਕਥਾਮਿਮਾਂ ਕਥਯਿਤ੍ਵਾ ਈਸ਼੍ਵਰੰ ਧਨ੍ਯੰ ਜਗਦੁਃ|
എല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
17 ਤਤਃ ਪਰੰ ਸਮਸ੍ਤੰ ਯਿਹੂਦਾਦੇਸ਼ੰ ਤਸ੍ਯ ਚਤੁਰ੍ਦਿਕ੍ਸ੍ਥਦੇਸ਼ਞ੍ਚ ਤਸ੍ਯੈਤਤ੍ਕੀਰ੍ੱਤਿ ਰ੍ਵ੍ਯਾਨਸ਼ੇ|
അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.
18 ਤਤਃ ਪਰੰ ਯੋਹਨਃ ਸ਼ਿਸ਼਼੍ਯੇਸ਼਼ੁ ਤੰ ਤਦ੍ਵ੍ਰੁʼੱਤਾਨ੍ਤੰ ਜ੍ਞਾਪਿਤਵਤ੍ਸੁ
ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു.
19 ਸ ਸ੍ਵਸ਼ਿਸ਼਼੍ਯਾਣਾਂ ਦ੍ਵੌ ਜਨਾਵਾਹੂਯ ਯੀਸ਼ੁੰ ਪ੍ਰਤਿ ਵਕ੍ਸ਼਼੍ਯਮਾਣੰ ਵਾਕ੍ਯੰ ਵਕ੍ਤੁੰ ਪ੍ਰੇਸ਼਼ਯਾਮਾਸ, ਯਸ੍ਯਾਗਮਨਮ੍ ਅਪੇਕ੍ਸ਼਼੍ਯ ਤਿਸ਼਼੍ਠਾਮੋ ਵਯੰ ਕਿੰ ਸ ਏਵ ਜਨਸ੍ਤ੍ਵੰ? ਕਿੰ ਵਯਮਨ੍ਯਮਪੇਕ੍ਸ਼਼੍ਯ ਸ੍ਥਾਸ੍ਯਾਮਃ?
എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.
20 ਪਸ਼੍ਚਾੱਤੌ ਮਾਨਵੌ ਗਤ੍ਵਾ ਕਥਯਾਮਾਸਤੁਃ, ਯਸ੍ਯਾਗਮਨਮ੍ ਅਪੇਕ੍ਸ਼਼੍ਯ ਤਿਸ਼਼੍ਠਾਮੋ ਵਯੰ, ਕਿੰ ਸਏਵ ਜਨਸ੍ਤ੍ਵੰ? ਕਿੰ ਵਯਮਨ੍ਯਮਪੇਕ੍ਸ਼਼੍ਯ ਸ੍ਥਾਸ੍ਯਾਮਃ? ਕਥਾਮਿਮਾਂ ਤੁਭ੍ਯੰ ਕਥਯਿਤੁੰ ਯੋਹਨ੍ ਮੱਜਕ ਆਵਾਂ ਪ੍ਰੇਸ਼਼ਿਤਵਾਨ੍|
ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
21 ਤਸ੍ਮਿਨ੍ ਦਣ੍ਡੇ ਯੀਸ਼ੂਰੋਗਿਣੋ ਮਹਾਵ੍ਯਾਧਿਮਤੋ ਦੁਸ਼਼੍ਟਭੂਤਗ੍ਰਸ੍ਤਾਂਸ਼੍ਚ ਬਹੂਨ੍ ਸ੍ਵਸ੍ਥਾਨ੍ ਕ੍ਰੁʼਤ੍ਵਾ, ਅਨੇਕਾਨ੍ਧੇਭ੍ਯਸ਼੍ਚਕ੍ਸ਼਼ੁੰਸ਼਼ਿ ਦੱਤ੍ਵਾ ਪ੍ਰਤ੍ਯੁਵਾਚ,
ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:
22 ਯੁਵਾਂ ਵ੍ਰਜਤਮ੍ ਅਨ੍ਧਾ ਨੇਤ੍ਰਾਣਿ ਖਞ੍ਜਾਸ਼੍ਚਰਣਾਨਿ ਚ ਪ੍ਰਾਪ੍ਨੁਵਨ੍ਤਿ, ਕੁਸ਼਼੍ਠਿਨਃ ਪਰਿਸ਼਼੍ਕ੍ਰਿਯਨ੍ਤੇ, ਬਧਿਰਾਃ ਸ਼੍ਰਵਣਾਨਿ ਮ੍ਰੁʼਤਾਸ਼੍ਚ ਜੀਵਨਾਨਿ ਪ੍ਰਾਪ੍ਨੁਵਨ੍ਤਿ, ਦਰਿਦ੍ਰਾਣਾਂ ਸਮੀਪੇਸ਼਼ੁ ਸੁਸੰਵਾਦਃ ਪ੍ਰਚਾਰ੍ੱਯਤੇ, ਯੰ ਪ੍ਰਤਿ ਵਿਘ੍ਨਸ੍ਵਰੂਪੋਹੰ ਨ ਭਵਾਮਿ ਸ ਧਨ੍ਯਃ,
കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.
23 ਏਤਾਨਿ ਯਾਨਿ ਪਸ਼੍ਯਥਃ ਸ਼੍ਰੁʼਣੁਥਸ਼੍ਚ ਤਾਨਿ ਯੋਹਨੰ ਜ੍ਞਾਪਯਤਮ੍|
എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
24 ਤਯੋ ਰ੍ਦੂਤਯੋ ਰ੍ਗਤਯੋਃ ਸਤੋ ਰ੍ਯੋਹਨਿ ਸ ਲੋਕਾਨ੍ ਵਕ੍ਤੁਮੁਪਚਕ੍ਰਮੇ, ਯੂਯੰ ਮਧ੍ਯੇਪ੍ਰਾਨ੍ਤਰੰ ਕਿੰ ਦ੍ਰਸ਼਼੍ਟੁੰ ਨਿਰਗਮਤ? ਕਿੰ ਵਾਯੁਨਾ ਕਮ੍ਪਿਤੰ ਨਡੰ?
യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
25 ਯੂਯੰ ਕਿੰ ਦ੍ਰਸ਼਼੍ਟੁੰ ਨਿਰਗਮਤ? ਕਿੰ ਸੂਕ੍ਸ਼਼੍ਮਵਸ੍ਤ੍ਰਪਰਿਧਾਯਿਨੰ ਕਮਪਿ ਨਰੰ? ਕਿਨ੍ਤੁ ਯੇ ਸੂਕ੍ਸ਼਼੍ਮਮ੍ਰੁʼਦੁਵਸ੍ਤ੍ਰਾਣਿ ਪਰਿਦਧਤਿ ਸੂੱਤਮਾਨਿ ਦ੍ਰਵ੍ਯਾਣਿ ਭੁਞ੍ਜਤੇ ਚ ਤੇ ਰਾਜਧਾਨੀਸ਼਼ੁ ਤਿਸ਼਼੍ਠਨ੍ਤਿ|
അല്ല, എന്തു കാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ.
26 ਤਰ੍ਹਿ ਯੂਯੰ ਕਿੰ ਦ੍ਰਸ਼਼੍ਟੁੰ ਨਿਰਗਮਤ? ਕਿਮੇਕੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੰ? ਤਦੇਵ ਸਤ੍ਯੰ ਕਿਨ੍ਤੁ ਸ ਪੁਮਾਨ੍ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੋਪਿ ਸ਼੍ਰੇਸ਼਼੍ਠ ਇਤ੍ਯਹੰ ਯੁਸ਼਼੍ਮਾਨ੍ ਵਦਾਮਿ;
അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
27 ਪਸ਼੍ਯ ਸ੍ਵਕੀਯਦੂਤਨ੍ਤੁ ਤਵਾਗ੍ਰ ਪ੍ਰੇਸ਼਼ਯਾਮ੍ਯਹੰ| ਗਤ੍ਵਾ ਤ੍ਵਦੀਯਮਾਰ੍ਗਨ੍ਤੁ ਸ ਹਿ ਪਰਿਸ਼਼੍ਕਰਿਸ਼਼੍ਯਤਿ| ਯਦਰ੍ਥੇ ਲਿਪਿਰਿਯਮ੍ ਆਸ੍ਤੇ ਸ ਏਵ ਯੋਹਨ੍|
“ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
28 ਅਤੋ ਯੁਸ਼਼੍ਮਾਨਹੰ ਵਦਾਮਿ ਸ੍ਤ੍ਰਿਯਾ ਗਰ੍ੱਭਜਾਤਾਨਾਂ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਮਧ੍ਯੇ ਯੋਹਨੋ ਮੱਜਕਾਤ੍ ਸ਼੍ਰੇਸ਼਼੍ਠਃ ਕੋਪਿ ਨਾਸ੍ਤਿ, ਤਤ੍ਰਾਪਿ ਈਸ਼੍ਵਰਸ੍ਯ ਰਾਜ੍ਯੇ ਯਃ ਸਰ੍ੱਵਸ੍ਮਾਤ੍ ਕ੍ਸ਼਼ੁਦ੍ਰਃ ਸ ਯੋਹਨੋਪਿ ਸ਼੍ਰੇਸ਼਼੍ਠਃ|
സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.‒
29 ਅਪਰਞ੍ਚ ਸਰ੍ੱਵੇ ਲੋਕਾਃ ਕਰਮਞ੍ਚਾਯਿਨਸ਼੍ਚ ਤਸ੍ਯ ਵਾਕ੍ਯਾਨਿ ਸ਼੍ਰੁਤ੍ਵਾ ਯੋਹਨਾ ਮੱਜਨੇਨ ਮੱਜਿਤਾਃ ਪਰਮੇਸ਼੍ਵਰੰ ਨਿਰ੍ਦੋਸ਼਼ੰ ਮੇਨਿਰੇ|
എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
30 ਕਿਨ੍ਤੁ ਫਿਰੂਸ਼ਿਨੋ ਵ੍ਯਵਸ੍ਥਾਪਕਾਸ਼੍ਚ ਤੇਨ ਨ ਮੱਜਿਤਾਃ ਸ੍ਵਾਨ੍ ਪ੍ਰਤੀਸ਼੍ਵਰਸ੍ਯੋਪਦੇਸ਼ੰ ਨਿਸ਼਼੍ਫਲਮ੍ ਅਕੁਰ੍ੱਵਨ੍|
എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ‒-
31 ਅਥ ਪ੍ਰਭੁਃ ਕਥਯਾਮਾਸ, ਇਦਾਨੀਨ੍ਤਨਜਨਾਨ੍ ਕੇਨੋਪਮਾਮਿ? ਤੇ ਕਸ੍ਯ ਸਦ੍ਰੁʼਸ਼ਾਃ?
ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?
32 ਯੇ ਬਾਲਕਾ ਵਿਪਣ੍ਯਾਮ੍ ਉਪਵਿਸ਼੍ਯ ਪਰਸ੍ਪਰਮ੍ ਆਹੂਯ ਵਾਕ੍ਯਮਿਦੰ ਵਦਨ੍ਤਿ, ਵਯੰ ਯੁਸ਼਼੍ਮਾਕੰ ਨਿਕਟੇ ਵੰਸ਼ੀਰਵਾਦਿਸ਼਼੍ਮ, ਕਿਨ੍ਤੁ ਯੂਯੰ ਨਾਨਰ੍ੱਤਿਸ਼਼੍ਟ, ਵਯੰ ਯੁਸ਼਼੍ਮਾਕੰ ਨਿਕਟ ਅਰੋਦਿਸ਼਼੍ਮ, ਕਿਨ੍ਤੁ ਯੁਯੰ ਨ ਵ੍ਯਲਪਿਸ਼਼੍ਟ, ਬਾਲਕੈਰੇਤਾਦ੍ਰੁʼਸ਼ੈਸ੍ਤੇਸ਼਼ਾਮ੍ ਉਪਮਾ ਭਵਤਿ|
ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.
33 ਯਤੋ ਯੋਹਨ੍ ਮੱਜਕ ਆਗਤ੍ਯ ਪੂਪੰ ਨਾਖਾਦਤ੍ ਦ੍ਰਾਕ੍ਸ਼਼ਾਰਸਞ੍ਚ ਨਾਪਿਵਤ੍ ਤਸ੍ਮਾਦ੍ ਯੂਯੰ ਵਦਥ, ਭੂਤਗ੍ਰਸ੍ਤੋਯਮ੍|
യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.
34 ਤਤਃ ਪਰੰ ਮਾਨਵਸੁਤ ਆਗਤ੍ਯਾਖਾਦਦਪਿਵਞ੍ਚ ਤਸ੍ਮਾਦ੍ ਯੂਯੰ ਵਦਥ, ਖਾਦਕਃ ਸੁਰਾਪਸ਼੍ਚਾਣ੍ਡਾਲਪਾਪਿਨਾਂ ਬਨ੍ਧੁਰੇਕੋ ਜਨੋ ਦ੍ਰੁʼਸ਼੍ਯਤਾਮ੍|
മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
35 ਕਿਨ੍ਤੁ ਜ੍ਞਾਨਿਨੋ ਜ੍ਞਾਨੰ ਨਿਰ੍ਦੋਸ਼਼ੰ ਵਿਦੁਃ|
ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
36 ਪਸ਼੍ਚਾਦੇਕਃ ਫਿਰੂਸ਼ੀ ਯੀਸ਼ੁੰ ਭੋਜਨਾਯ ਨ੍ਯਮਨ੍ਤ੍ਰਯਤ੍ ਤਤਃ ਸ ਤਸ੍ਯ ਗ੍ਰੁʼਹੰ ਗਤ੍ਵਾ ਭੋਕ੍ਤੁਮੁਪਵਿਸ਼਼੍ਟਃ|
പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു.
37 ਏਤਰ੍ਹਿ ਤਤ੍ਫਿਰੂਸ਼ਿਨੋ ਗ੍ਰੁʼਹੇ ਯੀਸ਼ੁ ਰ੍ਭੇਕ੍ਤੁਮ੍ ਉਪਾਵੇਕ੍ਸ਼਼ੀਤ੍ ਤੱਛ੍ਰੁਤ੍ਵਾ ਤੰਨਗਰਵਾਸਿਨੀ ਕਾਪਿ ਦੁਸ਼਼੍ਟਾ ਨਾਰੀ ਪਾਣ੍ਡਰਪ੍ਰਸ੍ਤਰਸ੍ਯ ਸਮ੍ਪੁਟਕੇ ਸੁਗਨ੍ਧਿਤੈਲਮ੍ ਆਨੀਯ
ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു,
38 ਤਸ੍ਯ ਪਸ਼੍ਚਾਤ੍ ਪਾਦਯੋਃ ਸੰਨਿਧੌ ਤਸ੍ਯੌ ਰੁਦਤੀ ਚ ਨੇਤ੍ਰਾਮ੍ਬੁਭਿਸ੍ਤਸ੍ਯ ਚਰਣੌ ਪ੍ਰਕ੍ਸ਼਼ਾਲ੍ਯ ਨਿਜਕਚੈਰਮਾਰ੍ਕ੍ਸ਼਼ੀਤ੍, ਤਤਸ੍ਤਸ੍ਯ ਚਰਣੌ ਚੁਮ੍ਬਿਤ੍ਵਾ ਤੇਨ ਸੁਗਨ੍ਧਿਤੈਲੇਨ ਮਮਰ੍ਦ|
പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.
39 ਤਸ੍ਮਾਤ੍ ਸ ਨਿਮਨ੍ਤ੍ਰਯਿਤਾ ਫਿਰੂਸ਼ੀ ਮਨਸਾ ਚਿਨ੍ਤਯਾਮਾਸ, ਯਦ੍ਯਯੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦੀ ਭਵੇਤ੍ ਤਰ੍ਹਿ ਏਨੰ ਸ੍ਪ੍ਰੁʼਸ਼ਤਿ ਯਾ ਸ੍ਤ੍ਰੀ ਸਾ ਕਾ ਕੀਦ੍ਰੁʼਸ਼ੀ ਚੇਤਿ ਜ੍ਞਾਤੁੰ ਸ਼ਕ੍ਨੁਯਾਤ੍ ਯਤਃ ਸਾ ਦੁਸ਼਼੍ਟਾ|
അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
40 ਤਦਾ ਯਾਸ਼ੁਸ੍ਤੰ ਜਗਾਦ, ਹੇ ਸ਼ਿਮੋਨ੍ ਤ੍ਵਾਂ ਪ੍ਰਤਿ ਮਮ ਕਿਞ੍ਚਿਦ੍ ਵਕ੍ਤਵ੍ਯਮਸ੍ਤਿ; ਤਸ੍ਮਾਤ੍ ਸ ਬਭਾਸ਼਼ੇ, ਹੇ ਗੁਰੋ ਤਦ੍ ਵਦਤੁ|
ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
41 ਏਕੋੱਤਮਰ੍ਣਸ੍ਯ ਦ੍ਵਾਵਧਮਰ੍ਣਾਵਾਸ੍ਤਾਂ, ਤਯੋਰੇਕਃ ਪਞ੍ਚਸ਼ਤਾਨਿ ਮੁਦ੍ਰਾਪਾਦਾਨ੍ ਅਪਰਸ਼੍ਚ ਪਞ੍ਚਾਸ਼ਤ੍ ਮੁਦ੍ਰਾਪਾਦਾਨ੍ ਧਾਰਯਾਮਾਸ|
കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
42 ਤਦਨਨ੍ਤਰੰ ਤਯੋਃ ਸ਼ੋਧ੍ਯਾਭਾਵਾਤ੍ ਸ ਉੱਤਮਰ੍ਣਸ੍ਤਯੋ ਰ੍ਰੁʼਣੇ ਚਕ੍ਸ਼਼ਮੇ; ਤਸ੍ਮਾਤ੍ ਤਯੋਰ੍ਦ੍ਵਯੋਃ ਕਸ੍ਤਸ੍ਮਿਨ੍ ਪ੍ਰੇਸ਼਼੍ਯਤੇ ਬਹੁ? ਤਦ੍ ਬ੍ਰੂਹਿ|
വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
43 ਸ਼ਿਮੋਨ੍ ਪ੍ਰਤ੍ਯੁਵਾਚ, ਮਯਾ ਬੁਧ੍ਯਤੇ ਯਸ੍ਯਾਧਿਕਮ੍ ਰੁʼਣੰ ਚਕ੍ਸ਼਼ਮੇ ਸ ਇਤਿ; ਤਤੋ ਯੀਸ਼ੁਸ੍ਤੰ ਵ੍ਯਾਜਹਾਰ, ਤ੍ਵੰ ਯਥਾਰ੍ਥੰ ਵ੍ਯਚਾਰਯਃ|
അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
44 ਅਥ ਤਾਂ ਨਾਰੀਂ ਪ੍ਰਤਿ ਵ੍ਯਾਘੁਠ੍ਯ ਸ਼ਿਮੋਨਮਵੋਚਤ੍, ਸ੍ਤ੍ਰੀਮਿਮਾਂ ਪਸ਼੍ਯਸਿ? ਤਵ ਗ੍ਰੁʼਹੇ ਮੱਯਾਗਤੇ ਤ੍ਵੰ ਪਾਦਪ੍ਰਕ੍ਸ਼਼ਾਲਨਾਰ੍ਥੰ ਜਲੰ ਨਾਦਾਃ ਕਿਨ੍ਤੁ ਯੋਸ਼਼ਿਦੇਸ਼਼ਾ ਨਯਨਜਲੈ ਰ੍ਮਮ ਪਾਦੌ ਪ੍ਰਕ੍ਸ਼਼ਾਲ੍ਯ ਕੇਸ਼ੈਰਮਾਰ੍ਕ੍ਸ਼਼ੀਤ੍|
സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
45 ਤ੍ਵੰ ਮਾਂ ਨਾਚੁਮ੍ਬੀਃ ਕਿਨ੍ਤੁ ਯੋਸ਼਼ਿਦੇਸ਼਼ਾ ਸ੍ਵੀਯਾਗਮਨਾਦਾਰਭ੍ਯ ਮਦੀਯਪਾਦੌ ਚੁਮ੍ਬਿਤੁੰ ਨ ਵ੍ਯਰੰਸ੍ਤ|
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
46 ਤ੍ਵਞ੍ਚ ਮਦੀਯੋੱਤਮਾਙ੍ਗੇ ਕਿਞ੍ਚਿਦਪਿ ਤੈਲੰ ਨਾਮਰ੍ਦੀਃ ਕਿਨ੍ਤੁ ਯੋਸ਼਼ਿਦੇਸ਼਼ਾ ਮਮ ਚਰਣੌ ਸੁਗਨ੍ਧਿਤੈਲੇਨਾਮਰ੍ੱਦੀਤ੍|
നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.
47 ਅਤਸ੍ਤ੍ਵਾਂ ਵ੍ਯਾਹਰਾਮਿ, ਏਤਸ੍ਯਾ ਬਹੁ ਪਾਪਮਕ੍ਸ਼਼ਮ੍ਯਤ ਤਤੋ ਬਹੁ ਪ੍ਰੀਯਤੇ ਕਿਨ੍ਤੁ ਯਸ੍ਯਾਲ੍ਪਪਾਪੰ ਕ੍ਸ਼਼ਮ੍ਯਤੇ ਸੋਲ੍ਪੰ ਪ੍ਰੀਯਤੇ|
ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
48 ਤਤਃ ਪਰੰ ਸ ਤਾਂ ਬਭਾਸ਼਼ੇ, ਤ੍ਵਦੀਯੰ ਪਾਪਮਕ੍ਸ਼਼ਮ੍ਯਤ|
പിന്നെ അവൻ അവളോടു: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
49 ਤਦਾ ਤੇਨ ਸਾਰ੍ੱਧੰ ਯੇ ਭੋਕ੍ਤੁਮ੍ ਉਪਵਿਵਿਸ਼ੁਸ੍ਤੇ ਪਰਸ੍ਪਰੰ ਵਕ੍ਤੁਮਾਰੇਭਿਰੇ, ਅਯੰ ਪਾਪੰ ਕ੍ਸ਼਼ਮਤੇ ਕ ਏਸ਼਼ਃ?
അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
50 ਕਿਨ੍ਤੁ ਸ ਤਾਂ ਨਾਰੀਂ ਜਗਾਦ, ਤਵ ਵਿਸ਼੍ਵਾਸਸ੍ਤ੍ਵਾਂ ਪਰ੍ੱਯਤ੍ਰਾਸ੍ਤ ਤ੍ਵੰ ਕ੍ਸ਼਼ੇਮੇਣ ਵ੍ਰਜ|
അവനോ സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.