< ਲੂਕਃ 10 >

1 ਤਤਃ ਪਰੰ ਪ੍ਰਭੁਰਪਰਾਨ੍ ਸਪ੍ਤਤਿਸ਼ਿਸ਼਼੍ਯਾਨ੍ ਨਿਯੁਜ੍ਯ ਸ੍ਵਯੰ ਯਾਨਿ ਨਗਰਾਣਿ ਯਾਨਿ ਸ੍ਥਾਨਾਨਿ ਚ ਗਮਿਸ਼਼੍ਯਤਿ ਤਾਨਿ ਨਗਰਾਣਿ ਤਾਨਿ ਸ੍ਥਾਨਾਨਿ ਚ ਪ੍ਰਤਿ ਦ੍ਵੌ ਦ੍ਵੌ ਜਨੌ ਪ੍ਰਹਿਤਵਾਨ੍|
അനന്തരം കൎത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു,
2 ਤੇਭ੍ਯਃ ਕਥਯਾਮਾਸ ਚ ਸ਼ਸ੍ਯਾਨਿ ਬਹੂਨੀਤਿ ਸਤ੍ਯੰ ਕਿਨ੍ਤੁ ਛੇਦਕਾ ਅਲ੍ਪੇ; ਤਸ੍ਮਾੱਧੇਤੋਃ ਸ਼ਸ੍ਯਕ੍ਸ਼਼ੇਤ੍ਰੇ ਛੇਦਕਾਨ੍ ਅਪਰਾਨਪਿ ਪ੍ਰੇਸ਼਼ਯਿਤੁੰ ਕ੍ਸ਼਼ੇਤ੍ਰਸ੍ਵਾਮਿਨੰ ਪ੍ਰਾਰ੍ਥਯਧ੍ਵੰ|
അവരോടു പറഞ്ഞതു: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.
3 ਯੂਯੰ ਯਾਤ, ਪਸ਼੍ਯਤ, ਵ੍ਰੁʼਕਾਣਾਂ ਮਧ੍ਯੇ ਮੇਸ਼਼ਸ਼ਾਵਕਾਨਿਵ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਹਿਣੋਮਿ|
പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.
4 ਯੂਯੰ ਕ੍ਸ਼਼ੁਦ੍ਰੰ ਮਹਦ੍ ਵਾ ਵਸਨਸਮ੍ਪੁਟਕੰ ਪਾਦੁਕਾਸ਼੍ਚ ਮਾ ਗ੍ਰੁʼਹ੍ਲੀਤ, ਮਾਰ੍ਗਮਧ੍ਯੇ ਕਮਪਿ ਮਾ ਨਮਤ ਚ|
സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
5 ਅਪਰਞ੍ਚ ਯੂਯੰ ਯਦ੍ ਯਤ੍ ਨਿਵੇਸ਼ਨੰ ਪ੍ਰਵਿਸ਼ਥ ਤਤ੍ਰ ਨਿਵੇਸ਼ਨਸ੍ਯਾਸ੍ਯ ਮਙ੍ਗਲੰ ਭੂਯਾਦਿਤਿ ਵਾਕ੍ਯੰ ਪ੍ਰਥਮੰ ਵਦਤ|
ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ
6 ਤਸ੍ਮਾਤ੍ ਤਸ੍ਮਿਨ੍ ਨਿਵੇਸ਼ਨੇ ਯਦਿ ਮਙ੍ਗਲਪਾਤ੍ਰੰ ਸ੍ਥਾਸ੍ਯਤਿ ਤਰ੍ਹਿ ਤਨ੍ਮਙ੍ਗਲੰ ਤਸ੍ਯ ਭਵਿਸ਼਼੍ਯਤਿ, ਨੋਚੇਤ੍ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤਿ ਪਰਾਵਰ੍ੱਤਿਸ਼਼੍ਯਤੇ|
അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
7 ਅਪਰਞ੍ਚ ਤੇ ਯਤ੍ਕਿਞ੍ਚਿਦ੍ ਦਾਸ੍ਯਨ੍ਤਿ ਤਦੇਵ ਭੁਕ੍ਤ੍ਵਾ ਪੀਤ੍ਵਾ ਤਸ੍ਮਿੰਨਿਵੇਸ਼ਨੇ ਸ੍ਥਾਸ੍ਯਥ; ਯਤਃ ਕਰ੍ੰਮਕਾਰੀ ਜਨੋ ਭ੍ਰੁʼਤਿਮ੍ ਅਰ੍ਹਤਿ; ਗ੍ਰੁʼਹਾਦ੍ ਗ੍ਰੁʼਹੰ ਮਾ ਯਾਸ੍ਯਥ|
അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാൎപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
8 ਅਨ੍ਯੱਚ ਯੁਸ਼਼੍ਮਾਸੁ ਕਿਮਪਿ ਨਗਰੰ ਪ੍ਰਵਿਸ਼਼੍ਟੇਸ਼਼ੁ ਲੋਕਾ ਯਦਿ ਯੁਸ਼਼੍ਮਾਕਮ੍ ਆਤਿਥ੍ਯੰ ਕਰਿਸ਼਼੍ਯਨ੍ਤਿ, ਤਰ੍ਹਿ ਯਤ੍ ਖਾਦ੍ਯਮ੍ ਉਪਸ੍ਥਾਸ੍ਯਨ੍ਤਿ ਤਦੇਵ ਖਾਦਿਸ਼਼੍ਯਥ|
ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.
9 ਤੰਨਗਰਸ੍ਥਾਨ੍ ਰੋਗਿਣਃ ਸ੍ਵਸ੍ਥਾਨ੍ ਕਰਿਸ਼਼੍ਯਥ, ਈਸ਼੍ਵਰੀਯੰ ਰਾਜ੍ਯੰ ਯੁਸ਼਼੍ਮਾਕਮ੍ ਅਨ੍ਤਿਕਮ੍ ਆਗਮਤ੍ ਕਥਾਮੇਤਾਞ੍ਚ ਪ੍ਰਚਾਰਯਿਸ਼਼੍ਯਥ|
അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.
10 ਕਿਨ੍ਤੁ ਕਿਮਪਿ ਪੁਰੰ ਯੁਸ਼਼੍ਮਾਸੁ ਪ੍ਰਵਿਸ਼਼੍ਟੇਸ਼਼ੁ ਲੋਕਾ ਯਦਿ ਯੁਸ਼਼੍ਮਾਕਮ੍ ਆਤਿਥ੍ਯੰ ਨ ਕਰਿਸ਼਼੍ਯਨ੍ਤਿ, ਤਰ੍ਹਿ ਤਸ੍ਯ ਨਗਰਸ੍ਯ ਪਨ੍ਥਾਨੰ ਗਤ੍ਵਾ ਕਥਾਮੇਤਾਂ ਵਦਿਸ਼਼੍ਯਥ,
ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി:
11 ਯੁਸ਼਼੍ਮਾਕੰ ਨਗਰੀਯਾ ਯਾ ਧੂਲ੍ਯੋ(ਅ)ਸ੍ਮਾਸੁ ਸਮਲਗਨ੍ ਤਾ ਅਪਿ ਯੁਸ਼਼੍ਮਾਕੰ ਪ੍ਰਾਤਿਕੂਲ੍ਯੇਨ ਸਾਕ੍ਸ਼਼੍ਯਾਰ੍ਥੰ ਸਮ੍ਪਾਤਯਾਮਃ; ਤਥਾਪੀਸ਼੍ਵਰਰਾਜ੍ਯੰ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪਮ੍ ਆਗਤਮ੍ ਇਤਿ ਨਿਸ਼੍ਚਿਤੰ ਜਾਨੀਤ|
നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.
12 ਅਹੰ ਯੁਸ਼਼੍ਮਭ੍ਯੰ ਯਥਾਰ੍ਥੰ ਕਥਯਾਮਿ, ਵਿਚਾਰਦਿਨੇ ਤਸ੍ਯ ਨਗਰਸ੍ਯ ਦਸ਼ਾਤਃ ਸਿਦੋਮੋ ਦਸ਼ਾ ਸਹ੍ਯਾ ਭਵਿਸ਼਼੍ਯਤਿ|
ആ പട്ടണത്തെക്കാൾ സൊദോമ്യൎക്കു ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
13 ਹਾ ਹਾ ਕੋਰਾਸੀਨ੍ ਨਗਰ, ਹਾ ਹਾ ਬੈਤ੍ਸੈਦਾਨਗਰ ਯੁਵਯੋਰ੍ਮਧ੍ਯੇ ਯਾਦ੍ਰੁʼਸ਼ਾਨਿ ਆਸ਼੍ਚਰ੍ੱਯਾਣਿ ਕਰ੍ੰਮਾਣ੍ਯਕ੍ਰਿਯਨ੍ਤ, ਤਾਨਿ ਕਰ੍ੰਮਾਣਿ ਯਦਿ ਸੋਰਸੀਦੋਨੋ ਰ੍ਨਗਰਯੋਰਕਾਰਿਸ਼਼੍ਯਨ੍ਤ, ਤਦਾ ਇਤੋ ਬਹੁਦਿਨਪੂਰ੍ੱਵੰ ਤੰਨਿਵਾਸਿਨਃ ਸ਼ਣਵਸ੍ਤ੍ਰਾਣਿ ਪਰਿਧਾਯ ਗਾਤ੍ਰੇਸ਼਼ੁ ਭਸ੍ਮ ਵਿਲਿਪ੍ਯ ਸਮੁਪਵਿਸ਼੍ਯ ਸਮਖੇਤ੍ਸ੍ਯਨ੍ਤ|
കോരസീനേ, നിനക്കു അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന വീൎയ്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
14 ਅਤੋ ਵਿਚਾਰਦਿਵਸੇ ਯੁਸ਼਼੍ਮਾਕੰ ਦਸ਼ਾਤਃ ਸੋਰਸੀਦੋੰਨਿਵਾਸਿਨਾਂ ਦਸ਼ਾ ਸਹ੍ਯਾ ਭਵਿਸ਼਼੍ਯਤਿ|
എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും.
15 ਹੇ ਕਫਰ੍ਨਾਹੂਮ੍, ਤ੍ਵੰ ਸ੍ਵਰ੍ਗੰ ਯਾਵਦ੍ ਉੰਨਤਾ ਕਿਨ੍ਤੁ ਨਰਕੰ ਯਾਵਤ੍ ਨ੍ਯਗ੍ਭਵਿਸ਼਼੍ਯਸਿ| (Hadēs g86)
നീയോ കഫൎന്നഹൂമേ, സ്വൎഗ്ഗത്തോളം ഉയൎന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs g86)
16 ਯੋ ਜਨੋ ਯੁਸ਼਼੍ਮਾਕੰ ਵਾਕ੍ਯੰ ਗ੍ਰੁʼਹ੍ਲਾਤਿ ਸ ਮਮੈਵ ਵਾਕ੍ਯੰ ਗ੍ਰੁʼਹ੍ਲਾਤਿ; ਕਿਞ੍ਚ ਯੋ ਜਨੋ ਯੁਸ਼਼੍ਮਾਕਮ੍ ਅਵਜ੍ਞਾਂ ਕਰੋਤਿ ਸ ਮਮੈਵਾਵਜ੍ਞਾਂ ਕਰੋਤਿ; ਯੋ ਜਨੋ ਮਮਾਵਜ੍ਞਾਂ ਕਰੋਤਿ ਚ ਸ ਮਤ੍ਪ੍ਰੇਰਕਸ੍ਯੈਵਾਵਜ੍ਞਾਂ ਕਰੋਤਿ|
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
17 ਅਥ ਤੇ ਸਪ੍ਤਤਿਸ਼ਿਸ਼਼੍ਯਾ ਆਨਨ੍ਦੇਨ ਪ੍ਰਤ੍ਯਾਗਤ੍ਯ ਕਥਯਾਮਾਸੁਃ, ਹੇ ਪ੍ਰਭੋ ਭਵਤੋ ਨਾਮ੍ਨਾ ਭੂਤਾ ਅਪ੍ਯਸ੍ਮਾਕੰ ਵਸ਼ੀਭਵਨ੍ਤਿ|
ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കൎത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
18 ਤਦਾਨੀਂ ਸ ਤਾਨ੍ ਜਗਾਦ, ਵਿਦ੍ਯੁਤਮਿਵ ਸ੍ਵਰ੍ਗਾਤ੍ ਪਤਨ੍ਤੰ ਸ਼ੈਤਾਨਮ੍ ਅਦਰ੍ਸ਼ਮ੍|
അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു.
19 ਪਸ਼੍ਯਤ ਸਰ੍ਪਾਨ੍ ਵ੍ਰੁʼਸ਼੍ਚਿਕਾਨ੍ ਰਿਪੋਃ ਸਰ੍ੱਵਪਰਾਕ੍ਰਮਾਂਸ਼੍ਚ ਪਦਤਲੈ ਰ੍ਦਲਯਿਤੁੰ ਯੁਸ਼਼੍ਮਭ੍ਯੰ ਸ਼ਕ੍ਤਿੰ ਦਦਾਮਿ ਤਸ੍ਮਾਦ੍ ਯੁਸ਼਼੍ਮਾਕੰ ਕਾਪਿ ਹਾਨਿ ਰ੍ਨ ਭਵਿਸ਼਼੍ਯਤਿ|
പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
20 ਭੂਤਾ ਯੁਸ਼਼੍ਮਾਕੰ ਵਸ਼ੀਭਵਨ੍ਤਿ, ਏਤੰਨਿਮਿੱਤਤ੍ ਮਾ ਸਮੁੱਲਸਤ, ਸ੍ਵਰ੍ਗੇ ਯੁਸ਼਼੍ਮਾਕੰ ਨਾਮਾਨਿ ਲਿਖਿਤਾਨਿ ਸਨ੍ਤੀਤਿ ਨਿਮਿੱਤੰ ਸਮੁੱਲਸਤ|
എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വൎഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
21 ਤਦ੍ਘਟਿਕਾਯਾਂ ਯੀਸ਼ੁ ਰ੍ਮਨਸਿ ਜਾਤਾਹ੍ਲਾਦਃ ਕਥਯਾਮਾਸ ਹੇ ਸ੍ਵਰ੍ਗਪ੍ਰੁʼਥਿਵ੍ਯੋਰੇਕਾਧਿਪਤੇ ਪਿਤਸ੍ਤ੍ਵੰ ਜ੍ਞਾਨਵਤਾਂ ਵਿਦੁਸ਼਼ਾਞ੍ਚ ਲੋਕਾਨਾਂ ਪੁਰਸ੍ਤਾਤ੍ ਸਰ੍ੱਵਮੇਤਦ੍ ਅਪ੍ਰਕਾਸ਼੍ਯ ਬਾਲਕਾਨਾਂ ਪੁਰਸ੍ਤਾਤ੍ ਪ੍ਰਾਕਾਸ਼ਯ ਏਤਸ੍ਮਾੱਧੇਤੋਸ੍ਤ੍ਵਾਂ ਧਨ੍ਯੰ ਵਦਾਮਿ, ਹੇ ਪਿਤਰਿੱਥੰ ਭਵਤੁ ਯਦ੍ ਏਤਦੇਵ ਤਵ ਗੋਚਰ ਉੱਤਮਮ੍|
ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: പിതാവേ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
22 ਪਿਤ੍ਰਾ ਸਰ੍ੱਵਾਣਿ ਮਯਿ ਸਮਰ੍ਪਿਤਾਨਿ ਪਿਤਰੰ ਵਿਨਾ ਕੋਪਿ ਪੁਤ੍ਰੰ ਨ ਜਾਨਾਤਿ ਕਿਞ੍ਚ ਪੁਤ੍ਰੰ ਵਿਨਾ ਯਸ੍ਮੈ ਜਨਾਯ ਪੁਤ੍ਰਸ੍ਤੰ ਪ੍ਰਕਾਸ਼ਿਤਵਾਨ੍ ਤਞ੍ਚ ਵਿਨਾ ਕੋਪਿ ਪਿਤਰੰ ਨ ਜਾਨਾਤਿ|
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
23 ਤਪਃ ਪਰੰ ਸ ਸ਼ਿਸ਼਼੍ਯਾਨ੍ ਪ੍ਰਤਿ ਪਰਾਵ੍ਰੁʼਤ੍ਯ ਗੁਪ੍ਤੰ ਜਗਾਦ, ਯੂਯਮੇਤਾਨਿ ਸਰ੍ੱਵਾਣਿ ਪਸ਼੍ਯਥ ਤਤੋ ਯੁਸ਼਼੍ਮਾਕੰ ਚਕ੍ਸ਼਼ੂੰਸ਼਼ਿ ਧਨ੍ਯਾਨਿ|
പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു.
24 ਯੁਸ਼਼੍ਮਾਨਹੰ ਵਦਾਮਿ, ਯੂਯੰ ਯਾਨਿ ਸਰ੍ੱਵਾਣਿ ਪਸ਼੍ਯਥ ਤਾਨਿ ਬਹਵੋ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੋ ਭੂਪਤਯਸ਼੍ਚ ਦ੍ਰਸ਼਼੍ਟੁਮਿੱਛਨ੍ਤੋਪਿ ਦ੍ਰਸ਼਼੍ਟੁੰ ਨ ਪ੍ਰਾਪ੍ਨੁਵਨ੍, ਯੁਸ਼਼੍ਮਾਭਿ ਰ੍ਯਾ ਯਾਃ ਕਥਾਸ਼੍ਚ ਸ਼੍ਰੂਯਨ੍ਤੇ ਤਾਃ ਸ਼੍ਰੋਤੁਮਿੱਛਨ੍ਤੋਪਿ ਸ਼੍ਰੋਤੁੰ ਨਾਲਭਨ੍ਤ|
നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
25 ਅਨਨ੍ਤਰਮ੍ ਏਕੋ ਵ੍ਯਵਸ੍ਥਾਪਕ ਉੱਥਾਯ ਤੰ ਪਰੀਕ੍ਸ਼਼ਿਤੁੰ ਪਪ੍ਰੱਛ, ਹੇ ਉਪਦੇਸ਼ਕ ਅਨਨ੍ਤਾਯੁਸ਼਼ਃ ਪ੍ਰਾਪ੍ਤਯੇ ਮਯਾ ਕਿੰ ਕਰਣੀਯੰ? (aiōnios g166)
അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. (aiōnios g166)
26 ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ, ਅਤ੍ਰਾਰ੍ਥੇ ਵ੍ਯਵਸ੍ਥਾਯਾਂ ਕਿੰ ਲਿਖਿਤਮਸ੍ਤਿ? ਤ੍ਵੰ ਕੀਦ੍ਰੁʼਕ੍ ਪਠਸਿ?
അവൻ അവനോടു: ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു
27 ਤਤਃ ਸੋਵਦਤ੍, ਤ੍ਵੰ ਸਰ੍ੱਵਾਨ੍ਤਃਕਰਣੈਃ ਸਰ੍ੱਵਪ੍ਰਾਣੈਃ ਸਰ੍ੱਵਸ਼ਕ੍ਤਿਭਿਃ ਸਰ੍ੱਵਚਿੱਤੈਸ਼੍ਚ ਪ੍ਰਭੌ ਪਰਮੇਸ਼੍ਵਰੇ ਪ੍ਰੇਮ ਕੁਰੁ, ਸਮੀਪਵਾਸਿਨਿ ਸ੍ਵਵਤ੍ ਪ੍ਰੇਮ ਕੁਰੁ ਚ|
അവൻ: നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണശക്തിയോടും പൂൎണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
28 ਤਦਾ ਸ ਕਥਯਾਮਾਸ, ਤ੍ਵੰ ਯਥਾਰ੍ਥੰ ਪ੍ਰਤ੍ਯਵੋਚਃ, ਇੱਥਮ੍ ਆਚਰ ਤੇਨੈਵ ਜੀਵਿਸ਼਼੍ਯਸਿ|
അവൻ അവനോടു: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
29 ਕਿਨ੍ਤੁ ਸ ਜਨਃ ਸ੍ਵੰ ਨਿਰ੍ੱਦੋਸ਼਼ੰ ਜ੍ਞਾਪਯਿਤੁੰ ਯੀਸ਼ੁੰ ਪਪ੍ਰੱਛ, ਮਮ ਸਮੀਪਵਾਸੀ ਕਃ? ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ,
അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു
30 ਏਕੋ ਜਨੋ ਯਿਰੂਸ਼ਾਲਮ੍ਪੁਰਾਦ੍ ਯਿਰੀਹੋਪੁਰੰ ਯਾਤਿ, ਏਤਰ੍ਹਿ ਦਸ੍ਯੂਨਾਂ ਕਰੇਸ਼਼ੁ ਪਤਿਤੇ ਤੇ ਤਸ੍ਯ ਵਸ੍ਤ੍ਰਾਦਿਕੰ ਹ੍ਰੁʼਤਵਨ੍ਤਃ ਤਮਾਹਤ੍ਯ ਮ੍ਰੁʼਤਪ੍ਰਾਯੰ ਕ੍ਰੁʼਤ੍ਵਾ ਤ੍ਯਕ੍ਤ੍ਵਾ ਯਯੁਃ|
യേശു ഉത്തരം പറഞ്ഞതു: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അൎദ്ധപ്രാണനായി വിട്ടേച്ചു പോയി.
31 ਅਕਸ੍ਮਾਦ੍ ਏਕੋ ਯਾਜਕਸ੍ਤੇਨ ਮਾਰ੍ਗੇਣ ਗੱਛਨ੍ ਤੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ ਮਾਰ੍ਗਾਨ੍ਯਪਾਰ੍ਸ਼੍ਵੇਨ ਜਗਾਮ|
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
32 ਇੱਥਮ੍ ਏਕੋ ਲੇਵੀਯਸ੍ਤਤ੍ਸ੍ਥਾਨੰ ਪ੍ਰਾਪ੍ਯ ਤਸ੍ਯਾਨ੍ਤਿਕੰ ਗਤ੍ਵਾ ਤੰ ਵਿਲੋਕ੍ਯਾਨ੍ਯੇਨ ਪਾਰ੍ਸ਼੍ਵੇਨ ਜਗਾਮ|
അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
33 ਕਿਨ੍ਤ੍ਵੇਕਃ ਸ਼ੋਮਿਰੋਣੀਯੋ ਗੱਛਨ੍ ਤਤ੍ਸ੍ਥਾਨੰ ਪ੍ਰਾਪ੍ਯ ਤੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾਦਯਤ|
ഒരു ശമൎയ്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
34 ਤਸ੍ਯਾਨ੍ਤਿਕੰ ਗਤ੍ਵਾ ਤਸ੍ਯ ਕ੍ਸ਼਼ਤੇਸ਼਼ੁ ਤੈਲੰ ਦ੍ਰਾਕ੍ਸ਼਼ਾਰਸਞ੍ਚ ਪ੍ਰਕ੍ਸ਼਼ਿਪ੍ਯ ਕ੍ਸ਼਼ਤਾਨਿ ਬੱਧ੍ਵਾ ਨਿਜਵਾਹਨੋਪਰਿ ਤਮੁਪਵੇਸ਼੍ਯ ਪ੍ਰਵਾਸੀਯਗ੍ਰੁʼਹਮ੍ ਆਨੀਯ ਤੰ ਸਿਸ਼਼ੇਵੇ|
എണ്ണയും വീഞ്ഞും പകൎന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
35 ਪਰਸ੍ਮਿਨ੍ ਦਿਵਸੇ ਨਿਜਗਮਨਕਾਲੇ ਦ੍ਵੌ ਮੁਦ੍ਰਾਪਾਦੌ ਤਦ੍ਗ੍ਰੁʼਹਸ੍ਵਾਮਿਨੇ ਦੱਤ੍ਵਾਵਦਤ੍ ਜਨਮੇਨੰ ਸੇਵਸ੍ਵ ਤਤ੍ਰ ਯੋ(ਅ)ਧਿਕੋ ਵ੍ਯਯੋ ਭਵਿਸ਼਼੍ਯਤਿ ਤਮਹੰ ਪੁਨਰਾਗਮਨਕਾਲੇ ਪਰਿਸ਼ੋਤ੍ਸ੍ਯਾਮਿ|
പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
36 ਏਸ਼਼ਾਂ ਤ੍ਰਯਾਣਾਂ ਮਧ੍ਯੇ ਤਸ੍ਯ ਦਸ੍ਯੁਹਸ੍ਤਪਤਿਤਸ੍ਯ ਜਨਸ੍ਯ ਸਮੀਪਵਾਸੀ ਕਃ? ਤ੍ਵਯਾ ਕਿੰ ਬੁਧ੍ਯਤੇ?
കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീൎന്നു എന്നു നിനക്കു തോന്നുന്നു?
37 ਤਤਃ ਸ ਵ੍ਯਵਸ੍ਥਾਪਕਃ ਕਥਯਾਮਾਸ ਯਸ੍ਤਸ੍ਮਿਨ੍ ਦਯਾਂ ਚਕਾਰ| ਤਦਾ ਯੀਸ਼ੁਃ ਕਥਯਾਮਾਸ ਤ੍ਵਮਪਿ ਗਤ੍ਵਾ ਤਥਾਚਰ|
അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
38 ਤਤਃ ਪਰੰ ਤੇ ਗੱਛਨ੍ਤ ਏਕੰ ਗ੍ਰਾਮੰ ਪ੍ਰਵਿਵਿਸ਼ੁਃ; ਤਦਾ ਮਰ੍ਥਾਨਾਮਾ ਸ੍ਤ੍ਰੀ ਸ੍ਵਗ੍ਰੁʼਹੇ ਤਸ੍ਯਾਤਿਥ੍ਯੰ ਚਕਾਰ|
പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാൎത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.
39 ਤਸ੍ਮਾਤ੍ ਮਰਿਯਮ੍ ਨਾਮਧੇਯਾ ਤਸ੍ਯਾ ਭਗਿਨੀ ਯੀਸ਼ੋਃ ਪਦਸਮੀਪ ਉਵਵਿਸ਼੍ਯ ਤਸ੍ਯੋਪਦੇਸ਼ਕਥਾਂ ਸ਼੍ਰੋਤੁਮਾਰੇਭੇ|
അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കൎത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
40 ਕਿਨ੍ਤੁ ਮਰ੍ਥਾ ਨਾਨਾਪਰਿਚਰ੍ੱਯਾਯਾਂ ਵ੍ਯਗ੍ਰਾ ਬਭੂਵ ਤਸ੍ਮਾੱਧੇਤੋਸ੍ਤਸ੍ਯ ਸਮੀਪਮਾਗਤ੍ਯ ਬਭਾਸ਼਼ੇ; ਹੇ ਪ੍ਰਭੋ ਮਮ ਭਗਿਨੀ ਕੇਵਲੰ ਮਮੋਪਰਿ ਸਰ੍ੱਵਕਰ੍ੰਮਣਾਂ ਭਾਰਮ੍ ਅਰ੍ਪਿਤਵਤੀ ਤਤ੍ਰ ਭਵਤਾ ਕਿਞ੍ਚਿਦਪਿ ਨ ਮਨੋ ਨਿਧੀਯਤੇ ਕਿਮ੍? ਮਮ ਸਾਹਾੱਯੰ ਕਰ੍ੱਤੁੰ ਭਵਾਨ੍ ਤਾਮਾਦਿਸ਼ਤੁ|
മാൎത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കൎത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
41 ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ ਹੇ ਮਰ੍ਥੇ ਹੇ ਮਰ੍ਥੇ, ਤ੍ਵੰ ਨਾਨਾਕਾਰ੍ੱਯੇਸ਼਼ੁ ਚਿਨ੍ਤਿਤਵਤੀ ਵ੍ਯਗ੍ਰਾ ਚਾਸਿ,
കൎത്താവു അവളോടു: മാൎത്തയേ, മാൎത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
42 ਕਿਨ੍ਤੁ ਪ੍ਰਯੋਜਨੀਯਮ੍ ਏਕਮਾਤ੍ਰਮ੍ ਆਸ੍ਤੇ| ਅਪਰਞ੍ਚ ਯਮੁੱਤਮੰ ਭਾਗੰ ਕੋਪਿ ਹਰ੍ੱਤੁੰ ਨ ਸ਼ਕ੍ਨੋਤਿ ਸਏਵ ਮਰਿਯਮਾ ਵ੍ਰੁʼਤਃ|
എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

< ਲੂਕਃ 10 >