< ਇਫਿਸ਼਼ਿਣਃ 4 >

1 ਅਤੋ ਬਨ੍ਦਿਰਹੰ ਪ੍ਰਭੋ ਰ੍ਨਾਮ੍ਨਾ ਯੁਸ਼਼੍ਮਾਨ੍ ਵਿਨਯੇ ਯੂਯੰ ਯੇਨਾਹ੍ਵਾਨੇਨਾਹੂਤਾਸ੍ਤਦੁਪਯੁਕ੍ਤਰੂਪੇਣ
കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്.
2 ਸਰ੍ੱਵਥਾ ਨਮ੍ਰਤਾਂ ਮ੍ਰੁʼਦੁਤਾਂ ਤਿਤਿਕ੍ਸ਼਼ਾਂ ਪਰਸ੍ਪਰੰ ਪ੍ਰਮ੍ਨਾ ਸਹਿਸ਼਼੍ਣੁਤਾਞ੍ਚਾਚਰਤ|
സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക.
3 ਪ੍ਰਣਯਬਨ੍ਧਨੇਨ ਚਾਤ੍ਮਨ ਏਕ੍ਯੰ ਰਕ੍ਸ਼਼ਿਤੁੰ ਯਤਧ੍ਵੰ|
സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക.
4 ਯੂਯਮ੍ ਏਕਸ਼ਰੀਰਾ ਏਕਾਤ੍ਮਾਨਸ਼੍ਚ ਤਦ੍ਵਦ੍ ਆਹ੍ਵਾਨੇਨ ਯੂਯਮ੍ ਏਕਪ੍ਰਤ੍ਯਾਸ਼ਾਪ੍ਰਾਪ੍ਤਯੇ ਸਮਾਹੂਤਾਃ|
ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്,
5 ਯੁਸ਼਼੍ਮਾਕਮ੍ ਏਕਃ ਪ੍ਰਭੁਰੇਕੋ ਵਿਸ਼੍ਵਾਸ ਏਕੰ ਮੱਜਨੰ, ਸਰ੍ੱਵੇਸ਼਼ਾਂ ਤਾਤਃ
ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും
6 ਸਰ੍ੱਵੋਪਰਿਸ੍ਥਃ ਸਰ੍ੱਵਵ੍ਯਾਪੀ ਸਰ੍ੱਵੇਸ਼਼ਾਂ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯਵਰ੍ੱਤੀ ਚੈਕ ਈਸ਼੍ਵਰ ਆਸ੍ਤੇ|
എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.
7 ਕਿਨ੍ਤੁ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਦਾਨਪਰਿਮਾਣਾਨੁਸਾਰਾਦ੍ ਅਸ੍ਮਾਕਮ੍ ਏਕੈਕਸ੍ਮੈ ਵਿਸ਼ੇਸ਼਼ੋ ਵਰੋ(ਅ)ਦਾਯਿ|
എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു.
8 ਯਥਾ ਲਿਖਿਤਮ੍ ਆਸ੍ਤੇ, "ਊਰ੍ੱਧ੍ਵਮ੍ ਆਰੁਹ੍ਯ ਜੇਤ੍ਰੁʼਨ੍ ਸ ਵਿਜਿਤ੍ਯ ਬਨ੍ਦਿਨੋ(ਅ)ਕਰੋਤ੍| ਤਤਃ ਸ ਮਨੁਜੇਭ੍ਯੋ(ਅ)ਪਿ ਸ੍ਵੀਯਾਨ੍ ਵ੍ਯਸ਼੍ਰਾਣਯਦ੍ ਵਰਾਨ੍|| "
“അവിടന്ന് ആരോഹണംചെയ്തപ്പോൾ അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു,” എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ.
9 ਊਰ੍ੱਧ੍ਵਮ੍ ਆਰੁਹ੍ਯੇਤਿਵਾਕ੍ਯਸ੍ਯਾਯਮਰ੍ਥਃ ਸ ਪੂਰ੍ੱਵੰ ਪ੍ਰੁʼਥਿਵੀਰੂਪੰ ਸਰ੍ੱਵਾਧਃਸ੍ਥਿਤੰ ਸ੍ਥਾਨਮ੍ ਅਵਤੀਰ੍ਣਵਾਨ੍;
“അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ?
10 ਯਸ਼੍ਚਾਵਤੀਰ੍ਣਵਾਨ੍ ਸ ਏਵ ਸ੍ਵਰ੍ਗਾਣਾਮ੍ ਉਪਰ੍ੱਯੁਪਰ੍ੱਯਾਰੂਢਵਾਨ੍ ਯਤਃ ਸਰ੍ੱਵਾਣਿ ਤੇਨ ਪੂਰਯਿਤਵ੍ਯਾਨਿ|
ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്.
11 ਸ ਏਵ ਚ ਕਾਂਸ਼੍ਚਨ ਪ੍ਰੇਰਿਤਾਨ੍ ਅਪਰਾਨ੍ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੋ(ਅ)ਪਰਾਨ੍ ਸੁਸੰਵਾਦਪ੍ਰਚਾਰਕਾਨ੍ ਅਪਰਾਨ੍ ਪਾਲਕਾਨ੍ ਉਪਦੇਸ਼ਕਾਂਸ਼੍ਚ ਨਿਯੁਕ੍ਤਵਾਨ੍|
ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു.
12 ਯਾਵਦ੍ ਵਯੰ ਸਰ੍ੱਵੇ ਵਿਸ਼੍ਵਾਸਸ੍ਯੇਸ਼੍ਵਰਪੁਤ੍ਰਵਿਸ਼਼ਯਕਸ੍ਯ ਤੱਤ੍ਵਜ੍ਞਾਨਸ੍ਯ ਚੈਕ੍ਯੰ ਸਮ੍ਪੂਰ੍ਣੰ ਪੁਰੁਸ਼਼ਰ੍ਥਞ੍ਚਾਰ੍ਥਤਃ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਸਮ੍ਪੂਰ੍ਣਪਰਿਮਾਣਸ੍ਯ ਸਮੰ ਪਰਿਮਾਣੰ ਨ ਪ੍ਰਾਪ੍ਨੁਮਸ੍ਤਾਵਤ੍
13 ਸ ਪਰਿਚਰ੍ੱਯਾਕਰ੍ੰਮਸਾਧਨਾਯ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਸ਼ਰੀਰਸ੍ਯ ਨਿਸ਼਼੍ਠਾਯੈ ਚ ਪਵਿਤ੍ਰਲੋਕਾਨਾਂ ਸਿੱਧਤਾਯਾਸ੍ਤਾਦ੍ਰੁʼਸ਼ਮ੍ ਉਪਾਯੰ ਨਿਸ਼੍ਚਿਤਵਾਨ੍|
ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.
14 ਅਤਏਵ ਮਾਨੁਸ਼਼ਾਣਾਂ ਚਾਤੁਰੀਤੋ ਭ੍ਰਮਕਧੂਰ੍ੱਤਤਾਯਾਸ਼੍ਛਲਾੱਚ ਜਾਤੇਨ ਸਰ੍ੱਵੇਣ ਸ਼ਿਕ੍ਸ਼਼ਾਵਾਯੁਨਾ ਵਯੰ ਯਦ੍ ਬਾਲਕਾ ਇਵ ਦੋਲਾਯਮਾਨਾ ਨ ਭ੍ਰਾਮ੍ਯਾਮ ਇਤ੍ਯਸ੍ਮਾਭਿ ਰ੍ਯਤਿਤਵ੍ਯੰ,
തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല;
15 ਪ੍ਰੇਮ੍ਨਾ ਸਤ੍ਯਤਾਮ੍ ਆਚਰਦ੍ਭਿਃ ਸਰ੍ੱਵਵਿਸ਼਼ਯੇ ਖ੍ਰੀਸ਼਼੍ਟਮ੍ ਉੱਦਿਸ਼੍ਯ ਵਰ੍ੱਧਿਤਵ੍ਯਞ੍ਚ, ਯਤਃ ਸ ਮੂਰ੍ੱਧਾ,
മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും.
16 ਤਸ੍ਮਾੱਚੈਕੈਕਸ੍ਯਾਙ੍ਗਸ੍ਯ ਸ੍ਵਸ੍ਵਪਰਿਮਾਣਾਨੁਸਾਰੇਣ ਸਾਹਾੱਯਕਰਣਾਦ੍ ਉਪਕਾਰਕੈਃ ਸਰ੍ੱਵੈਃ ਸਨ੍ਧਿਭਿਃ ਕ੍ਰੁʼਤ੍ਸ੍ਨਸ੍ਯ ਸ਼ਰੀਰਸ੍ਯ ਸੰਯੋਗੇ ਸੰਮਿਲਨੇ ਚ ਜਾਤੇ ਪ੍ਰੇਮ੍ਨਾ ਨਿਸ਼਼੍ਠਾਂ ਲਭਮਾਨੰ ਕ੍ਰੁʼਤ੍ਸ੍ਨੰ ਸ਼ਰੀਰੰ ਵ੍ਰੁʼੱਧਿੰ ਪ੍ਰਾਪ੍ਨੋਤਿ|
അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.
17 ਯੁਸ਼਼੍ਮਾਨ੍ ਅਹੰ ਪ੍ਰਭੁਨੇਦੰ ਬ੍ਰਵੀਮ੍ਯਾਦਿਸ਼ਾਮਿ ਚ, ਅਨ੍ਯੇ ਭਿੰਨਜਾਤੀਯਾ ਇਵ ਯੂਯੰ ਪੂਨ ਰ੍ਮਾਚਰਤ|
ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്.
18 ਯਤਸ੍ਤੇ ਸ੍ਵਮਨੋਮਾਯਾਮ੍ ਆਚਰਨ੍ਤ੍ਯਾਨ੍ਤਰਿਕਾਜ੍ਞਾਨਾਤ੍ ਮਾਨਸਿਕਕਾਠਿਨ੍ਯਾੱਚ ਤਿਮਿਰਾਵ੍ਰੁʼਤਬੁੱਧਯ ਈਸ਼੍ਵਰੀਯਜੀਵਨਸ੍ਯ ਬਗੀਰ੍ਭੂਤਾਸ਼੍ਚ ਭਵਨ੍ਤਿ,
അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു.
19 ਸ੍ਵਾਨ੍ ਚੈਤਨ੍ਯਸ਼ੂਨ੍ਯਾਨ੍ ਕ੍ਰੁʼਤ੍ਵਾ ਚ ਲੋਭੇਨ ਸਰ੍ੱਵਵਿਧਾਸ਼ੌਚਾਚਰਣਾਯ ਲਮ੍ਪਟਤਾਯਾਂ ਸ੍ਵਾਨ੍ ਸਮਰ੍ਪਿਤਵਨ੍ਤਃ|
അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.
20 ਕਿਨ੍ਤੁ ਯੂਯੰ ਖ੍ਰੀਸ਼਼੍ਟੰ ਨ ਤਾਦ੍ਰੁʼਸ਼ੰ ਪਰਿਚਿਤਵਨ੍ਤਃ,
യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ.
21 ਯਤੋ ਯੂਯੰ ਤੰ ਸ਼੍ਰੁਤਵਨ੍ਤੋ ਯਾ ਸਤ੍ਯਾ ਸ਼ਿਕ੍ਸ਼਼ਾ ਯੀਸ਼ੁਤੋ ਲਭ੍ਯਾ ਤਦਨੁਸਾਰਾਤ੍ ਤਦੀਯੋਪਦੇਸ਼ੰ ਪ੍ਰਾਪ੍ਤਵਨ੍ਤਸ਼੍ਚੇਤਿ ਮਨ੍ਯੇ|
22 ਤਸ੍ਮਾਤ੍ ਪੂਰ੍ੱਵਕਾਲਿਕਾਚਾਰਕਾਰੀ ਯਃ ਪੁਰਾਤਨਪੁਰੁਸ਼਼ੋ ਮਾਯਾਭਿਲਾਸ਼਼ੈ ਰ੍ਨਸ਼੍ਯਤਿ ਤੰ ਤ੍ਯਕ੍ਤ੍ਵਾ ਯੁਸ਼਼੍ਮਾਭਿ ਰ੍ਮਾਨਸਿਕਭਾਵੋ ਨੂਤਨੀਕਰ੍ੱਤਵ੍ਯਃ,
നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട്
23 ਯੋ ਨਵਪੁਰੁਸ਼਼ ਈਸ਼੍ਵਰਾਨੁਰੂਪੇਣ ਪੁਣ੍ਯੇਨ ਸਤ੍ਯਤਾਸਹਿਤੇਨ
നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്,
24 ਧਾਰ੍ੰਮਿਕਤ੍ਵੇਨ ਚ ਸ੍ਰੁʼਸ਼਼੍ਟਃ ਸ ਏਵ ਪਰਿਧਾਤਵ੍ਯਸ਼੍ਚ|
യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക.
25 ਅਤੋ ਯੂਯੰ ਸਰ੍ੱਵੇ ਮਿਥ੍ਯਾਕਥਨੰ ਪਰਿਤ੍ਯਜ੍ਯ ਸਮੀਪਵਾਸਿਭਿਃ ਸਹ ਸਤ੍ਯਾਲਾਪੰ ਕੁਰੁਤ ਯਤੋ ਵਯੰ ਪਰਸ੍ਪਰਮ੍ ਅਙ੍ਗਪ੍ਰਤ੍ਯਙ੍ਗਾ ਭਵਾਮਃ|
അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ.
26 ਅਪਰੰ ਕ੍ਰੋਧੇ ਜਾਤੇ ਪਾਪੰ ਮਾ ਕੁਰੁਧ੍ਵਮ੍, ਅਸ਼ਾਨ੍ਤੇ ਯੁਸ਼਼੍ਮਾਕੰ ਰੋਸ਼਼ੇਸੂਰ੍ੱਯੋ(ਅ)ਸ੍ਤੰ ਨ ਗੱਛਤੁ|
“കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്;
27 ਅਪਰੰ ਸ਼ਯਤਾਨੇ ਸ੍ਥਾਨੰ ਮਾ ਦੱਤ|
പിശാചിന് അവസരം കൊടുക്കരുത്.
28 ਚੋਰਃ ਪੁਨਸ਼੍ਚੈਰ੍ੱਯੰ ਨ ਕਰੋਤੁ ਕਿਨ੍ਤੁ ਦੀਨਾਯ ਦਾਨੇ ਸਾਮਰ੍ਥ੍ਯੰ ਯੱਜਾਯਤੇ ਤਦਰ੍ਥੰ ਸ੍ਵਕਰਾਭ੍ਯਾਂ ਸਦ੍ਵ੍ਰੁʼੱਤ੍ਯਾ ਪਰਿਸ਼੍ਰਮੰ ਕਰੋਤੁ|
മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.
29 ਅਪਰੰ ਯੁਸ਼਼੍ਮਾਕੰ ਵਦਨੇਭ੍ਯਃ ਕੋ(ਅ)ਪਿ ਕਦਾਲਾਪੋ ਨ ਨਿਰ੍ਗੱਛਤੁ, ਕਿਨ੍ਤੁ ਯੇਨ ਸ਼੍ਰੋਤੁਰੁਪਕਾਰੋ ਜਾਯਤੇ ਤਾਦ੍ਰੁʼਸ਼ਃ ਪ੍ਰਯੋਜਨੀਯਨਿਸ਼਼੍ਠਾਯੈ ਫਲਦਾਯਕ ਆਲਾਪੋ ਯੁਸ਼਼੍ਮਾਕੰ ਭਵਤੁ|
കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്.
30 ਅਪਰਞ੍ਚ ਯੂਯੰ ਮੁਕ੍ਤਿਦਿਨਪਰ੍ੱਯਨ੍ਤਮ੍ ਈਸ਼੍ਵਰਸ੍ਯ ਯੇਨ ਪਵਿਤ੍ਰੇਣਾਤ੍ਮਨਾ ਮੁਦ੍ਰਯਾਙ੍ਕਿਤਾ ਅਭਵਤ ਤੰ ਸ਼ੋਕਾਨ੍ਵਿਤੰ ਮਾ ਕੁਰੁਤ|
നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്.
31 ਅਪਰੰ ਕਟੁਵਾਕ੍ਯੰ ਰੋਸ਼਼ਃ ਕੋਸ਼਼ਃ ਕਲਹੋ ਨਿਨ੍ਦਾ ਸਰ੍ੱਵਵਿਧਦ੍ਵੇਸ਼਼ਸ਼੍ਚੈਤਾਨਿ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯਾਦ੍ ਦੂਰੀਭਵਨ੍ਤੁ|
എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക.
32 ਯੂਯੰ ਪਰਸ੍ਪਰੰ ਹਿਤੈਸ਼਼ਿਣਃ ਕੋਮਲਾਨ੍ਤਃਕਰਣਾਸ਼੍ਚ ਭਵਤ| ਅਪਰਮ੍ ਈਸ਼੍ਵਰਃ ਖ੍ਰੀਸ਼਼੍ਟੇਨ ਯਦ੍ਵਦ੍ ਯੁਸ਼਼੍ਮਾਕੰ ਦੋਸ਼਼ਾਨ੍ ਕ੍ਸ਼਼ਮਿਤਵਾਨ੍ ਤਦ੍ਵਦ੍ ਯੂਯਮਪਿ ਪਰਸ੍ਪਰੰ ਕ੍ਸ਼਼ਮਧ੍ਵੰ|
പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

< ਇਫਿਸ਼਼ਿਣਃ 4 >