< ੨ ਤੀਮਥਿਯਃ 3 >
1 ਚਰਮਦਿਨੇਸ਼਼ੁ ਕ੍ਲੇਸ਼ਜਨਕਾਃ ਸਮਯਾ ਉਪਸ੍ਥਾਸ੍ਯਨ੍ਤੀਤਿ ਜਾਨੀਹਿ|
൧അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക.
2 ਯਤਸ੍ਤਾਤ੍ਕਾਲਿਕਾ ਲੋਕਾ ਆਤ੍ਮਪ੍ਰੇਮਿਣੋ (ਅ)ਰ੍ਥਪ੍ਰੇਮਿਣ ਆਤ੍ਮਸ਼੍ਲਾਘਿਨੋ (ਅ)ਭਿਮਾਨਿਨੋ ਨਿਨ੍ਦਕਾਃ ਪਿਤ੍ਰੋਰਨਾਜ੍ਞਾਗ੍ਰਾਹਿਣਃ ਕ੍ਰੁʼਤਘ੍ਨਾ ਅਪਵਿਤ੍ਰਾਃ
൨എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
3 ਪ੍ਰੀਤਿਵਰ੍ਜਿਤਾ ਅਸਨ੍ਧੇਯਾ ਮ੍ਰੁʼਸ਼਼ਾਪਵਾਦਿਨੋ (ਅ)ਜਿਤੇਨ੍ਦ੍ਰਿਯਾਃ ਪ੍ਰਚਣ੍ਡਾ ਭਦ੍ਰਦ੍ਵੇਸ਼਼ਿਣੋ
൩വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും ഇന്ദ്രിയജയം ഇല്ലാത്തവരും ക്രൂരന്മാരും
4 ਵਿਸ਼੍ਵਾਸਘਾਤਕਾ ਦੁਃਸਾਹਸਿਨੋ ਦਰ੍ਪਧ੍ਮਾਤਾ ਈਸ਼੍ਵਰਾਪ੍ਰੇਮਿਣਃ ਕਿਨ੍ਤੁ ਸੁਖਪ੍ਰੇਮਿਣੋ
൪സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാരമില്ലാത്തവരും തന്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും
5 ਭਕ੍ਤਵੇਸ਼ਾਃ ਕਿਨ੍ਤ੍ਵਸ੍ਵੀਕ੍ਰੁʼਤਭਕ੍ਤਿਗੁਣਾ ਭਵਿਸ਼਼੍ਯਨ੍ਤਿ; ਏਤਾਦ੍ਰੁʼਸ਼ਾਨਾਂ ਲੋਕਾਨਾਂ ਸੰਮਰ੍ਗੰ ਪਰਿਤ੍ਯਜ|
൫ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക.
6 ਯਤੋ ਯੇ ਜਨਾਃ ਪ੍ਰੱਛੰਨੰ ਗੇਹਾਨ੍ ਪ੍ਰਵਿਸ਼ਨ੍ਤਿ ਪਾਪੈ ਰ੍ਭਾਰਗ੍ਰਸ੍ਤਾ ਨਾਨਾਵਿਧਾਭਿਲਾਸ਼਼ੈਸ਼੍ਚਾਲਿਤਾ ਯਾਃ ਕਾਮਿਨ੍ਯੋ
൬വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി,
7 ਨਿਤ੍ਯੰ ਸ਼ਿਕ੍ਸ਼਼ਨ੍ਤੇ ਕਿਨ੍ਤੁ ਸਤ੍ਯਮਤਸ੍ਯ ਤੱਤ੍ਵਜ੍ਞਾਨੰ ਪ੍ਰਾਪ੍ਤੁੰ ਕਦਾਚਿਤ੍ ਨ ਸ਼ਕ੍ਨੁਵਨ੍ਤਿ ਤਾ ਦਾਸੀਵਦ੍ ਵਸ਼ੀਕੁਰ੍ੱਵਤੇ ਚ ਤੇ ਤਾਦ੍ਰੁʼਸ਼ਾ ਲੋਕਾਃ|
൭എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
8 ਯਾੰਨਿ ਰ੍ਯਾਮ੍ਬ੍ਰਿਸ਼੍ਚ ਯਥਾ ਮੂਸਮੰ ਪ੍ਰਤਿ ਵਿਪਕ੍ਸ਼਼ਤ੍ਵਮ੍ ਅਕੁਰੁਤਾਂ ਤਥੈਵ ਭ੍ਰਸ਼਼੍ਟਮਨਸੋ ਵਿਸ਼੍ਵਾਸਵਿਸ਼਼ਯੇ (ਅ)ਗ੍ਰਾਹ੍ਯਾਸ਼੍ਚੈਤੇ ਲੋਕਾ ਅਪਿ ਸਤ੍ਯਮਤੰ ਪ੍ਰਤਿ ਵਿਪਕ੍ਸ਼਼ਤਾਂ ਕੁਰ੍ੱਵਨ੍ਤਿ|
൮യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെ തന്നെ ഇവരും സത്യത്തോട് മറുത്തുനില്‍ക്കുന്നു; അവർ ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ച് അയോഗ്യരുമത്രേ.
9 ਕਿਨ੍ਤੁ ਤੇ ਬਹੁਦੂਰਮ੍ ਅਗ੍ਰਸਰਾ ਨ ਭਵਿਸ਼਼੍ਯਨ੍ਤਿ ਯਤਸ੍ਤਯੋ ਰ੍ਮੂਢਤਾ ਯਦ੍ਵਤ੍ ਤਦ੍ਵਦ੍ ਏਤੇਸ਼਼ਾਮਪਿ ਮੂਢਤਾ ਸਰ੍ੱਵਦ੍ਰੁʼਸ਼੍ਯਾ ਭਵਿਸ਼਼੍ਯਤਿ|
൯എന്നാൽ മേല്പറഞ്ഞവരുടെ ബുദ്ധികേട് വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും എല്ലാവർക്കും വെളിപ്പെടും എന്നതിനാൽ അവർ അധികം മുന്നോട്ടുപോകയില്ല.
10 ਮਮੋਪਦੇਸ਼ਃ ਸ਼ਿਸ਼਼੍ਟਤਾਭਿਪ੍ਰਾਯੋ ਵਿਸ਼੍ਵਾਸੋ ਰ੍ਧਰ੍ੱਯੰ ਪ੍ਰੇਮ ਸਹਿਸ਼਼੍ਣੁਤੋਪਦ੍ਰਵਃ ਕ੍ਲੇਸ਼ਾ
൧൦നീയോ എന്റെ ഉപദേശം, സ്വഭാവം, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും
11 ਆਨ੍ਤਿਯਖਿਯਾਯਾਮ੍ ਇਕਨਿਯੇ ਲੂਸ੍ਤ੍ਰਾਯਾਞ੍ਚ ਮਾਂ ਪ੍ਰਤਿ ਯਦ੍ਯਦ੍ ਅਘਟਤ ਯਾਂਸ਼੍ਚੋਪਦ੍ਰਵਾਨ੍ ਅਹਮ੍ ਅਸਹੇ ਸਰ੍ੱਵਮੇਤਤ੍ ਤ੍ਵਮ੍ ਅਵਗਤੋ(ਅ)ਸਿ ਕਿਨ੍ਤੁ ਤਤ੍ਸਰ੍ੱਵਤਃ ਪ੍ਰਭੁ ਰ੍ਮਾਮ੍ ਉੱਧ੍ਰੁʼਤਵਾਨ੍|
൧൧അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്ക് സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിച്ചു.
12 ਪਰਨ੍ਤੁ ਯਾਵਨ੍ਤੋ ਲੋਕਾਃ ਖ੍ਰੀਸ਼਼੍ਟੇਨ ਯੀਸ਼ੁਨੇਸ਼੍ਵਰਭਕ੍ਤਿਮ੍ ਆਚਰਿਤੁਮ੍ ਇੱਛਨ੍ਤਿ ਤੇਸ਼਼ਾਂ ਸਰ੍ੱਵੇਸ਼਼ਾਮ੍ ਉਪਦ੍ਰਵੋ ਭਵਿਸ਼਼੍ਯਤਿ|
൧൨ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും നിശ്ചയം.
13 ਅਪਰੰ ਪਾਪਿਸ਼਼੍ਠਾਃ ਖਲਾਸ਼੍ਚ ਲੋਕਾ ਭ੍ਰਾਮ੍ਯਨ੍ਤੋ ਭ੍ਰਮਯਨ੍ਤਸ਼੍ਚੋੱਤਰੋੱਤਰੰ ਦੁਸ਼਼੍ਟਤ੍ਵੇਨ ਵਰ੍ੱਧਿਸ਼਼੍ਯਨ੍ਤੇ|
൧൩ദുഷ്ടമനുഷ്യരും കപടശാലികളുമോ വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ട് മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.
14 ਕਿਨ੍ਤੁ ਤ੍ਵੰ ਯਦ੍ ਯਦ੍ ਅਸ਼ਿਕ੍ਸ਼਼ਥਾਃ, ਯੱਚ ਤ੍ਵਯਿ ਸਮਰ੍ਪਿਤਮ੍ ਅਭੂਤ੍ ਤਸ੍ਮਿਨ੍ ਅਵਤਿਸ਼਼੍ਠ, ਯਤਃ ਕਸ੍ਮਾਤ੍ ਸ਼ਿਕ੍ਸ਼਼ਾਂ ਪ੍ਰਾਪ੍ਤੋ(ਅ)ਸਿ ਤਦ੍ ਵੇਤ੍ਸਿ;
൧൪എന്നാൽ നീയോ ആരിൽനിന്ന് പഠിച്ചു എന്ന് അറിയുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട്
15 ਯਾਨਿ ਚ ਧਰ੍ੰਮਸ਼ਾਸ੍ਤ੍ਰਾਣਿ ਖ੍ਰੀਸ਼਼੍ਟੇ ਯੀਸ਼ੌ ਵਿਸ਼੍ਵਾਸੇਨ ਪਰਿਤ੍ਰਾਣਪ੍ਰਾਪ੍ਤਯੇ ਤ੍ਵਾਂ ਜ੍ਞਾਨਿਨੰ ਕਰ੍ੱਤੁੰ ਸ਼ਕ੍ਨੁਵਨ੍ਤਿ ਤਾਨਿ ਤ੍ਵੰ ਸ਼ੈਸ਼ਵਕਾਲਾਦ੍ ਅਵਗਤੋ(ਅ)ਸਿ|
൧൫നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക.
16 ਤਤ੍ ਸਰ੍ੱਵੰ ਸ਼ਾਸ੍ਤ੍ਰਮ੍ ਈਸ਼੍ਵਰਸ੍ਯਾਤ੍ਮਨਾ ਦੱਤੰ ਸ਼ਿਕ੍ਸ਼਼ਾਯੈ ਦੋਸ਼਼ਬੋਧਾਯ ਸ਼ੋਧਨਾਯ ਧਰ੍ੰਮਵਿਨਯਾਯ ਚ ਫਲਯੂਕ੍ਤੰ ਭਵਤਿ
൧൬എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന്
17 ਤੇਨ ਚੇਸ਼੍ਵਰਸ੍ਯ ਲੋਕੋ ਨਿਪੁਣਃ ਸਰ੍ੱਵਸ੍ਮੈ ਸਤ੍ਕਰ੍ੰਮਣੇ ਸੁਸੱਜਸ਼੍ਚ ਭਵਤਿ|
൧൭ഉപദേശത്തിനും ശാസനത്തിനും തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും പ്രയോജനമുള്ളതും ആകുന്നു.