< ੧ ਕਰਿਨ੍ਥਿਨਃ 5 >
1 ਅਪਰੰ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ ਵ੍ਯਭਿਚਾਰੋ ਵਿਦ੍ਯਤੇ ਸ ਚ ਵ੍ਯਭਿਚਾਰਸ੍ਤਾਦ੍ਰੁʼਸ਼ੋ ਯਦ੍ ਦੇਵਪੂਜਕਾਨਾਂ ਮਧ੍ਯੇ(ਅ)ਪਿ ਤੱਤੁਲ੍ਯੋ ਨ ਵਿਦ੍ਯਤੇ ਫਲਤੋ ਯੁਸ਼਼੍ਮਾਕਮੇਕੋ ਜਨੋ ਵਿਮਾਤ੍ਰੁʼਗਮਨੰ ਕ੍ਰੁʼਰੁਤ ਇਤਿ ਵਾਰ੍ੱਤਾ ਸਰ੍ੱਵਤ੍ਰ ਵ੍ਯਾਪ੍ਤਾ|
നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്.
2 ਤਥਾਚ ਯੂਯੰ ਦਰ੍ਪਧ੍ਮਾਤਾ ਆਧ੍ਬੇ, ਤਤ੍ ਕਰ੍ੰਮ ਯੇਨ ਕ੍ਰੁʼਤੰ ਸ ਯਥਾ ਯੁਸ਼਼੍ਮਨ੍ਮਧ੍ਯਾਦ੍ ਦੂਰੀਕ੍ਰਿਯਤੇ ਤਥਾ ਸ਼ੋਕੋ ਯੁਸ਼਼੍ਮਾਭਿ ਰ੍ਨ ਕ੍ਰਿਯਤੇ ਕਿਮ੍ ਏਤਤ੍?
എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
3 ਅਵਿਦ੍ਯਮਾਨੇ ਮਦੀਯਸ਼ਰੀਰੇ ਮਮਾਤ੍ਮਾ ਯੁਸ਼਼੍ਮਨ੍ਮਧ੍ਯੇ ਵਿਦ੍ਯਤੇ ਅਤੋ(ਅ)ਹੰ ਵਿਦ੍ਯਮਾਨ ਇਵ ਤਤ੍ਕਰ੍ੰਮਕਾਰਿਣੋ ਵਿਚਾਰੰ ਨਿਸ਼੍ਚਿਤਵਾਨ੍,
ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു.
4 ਅਸ੍ਮਤ੍ਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਨਾਮ੍ਨਾ ਯੁਸ਼਼੍ਮਾਕੰ ਮਦੀਯਾਤ੍ਮਨਸ਼੍ਚ ਮਿਲਨੇ ਜਾਤੇ (ਅ)ਸ੍ਮਤ੍ਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਸ਼ਕ੍ਤੇਃ ਸਾਹਾੱਯੇਨ
നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ,
5 ਸ ਨਰਃ ਸ਼ਰੀਰਨਾਸ਼ਾਰ੍ਥਮਸ੍ਮਾਭਿਃ ਸ਼ਯਤਾਨੋ ਹਸ੍ਤੇ ਸਮਰ੍ਪਯਿਤਵ੍ਯਸ੍ਤਤੋ(ਅ)ਸ੍ਮਾਕੰ ਪ੍ਰਭੋ ਰ੍ਯੀਸ਼ੋ ਰ੍ਦਿਵਸੇ ਤਸ੍ਯਾਤ੍ਮਾ ਰਕ੍ਸ਼਼ਾਂ ਗਨ੍ਤੁੰ ਸ਼ਕ੍ਸ਼਼੍ਯਤਿ|
ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.
6 ਯੁਸ਼਼੍ਮਾਕੰ ਦਰ੍ਪੋ ਨ ਭਦ੍ਰਾਯ ਯੂਯੰ ਕਿਮੇਤੰਨ ਜਾਨੀਥ, ਯਥਾ, ਵਿਕਾਰਃ ਕ੍ਰੁʼਤ੍ਸ੍ਨਸ਼ਕ੍ਤੂਨਾਂ ਸ੍ਵਲ੍ਪਕਿਣ੍ਵੇਨ ਜਾਯਤੇ|
നിങ്ങളുടെ ആത്മപ്രശംസ നല്ലതേയല്ല. ഒരൽപ്പം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലേ?
7 ਯੂਯੰ ਯਤ੍ ਨਵੀਨਸ਼ਕ੍ਤੁਸ੍ਵਰੂਪਾ ਭਵੇਤ ਤਦਰ੍ਥੰ ਪੁਰਾਤਨੰ ਕਿਣ੍ਵਮ੍ ਅਵਮਾਰ੍ੱਜਤ ਯਤੋ ਯੁਸ਼਼੍ਮਾਭਿਃ ਕਿਣ੍ਵਸ਼ੂਨ੍ਯੈ ਰ੍ਭਵਿਤਵ੍ਯੰ| ਅਪਰਮ੍ ਅਸ੍ਮਾਕੰ ਨਿਸ੍ਤਾਰੋਤ੍ਸਵੀਯਮੇਸ਼਼ਸ਼ਾਵਕੋ ਯਃ ਖ੍ਰੀਸ਼਼੍ਟਃ ਸੋ(ਅ)ਸ੍ਮਦਰ੍ਥੰ ਬਲੀਕ੍ਰੁʼਤੋ (ਅ)ਭਵਤ੍|
നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു.
8 ਅਤਃ ਪੁਰਾਤਨਕਿਣ੍ਵੇਨਾਰ੍ਥਤੋ ਦੁਸ਼਼੍ਟਤਾਜਿਘਾਂਸਾਰੂਪੇਣ ਕਿਣ੍ਵੇਨ ਤੰਨਹਿ ਕਿਨ੍ਤੁ ਸਾਰਲ੍ਯਸਤ੍ਯਤ੍ਵਰੂਪਯਾ ਕਿਣ੍ਵਸ਼ੂਨ੍ਯਤਯਾਸ੍ਮਾਭਿਰੁਤ੍ਸਵਃ ਕਰ੍ੱਤਵ੍ਯਃ|
അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.
9 ਵ੍ਯਾਭਿਚਾਰਿਣਾਂ ਸੰਸਰ੍ਗੋ ਯੁਸ਼਼੍ਮਾਭਿ ਰ੍ਵਿਹਾਤਵ੍ਯ ਇਤਿ ਮਯਾ ਪਤ੍ਰੇ ਲਿਖਿਤੰ|
അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ.
10 ਕਿਨ੍ਤ੍ਵੈਹਿਕਲੋਕਾਨਾਂ ਮਧ੍ਯੇ ਯੇ ਵ੍ਯਭਿਚਾਰਿਣੋ ਲੋਭਿਨ ਉਪਦ੍ਰਾਵਿਣੋ ਦੇਵਪੂਜਕਾ ਵਾ ਤੇਸ਼਼ਾਂ ਸੰਸਰ੍ਗਃ ਸਰ੍ੱਵਥਾ ਵਿਹਾਤਵ੍ਯ ਇਤਿ ਨਹਿ, ਵਿਹਾਤਵ੍ਯੇ ਸਤਿ ਯੁਸ਼਼੍ਮਾਭਿ ਰ੍ਜਗਤੋ ਨਿਰ੍ਗਨ੍ਤਵ੍ਯਮੇਵ|
സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.
11 ਕਿਨ੍ਤੁ ਭ੍ਰਾਤ੍ਰੁʼਤ੍ਵੇਨ ਵਿਖ੍ਯਾਤਃ ਕਸ਼੍ਚਿੱਜਨੋ ਯਦਿ ਵ੍ਯਭਿਚਾਰੀ ਲੋਭੀ ਦੇਵਪੂਜਕੋ ਨਿਨ੍ਦਕੋ ਮਦ੍ਯਪ ਉਪਦ੍ਰਾਵੀ ਵਾ ਭਵੇਤ੍ ਤਰ੍ਹਿ ਤਾਦ੍ਰੁʼਸ਼ੇਨ ਮਾਨਵੇਨ ਸਹ ਭੋਜਨਪਾਨੇ(ਅ)ਪਿ ਯੁਸ਼਼੍ਮਾਭਿ ਰ੍ਨ ਕਰ੍ੱਤਵ੍ਯੇ ਇਤ੍ਯਧੁਨਾ ਮਯਾ ਲਿਖਿਤੰ|
സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
12 ਸਮਾਜਬਹਿਃਸ੍ਥਿਤਾਨਾਂ ਲੋਕਾਨਾਂ ਵਿਚਾਰਕਰਣੇ ਮਮ ਕੋ(ਅ)ਧਿਕਾਰਃ? ਕਿਨ੍ਤੁ ਤਦਨ੍ਤਰ੍ਗਤਾਨਾਂ ਵਿਚਾਰਣੰ ਯੁਸ਼਼੍ਮਾਭਿਃ ਕਿੰ ਨ ਕਰ੍ੱਤਵ੍ਯੰ ਭਵੇਤ੍?
സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്?
13 ਬਹਿਃਸ੍ਥਾਨਾਂ ਤੁ ਵਿਚਾਰ ਈਸ਼੍ਵਰੇਣ ਕਾਰਿਸ਼਼੍ਯਤੇ| ਅਤੋ ਯੁਸ਼਼੍ਮਾਭਿਃ ਸ ਪਾਤਕੀ ਸ੍ਵਮਧ੍ਯਾਦ੍ ਬਹਿਸ਼਼੍ਕ੍ਰਿਯਤਾਂ|
പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”