< ମଥିଃ 20 >

1 ସ୍ୱର୍ଗରାଜ୍ୟମ୍ ଏତାଦୃଶା କେନଚିଦ୍ ଗୃହସ୍ୟେନ ସମଂ, ଯୋଽତିପ୍ରଭାତେ ନିଜଦ୍ରାକ୍ଷାକ୍ଷେତ୍ରେ କୃଷକାନ୍ ନିଯୋକ୍ତୁଂ ଗତୱାନ୍|
സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലൎച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
2 ପଶ୍ଚାତ୍ ତୈଃ ସାକଂ ଦିନୈକଭୃତିଂ ମୁଦ୍ରାଚତୁର୍ଥାଂଶଂ ନିରୂପ୍ୟ ତାନ୍ ଦ୍ରାକ୍ଷାକ୍ଷେତ୍ରଂ ପ୍ରେରଯାମାସ|
വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
3 ଅନନ୍ତରଂ ପ୍ରହରୈକୱେଲାଯାଂ ଗତ୍ୱା ହଟ୍ଟେ କତିପଯାନ୍ ନିଷ୍କର୍ମ୍ମକାନ୍ ୱିଲୋକ୍ୟ ତାନୱଦତ୍,
മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
4 ଯୂଯମପି ମମ ଦ୍ରାକ୍ଷାକ୍ଷେତ୍ରଂ ଯାତ, ଯୁଷ୍ମଭ୍ୟମହଂ ଯୋଗ୍ୟଭୃତିଂ ଦାସ୍ୟାମି, ତତସ୍ତେ ୱୱ୍ରଜୁଃ|
നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
5 ପୁନଶ୍ଚ ସ ଦ୍ୱିତୀଯତୃତୀଯଯୋଃ ପ୍ରହରଯୋ ର୍ବହି ର୍ଗତ୍ୱା ତଥୈୱ କୃତୱାନ୍|
അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
6 ତତୋ ଦଣ୍ଡଦ୍ୱଯାୱଶିଷ୍ଟାଯାଂ ୱେଲାଯାଂ ବହି ର୍ଗତ୍ୱାପରାନ୍ କତିପଯଜନାନ୍ ନିଷ୍କର୍ମ୍ମକାନ୍ ୱିଲୋକ୍ୟ ପୃଷ୍ଟୱାନ୍, ଯୂଯଂ କିମର୍ଥମ୍ ଅତ୍ର ସର୍ୱ୍ୱଂ ଦିନଂ ନିଷ୍କର୍ମ୍ମାଣସ୍ତିଷ୍ଠଥ?
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
7 ତେ ପ୍ରତ୍ୟୱଦନ୍, ଅସ୍ମାନ୍ ନ କୋପି କର୍ମମଣି ନିଯୁଂକ୍ତେ| ତଦାନୀଂ ସ କଥିତୱାନ୍, ଯୂଯମପି ମମ ଦ୍ରାକ୍ଷାକ୍ଷେତ୍ରଂ ଯାତ, ତେନ ଯୋଗ୍ୟାଂ ଭୃତିଂ ଲପ୍ସ୍ୟଥ|
ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
8 ତଦନନ୍ତରଂ ସନ୍ଧ୍ୟାଯାଂ ସତ୍ୟାଂ ସଏୱ ଦ୍ରାକ୍ଷାକ୍ଷେତ୍ରପତିରଧ୍ୟକ୍ଷଂ ଗଦିୱାନ୍, କୃଷକାନ୍ ଆହୂଯ ଶେଷଜନମାରଭ୍ୟ ପ୍ରଥମଂ ଯାୱତ୍ ତେଭ୍ୟୋ ଭୃତିଂ ଦେହି|
സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവൎക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
9 ତେନ ଯେ ଦଣ୍ଡଦ୍ୱଯାୱସ୍ଥିତେ ସମାଯାତାସ୍ତେଷାମ୍ ଏକୈକୋ ଜନୋ ମୁଦ୍ରାଚତୁର୍ଥାଂଶଂ ପ୍ରାପ୍ନୋତ୍|
അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
10 ତଦାନୀଂ ପ୍ରଥମନିଯୁକ୍ତା ଜନା ଆଗତ୍ୟାନୁମିତୱନ୍ତୋ ୱଯମଧିକଂ ପ୍ରପ୍ସ୍ୟାମଃ, କିନ୍ତୁ ତୈରପି ମୁଦ୍ରାଚତୁର୍ଥାଂଶୋଽଲାଭି|
മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവൎക്കും ഓരോ വെള്ളിക്കാശു കിട്ടി.
11 ତତସ୍ତେ ତଂ ଗୃହୀତ୍ୱା ତେନ କ୍ଷେତ୍ରପତିନା ସାକଂ ୱାଗ୍ୟୁଦ୍ଧଂ କୁର୍ୱ୍ୱନ୍ତଃ କଥଯାମାସୁଃ,
അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
12 ୱଯଂ କୃତ୍ସ୍ନଂ ଦିନଂ ତାପକ୍ଲେଶୌ ସୋଢୱନ୍ତଃ, କିନ୍ତୁ ପଶ୍ଚାତାଯା ସେ ଜନା ଦଣ୍ଡଦ୍ୱଯମାତ୍ରଂ ପରିଶ୍ରାନ୍ତୱନ୍ତସ୍ତେଽସ୍ମାଭିଃ ସମାନାଂଶାଃ କୃତାଃ|
ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
13 ତତଃ ସ ତେଷାମେକଂ ପ୍ରତ୍ୟୁୱାଚ, ହେ ୱତ୍ସ, ମଯା ତ୍ୱାଂ ପ୍ରତି କୋପ୍ୟନ୍ୟାଯୋ ନ କୃତଃ କିଂ ତ୍ୱଯା ମତ୍ସମକ୍ଷଂ ମୁଦ୍ରାଚତୁର୍ଥାଂଶୋ ନାଙ୍ଗୀକୃତଃ?
അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
14 ତସ୍ମାତ୍ ତୱ ଯତ୍ ପ୍ରାପ୍ୟଂ ତଦାଦାଯ ଯାହି, ତୁଭ୍ୟଂ ଯତି, ପଶ୍ଚାତୀଯନିଯୁକ୍ତଲୋକାଯାପି ତତି ଦାତୁମିଚ୍ଛାମି|
നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
15 ସ୍ୱେଚ୍ଛଯା ନିଜଦ୍ରୱ୍ୟୱ୍ୟୱହରଣଂ କିଂ ମଯା ନ କର୍ତ୍ତୱ୍ୟଂ? ମମ ଦାତୃତ୍ୱାତ୍ ତ୍ୱଯା କିମ୍ ଈର୍ଷ୍ୟାଦୃଷ୍ଟିଃ କ୍ରିଯତେ?
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
16 ଇତ୍ଥମ୍ ଅଗ୍ରୀଯଲୋକାଃ ପଶ୍ଚତୀଯା ଭୱିଷ୍ୟନ୍ତି, ପଶ୍ଚାତୀଯଜନାଶ୍ଚଗ୍ରୀଯା ଭୱିଷ୍ୟନ୍ତି, ଅହୂତା ବହୱଃ କିନ୍ତ୍ୱଲ୍ପେ ମନୋଭିଲଷିତାଃ|
ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
17 ତଦନନ୍ତରଂ ଯୀଶୁ ର୍ୟିରୂଶାଲମ୍ନଗରଂ ଗଚ୍ଛନ୍ ମାର୍ଗମଧ୍ୟେ ଶିଷ୍ୟାନ୍ ଏକାନ୍ତେ ୱଭାଷେ,
യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
18 ପଶ୍ୟ ୱଯଂ ଯିରୂଶାଲମ୍ନଗରଂ ଯାମଃ, ତତ୍ର ପ୍ରଧାନଯାଜକାଧ୍ୟାପକାନାଂ କରେଷୁ ମନୁଷ୍ୟପୁତ୍ରଃ ସମର୍ପିଷ୍ୟତେ;
നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാൎക്കും ശാസ്ത്രിമാൎക്കും ഏല്പിക്കപ്പെടും;
19 ତେ ଚ ତଂ ହନ୍ତୁମାଜ୍ଞାପ୍ୟ ତିରସ୍କୃତ୍ୟ ୱେତ୍ରେଣ ପ୍ରହର୍ତ୍ତୁଂ କ୍ରୁଶେ ଧାତଯିତୁଞ୍ଚାନ୍ୟଦେଶୀଯାନାଂ କରେଷୁ ସମର୍ପଯିଷ୍ୟନ୍ତି, କିନ୍ତୁ ସ ତୃତୀଯଦିୱସେ ଶ୍ମଶାନାଦ୍ ଉତ୍ଥାପିଷ୍ୟତେ|
അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേല്ക്കും.
20 ତଦାନୀଂ ସିୱଦୀଯସ୍ୟ ନାରୀ ସ୍ୱପୁତ୍ରାୱାଦାଯ ଯୀଶୋଃ ସମୀପମ୍ ଏତ୍ୟ ପ୍ରଣମ୍ୟ କଞ୍ଚନାନୁଗ୍ରହଂ ତଂ ଯଯାଚେ|
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
21 ତଦା ଯୀଶୁସ୍ତାଂ ପ୍ରୋକ୍ତୱାନ୍, ତ୍ୱଂ କିଂ ଯାଚସେ? ତତଃ ସା ବଭାଷେ, ଭୱତୋ ରାଜତ୍ୱେ ମମାନଯୋଃ ସୁତଯୋରେକଂ ଭୱଦ୍ଦକ୍ଷିଣପାର୍ଶ୍ୱେ ଦ୍ୱିତୀଯଂ ୱାମପାର୍ଶ୍ୱ ଉପୱେଷ୍ଟୁମ୍ ଆଜ୍ଞାପଯତୁ|
നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
22 ଯୀଶୁଃ ପ୍ରତ୍ୟୁୱାଚ, ଯୁୱାଭ୍ୟାଂ ଯଦ୍ ଯାଚ୍ୟତେ, ତନ୍ନ ବୁଧ୍ୟତେ, ଅହଂ ଯେନ କଂସେନ ପାସ୍ୟାମି ଯୁୱାଭ୍ୟାଂ କିଂ ତେନ ପାତୁଂ ଶକ୍ୟତେ? ଅହଞ୍ଚ ଯେନ ମଜ୍ଜେନେନ ମଜ୍ଜିଷ୍ୟେ, ଯୁୱାଭ୍ୟାଂ କିଂ ତେନ ମଜ୍ଜଯିତୁଂ ଶକ୍ୟତେ? ତେ ଜଗଦୁଃ ଶକ୍ୟତେ|
അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.
23 ତଦା ସ ଉକ୍ତୱାନ୍, ଯୁୱାଂ ମମ କଂସେନାୱଶ୍ୟଂ ପାସ୍ୟଥଃ, ମମ ମଜ୍ଜନେନ ଚ ଯୁୱାମପି ମଜ୍ଜିଷ୍ୟେଥେ, କିନ୍ତୁ ଯେଷାଂ କୃତେ ମତ୍ତାତେନ ନିରୂପିତମ୍ ଇଦଂ ତାନ୍ ୱିହାଯାନ୍ୟଂ କମପି ମଦ୍ଦକ୍ଷିଣପାର୍ଶ୍ୱେ ୱାମପାର୍ଶ୍ୱେ ଚ ସମୁପୱେଶଯିତୁଂ ମମାଧିକାରୋ ନାସ୍ତି|
അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആൎക്കു ഒരുക്കിയിരിക്കുന്നുവോ അവൎക്കു കിട്ടും എന്നു പറഞ്ഞു.
24 ଏତାଂ କଥାଂ ଶ୍ରୁତ୍ୱାନ୍ୟେ ଦଶଶିଷ୍ୟାସ୍ତୌ ଭ୍ରାତରୌ ପ୍ରତି ଚୁକୁପୁଃ|
ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
25 କିନ୍ତୁ ଯୀଶୁଃ ସ୍ୱସମୀପଂ ତାନାହୂଯ ଜଗାଦ, ଅନ୍ୟଦେଶୀଯଲୋକାନାଂ ନରପତଯସ୍ତାନ୍ ଅଧିକୁର୍ୱ୍ୱନ୍ତି, ଯେ ତୁ ମହାନ୍ତସ୍ତେ ତାନ୍ ଶାସତି, ଇତି ଯୂଯଂ ଜାନୀଥ|
യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കൎത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
26 କିନ୍ତୁ ଯୁଷ୍ମାକଂ ମଧ୍ୟେ ନ ତଥା ଭୱେତ୍, ଯୁଷ୍ମାକଂ ଯଃ କଶ୍ଚିତ୍ ମହାନ୍ ବୁଭୂଷତି, ସ ଯୁଷ୍ମାନ୍ ସେୱେତ;
നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
27 ଯଶ୍ଚ ଯୁଷ୍ମାକଂ ମଧ୍ୟେ ମୁଖ୍ୟୋ ବୁଭୂଷତି, ସ ଯୁଷ୍ମାକଂ ଦାସୋ ଭୱେତ୍|
നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.
28 ଇତ୍ଥଂ ମନୁଜପୁତ୍ରଃ ସେୱ୍ୟୋ ଭୱିତୁଂ ନହି, କିନ୍ତୁ ସେୱିତୁଂ ବହୂନାଂ ପରିତ୍ରାଣମୂଲ୍ୟାର୍ଥଂ ସ୍ୱପ୍ରାଣାନ୍ ଦାତୁଞ୍ଚାଗତଃ|
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
29 ଅନନ୍ତରଂ ଯିରୀହୋନଗରାତ୍ ତେଷାଂ ବହିର୍ଗମନସମଯେ ତସ୍ୟ ପଶ୍ଚାଦ୍ ବହୱୋ ଲୋକା ୱୱ୍ରଜୁଃ|
അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
30 ଅପରଂ ୱର୍ତ୍ମପାର୍ଶ୍ୱ ଉପୱିଶନ୍ତୌ ଦ୍ୱାୱନ୍ଧୌ ତେନ ମାର୍ଗେଣ ଯୀଶୋ ର୍ଗମନଂ ନିଶମ୍ୟ ପ୍ରୋଚ୍ଚୈଃ କଥଯାମାସତୁଃ, ହେ ପ୍ରଭୋ ଦାଯୂଦଃ ସନ୍ତାନ, ଆୱଯୋ ର୍ଦଯାଂ ୱିଧେହି|
അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
31 ତତୋ ଲୋକାଃ ସର୍ୱ୍ୱେ ତୁଷ୍ଣୀମ୍ଭୱତମିତ୍ୟୁକ୍ତ୍ୱା ତୌ ତର୍ଜଯାମାସୁଃ; ତଥାପି ତୌ ପୁନରୁଚ୍ଚୈଃ କଥଯାମାସତୁଃ ହେ ପ୍ରଭୋ ଦାଯୂଦଃ ସନ୍ତାନ, ଆୱାଂ ଦଯସ୍ୱ|
മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
32 ତଦାନୀଂ ଯୀଶୁଃ ସ୍ଥଗିତଃ ସନ୍ ତାୱାହୂଯ ଭାଷିତୱାନ୍, ଯୁୱଯୋଃ କୃତେ ମଯା କିଂ କର୍ତ୍ତର୍ୱ୍ୟଂ? ଯୁୱାଂ କିଂ କାମଯେଥେ?
യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
33 ତଦା ତାୱୁକ୍ତୱନ୍ତୌ, ପ୍ରଭୋ ନେତ୍ରାଣି ନୌ ପ୍ରସନ୍ନାନି ଭୱେଯୁଃ|
കൎത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
34 ତଦାନୀଂ ଯୀଶୁସ୍ତୌ ପ୍ରତି ପ୍ରମନ୍ନଃ ସନ୍ ତଯୋ ର୍ନେତ୍ରାଣି ପସ୍ପର୍ଶ, ତେନୈୱ ତୌ ସୁୱୀକ୍ଷାଞ୍ଚକ୍ରାତେ ତତ୍ପଶ୍ଚାତ୍ ଜଗ୍ମୁତୁଶ୍ଚ|
യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.

< ମଥିଃ 20 >