< ರೋಮಿಣಃ 13 >

1 ಯುಷ್ಮಾಕಮ್ ಏಕೈಕಜನಃ ಶಾಸನಪದಸ್ಯ ನಿಘ್ನೋ ಭವತು ಯತೋ ಯಾನಿ ಶಾಸನಪದಾನಿ ಸನ್ತಿ ತಾನಿ ಸರ್ವ್ವಾಣೀಶ್ವರೇಣ ಸ್ಥಾಪಿತಾನಿ; ಈಶ್ವರಂ ವಿನಾ ಪದಸ್ಥಾಪನಂ ನ ಭವತಿ|
ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
2 ಇತಿ ಹೇತೋಃ ಶಾಸನಪದಸ್ಯ ಯತ್ ಪ್ರಾತಿಕೂಲ್ಯಂ ತದ್ ಈಶ್ವರೀಯನಿರೂಪಣಸ್ಯ ಪ್ರಾತಿಕೂಲ್ಯಮೇವ; ಅಪರಂ ಯೇ ಪ್ರಾತಿಕೂಲ್ಯಮ್ ಆಚರನ್ತಿ ತೇ ಸ್ವೇಷಾಂ ಸಮುಚಿತಂ ದಣ್ಡಂ ಸ್ವಯಮೇವ ಘಟಯನ್ತೇ|
ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.
3 ಶಾಸ್ತಾ ಸದಾಚಾರಿಣಾಂ ಭಯಪ್ರದೋ ನಹಿ ದುರಾಚಾರಿಣಾಮೇವ ಭಯಪ್ರದೋ ಭವತಿ; ತ್ವಂ ಕಿಂ ತಸ್ಮಾನ್ ನಿರ್ಭಯೋ ಭವಿತುಮ್ ಇಚ್ಛಸಿ? ತರ್ಹಿ ಸತ್ಕರ್ಮ್ಮಾಚರ, ತಸ್ಮಾದ್ ಯಶೋ ಲಪ್ಸ್ಯಸೇ,
വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.
4 ಯತಸ್ತವ ಸದಾಚರಣಾಯ ಸ ಈಶ್ವರಸ್ಯ ಭೃತ್ಯೋಽಸ್ತಿ| ಕಿನ್ತು ಯದಿ ಕುಕರ್ಮ್ಮಾಚರಸಿ ತರ್ಹಿ ತ್ವಂ ಶಙ್ಕಸ್ವ ಯತಃ ಸ ನಿರರ್ಥಕಂ ಖಙ್ಗಂ ನ ಧಾರಯತಿ; ಕುಕರ್ಮ್ಮಾಚಾರಿಣಂ ಸಮುಚಿತಂ ದಣ್ಡಯಿತುಮ್ ಸ ಈಶ್ವರಸ್ಯ ದಣ್ಡದಭೃತ್ಯ ಏವ|
നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവൎത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
5 ಅತಏವ ಕೇವಲದಣ್ಡಭಯಾನ್ನಹಿ ಕಿನ್ತು ಸದಸದ್ಬೋಧಾದಪಿ ತಸ್ಯ ವಶ್ಯೇನ ಭವಿತವ್ಯಂ|
അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
6 ಏತಸ್ಮಾದ್ ಯುಷ್ಮಾಕಂ ರಾಜಕರದಾನಮಪ್ಯುಚಿತಂ ಯಸ್ಮಾದ್ ಯೇ ಕರಂ ಗೃಹ್ಲನ್ತಿ ತ ಈಶ್ವರಸ್ಯ ಕಿಙ್ಕರಾ ಭೂತ್ವಾ ಸತತಮ್ ಏತಸ್ಮಿನ್ ಕರ್ಮ್ಮಣಿ ನಿವಿಷ್ಟಾಸ್ತಿಷ್ಠನ್ತಿ|
അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാൎയ്യം തന്നേ നോക്കുന്നവരുമാകുന്നു.
7 ಅಸ್ಮಾತ್ ಕರಗ್ರಾಹಿಣೇ ಕರಂ ದತ್ತ, ತಥಾ ಶುಲ್ಕಗ್ರಾಹಿಣೇ ಶುಲ್ಕಂ ದತ್ತ, ಅಪರಂ ಯಸ್ಮಾದ್ ಭೇತವ್ಯಂ ತಸ್ಮಾದ್ ಬಿಭೀತ, ಯಶ್ಚ ಸಮಾದರಣೀಯಸ್ತಂ ಸಮಾದ್ರಿಯಧ್ವಮ್; ಇತ್ಥಂ ಯಸ್ಯ ಯತ್ ಪ್ರಾಪ್ಯಂ ತತ್ ತಸ್ಮೈ ದತ್ತ|
എല്ലാവൎക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.
8 ಯುಷ್ಮಾಕಂ ಪರಸ್ಪರಂ ಪ್ರೇಮ ವಿನಾ ಽನ್ಯತ್ ಕಿಮಪಿ ದೇಯಮ್ ಋಣಂ ನ ಭವತು, ಯತೋ ಯಃ ಪರಸ್ಮಿನ್ ಪ್ರೇಮ ಕರೋತಿ ತೇನ ವ್ಯವಸ್ಥಾ ಸಿಧ್ಯತಿ|
അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവൎത്തിച്ചിരിക്കുന്നുവല്ലോ.
9 ವಸ್ತುತಃ ಪರದಾರಾನ್ ಮಾ ಗಚ್ಛ, ನರಹತ್ಯಾಂ ಮಾ ಕಾರ್ಷೀಃ, ಚೈರ್ಯ್ಯಂ ಮಾ ಕಾರ್ಷೀಃ, ಮಿಥ್ಯಾಸಾಕ್ಷ್ಯಂ ಮಾ ದೇಹಿ, ಲೋಭಂ ಮಾ ಕಾರ್ಷೀಃ, ಏತಾಃ ಸರ್ವ್ವಾ ಆಜ್ಞಾ ಏತಾಭ್ಯೋ ಭಿನ್ನಾ ಯಾ ಕಾಚಿದ್ ಆಜ್ಞಾಸ್ತಿ ಸಾಪಿ ಸ್ವಸಮೀಪವಾಸಿನಿ ಸ್ವವತ್ ಪ್ರೇಮ ಕುರ್ವ್ವಿತ್ಯನೇನ ವಚನೇನ ವೇದಿತಾ|
വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
10 ಯತಃ ಪ್ರೇಮ ಸಮೀಪವಾಸಿನೋಽಶುಭಂ ನ ಜನಯತಿ ತಸ್ಮಾತ್ ಪ್ರೇಮ್ನಾ ಸರ್ವ್ವಾ ವ್ಯವಸ್ಥಾ ಪಾಲ್ಯತೇ|
സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവൎത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
11 ಪ್ರತ್ಯಯೀಭವನಕಾಲೇಽಸ್ಮಾಕಂ ಪರಿತ್ರಾಣಸ್ಯ ಸಾಮೀಪ್ಯಾದ್ ಇದಾನೀಂ ತಸ್ಯ ಸಾಮೀಪ್ಯಮ್ ಅವ್ಯವಹಿತಂ; ಅತಃ ಸಮಯಂ ವಿವಿಚ್ಯಾಸ್ಮಾಭಿಃ ಸಾಮ್ಪ್ರತಮ್ ಅವಶ್ಯಮೇವ ನಿದ್ರಾತೋ ಜಾಗರ್ತ್ತವ್ಯಂ|
ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.
12 ಬಹುತರಾ ಯಾಮಿನೀ ಗತಾ ಪ್ರಭಾತಂ ಸನ್ನಿಧಿಂ ಪ್ರಾಪ್ತಂ ತಸ್ಮಾತ್ ತಾಮಸೀಯಾಃ ಕ್ರಿಯಾಃ ಪರಿತ್ಯಜ್ಯಾಸ್ಮಾಭಿ ರ್ವಾಸರೀಯಾ ಸಜ್ಜಾ ಪರಿಧಾತವ್ಯಾ|
രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവൎഗ്ഗം ധരിച്ചുകൊൾക.
13 ಅತೋ ಹೇತೋ ರ್ವಯಂ ದಿವಾ ವಿಹಿತಂ ಸದಾಚರಣಮ್ ಆಚರಿಷ್ಯಾಮಃ| ರಙ್ಗರಸೋ ಮತ್ತತ್ವಂ ಲಮ್ಪಟತ್ವಂ ಕಾಮುಕತ್ವಂ ವಿವಾದ ಈರ್ಷ್ಯಾ ಚೈತಾನಿ ಪರಿತ್ಯಕ್ಷ್ಯಾಮಃ|
പകൽസമയത്തു എന്നപോലെ നാം മൎയ്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.
14 ಯೂಯಂ ಪ್ರಭುಯೀಶುಖ್ರೀಷ್ಟರೂಪಂ ಪರಿಚ್ಛದಂ ಪರಿಧದ್ಧ್ವಂ ಸುಖಾಭಿಲಾಷಪೂರಣಾಯ ಶಾರೀರಿಕಾಚರಣಂ ಮಾಚರತ|
കൎത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

< ರೋಮಿಣಃ 13 >