< ಪ್ರಕಾಶಿತಂ 11 >

1 ಅನನ್ತರಂ ಪರಿಮಾಣದಣ್ಡವದ್ ಏಕೋ ನಲೋ ಮಹ್ಯಮದಾಯಿ, ಸ ಚ ದೂತ ಉಪತಿಷ್ಠನ್ ಮಾಮ್ ಅವದತ್, ಉತ್ಥಾಯೇಶ್ವರಸ್ಯ ಮನ್ದಿರಂ ವೇದೀಂ ತತ್ರತ್ಯಸೇವಕಾಂಶ್ಚ ಮಿಮೀಷ್ವ|
പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക.
2 ಕಿನ್ತು ಮನ್ದಿರಸ್ಯ ಬಹಿಃಪ್ರಾಙ್ಗಣಂ ತ್ಯಜ ನ ಮಿಮೀಷ್ವ ಯತಸ್ತದ್ ಅನ್ಯಜಾತೀಯೇಭ್ಯೋ ದತ್ತಂ, ಪವಿತ್ರಂ ನಗರಞ್ಚ ದ್ವಿಚತ್ವಾರಿಂಶನ್ಮಾಸಾನ್ ಯಾವತ್ ತೇಷಾಂ ಚರಣೈ ರ್ಮರ್ದ್ದಿಷ್ಯತೇ|
ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.
3 ಪಶ್ಚಾತ್ ಮಮ ದ್ವಾಭ್ಯಾಂ ಸಾಕ್ಷಿಭ್ಯಾಂ ಮಯಾ ಸಾಮರ್ಥ್ಯಂ ದಾಯಿಷ್ಯತೇ ತಾವುಷ್ಟ್ರಲೋಮಜವಸ್ತ್ರಪರಿಹಿತೌ ಷಷ್ಠ್ಯಧಿಕದ್ವಿಶತಾಧಿಕಸಹಸ್ರದಿನಾನಿ ಯಾವದ್ ಭವಿಷ್ಯದ್ವಾಕ್ಯಾನಿ ವದಿಷ್ಯತಃ|
അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
4 ತಾವೇವ ಜಗದೀಶ್ವರಸ್ಯಾನ್ತಿಕೇ ತಿಷ್ಠನ್ತೌ ಜಿತವೃಕ್ಷೌ ದೀಪವೃಕ್ಷೌ ಚ|
അവർ ഭൂമിയുടെ കൎത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
5 ಯದಿ ಕೇಚಿತ್ ತೌ ಹಿಂಸಿತುಂ ಚೇಷ್ಟನ್ತೇ ತರ್ಹಿ ತಯೋ ರ್ವದನಾಭ್ಯಾಮ್ ಅಗ್ನಿ ರ್ನಿರ್ಗತ್ಯ ತಯೋಃ ಶತ್ರೂನ್ ಭಸ್ಮೀಕರಿಷ್ಯತಿ| ಯಃ ಕಶ್ಚಿತ್ ತೌ ಹಿಂಸಿತುಂ ಚೇಷ್ಟತೇ ತೇನೈವಮೇವ ವಿನಷ್ಟವ್ಯಂ|
ആരെങ്കിലും അവൎക്കു ദോഷം ചെയ്‌വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവൎക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.
6 ತಯೋ ರ್ಭವಿಷ್ಯದ್ವಾಕ್ಯಕಥನದಿನೇಷು ಯಥಾ ವೃಷ್ಟಿ ರ್ನ ಜಾಯತೇ ತಥಾ ಗಗನಂ ರೋದ್ಧುಂ ತಯೋಃ ಸಾಮರ್ಥ್ಯಮ್ ಅಸ್ತಿ, ಅಪರಂ ತೋಯಾನಿ ಶೋಣಿತರೂಪಾಣಿ ಕರ್ತ್ತುಂ ನಿಜಾಭಿಲಾಷಾತ್ ಮುಹುರ್ಮುಹುಃ ಸರ್ವ್ವವಿಧದಣ್ಡೈಃ ಪೃಥಿವೀಮ್ ಆಹನ್ತುಞ್ಚ ತಯೋಃ ಸಾಮರ್ಥ್ಯಮಸ್ತಿ|
അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവൎക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.
7 ಅಪರಂ ತಯೋಃ ಸಾಕ್ಷ್ಯೇ ಸಮಾಪ್ತೇ ಸತಿ ರಸಾತಲಾದ್ ಯೇನೋತ್ಥಿತವ್ಯಂ ಸ ಪಶುಸ್ತಾಭ್ಯಾಂ ಸಹ ಯುದ್ಧ್ವಾ ತೌ ಜೇಷ್ಯತಿ ಹನಿಷ್ಯತಿ ಚ| (Abyssos g12)
അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. (Abyssos g12)
8 ತತಸ್ತಯೋಃ ಪ್ರಭುರಪಿ ಯಸ್ಯಾಂ ಮಹಾಪುರ್ಯ್ಯಾಂ ಕ್ರುಶೇ ಹತೋ ಽರ್ಥತೋ ಯಸ್ಯಾಃ ಪಾರಮಾರ್ಥಿಕನಾಮನೀ ಸಿದೋಮಂ ಮಿಸರಶ್ಚೇತಿ ತಸ್ಯಾ ಮಹಾಪುರ್ಯ್ಯಾಂಃ ಸನ್ನಿವೇಶೇ ತಯೋಃ ಕುಣಪೇ ಸ್ಥಾಸ್ಯತಃ|
അവരുടെ കൎത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.
9 ತತೋ ನಾನಾಜಾತೀಯಾ ನಾನಾವಂಶೀಯಾ ನಾನಾಭಾಷಾವಾದಿನೋ ನಾನಾದೇಶೀಯಾಶ್ಚ ಬಹವೋ ಮಾನವಾಃ ಸಾರ್ದ್ಧದಿನತ್ರಯಂ ತಯೋಃ ಕುಣಪೇ ನಿರೀಕ್ಷಿಷ್ಯನ್ತೇ, ತಯೋಃ ಕುಣಪಯೋಃ ಶ್ಮಶಾನೇ ಸ್ಥಾಪನಂ ನಾನುಜ್ಞಾಸ್ಯನ್ತಿ|
സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.
10 ಪೃಥಿವೀನಿವಾಸಿನಶ್ಚ ತಯೋ ರ್ಹೇತೋರಾನನ್ದಿಷ್ಯನ್ತಿ ಸುಖಭೋಗಂ ಕುರ್ವ್ವನ್ತಃ ಪರಸ್ಪರಂ ದಾನಾನಿ ಪ್ರೇಷಯಿಷ್ಯನ್ತಿ ಚ ಯತಸ್ತಾಭ್ಯಾಂ ಭವಿಷ್ಯದ್ವಾದಿಭ್ಯಾಂ ಪೃಥಿವೀನಿವಾಸಿನೋ ಯಾತನಾಂ ಪ್ರಾಪ್ತಾಃ|
ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.
11 ತಸ್ಮಾತ್ ಸಾರ್ದ್ಧದಿನತ್ರಯಾತ್ ಪರಮ್ ಈಶ್ವರಾತ್ ಜೀವನದಾಯಕ ಆತ್ಮನಿ ತೌ ಪ್ರವಿಷ್ಟೇ ತೌ ಚರಣೈರುದತಿಷ್ಠತಾಂ, ತೇನ ಯಾವನ್ತಸ್ತಾವಪಶ್ಯನ್ ತೇ ಽತೀವ ತ್ರಾಸಯುಕ್ತಾ ಅಭವನ್|
മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീൎന്നു —
12 ತತಃ ಪರಂ ತೌ ಸ್ವರ್ಗಾದ್ ಉಚ್ಚೈರಿದಂ ಕಥಯನ್ತಂ ರವಮ್ ಅಶೃಣುತಾಂ ಯುವಾಂ ಸ್ಥಾನಮ್ ಏತದ್ ಆರೋಹತಾಂ ತತಸ್ತಯೋಃ ಶತ್ರುಷು ನಿರೀಕ್ಷಮಾಣೇಷು ತೌ ಮೇಘೇನ ಸ್ವರ್ಗಮ್ ಆರೂಢವನ್ತೌ|
ഇവിടെ കയറിവരുവിൻ എന്നു സ്വൎഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വൎഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.
13 ತದ್ದಣ್ಡೇ ಮಹಾಭೂಮಿಕಮ್ಪೇ ಜಾತೇ ಪುರ್ಯ್ಯಾ ದಶಮಾಂಶಃ ಪತಿತಃ ಸಪ್ತಸಹಸ್ರಾಣಿ ಮಾನುಷಾಶ್ಚ ತೇನ ಭೂಮಿಕಮ್ಪೇನ ಹತಾಃ, ಅವಶಿಷ್ಟಾಶ್ಚ ಭಯಂ ಗತ್ವಾ ಸ್ವರ್ಗೀಯೇಶ್ವರಸ್ಯ ಪ್ರಶಂಸಾಮ್ ಅಕೀರ್ತ್ತಯನ್|
ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വൎഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.
14 ದ್ವಿತೀಯಃ ಸನ್ತಾಪೋ ಗತಃ ಪಶ್ಯ ತೃತೀಯಃ ಸನ್ತಾಪಸ್ತೂರ್ಣಮ್ ಆಗಚ್ಛತಿ|
രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
15 ಅನನ್ತರಂ ಸಪ್ತದೂತೇನ ತೂರ್ಯ್ಯಾಂ ವಾದಿತಾಯಾಂ ಸ್ವರ್ಗ ಉಚ್ಚೈಃ ಸ್ವರೈರ್ವಾಗಿಯಂ ಕೀರ್ತ್ತಿತಾ, ರಾಜತ್ವಂ ಜಗತೋ ಯದ್ಯದ್ ರಾಜ್ಯಂ ತದಧುನಾಭವತ್| ಅಸ್ಮತ್ಪ್ರಭೋಸ್ತದೀಯಾಭಿಷಿಕ್ತಸ್ಯ ತಾರಕಸ್ಯ ಚ| ತೇನ ಚಾನನ್ತಕಾಲೀಯಂ ರಾಜತ್ವಂ ಪ್ರಕರಿಷ್ಯತೇ|| (aiōn g165)
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കൎത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീൎന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വൎഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. (aiōn g165)
16 ಅಪರಮ್ ಈಶ್ವರಸ್ಯಾನ್ತಿಕೇ ಸ್ವಕೀಯಸಿಂಹಾಸನೇಷೂಪವಿಷ್ಟಾಶ್ಚತುರ್ವಿಂಶತಿಪ್ರಾಚೀನಾ ಭುವಿ ನ್ಯಙ್ಭೂಖಾ ಭೂತ್ವೇಶ್ವರಂ ಪ್ರಣಮ್ಯಾವದನ್,
ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു:
17 ಹೇ ಭೂತ ವರ್ತ್ತಮಾನಾಪಿ ಭವಿಷ್ಯಂಶ್ಚ ಪರೇಶ್ವರ| ಹೇ ಸರ್ವ್ವಶಕ್ತಿಮನ್ ಸ್ವಾಮಿನ್ ವಯಂ ತೇ ಕುರ್ಮ್ಮಹೇ ಸ್ತವಂ| ಯತ್ ತ್ವಯಾ ಕ್ರಿಯತೇ ರಾಜ್ಯಂ ಗೃಹೀತ್ವಾ ತೇ ಮಹಾಬಲಂ|
സൎവ്വശക്തിയുള്ള കൎത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
18 ವಿಜಾತೀಯೇಷು ಕುಪ್ಯತ್ಸು ಪ್ರಾದುರ್ಭೂತಾ ತವ ಕ್ರುಧಾ| ಮೃತಾನಾಮಪಿ ಕಾಲೋ ಽಸೌ ವಿಚಾರೋ ಭವಿತಾ ಯದಾ| ಭೃತ್ಯಾಶ್ಚ ತವ ಯಾವನ್ತೋ ಭವಿಷ್ಯದ್ವಾದಿಸಾಧವಃ| ಯೇ ಚ ಕ್ಷುದ್ರಾ ಮಹಾನ್ತೋ ವಾ ನಾಮತಸ್ತೇ ಹಿ ಬಿಭ್ಯತಿ| ಯದಾ ಸರ್ವ್ವೇಭ್ಯ ಏತೇಭ್ಯೋ ವೇತನಂ ವಿತರಿಷ್ಯತೇ| ಗನ್ತವ್ಯಶ್ಚ ಯದಾ ನಾಶೋ ವಸುಧಾಯಾ ವಿನಾಶಕೈಃ||
ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാൎക്കും വിശുദ്ധന്മാൎക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാൎക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
19 ಅನನ್ತರಮ್ ಈಶ್ವರಸ್ಯ ಸ್ವರ್ಗಸ್ಥಮನ್ದಿರಸ್ಯ ದ್ವಾರಂ ಮುಕ್ತಂ ತನ್ಮನ್ದಿರಮಧ್ಯೇ ಚ ನಿಯಮಮಞ್ಜೂಷಾ ದೃಶ್ಯಾಭವತ್, ತೇನ ತಡಿತೋ ರವಾಃ ಸ್ತನಿತಾನಿ ಭೂಮಿಕಮ್ಪೋ ಗುರುತರಶಿಲಾವೃಷ್ಟಿಶ್ಚೈತಾನಿ ಸಮಭವನ್|
അപ്പോൾ സ്വൎഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

< ಪ್ರಕಾಶಿತಂ 11 >