< ಲೂಕಃ 8 >

1 ಅಪರಞ್ಚ ಯೀಶು ರ್ದ್ವಾದಶಭಿಃ ಶಿಷ್ಯೈಃ ಸಾರ್ದ್ಧಂ ನಾನಾನಗರೇಷು ನಾನಾಗ್ರಾಮೇಷು ಚ ಗಚ್ಛನ್ ಇಶ್ವರೀಯರಾಜತ್ವಸ್ಯ ಸುಸಂವಾದಂ ಪ್ರಚಾರಯಿತುಂ ಪ್ರಾರೇಭೇ|
അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
2 ತದಾ ಯಸ್ಯಾಃ ಸಪ್ತ ಭೂತಾ ನಿರಗಚ್ಛನ್ ಸಾ ಮಗ್ದಲೀನೀತಿ ವಿಖ್ಯಾತಾ ಮರಿಯಮ್ ಹೇರೋದ್ರಾಜಸ್ಯ ಗೃಹಾಧಿಪತೇಃ ಹೋಷೇ ರ್ಭಾರ್ಯ್ಯಾ ಯೋಹನಾ ಶೂಶಾನಾ
അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 ಪ್ರಭೃತಯೋ ಯಾ ಬಹ್ವ್ಯಃ ಸ್ತ್ರಿಯಃ ದುಷ್ಟಭೂತೇಭ್ಯೋ ರೋಗೇಭ್ಯಶ್ಚ ಮುಕ್ತಾಃ ಸತ್ಯೋ ನಿಜವಿಭೂತೀ ರ್ವ್ಯಯಿತ್ವಾ ತಮಸೇವನ್ತ, ತಾಃ ಸರ್ವ್ವಾಸ್ತೇನ ಸಾರ್ದ್ಧಮ್ ಆಸನ್|
ഹെരോദാവിന്റെ കാൎയ്യവിചാരകനായ കൂസയുടെ ഭാൎയ്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവൎക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
4 ಅನನ್ತರಂ ನಾನಾನಗರೇಭ್ಯೋ ಬಹವೋ ಲೋಕಾ ಆಗತ್ಯ ತಸ್ಯ ಸಮೀಪೇಽಮಿಲನ್, ತದಾ ಸ ತೇಭ್ಯ ಏಕಾಂ ದೃಷ್ಟಾನ್ತಕಥಾಂ ಕಥಯಾಮಾಸ| ಏಕಃ ಕೃಷೀಬಲೋ ಬೀಜಾನಿ ವಪ್ತುಂ ಬಹಿರ್ಜಗಾಮ,
പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
5 ತತೋ ವಪನಕಾಲೇ ಕತಿಪಯಾನಿ ಬೀಜಾನಿ ಮಾರ್ಗಪಾರ್ಶ್ವೇ ಪೇತುಃ, ತತಸ್ತಾನಿ ಪದತಲೈ ರ್ದಲಿತಾನಿ ಪಕ್ಷಿಭಿ ರ್ಭಕ್ಷಿತಾನಿ ಚ|
വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
6 ಕತಿಪಯಾನಿ ಬೀಜಾನಿ ಪಾಷಾಣಸ್ಥಲೇ ಪತಿತಾನಿ ಯದ್ಯಪಿ ತಾನ್ಯಙ್ಕುರಿತಾನಿ ತಥಾಪಿ ರಸಾಭಾವಾತ್ ಶುಶುಷುಃ|
മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
7 ಕತಿಪಯಾನಿ ಬೀಜಾನಿ ಕಣ್ಟಕಿವನಮಧ್ಯೇ ಪತಿತಾನಿ ತತಃ ಕಣ್ಟಕಿವನಾನಿ ಸಂವೃದ್ಧ್ಯ ತಾನಿ ಜಗ್ರಸುಃ|
മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8 ತದನ್ಯಾನಿ ಕತಿಪಯಬೀಜಾನಿ ಚ ಭೂಮ್ಯಾಮುತ್ತಮಾಯಾಂ ಪೇತುಸ್ತತಸ್ತಾನ್ಯಙ್ಕುರಯಿತ್ವಾ ಶತಗುಣಾನಿ ಫಲಾನಿ ಫೇಲುಃ| ಸ ಇಮಾ ಕಥಾಂ ಕಥಯಿತ್ವಾ ಪ್ರೋಚ್ಚೈಃ ಪ್ರೋವಾಚ, ಯಸ್ಯ ಶ್ರೋತುಂ ಶ್ರೋತ್ರೇ ಸ್ತಃ ಸ ಶೃಣೋತು|
മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
9 ತತಃ ಪರಂ ಶಿಷ್ಯಾಸ್ತಂ ಪಪ್ರಚ್ಛುರಸ್ಯ ದೃಷ್ಟಾನ್ತಸ್ಯ ಕಿಂ ತಾತ್ಪರ್ಯ್ಯಂ?
അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
10 ತತಃ ಸ ವ್ಯಾಜಹಾರ, ಈಶ್ವರೀಯರಾಜ್ಯಸ್ಯ ಗುಹ್ಯಾನಿ ಜ್ಞಾತುಂ ಯುಷ್ಮಭ್ಯಮಧಿಕಾರೋ ದೀಯತೇ ಕಿನ್ತ್ವನ್ಯೇ ಯಥಾ ದೃಷ್ಟ್ವಾಪಿ ನ ಪಶ್ಯನ್ತಿ ಶ್ರುತ್ವಾಪಿ ಮ ಬುಧ್ಯನ್ತೇ ಚ ತದರ್ಥಂ ತೇಷಾಂ ಪುರಸ್ತಾತ್ ತಾಃ ಸರ್ವ್ವಾಃ ಕಥಾ ದೃಷ್ಟಾನ್ತೇನ ಕಥ್ಯನ್ತೇ|
ദൈവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവൎക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
11 ದೃಷ್ಟಾನ್ತಸ್ಯಾಸ್ಯಾಭಿಪ್ರಾಯಃ, ಈಶ್ವರೀಯಕಥಾ ಬೀಜಸ್ವರೂಪಾ|
ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
12 ಯೇ ಕಥಾಮಾತ್ರಂ ಶೃಣ್ವನ್ತಿ ಕಿನ್ತು ಪಶ್ಚಾದ್ ವಿಶ್ವಸ್ಯ ಯಥಾ ಪರಿತ್ರಾಣಂ ನ ಪ್ರಾಪ್ನುವನ್ತಿ ತದಾಶಯೇನ ಶೈತಾನೇತ್ಯ ಹೃದಯಾತೃ ತಾಂ ಕಥಾಮ್ ಅಪಹರತಿ ತ ಏವ ಮಾರ್ಗಪಾರ್ಶ್ವಸ್ಥಭೂಮಿಸ್ವರೂಪಾಃ|
വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
13 ಯೇ ಕಥಂ ಶ್ರುತ್ವಾ ಸಾನನ್ದಂ ಗೃಹ್ಲನ್ತಿ ಕಿನ್ತ್ವಬದ್ಧಮೂಲತ್ವಾತ್ ಸ್ವಲ್ಪಕಾಲಮಾತ್ರಂ ಪ್ರತೀತ್ಯ ಪರೀಕ್ಷಾಕಾಲೇ ಭ್ರಶ್ಯನ್ತಿ ತಏವ ಪಾಷಾಣಭೂಮಿಸ್ವರೂಪಾಃ|
പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവൎക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
14 ಯೇ ಕಥಾಂ ಶ್ರುತ್ವಾ ಯಾನ್ತಿ ವಿಷಯಚಿನ್ತಾಯಾಂ ಧನಲೋಭೇನ ಏಹಿಕಸುಖೇ ಚ ಮಜ್ಜನ್ತ ಉಪಯುಕ್ತಫಲಾನಿ ನ ಫಲನ್ತಿ ತ ಏವೋಪ್ತಬೀಜಕಣ್ಟಕಿಭೂಸ್ವರೂಪಾಃ|
മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂൎണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15 ಕಿನ್ತು ಯೇ ಶ್ರುತ್ವಾ ಸರಲೈಃ ಶುದ್ಧೈಶ್ಚಾನ್ತಃಕರಣೈಃ ಕಥಾಂ ಗೃಹ್ಲನ್ತಿ ಧೈರ್ಯ್ಯಮ್ ಅವಲಮ್ಬ್ಯ ಫಲಾನ್ಯುತ್ಪಾದಯನ್ತಿ ಚ ತ ಏವೋತ್ತಮಮೃತ್ಸ್ವರೂಪಾಃ|
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
16 ಅಪರಞ್ಚ ಪ್ರದೀಪಂ ಪ್ರಜ್ವಾಲ್ಯ ಕೋಪಿ ಪಾತ್ರೇಣ ನಾಚ್ಛಾದಯತಿ ತಥಾ ಖಟ್ವಾಧೋಪಿ ನ ಸ್ಥಾಪಯತಿ, ಕಿನ್ತು ದೀಪಾಧಾರೋಪರ್ಯ್ಯೇವ ಸ್ಥಾಪಯತಿ, ತಸ್ಮಾತ್ ಪ್ರವೇಶಕಾ ದೀಪ್ತಿಂ ಪಶ್ಯನ್ತಿ|
വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
17 ಯನ್ನ ಪ್ರಕಾಶಯಿಷ್ಯತೇ ತಾದೃಗ್ ಅಪ್ರಕಾಶಿತಂ ವಸ್ತು ಕಿಮಪಿ ನಾಸ್ತಿ ಯಚ್ಚ ನ ಸುವ್ಯಕ್ತಂ ಪ್ರಚಾರಯಿಷ್ಯತೇ ತಾದೃಗ್ ಗೃಪ್ತಂ ವಸ್ತು ಕಿಮಪಿ ನಾಸ್ತಿ|
വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18 ಅತೋ ಯೂಯಂ ಕೇನ ಪ್ರಕಾರೇಣ ಶೃಣುಥ ತತ್ರ ಸಾವಧಾನಾ ಭವತ, ಯಸ್ಯ ಸಮೀಪೇ ಬರ್ದ್ಧತೇ ತಸ್ಮೈ ಪುನರ್ದಾಸ್ಯತೇ ಕಿನ್ತು ಯಸ್ಯಾಶ್ರಯೇ ನ ಬರ್ದ್ಧತೇ ತಸ್ಯ ಯದ್ಯದಸ್ತಿ ತದಪಿ ತಸ್ಮಾತ್ ನೇಷ್ಯತೇ|
ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19 ಅಪರಞ್ಚ ಯೀಶೋ ರ್ಮಾತಾ ಭ್ರಾತರಶ್ಚ ತಸ್ಯ ಸಮೀಪಂ ಜಿಗಮಿಷವಃ
അവന്റെ അമ്മയും സഹോദരന്മാരും
20 ಕಿನ್ತು ಜನತಾಸಮ್ಬಾಧಾತ್ ತತ್ಸನ್ನಿಧಿಂ ಪ್ರಾಪ್ತುಂ ನ ಶೇಕುಃ| ತತ್ಪಶ್ಚಾತ್ ತವ ಮಾತಾ ಭ್ರಾತರಶ್ಚ ತ್ವಾಂ ಸಾಕ್ಷಾತ್ ಚಿಕೀರ್ಷನ್ತೋ ಬಹಿಸ್ತಿಷ್ಠನತೀತಿ ವಾರ್ತ್ತಾಯಾಂ ತಸ್ಮೈ ಕಥಿತಾಯಾಂ
അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.
21 ಸ ಪ್ರತ್ಯುವಾಚ; ಯೇ ಜನಾ ಈಶ್ವರಸ್ಯ ಕಥಾಂ ಶ್ರುತ್ವಾ ತದನುರೂಪಮಾಚರನ್ತಿ ತಏವ ಮಮ ಮಾತಾ ಭ್ರಾತರಶ್ಚ|
അവരോടു അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
22 ಅನನ್ತರಂ ಏಕದಾ ಯೀಶುಃ ಶಿಷ್ಯೈಃ ಸಾರ್ದ್ಧಂ ನಾವಮಾರುಹ್ಯ ಜಗಾದ, ಆಯಾತ ವಯಂ ಹ್ರದಸ್ಯ ಪಾರಂ ಯಾಮಃ, ತತಸ್ತೇ ಜಗ್ಮುಃ|
ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
23 ತೇಷು ನೌಕಾಂ ವಾಹಯತ್ಸು ಸ ನಿದದ್ರೌ;
അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
24 ಅಥಾಕಸ್ಮಾತ್ ಪ್ರಬಲಝಞ್ಭ್ಶಗಮಾದ್ ಹ್ರದೇ ನೌಕಾಯಾಂ ತರಙ್ಗೈರಾಚ್ಛನ್ನಾಯಾಂ ವಿಪತ್ ತಾನ್ ಜಗ್ರಾಸ| ತಸ್ಮಾದ್ ಯೀಶೋರನ್ತಿಕಂ ಗತ್ವಾ ಹೇ ಗುರೋ ಹೇ ಗುರೋ ಪ್ರಾಣಾ ನೋ ಯಾನ್ತೀತಿ ಗದಿತ್ವಾ ತಂ ಜಾಗರಯಾಮ್ಬಭೂವುಃ| ತದಾ ಸ ಉತ್ಥಾಯ ವಾಯುಂ ತರಙ್ಗಾಂಶ್ಚ ತರ್ಜಯಾಮಾಸ ತಸ್ಮಾದುಭೌ ನಿವೃತ್ಯ ಸ್ಥಿರೌ ಬಭೂವತುಃ|
തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമൎന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
25 ಸ ತಾನ್ ಬಭಾಷೇ ಯುಷ್ಮಾಕಂ ವಿಶ್ವಾಸಃ ಕ? ತಸ್ಮಾತ್ತೇ ಭೀತಾ ವಿಸ್ಮಿತಾಶ್ಚ ಪರಸ್ಪರಂ ಜಗದುಃ, ಅಹೋ ಕೀದೃಗಯಂ ಮನುಜಃ ಪವನಂ ಪಾನೀಯಞ್ಚಾದಿಶತಿ ತದುಭಯಂ ತದಾದೇಶಂ ವಹತಿ|
നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
26 ತತಃ ಪರಂ ಗಾಲೀಲ್ಪ್ರದೇಶಸ್ಯ ಸಮ್ಮುಖಸ್ಥಗಿದೇರೀಯಪ್ರದೇಶೇ ನೌಕಾಯಾಂ ಲಗನ್ತ್ಯಾಂ ತಟೇಽವರೋಹಮಾವಾದ್
അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.
27 ಬಹುತಿಥಕಾಲಂ ಭೂತಗ್ರಸ್ತ ಏಕೋ ಮಾನುಷಃ ಪುರಾದಾಗತ್ಯ ತಂ ಸಾಕ್ಷಾಚ್ಚಕಾರ| ಸ ಮನುಷೋ ವಾಸೋ ನ ಪರಿದಧತ್ ಗೃಹೇ ಚ ನ ವಸನ್ ಕೇವಲಂ ಶ್ಮಶಾನಮ್ ಅಧ್ಯುವಾಸ|
അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാൎക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
28 ಸ ಯೀಶುಂ ದೃಷ್ಟ್ವೈವ ಚೀಚ್ಛಬ್ದಂ ಚಕಾರ ತಸ್ಯ ಸಮ್ಮುಖೇ ಪತಿತ್ವಾ ಪ್ರೋಚ್ಚೈರ್ಜಗಾದ ಚ, ಹೇ ಸರ್ವ್ವಪ್ರಧಾನೇಶ್ವರಸ್ಯ ಪುತ್ರ, ಮಯಾ ಸಹ ತವ ಕಃ ಸಮ್ಬನ್ಧಃ? ತ್ವಯಿ ವಿನಯಂ ಕರೋಮಿ ಮಾಂ ಮಾ ಯಾತಯ|
അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 ಯತಃ ಸ ತಂ ಮಾನುಷಂ ತ್ಯಕ್ತ್ವಾ ಯಾತುಮ್ ಅಮೇಧ್ಯಭೂತಮ್ ಆದಿದೇಶ; ಸ ಭೂತಸ್ತಂ ಮಾನುಷಮ್ ಅಸಕೃದ್ ದಧಾರ ತಸ್ಮಾಲ್ಲೋಕಾಃ ಶೃಙ್ಖಲೇನ ನಿಗಡೇನ ಚ ಬಬನ್ಧುಃ; ಸ ತದ್ ಭಂಕ್ತ್ವಾ ಭೂತವಶತ್ವಾತ್ ಮಧ್ಯೇಪ್ರಾನ್ತರಂ ಯಯೌ|
അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകൎക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
30 ಅನನ್ತರಂ ಯೀಶುಸ್ತಂ ಪಪ್ರಚ್ಛ ತವ ಕಿನ್ನಾಮ? ಸ ಉವಾಚ, ಮಮ ನಾಮ ಬಾಹಿನೋ ಯತೋ ಬಹವೋ ಭೂತಾಸ್ತಮಾಶಿಶ್ರಿಯುಃ|
യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 ಅಥ ಭೂತಾ ವಿನಯೇನ ಜಗದುಃ, ಗಭೀರಂ ಗರ್ತ್ತಂ ಗನ್ತುಂ ಮಾಜ್ಞಾಪಯಾಸ್ಮಾನ್| (Abyssos g12)
പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. (Abyssos g12)
32 ತದಾ ಪರ್ವ್ವತೋಪರಿ ವರಾಹವ್ರಜಶ್ಚರತಿ ತಸ್ಮಾದ್ ಭೂತಾ ವಿನಯೇನ ಪ್ರೋಚುಃ, ಅಮುಂ ವರಾಹವ್ರಜಮ್ ಆಶ್ರಯಿತುಮ್ ಅಸ್ಮಾನ್ ಅನುಜಾನೀಹಿ; ತತಃ ಸೋನುಜಜ್ಞೌ|
അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 ತತಃ ಪರಂ ಭೂತಾಸ್ತಂ ಮಾನುಷಂ ವಿಹಾಯ ವರಾಹವ್ರಜಮ್ ಆಶಿಶ್ರಿಯುಃ ವರಾಹವ್ರಜಾಶ್ಚ ತತ್ಕ್ಷಣಾತ್ ಕಟಕೇನ ಧಾವನ್ತೋ ಹ್ರದೇ ಪ್ರಾಣಾನ್ ವಿಜೃಹುಃ|
ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു.
34 ತದ್ ದೃಷ್ಟ್ವಾ ಶೂಕರರಕ್ಷಕಾಃ ಪಲಾಯಮಾನಾ ನಗರಂ ಗ್ರಾಮಞ್ಚ ಗತ್ವಾ ತತ್ಸರ್ವ್ವವೃತ್ತಾನ್ತಂ ಕಥಯಾಮಾಸುಃ|
ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 ತತಃ ಕಿಂ ವೃತ್ತಮ್ ಏತದ್ದರ್ಶನಾರ್ಥಂ ಲೋಕಾ ನಿರ್ಗತ್ಯ ಯೀಶೋಃ ಸಮೀಪಂ ಯಯುಃ, ತಂ ಮಾನುಷಂ ತ್ಯಕ್ತಭೂತಂ ಪರಿಹಿತವಸ್ತ್ರಂ ಸ್ವಸ್ಥಮಾನುಷವದ್ ಯೀಶೋಶ್ಚರಣಸನ್ನಿಧೌ ಸೂಪವಿಶನ್ತಂ ವಿಲೋಕ್ಯ ಬಿಭ್ಯುಃ|
സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
36 ಯೇ ಲೋಕಾಸ್ತಸ್ಯ ಭೂತಗ್ರಸ್ತಸ್ಯ ಸ್ವಾಸ್ಥ್ಯಕರಣಂ ದದೃಶುಸ್ತೇ ತೇಭ್ಯಃ ಸರ್ವ್ವವೃತ್ತಾನ್ತಂ ಕಥಯಾಮಾಸುಃ|
ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
37 ತದನನ್ತರಂ ತಸ್ಯ ಗಿದೇರೀಯಪ್ರದೇಶಸ್ಯ ಚತುರ್ದಿಕ್ಸ್ಥಾ ಬಹವೋ ಜನಾ ಅತಿತ್ರಸ್ತಾ ವಿನಯೇನ ತಂ ಜಗದುಃ, ಭವಾನ್ ಅಸ್ಮಾಕಂ ನಿಕಟಾದ್ ವ್ರಜತು ತಸ್ಮಾತ್ ಸ ನಾವಮಾರುಹ್ಯ ತತೋ ವ್ಯಾಘುಟ್ಯ ಜಗಾಮ|
ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 ತದಾನೀಂ ತ್ಯಕ್ತಭೂತಮನುಜಸ್ತೇನ ಸಹ ಸ್ಥಾತುಂ ಪ್ರಾರ್ಥಯಾಞ್ಚಕ್ರೇ
ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.
39 ಕಿನ್ತು ತದರ್ಥಮ್ ಈಶ್ವರಃ ಕೀದೃಙ್ಮಹಾಕರ್ಮ್ಮ ಕೃತವಾನ್ ಇತಿ ನಿವೇಶನಂ ಗತ್ವಾ ವಿಜ್ಞಾಪಯ, ಯೀಶುಃ ಕಥಾಮೇತಾಂ ಕಥಯಿತ್ವಾ ತಂ ವಿಸಸರ್ಜ| ತತಃ ಸ ವ್ರಜಿತ್ವಾ ಯೀಶುಸ್ತದರ್ಥಂ ಯನ್ಮಹಾಕರ್ಮ್ಮ ಚಕಾರ ತತ್ ಪುರಸ್ಯ ಸರ್ವ್ವತ್ರ ಪ್ರಕಾಶಯಿತುಂ ಪ್ರಾರೇಭೇ|
അതിന്നു അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
40 ಅಥ ಯೀಶೌ ಪರಾವೃತ್ಯಾಗತೇ ಲೋಕಾಸ್ತಂ ಆದರೇಣ ಜಗೃಹು ರ್ಯಸ್ಮಾತ್ತೇ ಸರ್ವ್ವೇ ತಮಪೇಕ್ಷಾಞ್ಚಕ್ರಿರೇ|
യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
41 ತದನನ್ತರಂ ಯಾಯೀರ್ನಾಮ್ನೋ ಭಜನಗೇಹಸ್ಯೈಕೋಧಿಪ ಆಗತ್ಯ ಯೀಶೋಶ್ಚರಣಯೋಃ ಪತಿತ್ವಾ ಸ್ವನಿವೇಶನಾಗಮನಾರ್ಥಂ ತಸ್ಮಿನ್ ವಿನಯಂ ಚಕಾರ,
അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
42 ಯತಸ್ತಸ್ಯ ದ್ವಾದಶವರ್ಷವಯಸ್ಕಾ ಕನ್ಯೈಕಾಸೀತ್ ಸಾ ಮೃತಕಲ್ಪಾಭವತ್| ತತಸ್ತಸ್ಯ ಗಮನಕಾಲೇ ಮಾರ್ಗೇ ಲೋಕಾನಾಂ ಮಹಾನ್ ಸಮಾಗಮೋ ಬಭೂವ|
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
43 ದ್ವಾದಶವರ್ಷಾಣಿ ಪ್ರದರರೋಗಗ್ರಸ್ತಾ ನಾನಾ ವೈದ್ಯೈಶ್ಚಿಕಿತ್ಸಿತಾ ಸರ್ವ್ವಸ್ವಂ ವ್ಯಯಿತ್ವಾಪಿ ಸ್ವಾಸ್ಥ್ಯಂ ನ ಪ್ರಾಪ್ತಾ ಯಾ ಯೋಷಿತ್ ಸಾ ಯೀಶೋಃ ಪಶ್ಚಾದಾಗತ್ಯ ತಸ್ಯ ವಸ್ತ್ರಗ್ರನ್ಥಿಂ ಪಸ್ಪರ್ಶ|
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
44 ತಸ್ಮಾತ್ ತತ್ಕ್ಷಣಾತ್ ತಸ್ಯಾ ರಕ್ತಸ್ರಾವೋ ರುದ್ಧಃ|
പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
45 ತದಾನೀಂ ಯೀಶುರವದತ್ ಕೇನಾಹಂ ಸ್ಪೃಷ್ಟಃ? ತತೋಽನೇಕೈರನಙ್ಗೀಕೃತೇ ಪಿತರಸ್ತಸ್ಯ ಸಙ್ಗಿನಶ್ಚಾವದನ್, ಹೇ ಗುರೋ ಲೋಕಾ ನಿಕಟಸ್ಥಾಃ ಸನ್ತಸ್ತವ ದೇಹೇ ಘರ್ಷಯನ್ತಿ, ತಥಾಪಿ ಕೇನಾಹಂ ಸ್ಪೃಷ್ಟಇತಿ ಭವಾನ್ ಕುತಃ ಪೃಚ್ಛತಿ?
എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 ಯೀಶುಃ ಕಥಯಾಮಾಸ, ಕೇನಾಪ್ಯಹಂ ಸ್ಪೃಷ್ಟೋ, ಯತೋ ಮತ್ತಃ ಶಕ್ತಿ ರ್ನಿರ್ಗತೇತಿ ಮಯಾ ನಿಶ್ಚಿತಮಜ್ಞಾಯಿ|
യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
47 ತದಾ ಸಾ ನಾರೀ ಸ್ವಯಂ ನ ಗುಪ್ತೇತಿ ವಿದಿತ್ವಾ ಕಮ್ಪಮಾನಾ ಸತೀ ತಸ್ಯ ಸಮ್ಮುಖೇ ಪಪಾತ; ಯೇನ ನಿಮಿತ್ತೇನ ತಂ ಪಸ್ಪರ್ಶ ಸ್ಪರ್ಶಮಾತ್ರಾಚ್ಚ ಯೇನ ಪ್ರಕಾರೇಣ ಸ್ವಸ್ಥಾಭವತ್ ತತ್ ಸರ್ವ್ವಂ ತಸ್ಯ ಸಾಕ್ಷಾದಾಚಖ್ಯೌ|
താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 ತತಃ ಸ ತಾಂ ಜಗಾದ ಹೇ ಕನ್ಯೇ ಸುಸ್ಥಿರಾ ಭವ, ತವ ವಿಶ್ವಾಸಸ್ತ್ವಾಂ ಸ್ವಸ್ಥಾಮ್ ಅಕಾರ್ಷೀತ್ ತ್ವಂ ಕ್ಷೇಮೇಣ ಯಾಹಿ|
അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49 ಯೀಶೋರೇತದ್ವಾಕ್ಯವದನಕಾಲೇ ತಸ್ಯಾಧಿಪತೇ ರ್ನಿವೇಶನಾತ್ ಕಶ್ಚಿಲ್ಲೋಕ ಆಗತ್ಯ ತಂ ಬಭಾಷೇ, ತವ ಕನ್ಯಾ ಮೃತಾ ಗುರುಂ ಮಾ ಕ್ಲಿಶಾನ|
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 ಕಿನ್ತು ಯೀಶುಸ್ತದಾಕರ್ಣ್ಯಾಧಿಪತಿಂ ವ್ಯಾಜಹಾರ, ಮಾ ಭೈಷೀಃ ಕೇವಲಂ ವಿಶ್ವಸಿಹಿ ತಸ್ಮಾತ್ ಸಾ ಜೀವಿಷ್ಯತಿ|
യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
51 ಅಥ ತಸ್ಯ ನಿವೇಶನೇ ಪ್ರಾಪ್ತೇ ಸ ಪಿತರಂ ಯೋಹನಂ ಯಾಕೂಬಞ್ಚ ಕನ್ಯಾಯಾ ಮಾತರಂ ಪಿತರಞ್ಚ ವಿನಾ, ಅನ್ಯಂ ಕಞ್ಚನ ಪ್ರವೇಷ್ಟುಂ ವಾರಯಾಮಾಸ|
വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
52 ಅಪರಞ್ಚ ಯೇ ರುದನ್ತಿ ವಿಲಪನ್ತಿ ಚ ತಾನ್ ಸರ್ವ್ವಾನ್ ಜನಾನ್ ಉವಾಚ, ಯೂಯಂ ಮಾ ರೋದಿಷ್ಟ ಕನ್ಯಾ ನ ಮೃತಾ ನಿದ್ರಾತಿ|
എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.
53 ಕಿನ್ತು ಸಾ ನಿಶ್ಚಿತಂ ಮೃತೇತಿ ಜ್ಞಾತ್ವಾ ತೇ ತಮುಪಜಹಸುಃ|
അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
54 ಪಶ್ಚಾತ್ ಸ ಸರ್ವ್ವಾನ್ ಬಹಿಃ ಕೃತ್ವಾ ಕನ್ಯಾಯಾಃ ಕರೌ ಧೃತ್ವಾಜುಹುವೇ, ಹೇ ಕನ್ಯೇ ತ್ವಮುತ್ತಿಷ್ಠ,
എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
55 ತಸ್ಮಾತ್ ತಸ್ಯಾಃ ಪ್ರಾಣೇಷು ಪುನರಾಗತೇಷು ಸಾ ತತ್ಕ್ಷಣಾದ್ ಉತ್ತಸ್ಯೌ| ತದಾನೀಂ ತಸ್ಯೈ ಕಿಞ್ಚಿದ್ ಭಕ್ಷ್ಯಂ ದಾತುಮ್ ಆದಿದೇಶ|
അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
56 ತತಸ್ತಸ್ಯಾಃ ಪಿತರೌ ವಿಸ್ಮಯಂ ಗತೌ ಕಿನ್ತು ಸ ತಾವಾದಿದೇಶ ಘಟನಾಯಾ ಏತಸ್ಯಾಃ ಕಥಾಂ ಕಸ್ಮೈಚಿದಪಿ ಮಾ ಕಥಯತಂ|
അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.

< ಲೂಕಃ 8 >