< ایوب 35 >
آیا این درست است که ادعا میکنی که در حضور خدا بیگناهی، و میگویی: «از این پاکی و بیگناهی خود سودی نبردهام»؟ | 1 |
൧എലീഹൂ പിന്നെയും പറഞ്ഞത്:
൨“എന്റെ നീതി ദൈവത്തിന്റെ നീതിയിലും വലിയത് എന്ന് നീ പറയുന്നു; ഇത് ന്യായം എന്ന് നീ നിരൂപിക്കുന്നുവോ?
൩അതിനാൽ നിനക്ക് എന്ത് പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനേക്കാൾ അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;
من جواب تو و همهٔ دوستانت را میدهم. | 4 |
൪നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ മറുപടി പറയാം.
به آسمان بلندی که بر فراز سر توست نگاه کن. | 5 |
൫നീ ആകാശത്തേക്ക് നോക്കി കാണുക; നിനക്ക് മീതെയുള്ള മേഘങ്ങളെ ദർശിക്കുക;
اگر گناه کنی چه لطمهای به خدا میزنی؟ اگر خطاهای تو زیاد شود چه تأثیری بر او دارد؟ | 6 |
൬നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്ത് പ്രവർത്തിക്കുന്നു? നിന്റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു?
یا اگر گناه نکنی، چه نفعی به او میرسانی؟ | 7 |
൭നീ നീതിമാനായിരിക്കുന്നതിനാൽ അവിടുത്തേക്ക് എന്ത് കൊടുക്കുന്നു? അല്ലെങ്കിൽ അവിടുത്തേക്ക് നിന്റെ കയ്യിൽനിന്ന് എന്ത് ലഭിക്കുന്നു?
خواه گناه کنی، و خواه کار خوب انجام دهی، تأثیر آن فقط بر انسانهاست. | 8 |
൮നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മറ്റൊരു മനുഷ്യനെയും ബാധിക്കുന്നു.
وقتی به انسانها ظلم میشود، آنها ناله میکنند و فریاد برمیآورند تا کسی به دادشان برسد. | 9 |
൯പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
اما کسی نمیگوید: «خدای آفرینندۀ من کجاست، که شبانگاه سرودها میبخشد؟ | 10 |
൧൦എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങൾ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളേക്കാൾ നമ്മളെ പഠിപ്പിക്കുന്നവനും
او که ما را توسط حیوانات زمین تعلیم میدهد، و توسط پرندگان آسمان حکیم میسازد؟» | 11 |
൧൧ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുവനും ചോദിക്കുന്നില്ല.
فریاد برمیآورند و کمک میطلبند اما خدا پاسخی نمیدهد، زیرا متکبر و شرور هستند. | 12 |
൧൨അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.
فریاد آنها سودی ندارد، زیرا خدای قادر مطلق آن را نمیشنود و به آن توجهی ندارد. | 13 |
൧൩വ്യര്‍ത്ഥമായുള്ളത് ദൈവം കേൾക്കുകയില്ല; സർവ്വശക്തൻ അത് ശ്രദ്ധിക്കുകയുമില്ല, നിശ്ചയം.
پس چقدر بیشتر، وقتی میگویی او را نمیبینی و دعویات در حضور وی است، و منتظر او هستی، خدا تو را نخواهد شنید | 14 |
൧൪പിന്നെ നീ അവിടുത്തെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? നിന്റെ വാദം അവിടുത്തെ മുമ്പിൽ ഇരിക്കുന്നതുകൊണ്ട് നീ അവിടുത്തേക്കായി കാത്തിരിക്കുക.
میگویی: «خدا گناهکار را مجازات نمیکند و به گناهان او توجهی ندارد.» | 15 |
൧൫ഇപ്പോൾ, അവിടുത്തെ കോപം സന്ദർശിക്കാത്തതുകൊണ്ടും അവിടുന്ന് അഹങ്കാരത്തെ അധികം ഗണ്യമാക്കാത്തതുകൊണ്ടും
اما ای ایوب، تو از روی نادانی سخن میگویی و سخنانت پوچ و باطل است. | 16 |
൧൬ഇയ്യോബ് വെറുതെ തന്റെ വായ് തുറക്കുന്നു; അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു”.