< ယောဘ 40 >

1 တဖန် ထာဝရဘုရား က၊ အနန္တ တန်ခိုးရှင်ကို ဆုံးမ သောသူသည် ဆန့်ကျင် ဘက်ပြုဦးမလော။
യഹോവ പിന്നെയും ഇയ്യോബിനോട് ഇപ്രകാരം അരുളിച്ചെയ്തു:
2 ဘုရားသခင်ကို အပြစ်တင်သောသူသည် ပြန်ပြော စေတော့ဟု ယောဘ အား မိန့် တော်မူလျှင်၊
“സർവശക്തനോട് എതിർക്കുന്നവർ അവിടത്തെ തെറ്റുകൾ തിരുത്തുമോ? ദൈവത്തിൽ കുറ്റം ആരോപിക്കുന്നവർ ഇതിന് ഉത്തരം പറയട്ടെ.”
3 ယောဘ က အကျွန်ုပ်သည် ဆိုးယုတ် ပါ၏။
അപ്പോൾ ഇയ്യോബ് യഹോവയോട് ഇപ്രകാരം മറുപടി പറഞ്ഞു:
4 ကိုယ်တော် အား အဘယ်သို့ ပြန် လျှောက်ရပါမည်နည်း။ အကျွန်ုပ်သည် ကိုယ် နှုတ် ကို ကိုယ် လက် နှင့် ပိတ် ပါမည်။
“കണ്ടാലും, ഞാൻ എത്ര അയോഗ്യൻ! ഞാൻ അങ്ങയോട് എങ്ങനെ ഉത്തരം പറയും? ഞാൻ കൈകൊണ്ടു വായ് പൊത്തുകയാണ്.
5 တကြိမ် ပြော မိပါပြီ။ တဖန် မ ပြောဝံ့ပါ။ နှစ် ကြိမ်တိုင်အောင်ပြောမိပါပြီ။ သို့ရာတွင် ထပ်၍ မ ပြောဝံ့ပါဟု ထာဝရဘုရား အား ပြန် ၍ လျှောက်လေ၏။
ഒരുപ്രാവശ്യം ഞാൻ സംസാരിച്ചു, എന്നാൽ ഇനി എനിക്ക് ഒരു മറുപടിയുമില്ല. രണ്ടുപ്രാവശ്യം ഞാൻ മറുപടി പറഞ്ഞു; ഇനി ഞാൻ ഒന്നും മിണ്ടുകയില്ല.”
6 တဖန် ထာဝရဘုရား သည် မိုဃ်းသက်မုန်တိုင်း ထဲက ယောဘ အား မိန့် တော်မူသည်ကား၊
അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു:
7 လူ ယောက်ျားကဲ့သို့ သင် ၏ခါး ကိုစည်း လော့။ ငါမေးမြန်း သောပြဿနာတို့ကို ဖြေ လော့။
“ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും നീ എനിക്ക് ഉത്തരം നൽകണം.
8 သင်သည် ငါ တရား စီရင်ချက်ကို ပယ် မည်လော။ သင်သည် ကိုယ်တိုင်ဖြောင့်မတ် ဟန်ရှိစေခြင်းငှါ ၊ ငါ ကိုအပြစ်ရှိသည်ဟု စီရင် မည်လော။
“നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ? നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ?
9 သင် သည်ဘုရား သခင်၏ လက်ရုံး ကဲ့သို့ သော လက်ရုံးရှိသလော။ ဘုရားသခင်၏ အသံကဲ့သို့ သော အသံ နှင့် မိုဃ်းချုန်း နိုင်သလော။
അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ? അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ?
10 ၁၀ ထူးဆန်းသော ဘုန်း တန်ခိုးအာနုဘော်ကို ဝတ်ဆောင် လော့။ တင့်တယ်သော ဂုဏ် အသရေနှင့် တန်ဆာဆင် လော့။
മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക, ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക.
11 ၁၁ သင် ၏အမျက် အရှိန်ကို လွှတ် လော့။ မာန ထောင်လွှားသောသူအပေါင်း တို့ကို ကြည့်ရှု ၍ နှိမ့်ချ လော့။
നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ, അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും.
12 ၁၂ မာန ထောင်လွှားသော သူအပေါင်း တို့ကို ကြည့်ရှု ၍ ရှုတ်ချ လော့။ အဓမ္မ လူတို့ကို နှိပ် နင်း၍၊
നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും. ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും.
13 ၁၃ သူ တို့ကိုမြေမှုန့် ၌ တစုတည်း ဝှက်ထား လော့။ သူ တို့မျက်နှာ များကို မှောင်မိုက် ၌ ဖုံးအုပ် လော့။
അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും; ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും.
14 ၁၄ သို့ပြုလျှင် သင် ၏လက်ျာ လက်ရုံးသည် သင့် ကို ကယ်တင် နိုင်သည်ဟု ငါဝန်ခံ မည်။
അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു ഞാൻതന്നെ സമ്മതിച്ചുതരാം.
15 ၁၅ သင် နှင့်အတူ ငါဖန်ဆင်း သော ဗေဟမုတ် ခြင်း ကို ကြည့်ရှု လော့။ နွား ကဲ့သို့ မြက် ကို စား တတ်၏။
“നിന്നെയെന്നപോലെ ഞാൻ നിർമിച്ച നീർക്കുതിരയെ നോക്കുക. അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
16 ၁၆ သူ ၏တန်ခိုး သည် ခါး ၌ ၎င်း ၊ သူ ၏ခွန်အား သည် ဝမ်း ကြော ၌ ၎င်း တည်လျက်ရှိ၏။
അതിന്റെ ഇടുപ്പിന്റെ ശക്തി നോക്കുക, ഉദരപേശികളിലാണ് അതിന്റെ ബലം.
17 ၁၇ သူ့ အမြီး သည် အာရဇ် ပင်ကဲ့သို့ လှုပ် တတ်၏။ ပေါင်ကြော တို့သည် အထပ်ထပ် ရှိကြ၏။
ദേവദാരുപോലെയുള്ള അതിന്റെ വാൽ ആട്ടുന്നു; അതിന്റെ തുടകളിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു.
18 ၁၈ အရိုး ငယ်တို့သည် ကြေးဝါ ချောင်း ၊ အရိုး ကြီး တို့သည် သံ တုံး ကဲ့သို့ ဖြစ်ကြ၏။
അതിന്റെ അസ്ഥികൾ വെങ്കലക്കുഴലുകളാണ്, അതിന്റെ കൈകാലുകൾ ഇരുമ്പുദണ്ഡുകൾപോലെ.
19 ၁၉ ဘုရား သခင်ဖန်ဆင်းသော သတ္တဝါတို့တွင် ထူးဆန်းသော သတ္တဝါဖြစ်၏။ သူ့ ကိုဖန်ဆင်း သော ဘုရားသာလျှင် သူ၏တံစဉ်ကိုပေးပြီ။
ദൈവത്തിന്റെ സൃഷ്ടികളിൽ മുഖ്യസ്ഥാനമാണ് അതിനുള്ളത്; എങ്കിലും അതിന്റെ സ്രഷ്ടാവിന് ഒരു വാളുമായി അതിനെ സമീപിക്കാൻ കഴിയും.
20 ၂၀ မြေ တိရစ္ဆာန် အပေါင်း တို့ ကစား ရာတောင်ရိုး သည် သူ၏ကျက်စားရာအရပ်ဖြစ်၏။
പർവതങ്ങൾ അതിന് ആഹാരമൊരുക്കുന്നു; എല്ലാ കാട്ടുമൃഗങ്ങളും അതിനരികെ വിഹരിക്കുന്നു.
21 ၂၁ အရိပ် ကောင်းသော အပင်အောက် ၊ ကျူပင် ချုံဖုတ်အောက်၊ ရေ များသောအရပ်၌ နေ တတ်၏။
താമരച്ചെടിയുടെ തണലിലും ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും അതു കിടക്കുന്നു.
22 ၂၂ ထိုအပင်တို့သည် အရိပ် နှင့်လွှမ်းမိုး ၍ ချောင်း နားမိုဃ်းမခ ပင်တို့သည် ဝိုင်း ကြ၏။
താമരച്ചെടികൾ അതിന്റെ തണലിൽ അതിനെ മറയ്ക്കുന്നു; അരുവികളിലെ അലരിച്ചെടികൾ അതിനെ ചുറ്റിനിൽക്കുന്നു.
23 ၂၃ မြစ် ရေထသော်လည်း သူသည်မ ပြေး တတ်။ သူ ၏ခံတွင်း ကို ယော်ဒန် မြစ်ရေ ဝှေ့တိုက်သော်လည်း မ တုန်မလှုပ်ဘဲ နေတတ်၏။
നദി ഇരമ്പിക്കയറിവന്നാൽ അതു പേടിക്കുകയില്ല; യോർദാൻനദി അതിന്റെ വായ്ക്കുനേരേ കുതിച്ചുയർന്നാലും അതു സുരക്ഷിതമായിരിക്കും!
24 ၂၄ ထိုမြင်းကို ထင်ရှားစွာ ဘမ်းယူ မည်လော။ သူ၏နှာခေါင်း ကို သံချိတ် နှင့် ဖောက် မည်လော။
അത് ഉണർന്നിരിക്കുമ്പോൾ ആർക്കെങ്കിലും അതിനെ പിടികൂടാമോ? അതിനു കെണിവെച്ച്, അതിന്റെ മൂക്കു തുളയ്ക്കാൻ ആർക്കു കഴിയും?

< ယောဘ 40 >