< ယေဇကျေလ 46 >

1 အရှင် ထာဝရဘုရား မိန့် တော်မူ သည်ကား၊ အရှေ့ သို့ မျက်နှာပြု သော အတွင်း တန်တိုင်း တံခါး ကို အလုပ် လုပ်သောနေ့ ခြောက် ရက်ပတ်လုံးပိတ် ထား ရမည်။ ဥပုသ် နေ့ နှင့် လဆန်း နေ့ ၌ ဖွင့် ထားရမည်။
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ അങ്കണത്തിന്റെ കിഴക്കോട്ടു ദർശനമുള്ള കവാടം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം; എന്നാൽ ശബ്ബത്ത് നാളിലും അമാവാസിയിലും അതു തുറന്നിടണം.
2 မင်းသား သည် ထိုတံခါး မုတ် ဖြင့် ဝင် ၍ တံခါး တိုင် အနား မှာ ရပ် နေရမည်။ ယဇ်ပုရောဟိတ် တို့သည် မင်းသားမီးရှို့ ရာ ယဇ်၊ မိဿဟာယ ယဇ်တို့ကို ပူဇော်၍၊ သူသည်တံခါးခုံ ၌ ဦးညွတ် ချပြီးမှ ပြင်သို့ထွက်သွား ရမည်။ သို့ရာတွင် ၊ ညဦးယံ မ ရောက်မှီ ထိုတံခါး ကို မ ပိတ် ရ။
പ്രഭു പുറത്തുനിന്നു കവാടത്തിന്റെ പൂമുഖംവഴി പ്രവേശിച്ച് ഗോപുരത്തിന്റെ കവാടത്തൂണിനരികെ നിൽക്കണം. പുരോഹിതന്മാർ അദ്ദേഹത്തിന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. അദ്ദേഹം ഗോപുരത്തിന്റെ ഉമ്മറപ്പടിക്കൽ നിന്നുകൊണ്ട് നമസ്കരിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാൽ കവാടം സന്ധ്യവരെ അടയ്ക്കരുത്.
3 ထိုနည်းတူ ၊ ဥပုသ် နေ့နှင့် လဆန်း နေ့၌ ပြည်သူ ပြည်သားတို့သည် ထို တံခါးဝ နားမှာ ထာဝရဘုရား ရှေ့ တော်တွင် ဦးညွတ် ချရကြမည်။
ശബ്ബത്തുകളിലും അമാവാസികളിലും ദേശത്തെ ജനം കവാടത്തിന്റെ പ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം.
4 ဥပုသ် နေ့ ၌ မင်းသား သည် မီးရှို့ ရာယဇ်ဘို့ အပြစ် မပါသော သိုးသငယ် ခြောက် ကောင်၊ အပြစ် မပါသော သိုးထီး တကောင်ကို ထာဝရဘုရား ထံ တော်သို့ ဆောင် ခဲ့ရမည်။
പ്രഭു ശബ്ബത്തുദിവസത്തിൽ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ആറ് കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം.
5 ဘောဇဉ် ပူဇော်သက္ကာဘို့ သိုးထီး တကောင်နှင့် မုန့်ညက်တဧဖါ ၊ ဆီ တဟိန် ကို၎င်း၊ သိုးသငယ် နှင့် အလိုရှိသမျှကို၎င်း ပူဇော်ရမည်။
മുട്ടാടിന് ഭോജനയാഗമായി ഒരു ഏഫായും കുഞ്ഞാടൊന്നിന് അവന്റെ പ്രാപ്തിപോലെയും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം.
6 လဆန်း နေ့ ၌ အပြစ် မပါသော နွားထီး တကောင်၊ သိုးသငယ် ခြောက် ကောင်၊ သိုးထီး တကောင်ကို ပူဇော် ရမည်။
അമാവാസിദിനത്തിൽ അദ്ദേഹം ഒരു കാളക്കിടാവിനെയും ആറു കുഞ്ഞാടിനെയും ഒരു ആട്ടുകൊറ്റനെയും അർപ്പിക്കണം. എല്ലാം ഊനമില്ലാത്തവ ആയിരിക്കണം.
7 ဘောဇဉ် ပူဇော်သက္ကာဘို့ နွား တကောင်နှင့် မုန့်ညက်တဧဖါ ၊ သိုး တကောင်နှင့် တဧဖါ ၊ သိုးသငယ် နှင့် အလိုရှိသမျှကို၎င်း ၊ မုန့်ညက်တဧဖါ နှင့် ဆီ တဟိန် ကို၎င်း ပူဇော် ရမည်။
അദ്ദേഹം ഭോജനയാഗമായി കാളക്കിടാവിന് ഒരു ഏഫായും ആട്ടുകൊറ്റന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും അർപ്പിക്കണം, ഏഫ ഒന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം.
8 မင်းသား ဝင် သောအခါ အရှေ့တံခါး မုတ် ဖြင့် ဝင် ရမည်။ ထိုတံခါးမုတ် ဖြင့် လည်း ထွက် ရမည်။
പ്രഭു കവാടത്തിന്റെ പൂമുഖത്തിലൂടെ അകത്തുകടക്കുകയും അതേവഴിയിലൂടെ പുറത്തുപോകുകയും ചെയ്യണം.
9 ပြည်သူ ပြည်သားတို့သည် ဓမ္မပွဲ ခံချိန်ကာလ၌ ၊ ထာဝရဘုရား ရှေ့ တော်သို့ ဝင် သောအခါ ၊ ဦးညွတ် ချခြင်းငှါ မြောက် တံခါး ဖြင့် ဝင် သောသူသည် တောင် တံခါး ဖြင့် ထွက် ရမည်။ တောင် တံခါး ဖြင့် ဝင် သောသူသည် မြောက် တံခါး ဖြင့် ထွက် ရမည်။ ဝင် သောတံခါး ဖြင့် မ ထွက် ရ။ ဝင်သော တံခါးတဘက်တချက် ၌ရှိသောတံခါးဖြင့် ထွက် ရမည်။
“‘ദേശത്തെ ജനം നിശ്ചിത പെരുന്നാളുകളിൽ യഹോവയുടെ സന്നിധിയിൽ ആരാധനയ്ക്കു വരുമ്പോൾ വടക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ തെക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. തെക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ വടക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. ആരും തങ്ങൾ പ്രവേശിച്ച കവാടത്തിലൂടെ പുറത്തേക്കു പോകാതെ ഓരോരുത്തരും തങ്ങൾ കയറിയതിന്റെ എതിർവശത്തെ കവാടത്തിലൂടെ പുറത്തുപോകണം.
10 ၁၀ ပြည်သား တို့တွင် မင်းသား ဖြစ်သောသူသည် သူ တို့ ဝင် သောအခါ ဝင် ရမည်။ သူ တို့ထွက် သောအခါ ထွက် ရမည်။
അവർ അകത്തുകടക്കുമ്പോൾ പ്രഭു അവരുടെ മധ്യേ നിൽക്കുകയും അവർ പുറത്തുപോകുമ്പോൾ അദ്ദേഹം പുറത്തുപോകുകയും വേണം.
11 ၁၁ ပွဲ ခံ၍ ပရိသတ် စည်းဝေးရာ ကာလ၌ ဘောဇဉ် ပူဇော်သက္ကာဘို့၊ နွား တကောင်နှင့် မုန့်ညက်တဧဖါ ၊ သိုး တကောင်နှင့် တဧဖါ ၊ သိုးသငယ် နှင့် အလိုရှိသမျှကို၎င်း ၊ မုန့်ညက်တဧဖါ နှင့် ဆီ တဟိန် ကို၎င်းပူဇော် ရမည်။
വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം അർപ്പിക്കേണ്ടത് ഒരു കാളയ്ക്ക് ഒരു ഏഫായും ഒരു മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് അവരവരുടെ പ്രാപ്തിപോലെയും ആയിരിക്കണം. ഓരോ ഏഫായ്ക്കും ഒരു ഹീൻ ഒലിവെണ്ണ അർപ്പിക്കണം.
12 ၁၂ မင်းသား သည် အလိုလို ပြုသော မီးရှို့ ရာယဇ်၊ မိဿဟာယ ယဇ်ကို မိမိအလိုအလျောက် ထာဝရဘုရား အား ပူဇော်သက္ကာပြု သောအခါ ၊ အရှေ့ သို့မျက်နှာပြု သော တံခါး ကိုဖွင့် ရမည်။ သူသည်ဥပုသ် နေ့ ၌ မီးရှို့ ရာ ယဇ်၊ မိဿဟာယ ယဇ်ကို ပူဇော် သကဲ့သို့ ပူဇော် ရမည်။ ပူဇော်ပြီးမှ ထွက်သွား ၍ တံခါး ကို ပိတ် ထားရမည်။
“‘പ്രഭു യഹോവയ്ക്കു സ്വമേധാദാനമായ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള കവാടം അദ്ദേഹത്തിനുവേണ്ടി തുറന്നുകൊടുക്കണം. അദ്ദേഹം ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അദ്ദേഹം പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം.
13 ၁၃ နေ့ တိုင်းအစဉ်၊ ထာဝရဘုရား အား မီးရှို့ ရာယဇ် ဘို့ အပြစ် မပါ၊ အခါမလည် သော သိုးသငယ် တကောင်ကို နံနက် အချိန်၌ ပူဇော် ရမည်။
“‘ദിനംപ്രതി ഒരുവയസ്സുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം. പ്രഭാതംതോറും അതിനെ അർപ്പിക്കണം.
14 ၁၄ နံနက် တိုင်းအစဉ်၊ ထိုသိုးသငယ် နှင့်အတူ ဘောဇဉ် ပူဇော်သက္ကာဘို့ မုန့်ညက်တဧဖါ တွင် ခြောက်စုတစု ကို၎င်း ၊ မုန့်ညက် နှင့်ရောရသော ဆီ လေး လောဃ ကို၎င်းပူဇော် ရမည်။ ဤရွှေ့ကား၊ ထာဝရဘုရား အား အစဉ်အမြဲ ပြုရသော ဘောဇဉ် ပူဇော်သက္ကာတရား ပေတည်း ။
ഏഫായുടെ ആറിലൊന്നുകൊണ്ടുള്ള ഒരു ഭോജനയാഗവും നേരിയമാവു നനയ്ക്കാൻ ഒരു ഹീനിന്റെ മൂന്നിലൊന്ന് എണ്ണയോടുകൂടെ പ്രഭാതംതോറും നീ അർപ്പിക്കണം. യഹോവയ്ക്ക് ഈ ഭോജനയാഗം എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി നിരന്തരം അർപ്പിക്കേണ്ടതാണ്.
15 ၁၅ ထိုသို့မီးရှို့ ရာယဇ်ကို နံနက် တိုင်း အစဉ်မပြတ် ပူဇော်စရာဘို့ သိုးသငယ် ကို၎င်း၊ ဘောဇဉ် ပူဇော်သက္ကာနှင့် ဆီ ကို၎င်း ပြင်ဆင် ရမည်။
ഇങ്ങനെ കുഞ്ഞാടും ഭോജനയാഗമൃഗവും ഒലിവെണ്ണയും നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി പ്രഭാതംതോറും അർപ്പിക്കണം.
16 ၁၆ အရှင် ထာဝရဘုရား မိန့် တော်မူသည်ကား၊ မင်းသား သည် မိမိ သား ၌ လက်ဆောင် တစုံတခု ကို ပေး လျှင် ၊ ထိုလက်ဆောင်သည် အမွေ ဥစ္စာဖြစ်၍၊ သား တော်သည် အမွေခံ လျက် သိမ်းယူ ရမည်။
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ അവകാശത്തിൽനിന്ന് തന്റെ പുത്രന്മാരിലൊരുവന് ഒരു ദാനം കൊടുക്കുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഉള്ളതായിരിക്കും; അത് അവർക്ക് അവകാശമായി ലഭിക്കുന്ന സ്വത്ത് ആയിരിക്കണം.
17 ၁၇ မိမိ ကျွန် ၌ အမွေ ဥစ္စာလက်ဆောင် တစုံတခုကို ပေး လျှင် မူကား ၊ လွတ် ရာနှစ် သက္ကရာဇ်တိုင် ရုံမျှသာထိုကျွန်သည် ပိုင် ရမည်။ နောက်မှ မင်းသား လက်သို့ ပြန်ရောက် ရမည်။ သား မူကား ၊ အစဉ်အမြဲအမွေ ခံရ မည် ။
എന്നാൽ അദ്ദേഹം തന്റെ ദാസന്മാരിലൊരുവന് ഒരു ദാനം നൽകുന്നെങ്കിൽ, ദാസൻ അതിനെ വിമോചനവർഷംവരെ സ്വന്തമായി വെച്ചുകൊള്ളണം, പിന്നീട് അതു പ്രഭുവിന് തിരികെച്ചേരണം. അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ പുത്രന്മാർക്കുമാത്രമുള്ളതാണ്; അത് അവർക്കായിരിക്കണം.
18 ၁၈ ထိုမှတပါး ၊ မင်းသား သည်ပြည်သား အမွေ မြေကို အနိုင်အထက် ယူ ၍ မြေရှင်ကိုမနှင်ထုတ်ရ။ မိမိပိုင်သော မြေထဲကမိမိသားတို့အား အမွေပေးရမည်။ ငါ၏လူတို့ သည် မိမိတို့ပိုင်သော အမွေမြေ၌ မနေရဘဲ အရပ်ရပ်သို့ ကွဲပြားစေခြင်းငှါမပြုရ။
പ്രഭു ജനത്തെ അവകാശത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ അവകാശവസ്തുക്കളൊന്നും കൈവശമാക്കരുത്. എന്റെ ജനത്തിൽ ആർക്കും സ്വന്തം സ്വത്തിന്റെ ഓഹരി കൈവിട്ടുപോകാതിരിക്കേണ്ടതിന് അദ്ദേഹം സ്വന്തം അവകാശത്തിൽനിന്നുതന്നെ തന്റെ പുത്രന്മാർക്ക് ഓഹരി കൊടുക്കണം.’”
19 ၁၉ ထိုနောက်မှ တံခါး အနား ၌ ရှိသောဝင်ဝ ဖြင့် ငါ့ ကို ဆောင်သွား ၍၊ မြောက် သို့ မျက်နှာပြု သော ယဇ်ပုရောဟိတ် သန့်ရှင်း သော အခန်း များ ထဲသို့ သွင်းသဖြင့်၊ အနောက် ဘက်၌ ရှိသောအရပ် တခုကို ငါမြင် ၏။
അതിനുശേഷം ആ പുരുഷൻ എന്നെ കവാടത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി വടക്കോട്ടു ദർശനമുള്ളതും പുരോഹിതന്മാർക്കുള്ളതുമായ വിശുദ്ധമുറികളിലേക്കു കൊണ്ടുവന്നു; അവിടെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു സ്ഥലം അദ്ദേഹം എനിക്കു കാണിച്ചുതന്നു.
20 ၂၀ ဤ အရပ် ကား၊ ယဇ်ပုရောဟိတ် တို့သည် ဒုစရိုက် ဖြေရာယဇ်၊ အပြစ် ဖြေရာယဇ်ကိုပြုတ် ၍၊ ဘော်ဇဉ် ပူဇော်သက္ကာကို ဖုတ် ရသောအရပ် ဖြစ်၏။ လူ များကို သန့်ရှင်း စေခြင်းငှါ ၊ ထိုအရာတို့ကို ပြင် တန်တိုင်း ထဲသို့ မထုတ် ရကြဟု ငါ့ အား ပြောဆို ၏။
അദ്ദേഹം എന്നോട്: “ഇതാണ് പുരോഹിതന്മാർ അകൃത്യയാഗവും പാപശുദ്ധീകരണയാഗവും പാകംചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം. അവയെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്ന് ജനംകൂടെ ശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യേണ്ടത്” എന്ന് അരുളിച്ചെയ്തു.
21 ၂၁ တဖန် ပြင် တန်တိုင်း ထဲသို့ ငါ့ ကိုခေါ် သွင်း၍ တန်တိုင်း ထောင့် လေး ထောင့်တို့ကို ရှောက်သွား စေသဖြင့် ၊ ထိုလေးထောင့် တို့၌ တန်တိုင်း ငယ် တခုစီရှိသည်ကို ငါမြင် ၏။
പിന്നീട് അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി; അതിന്റെ നാലു കോണിലൂടെയും എന്നെ നയിച്ചു. അതിന്റെ ഓരോ കോണിലും മറ്റൊരു മുറ്റം ഞാൻ കണ്ടു.
22 ၂၂ ထိုတန်တိုင်း ငယ်တို့သည် အလျား အတောင်လေးဆယ် ၊ အနံ အတောင်သုံးဆယ် ရှိ၍၊ အတိုင်း အရှည် တညီတညွတ် တည်းဖြစ်ကြ၏။
പുറത്തെ അങ്കണത്തിന്റെ നാലുകോണിലും നാൽപ്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലുമുള്ള മുറ്റങ്ങൾ ഒരേ വലുപ്പമുള്ളവ ആയിരുന്നു.
23 ၂၃ ထိုလေး ထောင့်တို့အတွင်း ပတ်လည် ၌ ချက်ပြုတ် စရာဘို့ အစဉ်အတိုင်းခုံလောက် တန်းများ ရှိ ကြ၏။
നാലു മുറ്റങ്ങളിൽ ഓരോന്നിനും ചുറ്റുമായി ഒരുനിര കല്ലു കെട്ടിയിരുന്നു. ഈ കൽനിരകൾക്കുകീഴേ ചുറ്റും തീ കത്തിക്കുന്നതിനുള്ള ഇടം ഉണ്ടായിരുന്നു.
24 ၂၄ ဤ အရပ်တို့ကား အိမ် တော်အမှု စောင့်တို့သည် လူ များပူဇော်သော ယဇ်ကောင် တို့ကို ပြုတ် ရသောအရပ် ဖြစ်ကြသည်ဟု ငါ့ အား ပြောဆို ၏။
അദ്ദേഹം എന്നോട്: “ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവർ ജനങ്ങളുടെ യാഗങ്ങൾ പാകപ്പെടുത്തുന്നതിനുള്ള അടുക്കളകളാണിത്,” എന്ന് അരുളിച്ചെയ്തു.

< ယေဇကျေလ 46 >