< ယေဇကျေလ 11 >

1 ထိုနောက် ဝိညာဉ် တော်သည် ငါ့ ကိုချီ ၍ ၊ အရှေ့ ဘက်သို့ မျက်နှာ ပြုသော ထာဝရဘုရား ၏ အိမ် တော် အရှေ့ တံခါး သို့ ဆောင်သွား ၍ ၊ တံခါးဝ ၌ လူ နှစ်ကျိပ် ငါး ယောက်ရှိ၏။ သူ တို့တွင် မင်း ပြုသောသူ၊ အာဇုရ သား ယာဇညာ ၊ ဗေနာယ သား ပေလတိ တို့ကို ငါမြင် ၏။
അതിനുശേഷം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിന്റെ കിഴക്കോട്ടു മുഖമുള്ള കിഴക്കേകവാടത്തിൽ കൊണ്ടുവന്നു. അവിടെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിൽ ഇരുപത്തിയഞ്ചു പുരുഷന്മാർ ഉണ്ടായിരുന്നു. അവരിൽ ജനത്തിന്റെ നേതാക്കളായ അസ്സൂരിന്റെ മകനായ യയസന്യാവിനെയും ബെനായാവിന്റെ മകനായ പെലത്യാവിനെയും ഞാൻ കണ്ടു.
2 ဗျာဒိတ် တော်အသံကား ၊ အချင်းလူသား ၊ ဤ သူတို့သည် မ ကောင်းသောအကြံကို ကြံစည် ၍ ၊ ဤ မြို့ ၌ မ တရားသော တိုင်ပင် ခြင်းကို ပြု သောသူဖြစ်ကြ၏။
യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ പട്ടണത്തിൽ ദുഷ്ടതനിറഞ്ഞ നിർദേശങ്ങൾ നൽകിക്കൊണ്ട് ഗൂഢാലോചന നടത്തുന്ന പുരുഷന്മാരാണ് ഇവർ.
3 သူတို့က၊ အမှုမ ရောက်သေး။ အိမ် ဆောက် ကြကုန်အံ့။ ဤ မြို့သည် အိုးကင်း ၊ ငါ တို့သည် အမဲသား ဖြစ်သည်ဟု ဆို တတ်ကြ၏။
‘നമ്മുടെ വീടുകൾ അടുത്തിടെയല്ലേ പുതുക്കിപ്പണിതത്? ഈ പട്ടണം ഒരു കുട്ടകവും നാം അതിനുള്ളിലെ മാംസവും ആണല്ലോ,’ എന്ന് അവർ പറയുന്നു.
4 သို့ဖြစ်၍ အိုလူသား ၊ သူ တို့တဘက် ၌ ပရောဖက် ပြု၍ ဟောပြောလော့ဟု မိန့်တော်မူ၏။
അതുകൊണ്ട് അവർക്കെതിരായി പ്രവചിക്കുക; മനുഷ്യപുത്രാ, പ്രവചിക്കുക.”
5 ထိုအခါ ထာဝရဘုရား ၏ ဝိညာဉ် တော်သည် ငါ့ အပေါ် သို့ သက်ရောက် ၍ ၊ သင်သည် ဟောပြော လော့။ ထာဝရဘုရား မိန့် တော်မူသည်ကား ၊ အိုဣသရေလ အမျိုး ၊ သင်တို့သည် ဤသို့ပြောဆို ကြပြီ။ သင် တို့ကြံစည် သမျှတို့ကို ငါ သိ ၏။
അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്നു. അവിടന്ന് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇപ്രകാരം പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ നേതാക്കന്മാരേ, നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു; നിങ്ങളുടെ ചിന്തകൾ ഞാൻ അറിയുന്നു.
6 သင် တို့သည် ဤ မြို့ ၌ သူရဲ တို့ကို များပြား စေ၍ ၊ မြို့ လမ်း တို့ကို သူရဲ များနှင့်ပြည့် စေကြပြီ။
ഈ പട്ടണത്തിലെ നിരവധി ആളുകളെ നിങ്ങൾ വധിച്ചു; അവരെക്കൊണ്ട് അതിന്റെ തെരുവീഥികൾ നിറച്ചിരിക്കുന്നു.
7 ထိုကြောင့် အရှင် ထာဝရဘုရား မိန့် တော်မူသည် ကား ၊ သင် တို့ထား သော သူရဲ တို့သည် အမဲသား ဖြစ်၏။ ဤ မြို့သည် အိုးကင်း ဖြစ်၏။ သို့သော်လည်း ၊ သင် တို့ကို မြို့ ထဲ က ငါထုတ် မည်။
“അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ പട്ടണത്തിന്റെ നടുവിൽ നിങ്ങൾ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ പട്ടണം കുട്ടകവുമാകുന്നു. ഞാനോ, നിങ്ങളെ അതിൽനിന്ന് പുറത്തുവരുത്തും.
8 သင်တို့သည် ထား ကို ကြောက် သည်ဖြစ်၍ ၊ ငါ သည် ထိုထား ကို သင် တို့အပေါ် သို့ရောက် စေမည်ဟု အရှင် ထာဝရဘုရား မိန့် တော်မူ၏။
നിങ്ങൾ വാളിനെ ഭയപ്പെട്ടു; അതിനാൽ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
9 ငါသည် သင် တို့ကိုမြို့ ထဲ က ထုတ် ပြီးလျှင် ၊ တ ကျွန်းတနိုင်ငံသား တို့၏လက် သို့ အပ် ၍ အပြစ် ဒဏ်ကို စီရင် မည်။
ഞാൻ നിങ്ങളെ നഗരമധ്യത്തിൽനിന്നു പുറത്തുകൊണ്ടുവരും. ഞാൻ നിങ്ങളെ വിദേശികളുടെ കൈയിൽ ഏൽപ്പിച്ച് നിങ്ങളുടെമേൽ ന്യായവിധി വരുത്തും.
10 ၁၀ သင်တို့သည် ထား ဖြင့် ဆုံးရှုံး ကြ၍ ၊ ဣသရေလ ပြည်စွန်း မှာ ငါ စစ်ကြော စီရင်သဖြင့် ၊ ငါ သည် ထာဝရဘုရား ဖြစ်ကြောင်း ကို သင်တို့သိရ ကြလိမ့်မည်။
നിങ്ങൾ വാളാൽ വീഴും; ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
11 ၁၁ ဤ မြို့သည် သင် တို့၏ အိုး ကင်းမ ဖြစ် ရ၊ သင် တို့သည်လည်း ၊ အိုး ကင်း၌ အမဲသား မဖြစ် ရကြ။ ဣသရေလ ပြည်စွန်း မှာ ငါစစ်ကြော စီရင်သဖြင့် ၊ ငါ သည် ထာဝရဘုရား ဖြစ်ကြောင်း ကို သင်တို့သိရ ကြလိမ့်မည်။
ഈ പട്ടണം നിങ്ങൾക്ക് ഒരു കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനുള്ളിലെ മാംസവും ആകുകയില്ല. എന്നാൽ ഇസ്രായേലിന്റെ അതിർത്തിയിൽവെച്ചു ഞാൻ നിങ്ങളെ ന്യായംവിധിക്കും.
12 ၁၂ အကြောင်း မူကား၊ သင်တို့သည် ငါ ၏တရား လမ်းသို့ မ လိုက် ၊ ငါ့ စီရင် ချက်တို့ကို မ စောင့် ၊ သင် တို့ပတ်လည် ၌နေသော လူမျိုး တို့၏ ထုံးစံ ဓလေ့တို့ကို လိုက် ကြပြီဟု မိန့်တော်မူ၏။
അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും; കാരണം നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ എന്റെ നിയമങ്ങൾ അനുസരിക്കുകയോ ചെയ്യാതെ നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ ആദർശങ്ങൾ അനുവർത്തിക്കുകയാണ് നിങ്ങൾ ചെയ്തത്.”
13 ၁၃ ထိုဗျာဒိတ်တော်စကားကို ငါ သည်ဆင့်ဆို ၍ ဟောပြော စဉ်တွင် ၊ ဗေနာယ သား ပေလတိ သည် သေ ၏။ ငါသည်လည်း ပြပ်ဝပ် ၍ ၊ အိုအရှင် ထာဝရဘုရား ၊ ကျန်ကြွင်း သော ဣသရေလ အမျိုးသားတို့ကို ဆုံးရှုံး စေတော်မူမည်လောဟု ကျယ် သောအသံ နှင့် ကြွေးကြော် ၏။
ഞാൻ പ്രവചിച്ചുകൊണ്ടിരിക്കെ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉച്ചത്തിൽ, “അയ്യോ! യഹോവയായ കർത്താവേ, അങ്ങ് ഇസ്രായേലിന്റെ ശേഷിപ്പിനെ നിശ്ശേഷം നശിപ്പിക്കുമോ” എന്നു നിലവിളിച്ചു.
14 ၁၄ တဖန် ထာဝရဘုရား ၏ နှုတ်ကပတ် တော်သည် ငါ့ ဆီသို့ ရောက် လာ၍၊
അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
15 ၁၅ အချင်းလူသား ၊ ယေရုရှလင် မြို့သူ မြို့သားတို့က၊ ထာဝရဘုရား ထံ တော်မှ ဝေး စွာထွက်သွားကြလော့။ ဤ ပြည် ကိုငါ တို့အား အပိုင် ပေး တော်မူပြီဟု သင် ၏ ညီအစ်ကို ၊ သင် ၏အမျိုးသား ချင်း၊ ဣသရေလ အမျိုးသား အပေါင်း တို့အား ဆို တတ်ကြ၏။
“മനുഷ്യപുത്രാ, ജെറുശലേംനിവാസികൾ നിന്റെ സഹപ്രവാസികളെയും ഇസ്രായേൽജനം മുഴുവനെയുംകുറിച്ച് ഇങ്ങനെ പറയുന്നു: ‘അവർ യഹോവയിൽനിന്നു ദൂരെ പോയിരിക്കുന്നു, ഈ ദേശം നമുക്ക് ഒരവകാശമായി നൽകപ്പെട്ടിരിക്കുന്നു.’
16 ၁၆ ထိုကြောင့် ၊ အရှင် ထာဝရဘုရား မိန့် တော်မူသည် ကား ၊ သင်၏အမျိုးသားချင်းတို့ကို တပါးအမျိုးသားတို့ နေရာဝေးသောအရပ်သို့ ငါပြောင်းစေ၍၊ အတိုင်းတိုင်း အပြည်ပြည်တို့၌ ဖြန့်ကြဲ သော်လည်း ၊ သူတို့ ရောက် သော ပြည် တို့၌ ငါသည်သူ တို့အဘို့ သန့်ရှင်း ရာဌာနကဲ့သို့ ခဏ ဖြစ် လိမ့်မည်။
“അതിനാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്കു നീക്കിക്കളഞ്ഞുവെങ്കിലും രാജ്യങ്ങളുടെ മധ്യേ അവരെ ചിതറിച്ചെങ്കിലും, അവർ പോയിട്ടുള്ള ദേശങ്ങളിൽ ഞാൻ അൽപ്പനേരത്തേക്ക് അവർക്കൊരു വിശുദ്ധമന്ദിരമായിരുന്നു.’
17 ၁၇ အရှင် ထာဝရဘုရား မိန့် တော်မူသည်ကား ၊ သူ တို့ ကို ဖြန့်ကြဲ သော လူ အမျိုးမျိုးနေရာအတိုင်းတိုင်း အပြည်ပြည်တို့မှ ငါသိမ်းယူ ၍ ၊ စုဝေး ပြီးလျှင် ၊ ဣသရေလ ပြည် ကိုပေး မည်။
“അതിനാൽ നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളുടെ മധ്യേനിന്നു ശേഖരിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരികെത്തരും.’
18 ၁၈ သူတို့သည် ထို ပြည်သို့ ရောက် ၍ ၊ စက်ဆုပ်ရွံရှာဘွယ် သော အမှုအရာရှိသမျှ တို့ကို ပယ်ရှား ကြလိမ့်မည်။
“അവർ അവിടേക്കു മടങ്ങിവരുമ്പോൾ അവരുടെ എല്ലാ മ്ലേച്ഛരൂപങ്ങളും നിന്ദ്യമായ വിഗ്രഹങ്ങളും അവർ അതിൽനിന്നു നീക്കിക്കളയും.
19 ၁၉ ငါသည်လည်း၊ ညီညွတ် သော စိတ်နှလုံး နှင့် အသစ် သောသဘော ကို သွင်း ပေးမည်။ သူတို့ကိုယ်ခန္ဓါ ထဲက ကျောက် နှလုံး ကို နှုတ် ၍ ၊ အသား နှလုံး ကိုပေး သောကြောင့် ၊
അവർ എന്റെ ഉത്തരവുകൾ പാലിച്ച്, എന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതിന് ഞാൻ അവർക്ക് ഏകാഗ്രമായ ഒരു ഹൃദയം നൽകും. ഞാൻ പുതിയൊരാത്മാവിനെ അവരുടെ ഉള്ളിലാക്കും; കല്ലായ ഹൃദയം അവരിൽനിന്നു നീക്കിക്കളഞ്ഞ് മാംസളമായൊരു ഹൃദയം ഞാൻ അവർക്കു നൽകും. അങ്ങനെ അവർ എന്റെ ജനമായിത്തീരുകയും ഞാൻ അവർക്കു ദൈവമായിരിക്കുകയും ചെയ്യും
20 ၂၀ သူတို့သည် ငါစီရင်ထုံးဖွဲ့သော ပညတ်တရား လမ်းသို့လိုက်၍ စောင့်ရှောက် သဖြင့် ၊ ငါ ၏ လူ ဖြစ် ကြ လိမ့်မည်။ ငါ သည်လည်း သူ တို့၏ ဘုရားသခင် ဖြစ် မည်။
21 ၂၁ သို့မဟုတ်လျှင်၊ စက်ဆုပ်ရွံ့ရှာဘွယ်သော အမူ အရာတို့၏ အလိုသို့ စိတ် နှလုံးအားဖြင့် လိုက်သောသူတို့ ၏ အပြစ်ကို၊ သူ တို့၏ခေါင်း ပေါ် သို့ ငါရောက် စေမည် ဟု အရှင် ထာဝရဘုရား မိန့် တော်မူ၏။
എന്നാൽ തങ്ങളുടെ ഹൃദയം എല്ലാ മ്ലേച്ഛരൂപങ്ങളിലേക്കും നിന്ദ്യമായ വിഗ്രഹങ്ങളിലേക്കും അർപ്പിക്കുന്നവരുടെ പ്രവൃത്തികൾ അവരുടെ തലമേൽതന്നെ ഞാൻ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
22 ၂၂ ထိုအခါ ခေရုဗိမ် တို့သည် အတောင် တို့ကို ဖြန့် ၍ ၊ ဘီး တို့သည်လည်း လိုက်ကြ၏။ ဣသရေလ အမျိုး၏ ဘုရားသခင့် ဘုန်း တော်သည်လည်း သူ တို့အပေါ် ၌ ရှိတော်မူ၏။
പിന്നീട് കെരൂബുകൾ ചിറകുകൾ വിടർത്തി; ചക്രങ്ങളും അവയ്ക്കരികിൽത്തന്നെ ഉണ്ടായിരുന്നു. ഇസ്രായേലിൻദൈവത്തിന്റെ മഹത്ത്വം അവയ്ക്കുമീതേ ഉണ്ടായിരുന്നു.
23 ၂၃ ထာဝရဘုရား ၏ ဘုန်း တော်သည် မြို့ ထဲက တက် ၍ ၊ မြို့ အရှေ့ မှာ ရှိသော တောင် ပေါ် ၌ ရပ် တော်မူ၏။
യഹോവയുടെ മഹത്ത്വം പട്ടണത്തിന്റെ മധ്യേനിന്ന് ഉയർന്ന്, നഗരത്തിനു കിഴക്കുള്ള പർവതത്തിന്മേൽ നിന്നു.
24 ၂၄ ဝိညာဉ် တော်သည်လည်း ၊ ဘုရားသခင် ၏ ဗျာဒိတ် ရူပါရုံအားဖြင့် ငါ့ ကိုချီ ၍ သိမ်းသွား သောသူတို့ နေ ရာ၊ ခါလဒဲ ပြည်သို့ ဆောင်သွား တော်မူ၏။ ငါမြင် ခဲ့ပြီး သော ဗျာဒိတ် ရူပါရုံသည်လည်း ငါနှင့်ကွာ၍ တက်သွား၏။
ആത്മാവ് ഒരു ദർശനത്തിൽ എന്നെ ഉയർത്തി ദൈവാത്മാവിനാൽത്തന്നെ ബാബേൽദേശത്തു പ്രവാസികളുടെ അടുക്കലേക്കു കൊണ്ടുവന്നു. പിന്നീട് ഞാൻ കണ്ട ദർശനം എന്റെ കാഴ്ചയ്ക്കു മറഞ്ഞു;
25 ၂၅ ထာဝရဘုရား ပြ တော်မူခဲ့ပြီးသော အမှု အရာ ရှိသမျှ တို့ကို ငါ သည်သိမ်းသွား ခြင်းကိုခံရသောသူတို့ အား ကြားပြော လေ၏။
അങ്ങനെ യഹോവ എനിക്കു കാണിച്ചുതന്ന സകലകാര്യങ്ങളും ഞാൻ പ്രവാസികളോടു പറഞ്ഞു.

< ယေဇကျေလ 11 >