< ထွက်မြောက်ရာ 28 >

1 သင် ၏အစ်ကို အာရုန် ၌ ဘုန်း အသရေထင်ပေါ်စေခြင်းငှာ ၊ သန့်ရှင်း သော အဝတ် ကို လုပ် ၍ပေး ရမည်။
“ഇസ്രായേൽജനത്തിന്റെ മധ്യേനിന്നു നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ അടുക്കൽ വരുത്തുക.
2 အာရုန်သည် ငါ့ ရှေ့ မှာ ယဇ်ပုရောဟိတ်အမှုကို ဆောင်ရွက် ရသောအခွင့်ရှိ၍၊ သူ့ ကို သန့်ရှင်း စေခြင်းငှါ ၊ ငါပေး သော ဉာဏ် ကိုရသော ပညာရှိ အပေါင်း တို့သည် ထိုအဝတ် ကို လုပ် ရမည် အကြောင်း မှာ ထားရမည်။
നിന്റെ സഹോദരനായ അഹരോന്റെ മഹത്ത്വത്തിനും അലങ്കാരത്തിനുംവേണ്ടി അവനു വിശുദ്ധവസ്ത്രം നിർമിക്കണം.
3 လုပ် ရသော အဝတ် ဟူမူကား၊ ရင်ဖုံး ၊ သင်တိုင်း ၊ ဝတ်လုံ ၊ ချယ်လှယ်သောအင်္ကျီ ၊ ဗေါင်း ၊ ခါးပန်း တည်း ဟူသောသင် ၏အစ်ကို အာရုန် နှင့် သူ ၏သား တို့သည်၊ ငါ့ ရှေ့ မှာ ယဇ်ပုရောဟိတ်အမှုကို ဆောင်ရွက် ရမည်အကြောင်း ၊ သန့်ရှင်း သောအဝတ် ကို လုပ် ခြင်းငှါ ၊
എനിക്കു പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രങ്ങൾ നിർമിക്കണമെന്ന്, ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന എല്ലാ വിദഗ്ദ്ധന്മാരോടും പറയുക.
4 ရွှေ နှင့် ပြာ သောအထည်၊ မောင်း သောအထည်၊ နီ သောအထည်၊ ပိတ်ချော တို့ကို ယူ ရမည်။
അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു നിർണയപ്പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവതന്നെ. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ സഹോദരനായ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി വിശുദ്ധവസ്ത്രങ്ങൾ അവർ നിർമിക്കണം.
5 ထိုရွှေ အစရှိသည်တို့နှင့် သင်တိုင်း ကို ထူးဆန်း စွာ လုပ် ရမည်။
തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവ അവർ ഉപയോഗിക്കണം.
6 သိုင်းကြိုး နှစ် ပင်ရှိ ၍၊ သင်တိုင်း အပေါ်နားချင်းတွဲ မိစေခြင်းငှာ ၊ တဘက် တချက်ကို ဆွဲချုပ် ရမည်။
“നെയ്ത്തുകാരന്റെ ചിത്രപ്പണിയായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുള്ള ഏഫോദ് നിർമിക്കണം.
7 သင်တိုင်းအပေါ်နား၌ ထူးဆန်းသော ရင်စည်း ကိုလည်း ၊ သင်တိုင်းကိုယ်ကဲ့သို့ ရွှေ နှင့်၎င်း၊ ပြာ သောအထည်၊ မောင်း သောအထည်၊ နီ သောအထည်၊ ပိတ်ချော တို့ကို၎င်းလုပ် ရမည်။
അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം.
8 ရှဟံ ကျောက် နှစ် လုံးကိုယူ ၍ ၊ ဣသရေလ အမျိုး တဆယ်နှစ်မျိုးကို၊
അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, ഏഫോദിൽനിന്നുതന്നെ ഉള്ളതായി, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതേരീതിയിൽ നിർമിക്കണം.
9 အသက်အကြီးအငယ် အလိုက် ၊ ကျောက် နှစ်လုံးပေါ် မှာ အမျိုးနာမည် ခြောက် ခုစီ အက္ခရာ တင် ရမည်။
“രണ്ടു ഗോമേദകക്കല്ല് എടുത്ത്, അതിൽ ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമത്തിൽ കൊത്തണം.
10 ၁၀ တံဆိပ် ပေါ်မှာ အက္ခရာတင် သကဲ့သို့၊ ကျောက် လုပ် သော အလုပ် နှင့်တကွ၊ ဣသရေလ အမျိုး ၏ နာမည် တို့ကို ထိုကျောက် နှစ် လုံးအပေါ်မှာ အက္ခရာ တင်၍ ရွှေ ကျောက်အိုး ၌ ထည့် ရမည်။
ആറു പേരുകൾ ഒരു കല്ലിലും ശേഷിച്ച ആറു പേരുകൾ മറ്റേ കല്ലിലും കൊത്തണം.
11 ၁၁ ဣသရေလအမျိုးသား တို့ကို အောက်မေ့ စေခြင်းငှါ ၊ ထိုကျောက် နှစ် လုံးကို သင်တိုင်း သိုင်းကြိုး ပေါ် မှာ တပ် ရမည်။ ထိုသို့ ဣသရေလအမျိုးသားတို့ကို အောက်မေ့ စေခြင်းငှါ ၊ သူ တို့နာမည် များကို အာရုန် သည် ထာဝရဘုရား ရှေ့ တော်၌ မိမိ ပခုံး ပေါ် မှာ ဆောင် ရမည်။
ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ, രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ രണ്ടു കല്ലിലും കൊത്തണം. അവ തങ്കക്കസവുതടങ്ങളിൽ പതിക്കണം.
12 ၁၂ ကျောက် အိုးတို့ကို ရွှေ နှင့်လုပ် ရမည်။
ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി രണ്ടു കല്ലും ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിക്കണം. യഹോവയുടെമുമ്പിൽ അവരുടെ പേരുകൾ ഒരു സ്മാരകമായി രണ്ടു ചുമലുകളിലും അഹരോൻ വഹിക്കണം.
13 ၁၃ အဆုံး၌တပ်ရသောကြိုး နှစ် ပင်တို့ကို ရွှေ စင် နှင့်ကျစ် ၍ လုပ် ပြီးမှကျောက်အိုး ၌ တွဲ ရမည်။
തങ്കക്കസവുതടങ്ങളും ഉണ്ടാക്കണം.
14 ၁၄ ရွှေ နှင့်၎င်း၊ ပြာ သောအထည်၊ မောင်း သောအထည်၊ နီ သောအထည်၊ ပိတ်ချော နှင့်၎င်း၊ သင်တိုင်း ကို လုပ် သည်နည်းတူ ၊ ဗျာဒိတ် ရင်ဖုံး ကို ထူးဆန်း စွာ လုပ် ရမည်။
തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലെ രണ്ടു മാല ഉണ്ടാക്കണം; മാല തടങ്ങളിൽ ബന്ധിപ്പിക്കണം.
15 ၁၅ နှစ်ထပ်ခေါက် လျက်၊ အလျား တထွာ၊ အနံ တထွာ၊ စတုရန်း လေးထောင့် ဖြစ် ရမည်။
“തീരുമാനങ്ങൾ എടുക്കുന്നതിനായി വൈദഗ്ദ്ധ്യത്തോടെ ഒരു നിർണയപ്പതക്കം നിർമിക്കണം. ഏഫോദിന്റെ പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതു നിർമിക്കണം.
16 ၁၆ ထိုရင်ဖုံး ၌ ကျောက် မြတ်ကို လေး တန်း စီ ရမည်။ ပဌမ အတန်း ကား၊ ကျောက်နီ ၊ ဥဿဖရား ၊ ပတ္တမြား၊
അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരിക്കണം.
17 ၁၇ ဒုတိယ အတန်း ကား ၊ မြ ၊ နီလာ ၊ စိန် ၊
അതിൽ നാലുനിര രത്നങ്ങൾ പതിക്കണം. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും
18 ၁၈ တတိယ အတန်း ကား ၊ ဝှါကိန္တု ၊ မဟူရာ ၊ ဂေါ်မိတ်။
രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും
19 ၁၉ စတုတ္ထ အတန်း ကား ၊ မျက်ရွဲ ၊ ကြောင် ၊ နဂါးသွဲ့ ဖြစ်၍ ၊ အသီးအသီး တို့ကို ရွှေ အိုး၌ စီ ရမည်။
മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും
20 ၂၀ ဣသရေလ အမျိုး တဆယ် နှစ် မျိုး ရှိ သည်အတိုင်း၊ တံဆိပ် ပေါ်မှာ အက္ခရာ တင်သကဲ့သို့ထိုကျောက် တို့၌၊ ထို တဆယ့်နှစ်ပါးသော နာမည် အသီးသီးတို့ကို တင်လျက်၊ ကျောက်တ လုံးလျှင်နာမည် တပါးစီပါ ရမည်။
നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിക്കണം.
21 ၂၁ ရင်ဖုံး အပေါ်ထောင့် နှစ် ခု၌ ရွှေ နှစ် ကွင်း ကို၎င်း၊ ကျစ် သောရွှေ ကြိုး နှစ်ပင်ကို၎င်း လုပ် ပြီးမှ၊ ထိုရွှေကွင်း ၌တပ် ၍၊ သင်တိုင်း သိုင်းကြိုး ပေါ်မှာ ရှိသောကျောက်အိုးတို့၌ တွဲ ရမည်။
ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരിക്കണം. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരിക്കണം.
22 ၂၂
“നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കണം.
23 ၂၃
തങ്കംകൊണ്ടു രണ്ടു വളയം ഉണ്ടാക്കി, അവ നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിക്കണം.
24 ၂၄
തങ്കംകൊണ്ടുള്ള രണ്ടു മാല നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തണം.
25 ၂၅
മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിക്കണം.
26 ၂၆ တဖန် ရွှေ နှစ် ကွင်း ကိုလုပ် ၍ သင်တိုင်း အောက်နား မှာ ရှိသော ရင်ဖုံး အောက် ထောင့် နှစ် ခု၌ တပ် ရမည်။
തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കണം. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിക്കണം.
27 ၂၇ အခြားသော ရွှေ နှစ် ကွင်း ကိုလည်း လုပ် ၍ ၊ သင်တိုင်း ရှေ့ ဘက်အောက် နား၌ ထူးဆန်းသော ရင်စည်း အပေါ် နားဆက်မှီ ရာတွင် ၊ သင်တိုင်း ကိုယ် တဘက် တချက်၌ တပ် ရမည်။
തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ, അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മുകളിലായി വെക്കണം.
28 ၂၈ ရင်ဖုံးရွှေနှစ်ကွင်းကို သင်တိုင်း ရွှေနှစ်ကွင်း နှင့်တွဲ၍၊ ပြာ သောကြိုး ဖြင့် ပြီးစေရမည်။ ထိုသို့ ရင်ဖုံး ကို ထူးဆန်းသော ရင်စည်း အပေါ်နားမှာ ဆွဲ ၍၊ သင်တိုင်း နှင့်မ ကွာ အမြဲရှိစေရမည်။
നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ടു ചേർത്തുകെട്ടണം.
29 ၂၉ အာရုန် သည်လည်း ၊ သန့်ရှင်း ရာအရပ်ဌာနတော်ထဲသို့ ဝင် သောအခါ ၊ ဣသရေလ အမျိုးသား တို့ကို ထာဝရဘုရား အစဉ် အောက်မေ့ တော်မူစေခြင်းငှါ ၊ ဗျာဒိတ် ရင်ဖုံး ၌ ပါသောသူတို့ နာမည် များကို မိမိ နှလုံး ပေါ် မှာ ဆောင် ရမည်။
“അഹരോൻ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ നിർണയപ്പതക്കത്തിൽ ഇസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെമുമ്പിൽ ഓർമയ്ക്കായി തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
30 ၃၀ ဗျာဒိတ် ရင်ဖုံး အထဲ ၌ ဥရိမ် နှင့် သုမိမ် ကို သွင်း ထားရမည်။ အာရုန် သည် ထာဝရဘုရား ရှေ့ တော်သို့ ဝင် သောအခါ ၊ မိမိနှလုံး အပေါ် မှာ ဥရိမ်နှင့် သုမိမ်ပါ သည်ဖြစ်၍ ၊ ဣသရေလ အမျိုးသား တို့အမှု၌ စီရင် တော်မူချက်ကို ထာဝရဘုရား ရှေ့ ၊ မိမိ နှလုံး ပေါ် မှာ ဆောင် ရမည်။
കൂടാതെ, നിർണയപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വെക്കണം; അഹരോൻ യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോഴെല്ലാം അവ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കും. അങ്ങനെ, ഇസ്രായേൽമക്കൾക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ സഹായകമായ മാധ്യമങ്ങൾ യഹോവയുടെമുമ്പാകെ അഹരോൻ തന്റെ ഹൃദയത്തിന്മേൽ വഹിക്കും.
31 ၃၁ သင်တိုင်း နှင့်ဆိုင်သော ဝတ်လုံ ကို၊ ပြာ သောအထည်နှင့်သာ လုပ် ရမည်။
“ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ടുണ്ടാക്കണം.
32 ၃၂ ဝတ်လုံ ၌ လည်စွပ်ပါ ၍ လည်စွပ် ကို မ စုပ် စေခြင်းငှါ ၊ သံချပ်လည်စွပ်ကွပ်သကဲ့သို့ ၊ ရက် သောအထည် နှင့် ကွပ်ရမည်။
അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം വേണം. അതു കീറിപ്പോകാതിരിക്കേണ്ടതിനു കവചത്തിനുള്ളതുപോലെ നെയ്ത്തുപണിയായ ഒരു നാട ദ്വാരത്തിന്റെ ചുറ്റിലും ഉണ്ടായിരിക്കണം.
33 ၃၃ ပြာ သောအထည်၊ မောင်း သောအထည်၊ နီ သောအထည်နှင့် လုပ်သော သလဲ သီးများကို၎င်း ၊ ရွှေ ဆည်းလည်း များကို၎င်း၊ ဝတ်လုံ အောက်စွန်းနားပတ်လည် ၌ ၊
അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും തങ്കംകൊണ്ടു മണികളും ഉണ്ടാക്കണം.
34 ၃၄ သလဲ သီးတလုံး၊ ရွှေ ဆည်းလည်း တလုံးစီခြားလျက်၊ အစဉ်အတိုင်းဆွဲထားရမည်။
അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം, ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം ഈ ക്രമത്തിൽ ആയിരിക്കണം.
35 ၃၅ အာရုန် သည် အမှု တော်ကို ဆောင်၍ ၊ သန့်ရှင်း ရာအရပ် ဌာနတော်ထဲမှာ ၊ ထာဝရဘုရား ရှေ့ တော်၌ ထွက် ဝင် သောအခါ ၊ သေ ဘေးနှင့် ကင်းလွတ် မည်အကြောင်း ၊ ထိုဝတ်လုံကို ဝတ်၍ သူ၏ အသံ ကို ကြား ရမည်။
അഹരോൻ ശുശ്രൂഷചെയ്യുമ്പോൾ അതു ധരിക്കണം. യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും അതിന്റെ നാദം കേൾക്കട്ടെ; അല്ലെങ്കിൽ അവൻ മരിക്കും.
36 ၃၆ ရွှေ စင် သင်းကျစ် ကိုလည်း လုပ် ၍ ၊ တံဆိပ် ပေါ် မှာ အက္ခရာတင် သကဲ့သို့၊ ထာဝရဘုရား အား သန့်ရှင်း ခြင်းဟု အက္ခရာတင် ၍၊
“തങ്കംകൊണ്ട് ഒരു നെറ്റിപ്പട്ടം ഉണ്ടാക്കി അതിൽ മുദ്ര കൊത്തണം: യഹോവയ്ക്കു വിശുദ്ധം.
37 ၃၇ ပြာ သောကြိုး နှင့်ဗေါင်း ရှေ့ ၌ ချည် ထားရမည်။
ആ നെറ്റിപ്പട്ടം തലപ്പാവിന്റെ മുൻഭാഗത്തു നീലച്ചരടു കോർത്തു കെട്ടണം.
38 ၃၈ အာရုန် သည် ထိုသင်းကျစ်ကို နဖူး ၌ ဆင် သဖြင့် ၊ ဣသရေလ အမျိုးသား တို့၏ သန့်ရှင်း သော အလှူ ဒါနနှင့်ဆိုင်၍၊ သန့်ရှင်း စေသမျှသော အရာ တို့၌ ပါသောအပြစ် ကို ဆောင် ရမည်။ သူ တို့သည် ထာဝရဘုရား ၏ စိတ် တော်နှင့် တွေ့ခြင်းငှါ ၊ အာရုန် ၏ နဖူး ၌ အစဉ် ဆင် ရမည်။
ഇസ്രായേൽമക്കൾ വിശുദ്ധവഴിപാടുകളിലൂടെ വിശുദ്ധീകരിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളിലും സംഭവിക്കാവുന്ന കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം. യഹോവയുടെ പ്രസാദം അവർക്കു ലഭിക്കേണ്ടതിന് ആ പട്ടം എപ്പോഴും അഹരോന്റെ നെറ്റിയിൽ ഇരിക്കണം.
39 ၃၉ ပိတ်ချော အင်္ကျီ ကိုလည်း လုပ် ၍ ချယ်လှယ်ရမည်။ ဗေါင်း ကိုလည်း ပိတ်ချော နှင့်လုပ် ရမည်။ ခါးပန်း ကိုလည်း ချယ်လှယ် သော အလုပ် နှင့် ပြီး စေရမည်။
“മൃദുലചണവസ്ത്രംകൊണ്ടുള്ള അങ്കി ചിത്രപ്പണിയായി നെയ്തുണ്ടാക്കണം. മൃദുലചണനൂൽകൊണ്ടു തലപ്പാവും ഉണ്ടാക്കണം. അരക്കെട്ടും ചിത്രത്തയ്യൽപ്പണിയായി ഉണ്ടാക്കണം.
40 ၄၀ အာရုန် ၏သား တို့ ဘုန်း အသရေ ကို ထင်ပေါ်စေခြင်းငှါ ၊ အင်္ကျီ ၊ ခါးပန်း ၊ ဦးထုပ် များကို လုပ် ပေးရမည်။
അഹരോന്റെ പുത്രന്മാർക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായി അങ്കിയും അരക്കെട്ടും ശിരോവസ്ത്രവും നിർമിക്കണം.
41 ၄၁ ထိုသို့ သင် ၏ အစ်ကို အာရုန် နှင့် သူ ၏သား တို့ကို ဝတ်ဆင် စေပြီးမှ ၊ သူ တို့သည် ငါ့ ရှေ့ မှာ ယဇ်ပုရောဟိတ် အမှုကို ဆောင်ရွက်မည်အကြောင်း ၊ သူ တို့ကို ဆီ နှင့်လိမ်းသဖြင့် အရာ၌ ခန့်ထား၍ သန့်ရှင်း စေရမည်။
നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ഇവ ധരിപ്പിച്ചതിനുശേഷം അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകംചെയ്തു പ്രതിഷ്ഠിച്ച് ശുദ്ധീകരിക്കണം.
42 ၄၂ သူ တို့၌ ရှက် စရာအကြောင်း၊ မ ထင်မပေါ်စေခြင်းငှါ ၊ ခါး မှ ပေါင် သို့အထိ ပိတ် ပေါင်းဘီ ကို ချုပ် ၍ ပေးရမည်။
“അവരുടെ നഗ്നത മറയ്ക്കേണ്ടതിന് അവർക്കു ചണനൂൽകൊണ്ട് അരമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം ഉണ്ടാക്കണം.
43 ၄၃ အာရုန် နှင့် သူ ၏သား တို့သည်၊ ပရိတ်သတ်စည်းဝေး ရာ တဲ တော်ထဲသို့ ဝင် သော် ၎င်း၊ သန့်ရှင်း ရာအရပ် ဌာန၌ ယဇ် ပလ္လင်အနားသို့ ချည်းကပ် သော် ၎င်း ၊ အပြစ် ရောက် ၍ မ သေ စေခြင်းငှါ ထိုသို့ ဝတ် ရမည်။ အာရုန် မှစ၍ သူ ၏အမျိုး အစဉ်အဆက်တို့သည် စောင့်ရသောပညတ် တော် ဖြစ်သတည်း။
അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴും അവർ അകൃത്യം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്, അവർ അതു ധരിച്ചിരിക്കണം. “ഇത് അവനും അവന്റെ പിൻഗാമികൾക്കും എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.

< ထွက်မြောက်ရာ 28 >