< ၄ ဓမ္မရာဇဝင် 18 >
1 ၁ ဣသရေလ ရှင်ဘုရင် ဧလာ သား ဟောရှေ နန်းစံသုံး နှစ် တွင်၊ “
ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ മൂന്നാമാണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കിയാവ് രാജാവായി.
2 ၂ ယုဒ ရှင်ဘုရင် အာခတ် သား ဟေဇကိ သည် အသက် နှစ်ဆယ် ငါး နှစ်ရှိ သော် နန်း ထိုင်၍ ယေရုရှလင် မြို့၌ နှစ်ဆယ် ကိုး နှစ် စိုးစံ လေ၏။ မယ်တော်ကား၊ ဇာခရိ သမီး အာဘိ အမည် ရှိ၏
രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സെഖര്യാവിന്റെ മകളായ അബിയ ആയിരുന്നു.
3 ၃ ထိုမင်းသည်အဘ ဒါဝိဒ် ကျင့် သမျှ အတိုင်း ၊ ထာဝရဘုရား ရှေ့ တော်၌ တရား သောအမှုကိုပြု ၏
തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
4 ၄ မြင့် သောအရပ်တို့ကိုပယ် ၏။ ရုပ်တု ဆင်းတုတို့ကိုချိုးဖဲ့ ၏။ အာရှရ ပင်တို့ကို ခုတ်လှဲ ၏။ မောရှေ လုပ် သော ကြေးဝါ မြွေ ကို အပိုင်းပိုင်း ဖြတ်၏။ အကြောင်း မူကား၊ ဣသရေလ အမျိုးသား တို့သည် ထို ကာလ တိုင်အောင် ၊ ထိုမြွေရှေ့မှာ နံ့သာပေါင်းကို မီးရှို့ တတ်ကြ၏။ ထို မြွေကို နဟုတ္တန် အမည်ဖြင့် မှည့် သတည်း
അദ്ദേഹം ക്ഷേത്രങ്ങൾ നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിമുറിച്ചു; മോശ ഉണ്ടാക്കിയിരുന്ന വെങ്കലസർപ്പത്തെയും അദ്ദേഹം നശിപ്പിച്ചു. നെഹുഷ്ഠാൻ എന്നു പേരുവിളിച്ചിരുന്ന അതിന് ഇസ്രായേൽമക്കൾ അന്നുവരെയും ധൂപാർച്ചന നടത്തിയിരുന്നു.
5 ၅ ဣသရေလ အမျိုး၏ဘုရား သခင်ထာဝရဘုရား ကို ထိုမင်းခိုလှုံ သကဲ့သို့ ၊ သူ့ နောက် မှာခိုလှုံသော ယုဒ ရှင်ဘုရင် တယောက် မျှမရှိ။ ရှေ့” ကာလ၌လည်း မရှိ။
ഹിസ്കിയാവ് ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ വിശ്വാസം അർപ്പിച്ചു. യെഹൂദാരാജാക്കന്മാരിൽ അദ്ദേഹത്തിനു മുമ്പാകട്ടെ, പിമ്പാകട്ടെ, അദ്ദേഹത്തെപ്പോലെ യഹോവയിൽ വിശ്വാസം അർപ്പിച്ച മറ്റൊരാളും ഉണ്ടായിരുന്നില്ല.
6 ၆ ထာဝရဘုရား ၌ ဆည်းကပ် ၍ နောက် တော်သို့ အစဉ်အမြဲ လိုက်သဖြင့် မောရှေ ၌ထာဝရဘုရား ထား တော်မူသော ပညတ် တော်တို့ကို စောင့်ရှောက် လေ၏
അദ്ദേഹം യഹോവയെ മുറുകെപ്പിടിച്ചു; അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കാതെ അവിടന്ന് മോശയ്ക്കു നൽകിയ കൽപ്പനകളെല്ലാം അനുസരിച്ചു.
7 ၇ ထာဝရဘုရား သည် သူ နှင့်အတူ ရှိ တော်မူသဖြင့် သူသည် ပြု လေရာရာ ၌ အောင် လေ၏။ အာရှုရိ ရှင်ဘုရင် ၏ကျွန် မ ခံ။ ပုန်ကန် လေ၏
യഹോവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു; താൻ ഏറ്റെടുത്ത കാര്യങ്ങളിലെല്ലാം അദ്ദേഹം വിജയംകൈവരിച്ചു. അദ്ദേഹം അശ്ശൂർരാജാവിനോട് എതിർത്തുനിന്നു; അദ്ദേഹത്തെ സേവിച്ചില്ല.
8 ၈ ဖိလိတ္တိ လူတို့ကိုတိုက် ၍ ဂါဇ မြို့နယ်တိုင်အောင် ခိုင်ခံ့ သောမြို့ များနှင့် ကင်းစောင့် သောမျှော်စင် များကို လုပ်ကြံလေ၏
കാവൽഗോപുരംമുതൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരംവരെ, ഗസ്സാപട്ടണവും ചുറ്റുമുള്ള പ്രദേശങ്ങൾവരെയും അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു.
9 ၉ ဟေဇကိ မင်းကြီး နန်းစံလေး နှစ် ၊ ဣသရေလ ရှင်ဘုရင် ဧလာ သား ဟောရှေ နန်းစံခုနစ် နှစ် တွင် ၊ အာရှုရိ ရှင်ဘုရင် ရှာလမနေဇာ သည် ရှမာရိ မြို့သို့ စစ်ချီ ၍ ဝိုင်း ထား၏
ഹിസ്കിയാരാജാവിന്റെ നാലാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ ഏഴാമാണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസർ ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു.
10 ၁၀ သုံး နှစ် စေ့ သောအခါ ၊ ဟေဇကိ နန်းစံခြောက် နှစ် ၊ ဣသရေလ ရှင်ဘုရင် ဟောရှေ နန်းစံကိုး နှစ် တွင် ရှမာရိ မြို့ကိုတိုက် ၍ရကြ၏
മൂന്നുവർഷം കഴിഞ്ഞപ്പോൾ അശ്ശൂര്യർ അതിനെ പിടിച്ചെടുത്തു. അങ്ങനെ ഹിസ്കിയാവിന്റെ ആറാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവായ ഹോശേയയുടെ ഒൻപതാമാണ്ടിൽ ശമര്യ കീഴടക്കപ്പെട്ടു.
11 ၁၁ အာရှုရိ ရှင် ဘုရင်သည် ဣသရေလ အမျိုးကို အာရှုရိ ပြည်သို့ သိမ်းသွား ၍ ဂေါဇန် မြစ် နား၊ ဟာလ မြို့၊ ဟာဗော် မြို့အစရှိသောမေဒိ နိုင်ငံမြို့ရွာ တို့၌ထား ၏
അശ്ശൂർരാജാവ് ഇസ്രായേല്യരെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും, ഗോസാൻ നദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും അവരെ പാർപ്പിച്ചു.
12 ၁၂ အကြောင်း မူကား၊ သူတို့သည်မိမိ တို့ဘုရား သခင် ထာဝရဘုရား ၏ စကား တော်ကို နား မ ထောင်၊ ဖွဲ့တော်မူသောပဋိညဉ် ကို၎င်း၊ ထာဝရဘုရား ၏ကျွန် မောရှေ မှာ ထားသမျှ ကို၎င်း၊ အမှု မ ထားလွန်ကျူး ကြ၏
അവർ തങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാതെ അവിടത്തോടുള്ള ഉടമ്പടി—യഹോവയുടെ ദാസനായ മോശ കൽപ്പിച്ചിരുന്ന കാര്യങ്ങൾ—ലംഘിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്. അവർ ആ കൽപ്പനകൾ ചെവിക്കൊള്ളുകയോ അനുസരിക്കുകയോ ചെയ്തില്ല.
13 ၁၃ ဟေဇကိ မင်းကြီး နန်းစံဆယ် လေး နှစ် တွင် ၊ အာရှုရိ ရှင်ဘုရင် သနာခရိပ် သည်ယုဒ ပြည်၌ ခိုင်ခံ့ သောမြို့ ရှိသမျှ တို့ကို စစ်ချီ ၍ လုပ်ကြံ လေ၏
ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി.
14 ၁၄ ယုဒ ရှင်ဘုရင် ဟေဇကိ သည်အာရှုရိ ရှင်ဘုရင် ရှိ ရာလာခိရှ မြို့သို့ စေလွှတ် ၍ ၊ အကျွန်ုပ်မှား ပါပြီ။ ပြန် သွားတော်မူပါ။ ကိုယ်တော်တင် သမျှကိုထမ်း ပါမည်ဟု လျှောက် စေသော်၊ အာရှုရိ ရှင် ဘုရင်သည်ယုဒ ရှင်ဘုရင် ဟေဇကိ ၌ ငွေ အခွက် သုံး ထောင် ၊ ရွှေ အခွက် သုံး ရာကိုတောင်း၏
അതിനാൽ യെഹൂദാരാജാവായ ഹിസ്കിയാവ് ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുത്തേക്ക് ഈ സന്ദേശം കൊടുത്തയച്ചു: “ഞാൻ തെറ്റു ചെയ്തുപോയി; എന്നിൽനിന്നു പിൻവാങ്ങണമേ! അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്നതെന്തായാലും ഞാൻ തന്നുകൊള്ളാം.” അശ്ശൂർരാജാവ് യെഹൂദാരാജാവായ ഹിസ്കിയാവിന് മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്തു സ്വർണവും പിഴയിട്ടു.
15 ၁၅ ဟေဇကိ သည်ဗိမာန် တော်၌၎င်း၊ နန်းတော် ဘဏ္ဍာ တိုက်၌ ၎င်း ၊ တွေ့ သမျှ သောငွေ ကိုပေး ၏
അങ്ങനെ യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയെല്ലാം ഹിസ്കിയാവ് അദ്ദേഹത്തിനു കൊടുത്തു.
16 ၁၆ ဗိမာန် တော်တံခါး ၊ တန်ဆာများ၊ ကိုယ်တိုင်အရင်မွမ်းမံ သော တိုင် တန်ဆာများကိုလည်း ချွတ် ၍ အာရှုရိ ရှင်ဘုရင် အား ပေး ၏
യെഹൂദാരാജാവായ ഹിസ്കിയാവ് യഹോവയുടെ ആലയത്തിലെ കതകുകളും കട്ടിളകളും സ്വർണംകൊണ്ടു പൊതിഞ്ഞിരുന്നു. ഈ സമയത്ത് അദ്ദേഹം അതെല്ലാം ഇളക്കിയെടുത്തു. ആ സ്വർണമെല്ലാം അദ്ദേഹം അശ്ശൂർരാജാവിനു കൊടുത്തയച്ചു.
17 ၁၇ နောက် တဖန် အာရှုရိ ရှင် ဘုရင်သည် တာတန် ၊ ရာဗသာရိတ် ၊ ရာဗရှာခ တို့ကို များစွာ သော ဗိုလ်ခြေ နှင့်တကွ လာခိရှ မြို့မှ ယေရုရှလင် မြို့၊ ဟေဇကိ မင်းကြီး ထံသို့ စေလွှတ် သဖြင့် ၊ သူတို့သည်ရောက် သောအခါ ၊ ခဝါသည် ၏ လယ် နားမှာရှောက်သောလမ်း ၊ အထက် ရေကန် ပြွန်ဝ ၌ ရပ် နေကြ၏
എങ്കിലും അശ്ശൂർരാജാവ് തന്റെ സർവസൈന്യാധിപനെയും ഉദ്യോഗസ്ഥമേധാവിയെയും യുദ്ധക്കളത്തിലെ അധിപനെയും ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. അവർ ജെറുശലേമിലേക്കുവന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു.
18 ၁၈ ရှင် ဘုရင်ကို ခေါ် သောအခါ ၊ ဟိလခိ သား ဖြစ်သော နန်းတော် အုပ် ဧလျာကိမ် ၊ စာရေး တော်ကြီးရှေဗန ၊ အာသပ် သား အတွင်းဝန် ယောအာ တို့သည် သူ တို့ထံသို့ ထွက် ပြီးလျှင်၊ “
അവർ യെഹൂദാരാജാവിനെ വിളിച്ചു. അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അവരുടെ അടുത്തേക്കുചെന്നു.
19 ၁၉ ရာဗရှာခ က၊ မဟာ အရှင်မင်းကြီး ၊ အာရှုရိ ရှင် ဘုရင်သည် ဟေဇကိ ကို မိန့် တော်မူသည်ကား ၊ သင်ခိုလှုံ သဖြင့်ခိုလှုံ ရာကား အဘယ်သို့ နည်း
യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക: “‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്?
20 ၂၀ စစ်တိုက် လောက်အောင် ဉာဏ် သတ္တိ၊ အစွမ်း သတ္တိနှင့် ငါပြည့်စုံသည်ဟု အချည်းနှီး သော စကား ကို သင်ဆို ပါသည်တကား။ ငါ့ ကို ပုန်ကန် ခြင်းငှါ အဘယ်သူ ကိုကိုးစား သနည်း
നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്?
21 ၂၁ ကျိုး သောကျူလုံး တောင်ဝေး တည်းဟူသောအဲဂုတ္တု ပြည်ကို ကိုးစား ပါသည်တကား။ ထိုကျူလုံးသည် မှီသောသူ ၏လက် ကို ဖောက် ၍ လျှိုသွားလိမ့်မည်။ ထို သို့အဲဂုတ္တု မင်းကြီး ဖာရော ဘုရင်သည် မိမိ ၌ မှီ သော သူအပေါင်း တို့ကိုပြု လိမ့်မည်
നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ.
22 ၂၂ သင်တို့က၊ ငါတို့သည် ငါ တို့၏ဘုရား သခင်ထာဝရဘုရား ကို ကိုးစား သည်ဟု ဆို ပြန်လျှင် ၊ ဟေဇကိ သည် မြင့် သောအရပ်ဌာနနှင့် ယဇ် ပလ္လင်တို့ကို ပယ် ၍ ၊ ယေရုရှလင် မြို့မှာ ဤ မည်သောယဇ် ပလ္လင်ရှေ့ ၌သာ ကိုးကွယ် ရမည်ဟုယုဒ ပြည်သူယေရုရှလင် မြို့သားတို့ကိုမှာ ထားသဖြင့် ၊ သင်တို့ပြစ်မှားသောဘုရားဖြစ်သည် မ ဟုတ်လော။
പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ജെറുശലേമിൽ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ?
23 ၂၃ သို့ဖြစ်၍ ယခု တွင် ငါ့ သခင် အာရှုရိ ရှင်ဘုရင် ၌ အာမခံ တို့ကိုအပ်ပါလော့။ သင် ၌ မြင်းစီး သူရဲ လုံလောက် အောင်ရှိလျှင် မြင်း နှစ်ထောင် တို့ကိုငါပေး မည်
“‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം.
24 ၂၄ သင်သည် ငါ့ သခင် ၏ကျွန် တို့တွင် အငယ်ဆုံး သောဗိုလ် ကိုအဘယ်သို့ လှန် နိုင်မည်နည်း။ အဲဂုတ္တု ပြည်မှ ရထား များ၊ မြင်းစီး သူရဲများကို ရမည်ဟုယုံ ပါသည်တကား
രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും?
25 ၂၅ ထာဝရဘုရား ၏အခွင့် မရှိဘဲ ဤ ပြည် ကိုဖျက်ဆီး ခြင်းငှါ ငါလာ သလော။ ထို” ပြည် ကို သွား ၍ ဖျက်ဆီး လော့ဟု ထာဝရဘုရား သည် ငါ့ အား မိန့် တော်မူပြီ။ ဤအကြောင်းအရာများကိုပြန်ပြောကြလော့ဟု ပြောဆို၏
അതുമാത്രമോ? യഹോവയുടെ അനുവാദം കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’”
26 ၂၆ ထိုအခါ ဟိလခိ သား ဧလျာကိမ် ၊ ရှေဗန ၊ ယောအာ တို့က ၊ ရှုရိ ဘာသာစကားအားဖြင့်ကျွန် တော်တို့အား အမိန့် ရှိပါလော့။ ထိုစကားကို ကျွန်တော် တို့သည်နားလည် ပါ၏။ မြို့ရိုး ပေါ် မှာ ရှိသောသူ တို့သည် ကြားရအောင် ယုဒ ဘာသာစကားအားဖြင့် အမိန့် မ ရှိ ပါနှင့်ဟု ရာဗရှာခ ကိုဆို ကြလျှင်၊”
അപ്പോൾ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!”
27 ၂၇ ရာဗရှာခ က၊ ငါ့ သခင် သည် သင် ၏သခင် နှင့် သင့် အား သာဤ စကား ကိုပြော စေခြင်းငှါ ငါ့ ကို စေလွှတ် တော်မူသလော။ မြို့ရိုး” ပေါ် မှာ ထိုင် လျက် သင်တို့နှင့်အတူမိမိ တို့မစင် ကိုစား ၍ ၊ မိမိတို့ရေ ဟောင်းကို သောက် ရသောသူ တို့ရှိရာသို့ စေလွှတ်တော်မူသည် မ ဟုတ်လော ဟုဆို ပြီးလျှင်၊”
എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?”
28 ၂၈ ရာဗရှာခ သည်ထ ၍ ယုဒ ဘာသာ စကားအားဖြင့် ကျယ် သောအသံ နှင့် ကြွေးကြော် လျက် ၊ မဟာ အရှင်မင်းကြီး အာရှုရိ ရှင်ဘုရင် ၏ အမိန့် တော်ကိုနားထောင် ကြလော့
പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക!
29 ၂၉ ရှင်ဘုရင် မိန့် တော်မူသည်ကား ၊ ဟေဇကိ သည် သင် တို့ကိုမ လှည့်စား စေနှင့်။ သူသည်သင် တို့ကိုငါ့ လက် မှ ကယ်ယူ ခြင်းငှါ မ တတ်နိုင်။
രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല.
30 ၃၀ ဟေဇကိ က၊ ထာဝရဘုရား သည် ငါ တို့ကိုဧကန်အမှန်ကယ်ယူ တော်မူမည်။ ဤ မြို့ သည် အာရှုရိ ရှင်ဘုရင် လက် သို့ မ ရောက် ရဟု ဆို သဖြင့် ၊ ထာဝရဘုရား ကို မ ကိုးစား စေနှင့်
‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ.
31 ၃၁ ဟေဇကိ စကားကို နား မ ထောင်ကြနှင့်
“ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം.
32 ၃၂ အာရှုရိ ရှင်ဘုရင် မိန့် တော်မူသည်ကား ၊ ငါ နှင့် မိဿဟာယ ဖွဲ့ ကြ။ ငါ့ ထံသို့ ထွက် လာကြ။ သင်တို့သည်မ သေ အသက်ရှင် မည်အကြောင်း၊ သင် တို့ပြည် နှင့် တူသော ပြည် တည်းဟူသော ဆန် စပါး စပျစ်ရည် နှင့် ပြည့်စုံသောပြည် ၊ မုန့် နှင့် စပျစ် ဥယျာဉ်၊ သံလွင် ဆီ ၊ ပျားရည် များသောပြည် သို့ ပို့ခြင်းငှါငါ မ လာ မှီတိုင်အောင်သင် တို့သည် ကိုယ် စပျစ် ပင်၏အသီး၊ ကိုယ် သင်္ဘော သဖန်းပင်၏အသီးကိုစား ၍ ၊ ကိုယ် ရေကန် ကရေ ကို သောက် လျက် နေကြဦးလော့
പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക്, ഒലിവു മരങ്ങളും തേനുമുള്ള ഒരു നാട്ടിലേക്ക്—കൂട്ടിക്കൊണ്ടുപോകും. അതിനാൽ നിങ്ങൾ മരണത്തെയല്ല, ജീവനെത്തന്നെ തെരഞ്ഞെടുക്കുക. “‘യഹോവ നമ്മെ വിടുവിക്കും,’ എന്ന് ഹിസ്കിയാവു പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴി തെറ്റിക്കുകയാണെന്നു കരുതണം. അദ്ദേഹം പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്.
33 ၃၃ ဟေဇကိ က၊ ထာဝရဘုရား သည် ငါ တို့ကိုကယ်ယူ တော်မူမည်ဟု မ ဖြားယောင်း စေနှင့်။ အပြည်ပြည် သော ဘုရား တို့သည် မိမိ တို့ပြည် များကို အာရှုရိ ရှင်ဘုရင် လက် မှ ကယ်လွှတ် ကြပြီလော။
ഏതെങ്കിലും നാട്ടിലെ ദൈവം എന്നെങ്കിലും അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് തന്റെ നാടിനെ രക്ഷിച്ചിട്ടുണ്ടോ?
34 ၃၄ ဟာမတ် ပြည်၏ဘုရား၊ အာပဒ် ပြည်၏ ဘုရား တို့သည် အဘယ်မှာ ရှိကြသနည်း။ သေဖရဝိမ် ပြည်၊ ဟေန ပြည်၊ ဣဝါ ပြည်၏ ဘုရား တို့သည် အဘယ် မှာရှိကြသနည်း။ သူတို့သည် ရှမာရိ ပြည်ကို ငါ့ လက် မှ ကယ်လွှတ် ကြပြီလော
ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ?
35 ၃၅ ထိုအပြည်ပြည်သောဘုရား တို့တွင် အဘယ်မည်သော ဘုရားသည် မိမိ ပြည် ကိုငါ့ လက် မှ ကယ်လွှတ် ဘူးသနည်း။ ထာဝရဘုရား သည် ယေရုရှလင် မြို့ကို ငါ့ လက် မှ အဘယ်သို့ကယ်လွှတ် နိုင်မည်နည်းဟု ဆိုလေ၏
ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തന്റെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?”
36 ၃၆ ယုဒလူ တို့လည်း စကား တခွန်းကိုမျှမ ပြန် ဘဲ တိတ်ဆိတ် စွာနေကြ၏။ အကြောင်း မူကား၊ ပြန် မ ပြောနှင့်ဟု ရှင်ဘုရင် အမိန့် တော်ရှိသတည်း
“അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല.
37 ၃၇ ထိုအခါ ဟိလခိ သား ဖြစ်သော နန်းတော် အုပ် ဧလျာကိမ် ၊ စာရေး တော်ကြီး ရှေဗန ၊ အာသပ် သား အတွင်းဝန်ယောအာ တို့သည် မိမိတို့အဝတ်ကို ဆုတ် လျက် ၊ ဟေဇကိ မင်းထံသို့ လာ ၍ ရာဗရှာခ စကား ကိုကြား လျှောက်ကြ၏
പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു.