< റോമർ 1 >
1 ൧ ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്റെ സുവിശേഷം,
ਈਸ਼੍ਵਰੋ ਨਿਜਪੁਤ੍ਰਮਧਿ ਯੰ ਸੁਸੰਵਾਦੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਭਿ ਰ੍ਧਰ੍ੰਮਗ੍ਰਨ੍ਥੇ ਪ੍ਰਤਿਸ਼੍ਰੁਤਵਾਨ੍ ਤੰ ਸੁਸੰਵਾਦੰ ਪ੍ਰਚਾਰਯਿਤੁੰ ਪ੍ਰੁʼਥੱਕ੍ਰੁʼਤ ਆਹੂਤਃ ਪ੍ਰੇਰਿਤਸ਼੍ਚ ਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਸੇਵਕੋ ਯਃ ਪੌਲਃ
2 ൨ ദൈവം തന്റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്.
ਸ ਰੋਮਾਨਗਰਸ੍ਥਾਨ੍ ਈਸ਼੍ਵਰਪ੍ਰਿਯਾਨ੍ ਆਹੂਤਾਂਸ਼੍ਚ ਪਵਿਤ੍ਰਲੋਕਾਨ੍ ਪ੍ਰਤਿ ਪਤ੍ਰੰ ਲਿਖਤਿ|
3 ൩ ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്.
ਅਸ੍ਮਾਕੰ ਸ ਪ੍ਰਭੁ ਰ੍ਯੀਸ਼ੁਃ ਖ੍ਰੀਸ਼਼੍ਟਃ ਸ਼ਾਰੀਰਿਕਸਮ੍ਬਨ੍ਧੇਨ ਦਾਯੂਦੋ ਵੰਸ਼ੋਦ੍ਭਵਃ
4 ൪ നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
ਪਵਿਤ੍ਰਸ੍ਯਾਤ੍ਮਨਃ ਸਮ੍ਬਨ੍ਧੇਨ ਚੇਸ਼੍ਵਰਸ੍ਯ ਪ੍ਰਭਾਵਵਾਨ੍ ਪੁਤ੍ਰ ਇਤਿ ਸ਼੍ਮਸ਼ਾਨਾਤ੍ ਤਸ੍ਯੋੱਥਾਨੇਨ ਪ੍ਰਤਿਪੰਨੰ|
5 ൫ മനുഷ്യനെന്ന നിലയിൽ ദാവീദിന്റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
ਅਪਰੰ ਯੇਸ਼਼ਾਂ ਮਧ੍ਯੇ ਯੀਸ਼ੁਨਾ ਖ੍ਰੀਸ਼਼੍ਟੇਨ ਯੂਯਮਪ੍ਯਾਹੂਤਾਸ੍ਤੇ (ਅ)ਨ੍ਯਦੇਸ਼ੀਯਲੋਕਾਸ੍ਤਸ੍ਯ ਨਾਮ੍ਨਿ ਵਿਸ਼੍ਵਸ੍ਯ ਨਿਦੇਸ਼ਗ੍ਰਾਹਿਣੋ ਯਥਾ ਭਵਨ੍ਤਿ
6 ൬ അവന്റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്.
ਤਦਭਿਪ੍ਰਾਯੇਣ ਵਯੰ ਤਸ੍ਮਾਦ੍ ਅਨੁਗ੍ਰਹੰ ਪ੍ਰੇਰਿਤਤ੍ਵਪਦਞ੍ਚ ਪ੍ਰਾਪ੍ਤਾਃ|
7 ൭ അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
ਤਾਤੇਨਾਸ੍ਮਾਕਮ੍ ਈਸ਼੍ਵਰੇਣ ਪ੍ਰਭੁਣਾ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨ ਚ ਯੁਸ਼਼੍ਮਭ੍ਯਮ੍ ਅਨੁਗ੍ਰਹਃ ਸ਼ਾਨ੍ਤਿਸ਼੍ਚ ਪ੍ਰਦੀਯੇਤਾਂ|
8 ൮ നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു.
ਪ੍ਰਥਮਤਃ ਸਰ੍ੱਵਸ੍ਮਿਨ੍ ਜਗਤਿ ਯੁਸ਼਼੍ਮਾਕੰ ਵਿਸ਼੍ਵਾਸਸ੍ਯ ਪ੍ਰਕਾਸ਼ਿਤਤ੍ਵਾਦ੍ ਅਹੰ ਯੁਸ਼਼੍ਮਾਕੰ ਸਰ੍ੱਵੇਸ਼਼ਾਂ ਨਿਮਿੱਤੰ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਨਾਮ ਗ੍ਰੁʼਹ੍ਲਨ੍ ਈਸ਼੍ਵਰਸ੍ਯ ਧਨ੍ਯਵਾਦੰ ਕਰੋਮਿ|
9 ൯ ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
ਅਪਰਮ੍ ਈਸ਼੍ਵਰਸ੍ਯ ਪ੍ਰਸਾਦਾਦ੍ ਬਹੁਕਾਲਾਤ੍ ਪਰੰ ਸਾਮ੍ਪ੍ਰਤੰ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੰ ਯਾਤੁੰ ਕਥਮਪਿ ਯਤ੍ ਸੁਯੋਗੰ ਪ੍ਰਾਪ੍ਨੋਮਿ, ਏਤਦਰ੍ਥੰ ਨਿਰਨ੍ਤਰੰ ਨਾਮਾਨ੍ਯੁੱਚਾਰਯਨ੍ ਨਿਜਾਸੁ ਸਰ੍ੱਵਪ੍ਰਾਰ੍ਥਨਾਸੁ ਸਰ੍ੱਵਦਾ ਨਿਵੇਦਯਾਮਿ,
10 ൧൦ എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി.
ਏਤਸ੍ਮਿਨ੍ ਯਮਹੰ ਤਤ੍ਪੁਤ੍ਰੀਯਸੁਸੰਵਾਦਪ੍ਰਚਾਰਣੇਨ ਮਨਸਾ ਪਰਿਚਰਾਮਿ ਸ ਈਸ਼੍ਵਰੋ ਮਮ ਸਾਕ੍ਸ਼਼ੀ ਵਿਦ੍ਯਤੇ|
11 ൧൧ നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്,
ਯਤੋ ਯੁਸ਼਼੍ਮਾਕੰ ਮਮ ਚ ਵਿਸ਼੍ਵਾਸੇਨ ਵਯਮ੍ ਉਭਯੇ ਯਥਾ ਸ਼ਾਨ੍ਤਿਯੁਕ੍ਤਾ ਭਵਾਮ ਇਤਿ ਕਾਰਣਾਦ੍
12 ൧൨ അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു.
ਯੁਸ਼਼੍ਮਾਕੰ ਸ੍ਥੈਰ੍ੱਯਕਰਣਾਰ੍ਥੰ ਯੁਸ਼਼੍ਮਭ੍ਯੰ ਕਿਞ੍ਚਿਤ੍ਪਰਮਾਰ੍ਥਦਾਨਦਾਨਾਯ ਯੁਸ਼਼੍ਮਾਨ੍ ਸਾਕ੍ਸ਼਼ਾਤ੍ ਕਰ੍ੱਤੁੰ ਮਦੀਯਾ ਵਾਞ੍ਛਾ|
13 ൧൩ എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
ਹੇ ਭ੍ਰਾਤ੍ਰੁʼਗਣ ਭਿੰਨਦੇਸ਼ੀਯਲੋਕਾਨਾਂ ਮਧ੍ਯੇ ਯਦ੍ਵਤ੍ ਤਦ੍ਵਦ੍ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇਪਿ ਯਥਾ ਫਲੰ ਭੁਞ੍ਜੇ ਤਦਭਿਪ੍ਰਾਯੇਣ ਮੁਹੁਰ੍ਮੁਹੁ ਰ੍ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੰ ਗਨ੍ਤੁਮ੍ ਉਦ੍ਯਤੋ(ਅ)ਹੰ ਕਿਨ੍ਤੁ ਯਾਵਦ੍ ਅਦ੍ਯ ਤਸ੍ਮਿਨ੍ ਗਮਨੇ ਮਮ ਵਿਘ੍ਨੋ ਜਾਤ ਇਤਿ ਯੂਯੰ ਯਦ੍ ਅਜ੍ਞਾਤਾਸ੍ਤਿਸ਼਼੍ਠਥ ਤਦਹਮ੍ ਉਚਿਤੰ ਨ ਬੁਧ੍ਯੇ|
14 ൧൪ പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
ਅਹੰ ਸਭ੍ਯਾਸਭ੍ਯਾਨਾਂ ਵਿਦ੍ਵਦਵਿਦ੍ਵਤਾਞ੍ਚ ਸਰ੍ੱਵੇਸ਼਼ਾਮ੍ ਰੁʼਣੀ ਵਿਦ੍ਯੇ|
15 ൧൫ അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
ਅਤਏਵ ਰੋਮਾਨਿਵਾਸਿਨਾਂ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੇ(ਅ)ਪਿ ਯਥਾਸ਼ਕ੍ਤਿ ਸੁਸੰਵਾਦੰ ਪ੍ਰਚਾਰਯਿਤੁਮ੍ ਅਹਮ੍ ਉਦ੍ਯਤੋਸ੍ਮਿ|
16 ൧൬ സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ.
ਯਤਃ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਸੁਸੰਵਾਦੋ ਮਮ ਲੱਜਾਸ੍ਪਦੰ ਨਹਿ ਸ ਈਸ਼੍ਵਰਸ੍ਯ ਸ਼ਕ੍ਤਿਸ੍ਵਰੂਪਃ ਸਨ੍ ਆ ਯਿਹੂਦੀਯੇਭ੍ਯੋ (ਅ)ਨ੍ਯਜਾਤੀਯਾਨ੍ ਯਾਵਤ੍ ਸਰ੍ੱਵਜਾਤੀਯਾਨਾਂ ਮਧ੍ਯੇ ਯਃ ਕਸ਼੍ਚਿਦ੍ ਤਤ੍ਰ ਵਿਸ਼੍ਵਸਿਤਿ ਤਸ੍ਯੈਵ ਤ੍ਰਾਣੰ ਜਨਯਤਿ|
17 ൧൭ അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ਯਤਃ ਪ੍ਰਤ੍ਯਯਸ੍ਯ ਸਮਪਰਿਮਾਣਮ੍ ਈਸ਼੍ਵਰਦੱਤੰ ਪੁਣ੍ਯੰ ਤਤ੍ਸੁਸੰਵਾਦੇ ਪ੍ਰਕਾਸ਼ਤੇ| ਤਦਧਿ ਧਰ੍ੰਮਪੁਸ੍ਤਕੇਪਿ ਲਿਖਿਤਮਿਦੰ "ਪੁਣ੍ਯਵਾਨ੍ ਜਨੋ ਵਿਸ਼੍ਵਾਸੇਨ ਜੀਵਿਸ਼਼੍ਯਤਿ"|
18 ൧൮ അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
ਅਤਏਵ ਯੇ ਮਾਨਵਾਃ ਪਾਪਕਰ੍ੰਮਣਾ ਸਤ੍ਯਤਾਂ ਰੁਨ੍ਧਨ੍ਤਿ ਤੇਸ਼਼ਾਂ ਸਰ੍ੱਵਸ੍ਯ ਦੁਰਾਚਰਣਸ੍ਯਾਧਰ੍ੰਮਸ੍ਯ ਚ ਵਿਰੁੱਧੰ ਸ੍ਵਰ੍ਗਾਦ੍ ਈਸ਼੍ਵਰਸ੍ਯ ਕੋਪਃ ਪ੍ਰਕਾਸ਼ਤੇ|
19 ൧൯ എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
ਯਤ ਈਸ਼੍ਵਰਮਧਿ ਯਦ੍ਯਦ੍ ਜ੍ਞੇਯੰ ਤਦ੍ ਈਸ਼੍ਵਰਃ ਸ੍ਵਯੰ ਤਾਨ੍ ਪ੍ਰਤਿ ਪ੍ਰਕਾਸ਼ਿਤਵਾਨ੍ ਤਸ੍ਮਾਤ੍ ਤੇਸ਼਼ਾਮ੍ ਅਗੋਚਰੰ ਨਹਿ|
20 ൨൦ ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല. (aïdios )
ਫਲਤਸ੍ਤਸ੍ਯਾਨਨ੍ਤਸ਼ਕ੍ਤੀਸ਼੍ਵਰਤ੍ਵਾਦੀਨ੍ਯਦ੍ਰੁʼਸ਼੍ਯਾਨ੍ਯਪਿ ਸ੍ਰੁʼਸ਼਼੍ਟਿਕਾਲਮ੍ ਆਰਭ੍ਯ ਕਰ੍ੰਮਸੁ ਪ੍ਰਕਾਸ਼ਮਾਨਾਨਿ ਦ੍ਰੁʼਸ਼੍ਯਨ੍ਤੇ ਤਸ੍ਮਾਤ੍ ਤੇਸ਼਼ਾਂ ਦੋਸ਼਼ਪ੍ਰਕ੍ਸ਼਼ਾਲਨਸ੍ਯ ਪਨ੍ਥਾ ਨਾਸ੍ਤਿ| (aïdios )
21 ൨൧ അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
ਅਪਰਮ੍ ਈਸ਼੍ਵਰੰ ਜ੍ਞਾਤ੍ਵਾਪਿ ਤੇ ਤਮ੍ ਈਸ਼੍ਵਰਜ੍ਞਾਨੇਨ ਨਾਦ੍ਰਿਯਨ੍ਤ ਕ੍ਰੁʼਤਜ੍ਞਾ ਵਾ ਨ ਜਾਤਾਃ; ਤਸ੍ਮਾਤ੍ ਤੇਸ਼਼ਾਂ ਸਰ੍ੱਵੇ ਤਰ੍ਕਾ ਵਿਫਲੀਭੂਤਾਃ, ਅਪਰਞ੍ਚ ਤੇਸ਼਼ਾਂ ਵਿਵੇਕਸ਼ੂਨ੍ਯਾਨਿ ਮਨਾਂਸਿ ਤਿਮਿਰੇ ਮਗ੍ਨਾਨਿ|
22 ൨൨ ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;
ਤੇ ਸ੍ਵਾਨ੍ ਜ੍ਞਾਨਿਨੋ ਜ੍ਞਾਤ੍ਵਾ ਜ੍ਞਾਨਹੀਨਾ ਅਭਵਨ੍
23 ൨൩ അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു.
ਅਨਸ਼੍ਵਰਸ੍ਯੇਸ਼੍ਵਰਸ੍ਯ ਗੌਰਵੰ ਵਿਹਾਯ ਨਸ਼੍ਵਰਮਨੁਸ਼਼੍ਯਪਸ਼ੁਪਕ੍ਸ਼਼੍ਯੁਰੋਗਾਮਿਪ੍ਰਭ੍ਰੁʼਤੇਰਾਕ੍ਰੁʼਤਿਵਿਸ਼ਿਸ਼਼੍ਟਪ੍ਰਤਿਮਾਸ੍ਤੈਰਾਸ਼੍ਰਿਤਾਃ|
24 ൨൪ അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽതമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.
ਇੱਥੰ ਤ ਈਸ਼੍ਵਰਸ੍ਯ ਸਤ੍ਯਤਾਂ ਵਿਹਾਯ ਮ੍ਰੁʼਸ਼਼ਾਮਤਮ੍ ਆਸ਼੍ਰਿਤਵਨ੍ਤਃ ਸੱਚਿਦਾਨਨ੍ਦੰ ਸ੍ਰੁʼਸ਼਼੍ਟਿਕਰ੍ੱਤਾਰੰ ਤ੍ਯਕ੍ਤ੍ਵਾ ਸ੍ਰੁʼਸ਼਼੍ਟਵਸ੍ਤੁਨਃ ਪੂਜਾਂ ਸੇਵਾਞ੍ਚ ਕ੍ਰੁʼਤਵਨ੍ਤਃ; (aiōn )
25 ൨൫ ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn )
ਇਤਿ ਹੇਤੋਰੀਸ਼੍ਵਰਸ੍ਤਾਨ੍ ਕੁਕ੍ਰਿਯਾਯਾਂ ਸਮਰ੍ਪ੍ਯ ਨਿਜਨਿਜਕੁਚਿਨ੍ਤਾਭਿਲਾਸ਼਼ਾਭ੍ਯਾਂ ਸ੍ਵੰ ਸ੍ਵੰ ਸ਼ਰੀਰੰ ਪਰਸ੍ਪਰਮ੍ ਅਪਮਾਨਿਤੰ ਕਰ੍ੱਤੁਮ੍ ਅਦਦਾਤ੍|
26 ൨൬ അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.
ਈਸ਼੍ਵਰੇਣ ਤੇਸ਼਼ੁ ਕ੍ਵਭਿਲਾਸ਼਼ੇ ਸਮਰ੍ਪਿਤੇਸ਼਼ੁ ਤੇਸ਼਼ਾਂ ਯੋਸ਼਼ਿਤਃ ਸ੍ਵਾਭਾਵਿਕਾਚਰਣਮ੍ ਅਪਹਾਯ ਵਿਪਰੀਤਕ੍ਰੁʼਤ੍ਯੇ ਪ੍ਰਾਵਰ੍ੱਤਨ੍ਤ;
27 ൨൭ അതുപോലെ തന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നേ ലഭിച്ചു.
ਤਥਾ ਪੁਰੁਸ਼਼ਾ ਅਪਿ ਸ੍ਵਾਭਾਵਿਕਯੋਸ਼਼ਿਤ੍ਸਙ੍ਗਮੰ ਵਿਹਾਯ ਪਰਸ੍ਪਰੰ ਕਾਮਕ੍ਰੁʼਸ਼ਾਨੁਨਾ ਦਗ੍ਧਾਃ ਸਨ੍ਤਃ ਪੁਮਾਂਸਃ ਪੁੰਭਿਃ ਸਾਕੰ ਕੁਕ੍ਰੁʼਤ੍ਯੇ ਸਮਾਸਜ੍ਯ ਨਿਜਨਿਜਭ੍ਰਾਨ੍ਤੇਃ ਸਮੁਚਿਤੰ ਫਲਮ੍ ਅਲਭਨ੍ਤ|
28 ൨൮ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
ਤੇ ਸ੍ਵੇਸ਼਼ਾਂ ਮਨਃਸ੍ਵੀਸ਼੍ਵਰਾਯ ਸ੍ਥਾਨੰ ਦਾਤੁਮ੍ ਅਨਿੱਛੁਕਾਸ੍ਤਤੋ ਹੇਤੋਰੀਸ਼੍ਵਰਸ੍ਤਾਨ੍ ਪ੍ਰਤਿ ਦੁਸ਼਼੍ਟਮਨਸ੍ਕਤ੍ਵਮ੍ ਅਵਿਹਿਤਕ੍ਰਿਯਤ੍ਵਞ੍ਚ ਦੱਤਵਾਨ੍|
29 ൨൯ അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ,
ਅਤਏਵ ਤੇ ਸਰ੍ੱਵੇ (ਅ)ਨ੍ਯਾਯੋ ਵ੍ਯਭਿਚਾਰੋ ਦੁਸ਼਼੍ਟਤ੍ਵੰ ਲੋਭੋ ਜਿਘਾਂਸਾ ਈਰ੍ਸ਼਼੍ਯਾ ਵਧੋ ਵਿਵਾਦਸ਼੍ਚਾਤੁਰੀ ਕੁਮਤਿਰਿਤ੍ਯਾਦਿਭਿ ਰ੍ਦੁਸ਼਼੍ਕਰ੍ੰਮਭਿਃ ਪਰਿਪੂਰ੍ਣਾਃ ਸਨ੍ਤਃ
30 ൩൦ അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
ਕਰ੍ਣੇਜਪਾ ਅਪਵਾਦਿਨ ਈਸ਼੍ਵਰਦ੍ਵੇਸ਼਼ਕਾ ਹਿੰਸਕਾ ਅਹਙ੍ਕਾਰਿਣ ਆਤ੍ਮਸ਼੍ਲਾਘਿਨਃ ਕੁਕਰ੍ੰਮੋਤ੍ਪਾਦਕਾਃ ਪਿਤ੍ਰੋਰਾਜ੍ਞਾਲਙ੍ਘਕਾ
31 ൩൧ ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.
ਅਵਿਚਾਰਕਾ ਨਿਯਮਲਙ੍ਘਿਨਃ ਸ੍ਨੇਹਰਹਿਤਾ ਅਤਿਦ੍ਵੇਸ਼਼ਿਣੋ ਨਿਰ੍ਦਯਾਸ਼੍ਚ ਜਾਤਾਃ|
32 ൩൨ ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.
ਯੇ ਜਨਾ ਏਤਾਦ੍ਰੁʼਸ਼ੰ ਕਰ੍ੰਮ ਕੁਰ੍ੱਵਨ੍ਤਿ ਤਏਵ ਮ੍ਰੁʼਤਿਯੋਗ੍ਯਾ ਈਸ਼੍ਵਰਸ੍ਯ ਵਿਚਾਰਮੀਦ੍ਰੁʼਸ਼ੰ ਜ੍ਞਾਤ੍ਵਾਪਿ ਤ ਏਤਾਦ੍ਰੁʼਸ਼ੰ ਕਰ੍ੰਮ ਸ੍ਵਯੰ ਕੁਰ੍ੱਵਨ੍ਤਿ ਕੇਵਲਮਿਤਿ ਨਹਿ ਕਿਨ੍ਤੁ ਤਾਦ੍ਰੁʼਸ਼ਕਰ੍ੰਮਕਾਰਿਸ਼਼ੁ ਲੋਕੇਸ਼਼੍ਵਪਿ ਪ੍ਰੀਯਨ੍ਤੇ|