< റോമർ 2 >

1 അതുകൊണ്ട് വിധിക്കുന്ന ഏത് മനുഷ്യനുമായുള്ളോവേ, നിനക്ക് ഒഴിവുകഴിവില്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; കാരണം വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നു.
ਹੇ ਪਰਦੂਸ਼਼ਕ ਮਨੁਸ਼਼੍ਯ ਯਃ ਕਸ਼੍ਚਨ ਤ੍ਵੰ ਭਵਸਿ ਤਵੋੱਤਰਦਾਨਾਯ ਪਨ੍ਥਾ ਨਾਸ੍ਤਿ ਯਤੋ ਯਸ੍ਮਾਤ੍ ਕਰ੍ੰਮਣਃ ਪਰਸ੍ਤ੍ਵਯਾ ਦੂਸ਼਼੍ਯਤੇ ਤਸ੍ਮਾਤ੍ ਤ੍ਵਮਪਿ ਦੂਸ਼਼੍ਯਸੇ, ਯਤਸ੍ਤੰ ਦੂਸ਼਼ਯੰਨਪਿ ਤ੍ਵੰ ਤਦ੍ਵਦ੍ ਆਚਰਸਿ|
2 എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണമായിരിക്കുന്നു എന്നു നാം അറിയുന്നു.
ਕਿਨ੍ਤ੍ਵੇਤਾਦ੍ਰੁʼਗਾਚਾਰਿਭ੍ਯੋ ਯੰ ਦਣ੍ਡਮ੍ ਈਸ਼੍ਵਰੋ ਨਿਸ਼੍ਚਿਨੋਤਿ ਸ ਯਥਾਰ੍ਥ ਇਤਿ ਵਯੰ ਜਾਨੀਮਃ|
3 ആ വക പ്രവർത്തിക്കുന്നവരെ വിധിക്കുകയും എന്നാൽ, അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നുചിന്തിക്കുന്നുവോ?
ਅਤਏਵ ਹੇ ਮਾਨੁਸ਼਼ ਤ੍ਵੰ ਯਾਦ੍ਰੁʼਗਾਚਾਰਿਣੋ ਦੂਸ਼਼ਯਸਿ ਸ੍ਵਯੰ ਯਦਿ ਤਾਦ੍ਰੁʼਗਾਚਰਸਿ ਤਰ੍ਹਿ ਤ੍ਵਮ੍ ਈਸ਼੍ਵਰਦਣ੍ਡਾਤ੍ ਪਲਾਯਿਤੁੰ ਸ਼ਕ੍ਸ਼਼੍ਯਸੀਤਿ ਕਿੰ ਬੁਧ੍ਯਸੇ?
4 അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവ നിസ്സാരമാക്കി ചിന്തിക്കുന്നുവോ?
ਅਪਰੰ ਤਵ ਮਨਸਃ ਪਰਿਵਰ੍ੱਤਨੰ ਕਰ੍ੱਤੁਮ੍ ਇਸ਼੍ਵਰਸ੍ਯਾਨੁਗ੍ਰਹੋ ਭਵਤਿ ਤੰਨ ਬੁੱਧ੍ਵਾ ਤ੍ਵੰ ਕਿੰ ਤਦੀਯਾਨੁਗ੍ਰਹਕ੍ਸ਼਼ਮਾਚਿਰਸਹਿਸ਼਼੍ਣੁਤ੍ਵਨਿਧਿੰ ਤੁੱਛੀਕਰੋਸ਼਼ਿ?
5 എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു.
ਤਥਾ ਸ੍ਵਾਨ੍ਤਃਕਰਣਸ੍ਯ ਕਠੋਰਤ੍ਵਾਤ੍ ਖੇਦਰਾਹਿਤ੍ਯਾੱਚੇਸ਼੍ਵਰਸ੍ਯ ਨ੍ਯਾੱਯਵਿਚਾਰਪ੍ਰਕਾਸ਼ਨਸ੍ਯ ਕ੍ਰੋਧਸ੍ਯ ਚ ਦਿਨੰ ਯਾਵਤ੍ ਕਿੰ ਸ੍ਵਾਰ੍ਥੰ ਕੋਪੰ ਸਞ੍ਚਿਨੋਸ਼਼ਿ?
6 അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക അളവിൽ പകരം കൊടുക്കും.
ਕਿਨ੍ਤੁ ਸ ਏਕੈਕਮਨੁਜਾਯ ਤਤ੍ਕਰ੍ੰਮਾਨੁਸਾਰੇਣ ਪ੍ਰਤਿਫਲੰ ਦਾਸ੍ਯਤਿ;
7 നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, (aiōnios g166)
ਵਸ੍ਤੁਤਸ੍ਤੁ ਯੇ ਜਨਾ ਧੈਰ੍ੱਯੰ ਧ੍ਰੁʼਤ੍ਵਾ ਸਤ੍ਕਰ੍ੰਮ ਕੁਰ੍ੱਵਨ੍ਤੋ ਮਹਿਮਾ ਸਤ੍ਕਾਰੋ(ਅ)ਮਰਤ੍ਵਞ੍ਚੈਤਾਨਿ ਮ੍ਰੁʼਗਯਨ੍ਤੇ ਤੇਭ੍ਯੋ(ਅ)ਨਨ੍ਤਾਯੁ ਰ੍ਦਾਸ੍ਯਤਿ| (aiōnios g166)
8 സ്വാർത്ഥരായി സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും.
ਅਪਰੰ ਯੇ ਜਨਾਃ ਸਤ੍ਯਧਰ੍ੰਮਮ੍ ਅਗ੍ਰੁʼਹੀਤ੍ਵਾ ਵਿਪਰੀਤਧਰ੍ੰਮਮ੍ ਗ੍ਰੁʼਹ੍ਲਨ੍ਤਿ ਤਾਦ੍ਰੁʼਸ਼ਾ ਵਿਰੋਧਿਜਨਾਃ ਕੋਪੰ ਕ੍ਰੋਧਞ੍ਚ ਭੋਕ੍ਸ਼਼੍ਯਨ੍ਤੇ|
9 തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും ദുരിതവും തീവ്രദുഃഖവും ആദ്യം യെഹൂദനും പിന്നെ യവനനും വരും.
ਆ ਯਿਹੂਦਿਨੋ(ਅ)ਨ੍ਯਦੇਸ਼ਿਨਃ ਪਰ੍ੱਯਨ੍ਤੰ ਯਾਵਨ੍ਤਃ ਕੁਕਰ੍ੰਮਕਾਰਿਣਃ ਪ੍ਰਾਣਿਨਃ ਸਨ੍ਤਿ ਤੇ ਸਰ੍ੱਵੇ ਦੁਃਖੰ ਯਾਤਨਾਞ੍ਚ ਗਮਿਸ਼਼੍ਯਨ੍ਤਿ;
10 ൧൦ എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.
ਕਿਨ੍ਤੁ ਆ ਯਿਹੂਦਿਨੋ ਭਿੰਨਦੇਸ਼ਿਪਰ੍ੱਯਨ੍ਤਾ ਯਾਵਨ੍ਤਃ ਸਤ੍ਕਰ੍ੰਮਕਾਰਿਣੋ ਲੋਕਾਃ ਸਨ੍ਤਿ ਤਾਨ੍ ਪ੍ਰਤਿ ਮਹਿਮਾ ਸਤ੍ਕਾਰਃ ਸ਼ਾਨ੍ਤਿਸ਼੍ਚ ਭਵਿਸ਼਼੍ਯਨ੍ਤਿ|
11 ൧൧ ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
ਈਸ਼੍ਵਰਸ੍ਯ ਵਿਚਾਰੇ ਪਕ੍ਸ਼਼ਪਾਤੋ ਨਾਸ੍ਤਿ|
12 ൧൨ ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
ਅਲਬ੍ਧਵ੍ਯਵਸ੍ਥਾਸ਼ਾਸ੍ਤ੍ਰੈ ਰ੍ਯੈਃ ਪਾਪਾਨਿ ਕ੍ਰੁʼਤਾਨਿ ਵ੍ਯਵਸ੍ਥਾਸ਼ਾਸ੍ਤ੍ਰਾਲਬ੍ਧਤ੍ਵਾਨੁਰੂਪਸ੍ਤੇਸ਼਼ਾਂ ਵਿਨਾਸ਼ੋ ਭਵਿਸ਼਼੍ਯਤਿ; ਕਿਨ੍ਤੁ ਲਬ੍ਧਵ੍ਯਵਸ੍ਥਾਸ਼ਾਸ੍ਤ੍ਰਾ ਯੇ ਪਾਪਾਨ੍ਯਕੁਰ੍ੱਵਨ੍ ਵ੍ਯਵਸ੍ਥਾਨੁਸਾਰਾਦੇਵ ਤੇਸ਼਼ਾਂ ਵਿਚਾਰੋ ਭਵਿਸ਼਼੍ਯਤਿ|
13 ൧൩ ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നത്.
ਵ੍ਯਵਸ੍ਥਾਸ਼੍ਰੋਤਾਰ ਈਸ਼੍ਵਰਸ੍ਯ ਸਮੀਪੇ ਨਿਸ਼਼੍ਪਾਪਾ ਭਵਿਸ਼਼੍ਯਨ੍ਤੀਤਿ ਨਹਿ ਕਿਨ੍ਤੁ ਵ੍ਯਵਸ੍ਥਾਚਾਰਿਣ ਏਵ ਸਪੁਣ੍ਯਾ ਭਵਿਸ਼਼੍ਯਨ੍ਤਿ|
14 ൧൪ ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
ਯਤੋ (ਅ)ਲਬ੍ਧਵ੍ਯਵਸ੍ਥਾਸ਼ਾਸ੍ਤ੍ਰਾ ਭਿੰਨਦੇਸ਼ੀਯਲੋਕਾ ਯਦਿ ਸ੍ਵਭਾਵਤੋ ਵ੍ਯਵਸ੍ਥਾਨੁਰੂਪਾਨ੍ ਆਚਾਰਾਨ੍ ਕੁਰ੍ੱਵਨ੍ਤਿ ਤਰ੍ਹ੍ਯਲਬ੍ਧਸ਼ਾਸ੍ਤ੍ਰਾਃ ਸਨ੍ਤੋ(ਅ)ਪਿ ਤੇ ਸ੍ਵੇਸ਼਼ਾਂ ਵ੍ਯਵਸ੍ਥਾਸ਼ਾਸ੍ਤ੍ਰਮਿਵ ਸ੍ਵਯਮੇਵ ਭਵਨ੍ਤਿ|
15 ൧൫ ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
ਤੇਸ਼਼ਾਂ ਮਨਸਿ ਸਾਕ੍ਸ਼਼ਿਸ੍ਵਰੂਪੇ ਸਤਿ ਤੇਸ਼਼ਾਂ ਵਿਤਰ੍ਕੇਸ਼਼ੁ ਚ ਕਦਾ ਤਾਨ੍ ਦੋਸ਼਼ਿਣਃ ਕਦਾ ਵਾ ਨਿਰ੍ਦੋਸ਼਼ਾਨ੍ ਕ੍ਰੁʼਤਵਤ੍ਸੁ ਤੇ ਸ੍ਵਾਨ੍ਤਰ੍ਲਿਖਿਤਸ੍ਯ ਵ੍ਯਵਸ੍ਥਾਸ਼ਾਸ੍ਤ੍ਰਸ੍ਯ ਪ੍ਰਮਾਣੰ ਸ੍ਵਯਮੇਵ ਦਦਤਿ|
16 ൧൬ ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നേ.
ਯਸ੍ਮਿਨ੍ ਦਿਨੇ ਮਯਾ ਪ੍ਰਕਾਸ਼ਿਤਸ੍ਯ ਸੁਸੰਵਾਦਸ੍ਯਾਨੁਸਾਰਾਦ੍ ਈਸ਼੍ਵਰੋ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨ ਮਾਨੁਸ਼਼ਾਣਾਮ੍ ਅਨ੍ਤਃਕਰਣਾਨਾਂ ਗੂਢਾਭਿਪ੍ਰਾਯਾਨ੍ ਧ੍ਰੁʼਤ੍ਵਾ ਵਿਚਾਰਯਿਸ਼਼੍ਯਤਿ ਤਸ੍ਮਿਨ੍ ਵਿਚਾਰਦਿਨੇ ਤਤ੍ ਪ੍ਰਕਾਸ਼ਿਸ਼਼੍ਯਤੇ|
17 ൧൭ നീയോ, യെഹൂദൻ എന്നു വിളിക്കപ്പെട്ടും, ന്യായപ്രമാണത്തിൽ ആശ്രയിച്ചും
ਪਸ਼੍ਯ ਤ੍ਵੰ ਸ੍ਵਯੰ ਯਿਹੂਦੀਤਿ ਵਿਖ੍ਯਾਤੋ ਵ੍ਯਵਸ੍ਥੋਪਰਿ ਵਿਸ਼੍ਵਾਸੰ ਕਰੋਸ਼਼ਿ,
18 ൧൮ ദൈവത്തിൽ പ്രശംസിച്ചും, ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞും ഉത്തമമായത് തിരഞ്ഞെടുത്തും
ਈਸ਼੍ਵਰਮੁੱਦਿਸ਼੍ਯ ਸ੍ਵੰ ਸ਼੍ਲਾਘਸੇ, ਤਥਾ ਵ੍ਯਵਸ੍ਥਯਾ ਸ਼ਿਕ੍ਸ਼਼ਿਤੋ ਭੂਤ੍ਵਾ ਤਸ੍ਯਾਭਿਮਤੰ ਜਾਨਾਸਿ, ਸਰ੍ੱਵਾਸਾਂ ਕਥਾਨਾਂ ਸਾਰੰ ਵਿਵਿੰਕ੍ਸ਼਼ੇ,
19 ൧൯ ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്ക് ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ,
ਅਪਰੰ ਜ੍ਞਾਨਸ੍ਯ ਸਤ੍ਯਤਾਯਾਸ਼੍ਚਾਕਰਸ੍ਵਰੂਪੰ ਸ਼ਾਸ੍ਤ੍ਰੰ ਮਮ ਸਮੀਪੇ ਵਿਦ੍ਯਤ ਅਤੋ (ਅ)ਨ੍ਧਲੋਕਾਨਾਂ ਮਾਰ੍ਗਦਰ੍ਸ਼ਯਿਤਾ
20 ൨൦ ഇരുട്ടിലുള്ളവർക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്നു ഉറച്ചുമിരിക്കുന്നെങ്കിൽ,
ਤਿਮਿਰਸ੍ਥਿਤਲੋਕਾਨਾਂ ਮਧ੍ਯੇ ਦੀਪ੍ਤਿਸ੍ਵਰੂਪੋ(ਅ)ਜ੍ਞਾਨਲੋਕੇਭ੍ਯੋ ਜ੍ਞਾਨਦਾਤਾ ਸ਼ਿਸ਼ੂਨਾਂ ਸ਼ਿਕ੍ਸ਼਼ਯਿਤਾਹਮੇਵੇਤਿ ਮਨ੍ਯਸੇ|
21 ൨൧ അന്യനെ ഉപദേശിക്കുന്ന നീ, നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
ਪਰਾਨ੍ ਸ਼ਿਕ੍ਸ਼਼ਯਨ੍ ਸ੍ਵਯੰ ਸ੍ਵੰ ਕਿੰ ਨ ਸ਼ਿਕ੍ਸ਼਼ਯਸਿ? ਵਸ੍ਤੁਤਸ਼੍ਚੌਰ੍ੱਯਨਿਸ਼਼ੇਧਵ੍ਯਵਸ੍ਥਾਂ ਪ੍ਰਚਾਰਯਨ੍ ਤ੍ਵੰ ਕਿੰ ਸ੍ਵਯਮੇਵ ਚੋਰਯਸਿ?
22 ൨൨ വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
ਤਥਾ ਪਰਦਾਰਗਮਨੰ ਪ੍ਰਤਿਸ਼਼ੇਧਨ੍ ਸ੍ਵਯੰ ਕਿੰ ਪਰਦਾਰਾਨ੍ ਗੱਛਸਿ? ਤਥਾ ਤ੍ਵੰ ਸ੍ਵਯੰ ਪ੍ਰਤਿਮਾਦ੍ਵੇਸ਼਼ੀ ਸਨ੍ ਕਿੰ ਮਨ੍ਦਿਰਸ੍ਯ ਦ੍ਰਵ੍ਯਾਣਿ ਹਰਸਿ?
23 ൨൩ ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
ਯਸ੍ਤ੍ਵੰ ਵ੍ਯਵਸ੍ਥਾਂ ਸ਼੍ਲਾਘਸੇ ਸ ਤ੍ਵੰ ਕਿੰ ਵ੍ਯਵਸ੍ਥਾਮ੍ ਅਵਮਤ੍ਯ ਨੇਸ਼੍ਵਰੰ ਸੰਮਨ੍ਯਸੇ?
24 ൨൪ “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ਸ਼ਾਸ੍ਤ੍ਰੇ ਯਥਾ ਲਿਖਤਿ "ਭਿੰਨਦੇਸ਼ਿਨਾਂ ਸਮੀਪੇ ਯੁਸ਼਼੍ਮਾਕੰ ਦੋਸ਼਼ਾਦ੍ ਈਸ਼੍ਵਰਸ੍ਯ ਨਾਮ੍ਨੋ ਨਿਨ੍ਦਾ ਭਵਤਿ| "
25 ൨൫ നീ ന്യായപ്രമാണം അനുസരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; എന്നാൽ ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമമായിത്തീരുന്നു.
ਯਦਿ ਵ੍ਯਵਸ੍ਥਾਂ ਪਾਲਯਸਿ ਤਰ੍ਹਿ ਤਵ ਤ੍ਵਕ੍ਛੇਦਕ੍ਰਿਯਾ ਸਫਲਾ ਭਵਤਿ; ਯਤਿ ਵ੍ਯਵਸ੍ਥਾਂ ਲਙ੍ਘਸੇ ਤਰ੍ਹਿ ਤਵ ਤ੍ਵਕ੍ਛੇਦੋ(ਅ)ਤ੍ਵਕ੍ਛੇਦੋ ਭਵਿਸ਼਼੍ਯਤਿ|
26 ൨൬ അങ്ങനെയെങ്കിൽ, അഗ്രചർമി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
ਯਤੋ ਵ੍ਯਵਸ੍ਥਾਸ਼ਾਸ੍ਤ੍ਰਾਦਿਸ਼਼੍ਟਧਰ੍ੰਮਕਰ੍ੰਮਾਚਾਰੀ ਪੁਮਾਨ੍ ਅਤ੍ਵਕ੍ਛੇਦੀ ਸੰਨਪਿ ਕਿੰ ਤ੍ਵਕ੍ਛੇਦਿਨਾਂ ਮਧ੍ਯੇ ਨ ਗਣਯਿਸ਼਼੍ਯਤੇ?
27 ൨൭ സ്വാഭാവികമായി അഗ്രചർമിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ തിരുവെഴുത്തും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കുകയില്ലയോ?
ਕਿਨ੍ਤੁ ਲਬ੍ਧਸ਼ਾਸ੍ਤ੍ਰਸ਼੍ਛਿੰਨਤ੍ਵਕ੍ ਚ ਤ੍ਵੰ ਯਦਿ ਵ੍ਯਵਸ੍ਥਾਲਙ੍ਘਨੰ ਕਰੋਸ਼਼ਿ ਤਰ੍ਹਿ ਵ੍ਯਵਸ੍ਥਾਪਾਲਕਾਃ ਸ੍ਵਾਭਾਵਿਕਾੱਛਿੰਨਤ੍ਵਚੋ ਲੋਕਾਸ੍ਤ੍ਵਾਂ ਕਿੰ ਨ ਦੂਸ਼਼ਯਿਸ਼਼੍ਯਨ੍ਤਿ?
28 ൨൮ പുറമെ മാത്രം യെഹൂദനായവൻ യെഹൂദനല്ല; പുറമെ മാത്രം ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല;
ਤਸ੍ਮਾਦ੍ ਯੋ ਬਾਹ੍ਯੇ ਯਿਹੂਦੀ ਸ ਯਿਹੂਦੀ ਨਹਿ ਤਥਾਙ੍ਗਸ੍ਯ ਯਸ੍ਤ੍ਵਕ੍ਛੇਦਃ ਸ ਤ੍ਵਕ੍ਛੇਦੋ ਨਹਿ;
29 ൨൯ അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അങ്ങനെയുള്ളവന് മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
ਕਿਨ੍ਤੁ ਯੋ ਜਨ ਆਨ੍ਤਰਿਕੋ ਯਿਹੂਦੀ ਸ ਏਵ ਯਿਹੂਦੀ ਅਪਰਞ੍ਚ ਕੇਵਲਲਿਖਿਤਯਾ ਵ੍ਯਵਸ੍ਥਯਾ ਨ ਕਿਨ੍ਤੁ ਮਾਨਸਿਕੋ ਯਸ੍ਤ੍ਵਕ੍ਛੇਦੋ ਯਸ੍ਯ ਚ ਪ੍ਰਸ਼ੰਸਾ ਮਨੁਸ਼਼੍ਯੇਭ੍ਯੋ ਨ ਭੂਤ੍ਵਾ ਈਸ਼੍ਵਰਾਦ੍ ਭਵਤਿ ਸ ਏਵ ਤ੍ਵਕ੍ਛੇਦਃ|

< റോമർ 2 >