< വെളിപാട് 1 >

1 യേശുക്രിസ്തുവിന്റെ വെളിപാട്: വേഗത്തിൽ സംഭവിക്കുവാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന് കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനെ കാണിച്ചു.
ਯਤ੍ ਪ੍ਰਕਾਸ਼ਿਤੰ ਵਾਕ੍ਯਮ੍ ਈਸ਼੍ਵਰਃ ਸ੍ਵਦਾਸਾਨਾਂ ਨਿਕਟੰ ਸ਼ੀਘ੍ਰਮੁਪਸ੍ਥਾਸ੍ਯਨ੍ਤੀਨਾਂ ਘਟਨਾਨਾਂ ਦਰ੍ਸ਼ਨਾਰ੍ਥੰ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇ ਸਮਰ੍ਪਿਤਵਾਨ੍ ਤਤ੍ ਸ ਸ੍ਵੀਯਦੂਤੰ ਪ੍ਰੇਸ਼਼੍ਯ ਨਿਜਸੇਵਕੰ ਯੋਹਨੰ ਜ੍ਞਾਪਿਤਵਾਨ੍|
2 യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു.
ਸ ਚੇਸ਼੍ਵਰਸ੍ਯ ਵਾਕ੍ਯੇ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਸਾਕ੍ਸ਼਼੍ਯੇ ਚ ਯਦ੍ਯਦ੍ ਦ੍ਰੁʼਸ਼਼੍ਟਵਾਨ੍ ਤਸ੍ਯ ਪ੍ਰਮਾਣੰ ਦੱਤਵਾਨ੍|
3 സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ.
ਏਤਸ੍ਯ ਭਵਿਸ਼਼੍ਯਦ੍ਵਕ੍ਤ੍ਰੁʼਗ੍ਰਨ੍ਥਸ੍ਯ ਵਾਕ੍ਯਾਨਾਂ ਪਾਠਕਃ ਸ਼੍ਰੋਤਾਰਸ਼੍ਚ ਤਨ੍ਮਧ੍ਯੇ ਲਿਖਿਤਾਜ੍ਞਾਗ੍ਰਾਹਿਣਸ਼੍ਚ ਧਨ੍ਯਾ ਯਤਃ ਸ ਕਾਲਃ ਸੰਨਿਕਟਃ|
4 യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ അടുക്കൽനിന്നും,
ਯੋਹਨ੍ ਆਸ਼ਿਯਾਦੇਸ਼ਸ੍ਥਾਃ ਸਪ੍ਤ ਸਮਿਤੀਃ ਪ੍ਰਤਿ ਪਤ੍ਰੰ ਲਿਖਤਿ| ਯੋ ਵਰ੍ੱਤਮਾਨੋ ਭੂਤੋ ਭਵਿਸ਼਼੍ਯੰਸ਼੍ਚ ਯੇ ਚ ਸਪ੍ਤਾਤ੍ਮਾਨਸ੍ਤਸ੍ਯ ਸਿੰਹਾਸਨਸ੍ਯ ਸੰਮੁਖੇ ਤਿਸ਼਼੍ਠਨ੍ਤਿ
5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാർക്കു ഭരണകർത്താവുമായ യേശുക്രിസ്തുവിങ്കൽ നിന്നും, നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
ਯਸ਼੍ਚ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੋ ਵਿਸ਼੍ਵਸ੍ਤਃ ਸਾਕ੍ਸ਼਼ੀ ਮ੍ਰੁʼਤਾਨਾਂ ਮਧ੍ਯੇ ਪ੍ਰਥਮਜਾਤੋ ਭੂਮਣ੍ਡਲਸ੍ਥਰਾਜਾਨਾਮ੍ ਅਧਿਪਤਿਸ਼੍ਚ ਭਵਤਿ, ਏਤੇਭ੍ਯੋ (ਅ)ਨੁਗ੍ਰਹਃ ਸ਼ਾਨ੍ਤਿਸ਼੍ਚ ਯੁਸ਼਼੍ਮਾਸੁ ਵਰ੍ੱਤਤਾਂ|
6 നമ്മെ സ്നേഹിച്ചവനും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (aiōn g165)
ਯੋ (ਅ)ਸ੍ਮਾਸੁ ਪ੍ਰੀਤਵਾਨ੍ ਸ੍ਵਰੁਧਿਰੇਣਾਸ੍ਮਾਨ੍ ਸ੍ਵਪਾਪੇਭ੍ਯਃ ਪ੍ਰਕ੍ਸ਼਼ਾਲਿਤਵਾਨ੍ ਤਸ੍ਯ ਪਿਤੁਰੀਸ਼੍ਵਰਸ੍ਯ ਯਾਜਕਾਨ੍ ਕ੍ਰੁʼਤ੍ਵਾਸ੍ਮਾਨ੍ ਰਾਜਵਰ੍ਗੇ ਨਿਯੁਕ੍ਤਵਾਂਸ਼੍ਚ ਤਸ੍ਮਿਨ੍ ਮਹਿਮਾ ਪਰਾਕ੍ਰਮਸ਼੍ਚਾਨਨ੍ਤਕਾਲੰ ਯਾਵਦ੍ ਵਰ੍ੱਤਤਾਂ| ਆਮੇਨ੍| (aiōn g165)
7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ സകലഗോത്രങ്ങളും അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.
ਪਸ਼੍ਯਤ ਸ ਮੇਘੈਰਾਗੱਛਤਿ ਤੇਨੈਕੈਕਸ੍ਯ ਚਕ੍ਸ਼਼ੁਸ੍ਤੰ ਦ੍ਰਕ੍ਸ਼਼੍ਯਤਿ ਯੇ ਚ ਤੰ ਵਿੱਧਵਨ੍ਤਸ੍ਤੇ (ਅ)ਪਿ ਤੰ ਵਿਲੋਕਿਸ਼਼੍ਯਨ੍ਤੇ ਤਸ੍ਯ ਕ੍ਰੁʼਤੇ ਪ੍ਰੁʼਥਿਵੀਸ੍ਥਾਃ ਸਰ੍ੱਵੇ ਵੰਸ਼ਾ ਵਿਲਪਿਸ਼਼੍ਯਨ੍ਤਿ| ਸਤ੍ਯਮ੍ ਆਮੇਨ੍|
8 ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
ਵਰ੍ੱਤਮਾਨੋ ਭੂਤੋ ਭਵਿਸ਼਼੍ਯੰਸ਼੍ਚ ਯਃ ਸਰ੍ੱਵਸ਼ਕ੍ਤਿਮਾਨ੍ ਪ੍ਰਭੁਃ ਪਰਮੇਸ਼੍ਵਰਃ ਸ ਗਦਤਿ, ਅਹਮੇਵ ਕਃ ਕ੍ਸ਼਼ਸ਼੍ਚਾਰ੍ਥਤ ਆਦਿਰਨ੍ਤਸ਼੍ਚ|
9 നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.
ਯੁਸ਼਼੍ਮਾਕੰ ਭ੍ਰਾਤਾ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਕ੍ਲੇਸ਼ਰਾਜ੍ਯਤਿਤਿਕ੍ਸ਼਼ਾਣਾਂ ਸਹਭਾਗੀ ਚਾਹੰ ਯੋਹਨ੍ ਈਸ਼੍ਵਰਸ੍ਯ ਵਾਕ੍ਯਹੇਤੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਸਾਕ੍ਸ਼਼੍ਯਹੇਤੋਸ਼੍ਚ ਪਾਤ੍ਮਨਾਮਕ ਉਪਦ੍ਵੀਪ ਆਸੰ|
10 ൧൦ കർത്തൃദിവസത്തിൽ ഞാൻ പരിശുദ്ധാത്മ വിവശതയിലായി: കാഹളനാദംപോലെ വലിയൊരു ശബ്ദം എന്റെ പുറകിൽ കേട്ട്;
ਤਤ੍ਰ ਪ੍ਰਭੋ ਰ੍ਦਿਨੇ ਆਤ੍ਮਨਾਵਿਸ਼਼੍ਟੋ (ਅ)ਹੰ ਸ੍ਵਪਸ਼੍ਚਾਤ੍ ਤੂਰੀਧ੍ਵਨਿਵਤ੍ ਮਹਾਰਵਮ੍ ਅਸ਼੍ਰੌਸ਼਼ੰ,
11 ൧൧ ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴ് സഭകൾക്കും അയയ്ക്കുക.
ਤੇਨੋਕ੍ਤਮ੍, ਅਹੰ ਕਃ ਕ੍ਸ਼਼ਸ਼੍ਚਾਰ੍ਥਤ ਆਦਿਰਨ੍ਤਸ਼੍ਚ| ਤ੍ਵੰ ਯਦ੍ ਦ੍ਰਕ੍ਸ਼਼੍ਯਸਿ ਤਦ੍ ਗ੍ਰਨ੍ਥੇ ਲਿਖਿਤ੍ਵਾਸ਼ਿਯਾਦੇਸ਼ਸ੍ਥਾਨਾਂ ਸਪ੍ਤ ਸਮਿਤੀਨਾਂ ਸਮੀਪਮ੍ ਇਫਿਸ਼਼ੰ ਸ੍ਮੁਰ੍ਣਾਂ ਥੁਯਾਤੀਰਾਂ ਸਾਰ੍ੱਦਿੰ ਫਿਲਾਦਿਲ੍ਫਿਯਾਂ ਲਾਯਦੀਕੇਯਾਞ੍ਚ ਪ੍ਰੇਸ਼਼ਯ|
12 ൧൨ എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു.
ਤਤੋ ਮਯਾ ਸਮ੍ਭਾਸ਼਼ਮਾਣਸ੍ਯ ਕਸ੍ਯ ਰਵਃ ਸ਼੍ਰੂਯਤੇ ਤੱਦਰ੍ਸ਼ਨਾਰ੍ਥੰ ਮੁਖੰ ਪਰਾਵਰ੍ੱਤਿਤੰ ਤਤ੍ ਪਰਾਵਰ੍ਤ੍ਯ ਸ੍ਵਰ੍ਣਮਯਾਃ ਸਪ੍ਤ ਦੀਪਵ੍ਰੁʼਕ੍ਸ਼਼ਾ ਦ੍ਰੁʼਸ਼਼੍ਟਾਃ|
13 ൧൩ തിരിഞ്ഞപ്പോൾ ഏഴ് പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ട്.
ਤੇਸ਼਼ਾਂ ਸਪ੍ਤ ਦੀਪਵ੍ਰੁʼਕ੍ਸ਼਼ਾਣਾਂ ਮਧ੍ਯੇ ਦੀਰ੍ਘਪਰਿੱਛਦਪਰਿਹਿਤਃ ਸੁਵਰ੍ਣਸ਼੍ਰੁʼਙ੍ਖਲੇਨ ਵੇਸ਼਼੍ਟਿਤਵਕ੍ਸ਼਼ਸ਼੍ਚ ਮਨੁਸ਼਼੍ਯਪੁਤ੍ਰਾਕ੍ਰੁʼਤਿਰੇਕੋ ਜਨਸ੍ਤਿਸ਼਼੍ਠਤਿ,
14 ൧൪ അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും
ਤਸ੍ਯ ਸ਼ਿਰਃ ਕੇਸ਼ਸ਼੍ਚ ਸ਼੍ਵੇਤਮੇਸ਼਼ਲੋਮਾਨੀਵ ਹਿਮਵਤ੍ ਸ਼੍ਰੇਤੌ ਲੋਚਨੇ ਵਹ੍ਨਿਸ਼ਿਖਾਸਮੇ
15 ൧൫ കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴ് നക്ഷത്രം ഉണ്ട്;
ਚਰਣੌ ਵਹ੍ਨਿਕੁਣ੍ਡੇਤਾਪਿਤਸੁਪਿੱਤਲਸਦ੍ਰੁʼਸ਼ੌ ਰਵਸ਼੍ਚ ਬਹੁਤੋਯਾਨਾਂ ਰਵਤੁਲ੍ਯਃ|
16 ൧൬ അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
ਤਸ੍ਯ ਦਕ੍ਸ਼਼ਿਣਹਸ੍ਤੇ ਸਪ੍ਤ ਤਾਰਾ ਵਿਦ੍ਯਨ੍ਤੇ ਵਕ੍ਤ੍ਰਾੱਚ ਤੀਕ੍ਸ਼਼੍ਣੋ ਦ੍ਵਿਧਾਰਃ ਖਙ੍ਗੋ ਨਿਰ੍ਗੱਛਤਿ ਮੁਖਮਣ੍ਡਲਞ੍ਚ ਸ੍ਵਤੇਜਸਾ ਦੇਦੀਪ੍ਯਮਾਨਸ੍ਯ ਸੂਰ੍ੱਯਸ੍ਯ ਸਦ੍ਰੁʼਸ਼ੰ|
17 ൧൭ അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു.
ਤੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾਹੰ ਮ੍ਰੁʼਤਕਲ੍ਪਸ੍ਤੱਚਰਣੇ ਪਤਿਤਸ੍ਤਤਃ ਸ੍ਵਦਕ੍ਸ਼਼ਿਣਕਰੰ ਮਯਿ ਨਿਧਾਯ ਤੇਨੋਕ੍ਤਮ੍ ਮਾ ਭੈਸ਼਼ੀਃ; ਅਹਮ੍ ਆਦਿਰਨ੍ਤਸ਼੍ਚ|
18 ൧൮ ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കയ്യിൽ ഉണ്ട്. (aiōn g165, Hadēs g86)
ਅਹਮ੍ ਅਮਰਸ੍ਤਥਾਪਿ ਮ੍ਰੁʼਤਵਾਨ੍ ਕਿਨ੍ਤੁ ਪਸ਼੍ਯਾਹਮ੍ ਅਨਨ੍ਤਕਾਲੰ ਯਾਵਤ੍ ਜੀਵਾਮਿ| ਆਮੇਨ੍| ਮ੍ਰੁʼਤ੍ਯੋਃ ਪਰਲੋਕਸ੍ਯ ਚ ਕੁਞ੍ਜਿਕਾ ਮਮ ਹਸ੍ਤਗਤਾਃ| (aiōn g165, Hadēs g86)
19 ൧൯ അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇതിനുശേഷം സംഭവിപ്പാനിരിക്കുന്നതും
ਅਤੋ ਯਦ੍ ਭਵਤਿ ਯੱਚੇਤਃ ਪਰੰ ਭਵਿਸ਼਼੍ਯਤਿ ਤ੍ਵਯਾ ਦ੍ਰੁʼਸ਼਼੍ਟੰ ਤਤ੍ ਸਰ੍ੱਵੰ ਲਿਖ੍ਯਤਾਂ|
20 ൨൦ എന്റെ വലങ്കയ്യിൽ കണ്ട ഏഴ് നക്ഷത്രത്തിന്റെ മർമ്മവും ഏഴ് പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴ് നക്ഷത്രം ഏഴ് സഭകളുടെ ദൂതന്മാരാകുന്നു; നീ കണ്ട ഏഴ് നിലവിളക്കുകൾ ഏഴ് സഭകൾ ആകുന്നു.
ਮਮ ਦਕ੍ਸ਼਼ਿਣਹਸ੍ਤੇ ਸ੍ਥਿਤਾ ਯਾਃ ਸਪ੍ਤ ਤਾਰਾ ਯੇ ਚ ਸ੍ਵਰ੍ਣਮਯਾਃ ਸਪ੍ਤ ਦੀਪਵ੍ਰੁʼਕ੍ਸ਼਼ਾਸ੍ਤ੍ਵਯਾ ਦ੍ਰੁʼਸ਼਼੍ਟਾਸ੍ਤੱਤਾਤ੍ਪਰ੍ੱਯਮਿਦੰ ਤਾਃ ਸਪ੍ਤ ਤਾਰਾਃ ਸਪ੍ਤ ਸਮਿਤੀਨਾਂ ਦੂਤਾਃ ਸੁਵਰ੍ਣਮਯਾਃ ਸਪ੍ਤ ਦੀਪਵ੍ਰੁʼਕ੍ਸ਼਼ਾਸ਼੍ਚ ਸਪ੍ਤ ਸਮਿਤਯਃ ਸਨ੍ਤਿ|

< വെളിപാട് 1 >