< മർക്കൊസ് 6 >

1 അവൻ അവിടെനിന്നു പുറപ്പെട്ടു, തന്റെ സ്വദേശത്തിൽ വന്നു; അവന്റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു.
Acuna hmün Jesuh naw ceh ta lü a ngnama cit be se axüisaw he naw pi ami läk.
2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ച് ഉപദേശിച്ചു തുടങ്ങി; പലരും കേട്ട് വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവന് കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?
Sabbath mhmüp pha law se Sinakoka k’uma a jah mthei. Acunüng khyang khawjah awmki he; a ngthu pyen ngja u lü, “Hin naw hawia hina ngkhaw he a jah yahei hü ni? Hina veia themnak pet hin, ia themnak ni? Ahinkba sena müncankse he jah pawhki ni?
3 ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
Hina khyang hin Mariha ca Jakuk, Josep, Judah la Sihmona ami ktai, imksa am kya aih se? A na he pi hin üng am awmki hea kya aih u se?” tia ami ma.
4 യേശു അവരോട്: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
Jesuh naw, “Sahma he cun amimäta ngnam, amimäta mjükphyüi la khuikkyawnga thea ta hmün naküta mhlünmtainak yahki he,” a ti.
5 ഏതാനും ചില രോഗികളുടെമേൽ കൈ വെച്ച് സൌഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവന് കഴിഞ്ഞില്ല.
Am phetkia khyang he ajawca hea khana a kut mtaih lü a jah m’yai be thea ta müncankse bilawh i pi am pawh.
6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.
Khyang he naw am ami jumeia phäha Jesuh aktäa müncaki. Acunüng ngnam he üng jah mthei hü lü ngvei hüki.
7 അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
Jesuh naw xaleinghngih he a veia jah khü lü nghngih cia a jah tüih. Ngmüimkhya kse he jah nängnaka ana a jah pet.
8 അവർ വഴിക്ക് വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം;
Ami ceh üng, “Ksawngkhe thea muk, kthäheinaka ngja, nami kcukcawk üng ngui ä nami jah cehei vai.
9 രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോട് കല്പിച്ചു.
Khawdawk nami ngcum vai, kcu nghngih ä nami cehei vai,” a ti.
10 ൧൦ “നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ.
Acuna thea pi Jesuh naw, “Ahawiapi ami ning jah jenak üng nami ceh be vei acuna im üng nami awm vai.
11 ൧൧ ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു.
Am ami ning jah jenak la nami ngthu am ami ngainaka mlüha nami law üng, ceh ta u lü nami khaw üngka mput nami kha hüt vai. Acun cun ami phäha ngthumkhyanak vaia msingnaka kya khai,” a ti.
12 ൧൨ അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു;
Acunüng cit u lü, acuna khyang he ami katnak he üngka naw ami nghlat lawnak vaia ngthu va pyenki he.
13 ൧൩ വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൌഖ്യം വരുത്തുകയും ചെയ്തു.
Khawyai he khawjah jah ksät u lü am phetki he khawjah Olip ksi am jah hluk u se yai beki he.
14 ൧൪ ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ട്. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.
Sangpuxang Herod naw Jesuha ngming aktäa ngthang lawkia kyase a ngjak law. Khyang avang he naw, “Baptican Johan thihnak üngka naw tho law be ve. Acunakyase ni, hinkba khyaihbahnak he ani üng awm khai,” ami ti.
15 ൧൫ അവൻ ഏലിയാവാകുന്നു എന്നു മറ്റുചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
Avang he naw, “Elijah ni” ami ti. Avang he naw, “Hin hin ajana ka sahma hea kba, sahma mat ni,” ami ti.
16 ൧൬ അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
Herod naw a ngjak üng, “Hin hin a lu ka khyüna Johan ni, thihnak üngka naw tho law beki ni,” a ti.
17 ൧൭ ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.
Isetiakyaüng, Herod naw a na Philipa khyu, Herodih yut lü khyu naki naw, acuna nghnumia phäha Johan cun jah mansak lü thawngim üng a khyuma kyaki.
18 ൧൮ “സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്ക് വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോട് പറഞ്ഞിരുന്നു.
Johan naw Herod üng, “Na naa khyu na khyunak hin nglawiki aw?” a ti.
19 ൧൯ ഹെരോദ്യയോ അവന്റെനേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
Acunakyase Herodih naw Johan cun hneng lü a mkhyüh vaia a bü, cunsepi Heroda phäha am hnim thei.
20 ൨൦ യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
Sangpuxang Herod naw Johan cun khyang kdawa kya lü, ngcimcaihkia ksingki naw kyüh lü aktäa a yung. Johana ngthu pyena phäha kyükyawk sepi, a ngthu pyen cun ngai hlüki.
21 ൨൧ എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.
Mhmüp mat üng, Herod naw a hminaka khawmhmüp pawi pawh lü a khyang ngvai he, yekap ngvai he, bawi he la, Kalile khaw üng khyang ngvai he am buh a jah pawh pet. Acunüng Heroda khyu Herodih naw Johan a hnimnak vaia kcün kdaw yahki.
22 ൨൨ ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തംചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.
Herodiha canu, nglaca law lü nglam lawki naw, Herod la a ngawhpüia khin he ami mlung aktäa a jah jesak. Acuna sangpuxang naw, “Ipi na ngaih kthäha, ka ning pe khai,” a ti.
23 ൨൩ എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്ക് തരാം എന്നു സത്യംചെയ്തു.
Acunüng Herod naw khyütam na lü, “Ipi na ngaih kthäha, ka uka khaw amte pi ka ning pe khai” a ti.
24 ൨൪ അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.
Acuna nglaca naw a nua veia cit lü, “Ini ka kthäh kawm?” ti se, A nu naw, “Baptican Johana lu,” a ti.
25 ൨൫ ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.
Acunja nglaca angxita sangpuxanga veia va cit be lü, “Baptican Johana lu, angxita mlikbe üng na na pet vai ngaih veng!” a ti.
26 ൨൬ രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല.
Sangpuxang cun aktäa ngjutki, cunsepi a sitiha phäha la a veia ngawki khin hea phäha am ma thei.
27 ൨൭ ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
Acuna sangpuxang naw yekap angxita tüi lü, Johana lu a lawpüi vaia a mtheh. Yekap naw thawngima cit lü Johana lu a va khyün.
28 ൨൮ അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു.
Acunüng, Johana lu mlikbe üng lawpüi lü nglaca am pe se, nglaca naw a nu üng a pet.
29 ൨൯ അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ട് വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ച്.
Johana axüisaw he naw ami ngjak üng a yawk va mhläm u lü ami k’ut.
30 ൩൦ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
Ngsä he Jesuha veia law be u lü ami pawhmsah he la ami jah mtheimthange avan ami mtheh law be.
31 ൩൧ വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
Khyang khawjah citcawn hüki hea kyase, Jesuh la axüisaw he ei, ami ei vaia pi am ngbünei u. Acuna Jesuh naw “Khyang am a awmnaka mi cit vai u, namimät awm u lü asäng nami xüieinak thei vaia,” a ti.
32 ൩൨ അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.
Acuna angxinaka mlawng am amimät citki he.
33 ൩൩ അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി.
Cunsepi ami ktawih jah hmu u lü, ami unak jah ksingki he naw, ami van mlüh avan üngka naw kawng lama ana dawng u lü, Jesuh la axüisaw he am ami pha phat üng phaki he.
34 ൩൪ അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.
Jesuh mlawng üngka naw kyum law lü khyang aktäkpai, toksäm am awmkia to hea kba law u se jah hmu lü, aktäa mthinmhnateiki. Acunüng tün lü khawjah a jah mthei.
35 ൩൫ പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;
Khaw mü law se axüisaw he a veia law u lü, “Hin hin angxinak khawkhyawng khawa kyaki, khaw pi mü pängki.
36 ൩൬ നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം” എന്നു പറഞ്ഞു.
Khyang he jah tüi bea, ahina pipei ngnam he la lomaea ami ei vai kheihei hü u se,” ami ti.
37 ൩൭ എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.
Jesuh naw, “Nangmi naw ami ei vai iyaw jah pe ua,” a ti. Axüisaw he naw, “Cit u lü, denarih ngui phya nghngihphu muk ei vai va khei u lü kami jah pe khai aw?” ami ti.
38 ൩൮ അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്ന് നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ച് അപ്പവും രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു.
Jesuh naw, “Muk, ijah nami taki aw? Cit u lü va teng ua,” ti se. Hmu u lü, “Muk mhma la nga nghngih,” ami ti.
39 ൩൯ പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.
Jesuh naw axüisaw he üng msai kxünga khana aphäh phäha ami jah ngawhsak vaia a jah mtheh.
40 ൪൦ അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
Acunüng avang aphya, avang mhmakip phäh phäha ngawki he.
41 ൪൧ അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു.
Acunüng Jesuh naw muk mhma la nga nghngih jah lo lü, khana mang lü, Mhnama veia jenak pyen lü, muk cun boki naw ami yet vaia axüisaw he üng a jah pet. Nga nghngih pi bo lü a jah pet.
42 ൪൨ അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.
Ami van naw ei u lü phüki he.
43 ൪൩ അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
Axüisaw he naw muk la nga mnawi mkhäm u se, cä xaleinghngih lawki.
44 ൪൪ അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
Muk eiki he cun kpami däng thawng mhma lawki he.
45 ൪൫ താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിര്‍ബ്ബന്ധിച്ചു.
Jesuh naw khyang he a jah ngpyengsak k’um üng, axüisaw he mlawnga khana jah luhsak ktäih lü, caye tuili kam Bethsaida mlüh da a jah cehsak.
46 ൪൬ അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി.
Acukba khyang he a jah khyah käna amät cun ktaiyü khaia mcunga citki.
47 ൪൭ വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
Khawmü lama mlawng tuili nglung üng ve se, Jesuh amät kawnga awmki.
48 ൪൮ കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.
Acunüng khawkhi naw ami mlawng vei hü hü se, am va pek thei u lü ami ve k’um üng, ngawi lam naji kthum la khyuka nglak üng Jesuh tuia khana ami veia lawki. Jah khye law hlü lü,
49 ൪൯ അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
tuia khana cit se hmuki he naw ngmüimkhyaa sui u lü ngpyangki he.
50 ൫൦ എല്ലാവരും അവനെ കണ്ട് ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
Ami van naw hmu u lü, kyühki he. Jesuh naw, “Dim’yenak am ve ua, kei ni, ä kyüh ua,” ti lü a jah msang.
51 ൫൧ പിന്നെ അവൻ അവരുടെ അടുക്കൽ ചെന്ന് പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.
Acunüng ami veia mlawnga khana kai hnga se khawkhi ngdümki. Acunüng ami van aktäa cäi leng lengki he.
52 ൫൨ അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.
Isetiakyaüng muk am a jah mcaha mawng pi akcanga am ami ksing theia phäha kyaki; ami ngaikyunak naw am ksing thei.
53 ൫൩ അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു.
Tuili khe u lü ami va pek käna Kenesaret mlüh kawnga pha law u lü, tui kama ami mlawng cun ami kphung.
54 ൫൪ അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.
Mlawng üngka naw ami kyum law la khyang he naw Jesuh cun ami ksing law.
55 ൫൫ ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്റെ അടുക്കൽ വന്നു തുടങ്ങി.
Acunakyase khaw üngka avan dawng law u lü, Jesuh awmki ti ami ngjaknak avana, am phetki he cun ami ngjännak maha a veia ami jah kawh law.
56 ൫൬ ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ച്, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൌഖ്യം വരികയും ചെയ്തു.
Ahawia pi Jesuh a cehnak ngnam avan, mlüh avan la loma avana, am phetkia khyang he jah lawpüi u lü khyang hea ngcunnak hmüna jah ta hüt u lü, a suisak mdawngca hleng hnet vaia ami nghuinak. Acunüng hnetki avan cun phet beki he.

< മർക്കൊസ് 6 >