< മർക്കൊസ് 11 >
1 ൧ അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:
ਅਨਨ੍ਤਰੰ ਤੇਸ਼਼ੁ ਯਿਰੂਸ਼ਾਲਮਃ ਸਮੀਪਸ੍ਥਯੋ ਰ੍ਬੈਤ੍ਫਗੀਬੈਥਨੀਯਪੁਰਯੋਰਨ੍ਤਿਕਸ੍ਥੰ ਜੈਤੁਨਨਾਮਾਦ੍ਰਿਮਾਗਤੇਸ਼਼ੁ ਯੀਸ਼ੁਃ ਪ੍ਰੇਸ਼਼ਣਕਾਲੇ ਦ੍ਵੌ ਸ਼ਿਸ਼਼੍ਯਾਵਿਦੰ ਵਾਕ੍ਯੰ ਜਗਾਦ,
2 ൨ “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
ਯੁਵਾਮਮੁੰ ਸੰਮੁਖਸ੍ਥੰ ਗ੍ਰਾਮੰ ਯਾਤੰ, ਤਤ੍ਰ ਪ੍ਰਵਿਸ਼੍ਯ ਯੋ ਨਰੰ ਨਾਵਹਤ੍ ਤੰ ਗਰ੍ੱਦਭਸ਼ਾਵਕੰ ਦ੍ਰਕ੍ਸ਼਼੍ਯਥਸ੍ਤੰ ਮੋਚਯਿਤ੍ਵਾਨਯਤੰ|
3 ൩ “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു.
ਕਿਨ੍ਤੁ ਯੁਵਾਂ ਕਰ੍ੰਮੇਦੰ ਕੁਤਃ ਕੁਰੁਥਃ? ਕਥਾਮਿਮਾਂ ਯਦਿ ਕੋਪਿ ਪ੍ਰੁʼੱਛਤਿ ਤਰ੍ਹਿ ਪ੍ਰਭੋਰਤ੍ਰ ਪ੍ਰਯੋਜਨਮਸ੍ਤੀਤਿ ਕਥਿਤੇ ਸ ਸ਼ੀਘ੍ਰੰ ਤਮਤ੍ਰ ਪ੍ਰੇਸ਼਼ਯਿਸ਼਼੍ਯਤਿ|
4 ൪ അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ട് അതിനെ അഴിച്ച്.
ਤਤਸ੍ਤੌ ਗਤ੍ਵਾ ਦ੍ਵਿਮਾਰ੍ਗਮੇਲਨੇ ਕਸ੍ਯਚਿਦ੍ ਦ੍ਵਾਰਸ੍ਯ ਪਾਰ੍ਸ਼੍ਵੇ ਤੰ ਗਰ੍ੱਦਭਸ਼ਾਵਕੰ ਪ੍ਰਾਪ੍ਯ ਮੋਚਯਤਃ,
5 ൫ അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
ਏਤਰ੍ਹਿ ਤਤ੍ਰੋਪਸ੍ਥਿਤਲੋਕਾਨਾਂ ਕਸ਼੍ਚਿਦ੍ ਅਪ੍ਰੁʼੱਛਤ੍, ਗਰ੍ੱਦਭਸ਼ਿਸ਼ੁੰ ਕੁਤੋ ਮੋਚਯਥਃ?
6 ൬ യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
ਤਦਾ ਯੀਸ਼ੋਰਾਜ੍ਞਾਨੁਸਾਰੇਣ ਤੇਭ੍ਯਃ ਪ੍ਰਤ੍ਯੁਦਿਤੇ ਤਤ੍ਕ੍ਸ਼਼ਣੰ ਤਮਾਦਾਤੁੰ ਤੇ(ਅ)ਨੁਜਜ੍ਞੁਃ|
7 ൭ അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ട്; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
ਅਥ ਤੌ ਯੀਸ਼ੋਃ ਸੰਨਿਧਿੰ ਗਰ੍ੱਦਭਸ਼ਿਸ਼ੁਮ੍ ਆਨੀਯ ਤਦੁਪਰਿ ਸ੍ਵਵਸ੍ਤ੍ਰਾਣਿ ਪਾਤਯਾਮਾਸਤੁਃ; ਤਤਃ ਸ ਤਦੁਪਰਿ ਸਮੁਪਵਿਸ਼਼੍ਟਃ|
8 ൮ അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
ਤਦਾਨੇਕੇ ਪਥਿ ਸ੍ਵਵਾਸਾਂਸਿ ਪਾਤਯਾਮਾਸੁਃ, ਪਰੈਸ਼੍ਚ ਤਰੁਸ਼ਾਖਾਸ਼੍ਛਿਤਵਾ ਮਾਰ੍ਗੇ ਵਿਕੀਰ੍ਣਾਃ|
9 ൯ മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
ਅਪਰਞ੍ਚ ਪਸ਼੍ਚਾਦ੍ਗਾਮਿਨੋ(ਅ)ਗ੍ਰਗਾਮਿਨਸ਼੍ਚ ਸਰ੍ੱਵੇ ਜਨਾ ਉਚੈਃਸ੍ਵਰੇਣ ਵਕ੍ਤੁਮਾਰੇਭਿਰੇ, ਜਯ ਜਯ ਯਃ ਪਰਮੇਸ਼੍ਵਰਸ੍ਯ ਨਾਮ੍ਨਾਗੱਛਤਿ ਸ ਧਨ੍ਯ ਇਤਿ|
10 ൧൦ നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.
ਤਥਾਸ੍ਮਾਕਮੰ ਪੂਰ੍ੱਵਪੁਰੁਸ਼਼ਸ੍ਯ ਦਾਯੂਦੋ ਯਦ੍ਰਾਜ੍ਯੰ ਪਰਮੇਸ਼੍ਵਰਨਾਮ੍ਨਾਯਾਤਿ ਤਦਪਿ ਧਨ੍ਯੰ, ਸਰ੍ੱਵਸ੍ਮਾਦੁੱਛ੍ਰਾਯੇ ਸ੍ਵਰ੍ਗੇ ਈਸ਼੍ਵਰਸ੍ਯ ਜਯੋ ਭਵੇਤ੍|
11 ൧൧ അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്ന് സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
ਇੱਥੰ ਯੀਸ਼ੁ ਰ੍ਯਿਰੂਸ਼ਾਲਮਿ ਮਨ੍ਦਿਰੰ ਪ੍ਰਵਿਸ਼੍ਯ ਚਤੁਰ੍ਦਿਕ੍ਸ੍ਥਾਨਿ ਸਰ੍ੱਵਾਣਿ ਵਸ੍ਤੂਨਿ ਦ੍ਰੁʼਸ਼਼੍ਟਵਾਨ੍; ਅਥ ਸਾਯੰਕਾਲ ਉਪਸ੍ਥਿਤੇ ਦ੍ਵਾਦਸ਼ਸ਼ਿਸ਼਼੍ਯਸਹਿਤੋ ਬੈਥਨਿਯੰ ਜਗਾਮ|
12 ൧൨ പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന് വിശന്നു;
ਅਪਰੇਹਨਿ ਬੈਥਨਿਯਾਦ੍ ਆਗਮਨਸਮਯੇ ਕ੍ਸ਼਼ੁਧਾਰ੍ੱਤੋ ਬਭੂਵ|
13 ൧൩ അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്ന് കണ്ട്, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ച് ചെന്ന്, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
ਤਤੋ ਦੂਰੇ ਸਪਤ੍ਰਮੁਡੁਮ੍ਬਰਪਾਦਪੰ ਵਿਲੋਕ੍ਯ ਤਤ੍ਰ ਕਿਞ੍ਚਿਤ੍ ਫਲੰ ਪ੍ਰਾਪ੍ਤੁੰ ਤਸ੍ਯ ਸੰਨਿਕ੍ਰੁʼਸ਼਼੍ਟੰ ਯਯੌ, ਤਦਾਨੀਂ ਫਲਪਾਤਨਸ੍ਯ ਸਮਯੋ ਨਾਗੱਛਤਿ| ਤਤਸ੍ਤਤ੍ਰੋਪਸ੍ਥਿਤਃ ਪਤ੍ਰਾਣਿ ਵਿਨਾ ਕਿਮਪ੍ਯਪਰੰ ਨ ਪ੍ਰਾਪ੍ਯ ਸ ਕਥਿਤਵਾਨ੍,
14 ൧൪ അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്. (aiōn )
ਅਦ੍ਯਾਰਭ੍ਯ ਕੋਪਿ ਮਾਨਵਸ੍ਤ੍ਵੱਤਃ ਫਲੰ ਨ ਭੁਞ੍ਜੀਤ; ਇਮਾਂ ਕਥਾਂ ਤਸ੍ਯ ਸ਼ਿਸ਼਼੍ਯਾਃ ਸ਼ੁਸ਼੍ਰੁਵੁਃ| (aiōn )
15 ൧൫ അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
ਤਦਨਨ੍ਤਰੰ ਤੇਸ਼਼ੁ ਯਿਰੂਸ਼ਾਲਮਮਾਯਾਤੇਸ਼਼ੁ ਯੀਸ਼ੁ ਰ੍ਮਨ੍ਦਿਰੰ ਗਤ੍ਵਾ ਤਤ੍ਰਸ੍ਥਾਨਾਂ ਬਣਿਜਾਂ ਮੁਦ੍ਰਾਸਨਾਨਿ ਪਾਰਾਵਤਵਿਕ੍ਰੇਤ੍ਰੁʼਣਾਮ੍ ਆਸਨਾਨਿ ਚ ਨ੍ਯੁਬ੍ਜਯਾਞ੍ਚਕਾਰ ਸਰ੍ੱਵਾਨ੍ ਕ੍ਰੇਤ੍ਰੁʼਨ੍ ਵਿਕ੍ਰੇਤ੍ਰੁਂʼਸ਼੍ਚ ਬਹਿਸ਼੍ਚਕਾਰ|
16 ൧൬ ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
ਅਪਰੰ ਮਨ੍ਦਿਰਮਧ੍ਯੇਨ ਕਿਮਪਿ ਪਾਤ੍ਰੰ ਵੋਢੁੰ ਸਰ੍ੱਵਜਨੰ ਨਿਵਾਰਯਾਮਾਸ|
17 ൧൭ പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
ਲੋਕਾਨੁਪਦਿਸ਼ਨ੍ ਜਗਾਦ, ਮਮ ਗ੍ਰੁʼਹੰ ਸਰ੍ੱਵਜਾਤੀਯਾਨਾਂ ਪ੍ਰਾਰ੍ਥਨਾਗ੍ਰੁʼਹਮ੍ ਇਤਿ ਨਾਮ੍ਨਾ ਪ੍ਰਥਿਤੰ ਭਵਿਸ਼਼੍ਯਤਿ ਏਤਤ੍ ਕਿੰ ਸ਼ਾਸ੍ਤ੍ਰੇ ਲਿਖਿਤੰ ਨਾਸ੍ਤਿ? ਕਿਨ੍ਤੁ ਯੂਯੰ ਤਦੇਵ ਚੋਰਾਣਾਂ ਗਹ੍ਵਰੰ ਕੁਰੁਥ|
18 ൧൮ അത് കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
ਇਮਾਂ ਵਾਣੀਂ ਸ਼੍ਰੁਤ੍ਵਾਧ੍ਯਾਪਕਾਃ ਪ੍ਰਧਾਨਯਾਜਕਾਸ਼੍ਚ ਤੰ ਯਥਾ ਨਾਸ਼ਯਿਤੁੰ ਸ਼ਕ੍ਨੁਵਨ੍ਤਿ ਤਥੋਪਾਯੰ ਮ੍ਰੁʼਗਯਾਮਾਸੁਃ, ਕਿਨ੍ਤੁ ਤਸ੍ਯੋਪਦੇਸ਼ਾਤ੍ ਸਰ੍ੱਵੇ ਲੋਕਾ ਵਿਸ੍ਮਯੰ ਗਤਾ ਅਤਸ੍ਤੇ ਤਸ੍ਮਾਦ੍ ਬਿਭ੍ਯੁਃ|
19 ൧൯ സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
ਅਥ ਸਾਯੰਸਮਯ ਉਪਸ੍ਥਿਤੇ ਯੀਸ਼ੁਰ੍ਨਗਰਾਦ੍ ਬਹਿਰ੍ਵਵ੍ਰਾਜ|
20 ൨൦ രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ട്.
ਅਨਨ੍ਤਰੰ ਪ੍ਰਾਤਃਕਾਲੇ ਤੇ ਤੇਨ ਮਾਰ੍ਗੇਣ ਗੱਛਨ੍ਤਸ੍ਤਮੁਡੁਮ੍ਬਰਮਹੀਰੁਹੰ ਸਮੂਲੰ ਸ਼ੁਸ਼਼੍ਕੰ ਦਦ੍ਰੁʼਸ਼ੁਃ|
21 ൨൧ അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോട് പറഞ്ഞു.
ਤਤਃ ਪਿਤਰਃ ਪੂਰ੍ੱਵਵਾਕ੍ਯੰ ਸ੍ਮਰਨ੍ ਯੀਸ਼ੁੰ ਬਭਾਸ਼਼ੰ, ਹੇ ਗੁਰੋ ਪਸ਼੍ਯਤੁ ਯ ਉਡੁਮ੍ਬਰਵਿਟਪੀ ਭਵਤਾ ਸ਼ਪ੍ਤਃ ਸ ਸ਼ੁਸ਼਼੍ਕੋ ਬਭੂਵ|
22 ൨൨ യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਾਦੀਤ੍, ਯੂਯਮੀਸ਼੍ਵਰੇ ਵਿਸ਼੍ਵਸਿਤ|
23 ൨൩ ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥੰ ਵਦਾਮਿ ਕੋਪਿ ਯਦ੍ਯੇਤਦ੍ਗਿਰਿੰ ਵਦਤਿ, ਤ੍ਵਮੁੱਥਾਯ ਗਤ੍ਵਾ ਜਲਧੌ ਪਤ, ਪ੍ਰੋਕ੍ਤਮਿਦੰ ਵਾਕ੍ਯਮਵਸ਼੍ਯੰ ਘਟਿਸ਼਼੍ਯਤੇ, ਮਨਸਾ ਕਿਮਪਿ ਨ ਸਨ੍ਦਿਹ੍ਯ ਚੇਦਿਦੰ ਵਿਸ਼੍ਵਸੇਤ੍ ਤਰ੍ਹਿ ਤਸ੍ਯ ਵਾਕ੍ਯਾਨੁਸਾਰੇਣ ਤਦ੍ ਘਟਿਸ਼਼੍ਯਤੇ|
24 ൨൪ അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ਅਤੋ ਹੇਤੋਰਹੰ ਯੁਸ਼਼੍ਮਾਨ੍ ਵਚ੍ਮਿ, ਪ੍ਰਾਰ੍ਥਨਾਕਾਲੇ ਯਦ੍ਯਦਾਕਾਂਕ੍ਸ਼਼ਿਸ਼਼੍ਯਧ੍ਵੇ ਤੱਤਦਵਸ਼੍ਯੰ ਪ੍ਰਾਪ੍ਸ੍ਯਥ, ਇੱਥੰ ਵਿਸ਼੍ਵਸਿਤ, ਤਤਃ ਪ੍ਰਾਪ੍ਸ੍ਯਥ|
25 ൨൫ നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ.
ਅਪਰਞ੍ਚ ਯੁਸ਼਼੍ਮਾਸੁ ਪ੍ਰਾਰ੍ਥਯਿਤੁੰ ਸਮੁੱਥਿਤੇਸ਼਼ੁ ਯਦਿ ਕੋਪਿ ਯੁਸ਼਼੍ਮਾਕਮ੍ ਅਪਰਾਧੀ ਤਿਸ਼਼੍ਠਤਿ, ਤਰ੍ਹਿ ਤੰ ਕ੍ਸ਼਼ਮਧ੍ਵੰ, ਤਥਾ ਕ੍ਰੁʼਤੇ ਯੁਸ਼਼੍ਮਾਕੰ ਸ੍ਵਰ੍ਗਸ੍ਥਃ ਪਿਤਾਪਿ ਯੁਸ਼਼੍ਮਾਕਮਾਗਾਂਮਿ ਕ੍ਸ਼਼ਮਿਸ਼਼੍ਯਤੇ|
26 ൨൬ നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
ਕਿਨ੍ਤੁ ਯਦਿ ਨ ਕ੍ਸ਼਼ਮਧ੍ਵੇ ਤਰ੍ਹਿ ਵਃ ਸ੍ਵਰ੍ਗਸ੍ਥਃ ਪਿਤਾਪਿ ਯੁਸ਼਼੍ਮਾਕਮਾਗਾਂਸਿ ਨ ਕ੍ਸ਼਼ਮਿਸ਼਼੍ਯਤੇ|
27 ൨൭ അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
ਅਨਨ੍ਤਰੰ ਤੇ ਪੁਨ ਰ੍ਯਿਰੂਸ਼ਾਲਮੰ ਪ੍ਰਵਿਵਿਸ਼ੁਃ, ਯੀਸ਼ੁ ਰ੍ਯਦਾ ਮਧ੍ਯੇਮਨ੍ਦਿਰਮ੍ ਇਤਸ੍ਤਤੋ ਗੱਛਤਿ, ਤਦਾਨੀਂ ਪ੍ਰਧਾਨਯਾਜਕਾ ਉਪਾਧ੍ਯਾਯਾਃ ਪ੍ਰਾਞ੍ਚਸ਼੍ਚ ਤਦਨ੍ਤਿਕਮੇਤ੍ਯ ਕਥਾਮਿਮਾਂ ਪਪ੍ਰੱਛੁਃ,
28 ൨൮ “നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്ക് തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
ਤ੍ਵੰ ਕੇਨਾਦੇਸ਼ੇਨ ਕਰ੍ੰਮਾਣ੍ਯੇਤਾਨਿ ਕਰੋਸ਼਼ਿ? ਤਥੈਤਾਨਿ ਕਰ੍ੰਮਾਣਿ ਕਰ੍ੱਤਾਂ ਕੇਨਾਦਿਸ਼਼੍ਟੋਸਿ?
29 ൨൯ യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤਿਗਦਿਤਵਾਨ੍ ਅਹਮਪਿ ਯੁਸ਼਼੍ਮਾਨ੍ ਏਕਕਥਾਂ ਪ੍ਰੁʼੱਛਾਮਿ, ਯਦਿ ਯੂਯੰ ਤਸ੍ਯਾ ਉੱਤਰੰ ਕੁਰੁਥ, ਤਰ੍ਹਿ ਕਯਾਜ੍ਞਯਾਹੰ ਕਰ੍ੰਮਾਣ੍ਯੇਤਾਨਿ ਕਰੋਮਿ ਤਦ੍ ਯੁਸ਼਼੍ਮਭ੍ਯੰ ਕਥਯਿਸ਼਼੍ਯਾਮਿ|
30 ൩൦ യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു.
ਯੋਹਨੋ ਮੱਜਨਮ੍ ਈਸ਼੍ਵਰਾਤ੍ ਜਾਤੰ ਕਿੰ ਮਾਨਵਾਤ੍? ਤਨ੍ਮਹ੍ਯੰ ਕਥਯਤ|
31 ൩൧ അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.
ਤੇ ਪਰਸ੍ਪਰੰ ਵਿਵੇਕ੍ਤੁੰ ਪ੍ਰਾਰੇਭਿਰੇ, ਤਦ੍ ਈਸ਼੍ਵਰਾਦ੍ ਬਭੂਵੇਤਿ ਚੇਦ੍ ਵਦਾਮਸ੍ਤਰ੍ਹਿ ਕੁਤਸ੍ਤੰ ਨ ਪ੍ਰਤ੍ਯੈਤ? ਕਥਮੇਤਾਂ ਕਥਯਿਸ਼਼੍ਯਤਿ|
32 ൩൨ മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
ਮਾਨਵਾਦ੍ ਅਭਵਦਿਤਿ ਚੇਦ੍ ਵਦਾਮਸ੍ਤਰ੍ਹਿ ਲੋਕੇਭ੍ਯੋ ਭਯਮਸ੍ਤਿ ਯਤੋ ਹੇਤੋਃ ਸਰ੍ੱਵੇ ਯੋਹਨੰ ਸਤ੍ਯੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੰ ਮਨ੍ਯਨ੍ਤੇ|
33 ൩൩ അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോട് പറഞ്ഞു.
ਅਤਏਵ ਤੇ ਯੀਸ਼ੁੰ ਪ੍ਰਤ੍ਯਵਾਦਿਸ਼਼ੁ ਰ੍ਵਯੰ ਤਦ੍ ਵਕ੍ਤੁੰ ਨ ਸ਼ਕ੍ਨੁਮਃ| ਯੀਸ਼ੁਰੁਵਾਚ, ਤਰ੍ਹਿ ਯੇਨਾਦੇਸ਼ੇਨ ਕਰ੍ੰਮਾਣ੍ਯੇਤਾਨਿ ਕਰੋਮਿ, ਅਹਮਪਿ ਯੁਸ਼਼੍ਮਭ੍ਯੰ ਤੰਨ ਕਥਯਿਸ਼਼੍ਯਾਮਿ|