< യോഹന്നാൻ 4 >
1 ൧ യേശു യോഹന്നാനേക്കാൾ അധികം ആളുകളെ ശിഷ്യന്മാരാക്കി സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ട് എന്നു കർത്താവ് അറിഞ്ഞപ്പോൾ
ਯੀਸ਼ੁਃ ਸ੍ਵਯੰ ਨਾਮੱਜਯਤ੍ ਕੇਵਲੰ ਤਸ੍ਯ ਸ਼ਿਸ਼਼੍ਯਾ ਅਮੱਜਯਤ੍ ਕਿਨ੍ਤੁ ਯੋਹਨੋ(ਅ)ਧਿਕਸ਼ਿਸ਼਼੍ਯਾਨ੍ ਸ ਕਰੋਤਿ ਮੱਜਯਤਿ ਚ,
2 ൨ ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചിരുന്നില്ലതാനും
ਫਿਰੂਸ਼ਿਨ ਇਮਾਂ ਵਾਰ੍ੱਤਾਮਸ਼੍ਰੁʼਣ੍ਵਨ੍ ਇਤਿ ਪ੍ਰਭੁਰਵਗਤ੍ਯ
3 ൩ അവൻ യെഹൂദ്യദേശം വിട്ടു ഗലീലയ്ക്കു് യാത്രയായി.
ਯਿਹੂਦੀਯਦੇਸ਼ੰ ਵਿਹਾਯ ਪੁਨ ਰ੍ਗਾਲੀਲਮ੍ ਆਗਤ੍|
4 ൪ അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
ਤਤਃ ਸ਼ੋਮਿਰੋਣਪ੍ਰਦੇਸ਼ਸ੍ਯ ਮਦ੍ਯੇਨ ਤੇਨ ਗਨ੍ਤਵ੍ਯੇ ਸਤਿ
5 ൫ അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യ പട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസഫിന് കൊടുത്ത നിലത്തിനരികെ എത്തി.
ਯਾਕੂਬ੍ ਨਿਜਪੁਤ੍ਰਾਯ ਯੂਸ਼਼ਫੇ ਯਾਂ ਭੂਮਿਮ੍ ਅਦਦਾਤ੍ ਤਤ੍ਸਮੀਪਸ੍ਥਾਯਿ ਸ਼ੋਮਿਰੋਣਪ੍ਰਦੇਸ਼ਸ੍ਯ ਸੁਖਾਰ੍ ਨਾਮ੍ਨਾ ਵਿਖ੍ਯਾਤਸ੍ਯ ਨਗਰਸ੍ਯ ਸੰਨਿਧਾਵੁਪਾਸ੍ਥਾਤ੍|
6 ൬ അവിടെ യാക്കോബിന്റെ കിണറുണ്ടായിരുന്നു. യേശു യാത്രചെയ്തു ക്ഷീണിച്ചിട്ട് ആ കിണറിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
ਤਤ੍ਰ ਯਾਕੂਬਃ ਪ੍ਰਹਿਰਾਸੀਤ੍; ਤਦਾ ਦ੍ਵਿਤੀਯਯਾਮਵੇਲਾਯਾਂ ਜਾਤਾਯਾਂ ਸ ਮਾਰ੍ਗੇ ਸ਼੍ਰਮਾਪੰਨਸ੍ਤਸ੍ਯ ਪ੍ਰਹੇਃ ਪਾਰ੍ਸ਼੍ਵੇ ਉਪਾਵਿਸ਼ਤ੍|
7 ൭ ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു.
ਏਤਰ੍ਹਿ ਕਾਚਿਤ੍ ਸ਼ੋਮਿਰੋਣੀਯਾ ਯੋਸ਼਼ਿਤ੍ ਤੋਯੋੱਤੋਲਨਾਰ੍ਥਮ੍ ਤਤ੍ਰਾਗਮਤ੍
8 ൮ അവന്റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു.
ਤਦਾ ਸ਼ਿਸ਼਼੍ਯਾਃ ਖਾਦ੍ਯਦ੍ਰਵ੍ਯਾਣਿ ਕ੍ਰੇਤੁੰ ਨਗਰਮ੍ ਅਗੱਛਨ੍|
9 ൯ ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ എന്നു പറഞ്ഞു.
ਯੀਸ਼ੁਃ ਸ਼ੋਮਿਰੋਣੀਯਾਂ ਤਾਂ ਯੋਸ਼਼ਿਤਮ੍ ਵ੍ਯਾਹਾਰ੍ਸ਼਼ੀਤ੍ ਮਹ੍ਯੰ ਕਿਞ੍ਚਿਤ੍ ਪਾਨੀਯੰ ਪਾਤੁੰ ਦੇਹਿ| ਕਿਨ੍ਤੁ ਸ਼ੋਮਿਰੋਣੀਯੈਃ ਸਾਕੰ ਯਿਹੂਦੀਯਲੋਕਾ ਨ ਵ੍ਯਵਾਹਰਨ੍ ਤਸ੍ਮਾੱਧੇਤੋਃ ਸਾਕਥਯਤ੍ ਸ਼ੋਮਿਰੋਣੀਯਾ ਯੋਸ਼਼ਿਤਦਹੰ ਤ੍ਵੰ ਯਿਹੂਦੀਯੋਸਿ ਕਥੰ ਮੱਤਃ ਪਾਨੀਯੰ ਪਾਤੁਮ੍ ਇੱਛਸਿ?
10 ൧൦ അതിന് യേശു: നീ ദൈവത്തിന്റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞ് എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਰਵਦਦ੍ ਈਸ਼੍ਵਰਸ੍ਯ ਯੱਦਾਨੰ ਤਤ੍ਕੀਦ੍ਰੁʼਕ੍ ਪਾਨੀਯੰ ਪਾਤੁੰ ਮਹ੍ਯੰ ਦੇਹਿ ਯ ਇੱਥੰ ਤ੍ਵਾਂ ਯਾਚਤੇ ਸ ਵਾ ਕ ਇਤਿ ਚੇਦਜ੍ਞਾਸ੍ਯਥਾਸ੍ਤਰ੍ਹਿ ਤਮਯਾਚਿਸ਼਼੍ਯਥਾਃ ਸ ਚ ਤੁਭ੍ਯਮਮ੍ਰੁʼਤੰ ਤੋਯਮਦਾਸ੍ਯਤ੍|
11 ൧൧ സ്ത്രീ അവനോട്: യജമാനനേ, നിനക്ക് കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെ നിന്നു ലഭിക്കും?
ਤਦਾ ਸਾ ਸੀਮਨ੍ਤਿਨੀ ਭਾਸ਼਼ਿਤਵਤਿ, ਹੇ ਮਹੇੱਛ ਪ੍ਰਹਿਰ੍ਗਮ੍ਭੀਰੋ ਭਵਤੋ ਨੀਰੋੱਤੋਲਨਪਾਤ੍ਰੰ ਨਾਸ੍ਤੀ ਚ ਤਸ੍ਮਾਤ੍ ਤਦਮ੍ਰੁʼਤੰ ਕੀਲਾਲੰ ਕੁਤਃ ਪ੍ਰਾਪ੍ਸ੍ਯਸਿ?
12 ൧൨ നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
ਯੋਸ੍ਮਭ੍ਯਮ੍ ਇਮਮਨ੍ਧੂੰ ਦਦੌ, ਯਸ੍ਯ ਚ ਪਰਿਜਨਾ ਗੋਮੇਸ਼਼ਾਦਯਸ਼੍ਚ ਸਰ੍ੱਵੇ(ਅ)ਸ੍ਯ ਪ੍ਰਹੇਃ ਪਾਨੀਯੰ ਪਪੁਰੇਤਾਦ੍ਰੁʼਸ਼ੋ ਯੋਸ੍ਮਾਕੰ ਪੂਰ੍ੱਵਪੁਰੁਸ਼਼ੋ ਯਾਕੂਬ੍ ਤਸ੍ਮਾਦਪਿ ਭਵਾਨ੍ ਮਹਾਨ੍ ਕਿੰ?
13 ൧൩ യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും.
ਤਤੋ ਯੀਸ਼ੁਰਕਥਯਦ੍ ਇਦੰ ਪਾਨੀਯੰ ਸਃ ਪਿਵਤਿ ਸ ਪੁਨਸ੍ਤ੍ਰੁʼਸ਼਼ਾਰ੍ੱਤੋ ਭਵਿਸ਼਼੍ਯਤਿ,
14 ൧൪ ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. (aiōn , aiōnios )
ਕਿਨ੍ਤੁ ਮਯਾ ਦੱਤੰ ਪਾਨੀਯੰ ਯਃ ਪਿਵਤਿ ਸ ਪੁਨਃ ਕਦਾਪਿ ਤ੍ਰੁʼਸ਼਼ਾਰ੍ੱਤੋ ਨ ਭਵਿਸ਼਼੍ਯਤਿ| ਮਯਾ ਦੱਤਮ੍ ਇਦੰ ਤੋਯੰ ਤਸ੍ਯਾਨ੍ਤਃ ਪ੍ਰਸ੍ਰਵਣਰੂਪੰ ਭੂਤ੍ਵਾ ਅਨਨ੍ਤਾਯੁਰ੍ਯਾਵਤ੍ ਸ੍ਰੋਸ਼਼੍ਯਤਿ| (aiōn , aiōnios )
15 ൧൫ സ്ത്രീ അവനോട്: യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളംകോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം എന്നു പറഞ്ഞു.
ਤਦਾ ਸਾ ਵਨਿਤਾਕਥਯਤ੍ ਹੇ ਮਹੇੱਛ ਤਰ੍ਹਿ ਮਮ ਪੁਨਃ ਪੀਪਾਸਾ ਯਥਾ ਨ ਜਾਯਤੇ ਤੋਯੋੱਤੋਲਨਾਯ ਯਥਾਤ੍ਰਾਗਮਨੰ ਨ ਭਵਤਿ ਚ ਤਦਰ੍ਥੰ ਮਹ੍ਯੰ ਤੱਤੋਯੰ ਦੇਹੀ|
16 ൧൬ യേശു അവളോട്: പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
ਤਤੋ ਯੀਸ਼ੂਰਵਦਦ੍ਯਾਹਿ ਤਵ ਪਤਿਮਾਹੂਯ ਸ੍ਥਾਨੇ(ਅ)ਤ੍ਰਾਗੱਛ|
17 ൧൭ എനിക്ക് ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്ക് ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി.
ਸਾ ਵਾਮਾਵਦਤ੍ ਮਮ ਪਤਿਰ੍ਨਾਸ੍ਤਿ| ਯੀਸ਼ੁਰਵਦਤ੍ ਮਮ ਪਤਿਰ੍ਨਾਸ੍ਤੀਤਿ ਵਾਕ੍ਯੰ ਭਦ੍ਰਮਵੋਚਃ|
18 ൧൮ അഞ്ച് ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ നിന്റെ ഭർത്താവല്ല; നീ പറഞ്ഞത് ശരി തന്നേ എന്നു യേശു പറഞ്ഞു.
ਯਤਸ੍ਤਵ ਪਞ੍ਚ ਪਤਯੋਭਵਨ੍ ਅਧੁਨਾ ਤੁ ਤ੍ਵਯਾ ਸਾਰ੍ੱਧੰ ਯਸ੍ਤਿਸ਼਼੍ਠਤਿ ਸ ਤਵ ਭਰ੍ੱਤਾ ਨ ਵਾਕ੍ਯਮਿਦੰ ਸਤ੍ਯਮਵਾਦਿਃ|
19 ൧൯ സ്ത്രീ അവനോട്: യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു.
ਤਦਾ ਸਾ ਮਹਿਲਾ ਗਦਿਤਵਤਿ ਹੇ ਮਹੇੱਛ ਭਵਾਨ੍ ਏਕੋ ਭਵਿਸ਼਼੍ਯਦ੍ਵਾਦੀਤਿ ਬੁੱਧੰ ਮਯਾ|
20 ൨൦ ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചുവന്നു; എന്നാൽ ആരാധിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
ਅਸ੍ਮਾਕੰ ਪਿਤ੍ਰੁʼਲੋਕਾ ਏਤਸ੍ਮਿਨ੍ ਸ਼ਿਲੋੱਚਯੇ(ਅ)ਭਜਨ੍ਤ, ਕਿਨ੍ਤੁ ਭਵਦ੍ਭਿਰੁਚ੍ਯਤੇ ਯਿਰੂਸ਼ਾਲਮ੍ ਨਗਰੇ ਭਜਨਯੋਗ੍ਯੰ ਸ੍ਥਾਨਮਾਸ੍ਤੇ|
21 ൨൧ യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു.
ਯੀਸ਼ੁਰਵੋਚਤ੍ ਹੇ ਯੋਸ਼਼ਿਤ੍ ਮਮ ਵਾਕ੍ਯੇ ਵਿਸ਼੍ਵਸਿਹਿ ਯਦਾ ਯੂਯੰ ਕੇਵਲਸ਼ੈਲੇ(ਅ)ਸ੍ਮਿਨ੍ ਵਾ ਯਿਰੂਸ਼ਾਲਮ੍ ਨਗਰੇ ਪਿਤੁਰ੍ਭਜਨੰ ਨ ਕਰਿਸ਼਼੍ਯਧ੍ਵੇ ਕਾਲ ਏਤਾਦ੍ਰੁʼਸ਼ ਆਯਾਤਿ|
22 ൨൨ നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്.
ਯੂਯੰ ਯੰ ਭਜਧ੍ਵੇ ਤੰ ਨ ਜਾਨੀਥ, ਕਿਨ੍ਤੁ ਵਯੰ ਯੰ ਭਜਾਮਹੇ ਤੰ ਜਾਨੀਮਹੇ, ਯਤੋ ਯਿਹੂਦੀਯਲੋਕਾਨਾਂ ਮਧ੍ਯਾਤ੍ ਪਰਿਤ੍ਰਾਣੰ ਜਾਯਤੇ|
23 ൨൩ സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കണം എന്നു പിതാവ് ആഗ്രഹിക്കുന്നു.
ਕਿਨ੍ਤੁ ਯਦਾ ਸਤ੍ਯਭਕ੍ਤਾ ਆਤ੍ਮਨਾ ਸਤ੍ਯਰੂਪੇਣ ਚ ਪਿਤੁਰ੍ਭਜਨੰ ਕਰਿਸ਼਼੍ਯਨ੍ਤੇ ਸਮਯ ਏਤਾਦ੍ਰੁʼਸ਼ ਆਯਾਤਿ, ਵਰਮ੍ ਇਦਾਨੀਮਪਿ ਵਿਦ੍ਯਤੇ; ਯਤ ਏਤਾਦ੍ਰੁʼਸ਼ੋ ਭਤ੍ਕਾਨ੍ ਪਿਤਾ ਚੇਸ਼਼੍ਟਤੇ|
24 ൨൪ ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.
ਈਸ਼੍ਵਰ ਆਤ੍ਮਾ; ਤਤਸ੍ਤਸ੍ਯ ਯੇ ਭਕ੍ਤਾਸ੍ਤੈਃ ਸ ਆਤ੍ਮਨਾ ਸਤ੍ਯਰੂਪੇਣ ਚ ਭਜਨੀਯਃ|
25 ൨൫ സ്ത്രീ അവനോട്: മശീഹ എന്നുവച്ചാൽ ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
ਤਦਾ ਸਾ ਮਹਿਲਾਵਾਦੀਤ੍ ਖ੍ਰੀਸ਼਼੍ਟਨਾਮ੍ਨਾ ਵਿਖ੍ਯਾਤੋ(ਅ)ਭਿਸ਼਼ਿਕ੍ਤਃ ਪੁਰੁਸ਼਼ ਆਗਮਿਸ਼਼੍ਯਤੀਤਿ ਜਾਨਾਮਿ ਸ ਚ ਸਰ੍ੱਵਾਃ ਕਥਾ ਅਸ੍ਮਾਨ੍ ਜ੍ਞਾਪਯਿਸ਼਼੍ਯਤਿ|
26 ൨൬ യേശു അവളോട്: നിന്നോട് സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਰਵਦਤ੍ ਤ੍ਵਯਾ ਸਾਰ੍ੱਧੰ ਕਥਨੰ ਕਰੋਮਿ ਯੋ(ਅ)ਹਮ੍ ਅਹਮੇਵ ਸ ਪੁਰੁਸ਼਼ਃ|
27 ൨൭ ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോട് സംസാരിക്കുകയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്ത് ചോദിക്കുന്നു? അവളോട് എന്ത് സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
ਏਤਸ੍ਮਿਨ੍ ਸਮਯੇ ਸ਼ਿਸ਼਼੍ਯਾ ਆਗਤ੍ਯ ਤਥਾ ਸ੍ਤ੍ਰਿਯਾ ਸਾਰ੍ੱਧੰ ਤਸ੍ਯ ਕਥੋਪਕਥਨੇ ਮਹਾਸ਼੍ਚਰ੍ੱਯਮ੍ ਅਮਨ੍ਯਨ੍ਤ ਤਥਾਪਿ ਭਵਾਨ੍ ਕਿਮਿੱਛਤਿ? ਯਦ੍ਵਾ ਕਿਮਰ੍ਥਮ੍ ਏਤਯਾ ਸਾਰ੍ੱਧੰ ਕਥਾਂ ਕਥਯਤਿ? ਇਤਿ ਕੋਪਿ ਨਾਪ੍ਰੁʼੱਛਤ੍|
28 ൨൮ അനന്തരം സ്ത്രീ പാത്രം വെച്ചിട്ട് പട്ടണത്തിൽ ചെന്ന് ജനങ്ങളോട്:
ਤਤਃ ਪਰੰ ਸਾ ਨਾਰੀ ਕਲਸ਼ੰ ਸ੍ਥਾਪਯਿਤ੍ਵਾ ਨਗਰਮਧ੍ਯੰ ਗਤ੍ਵਾ ਲੋਕੇਭ੍ਯੋਕਥਾਯਦ੍
29 ൨൯ ഞാൻ ചെയ്തതു ഒക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
ਅਹੰ ਯਦ੍ਯਤ੍ ਕਰ੍ੰਮਾਕਰਵੰ ਤਤ੍ਸਰ੍ੱਵੰ ਮਹ੍ਯਮਕਥਯਦ੍ ਏਤਾਦ੍ਰੁʼਸ਼ੰ ਮਾਨਵਮੇਕਮ੍ ਆਗਤ੍ਯ ਪਸ਼੍ਯਤ ਰੁ ਕਿਮ੍ ਅਭਿਸ਼਼ਿਕ੍ਤੋ ਨ ਭਵਤਿ?
30 ൩൦ അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
ਤਤਸ੍ਤੇ ਨਗਰਾਦ੍ ਬਹਿਰਾਗਤ੍ਯ ਤਾਤਸ੍ਯ ਸਮੀਪਮ੍ ਆਯਨ੍|
31 ൩൧ അതേസമയം ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
ਏਤਰ੍ਹਿ ਸ਼ਿਸ਼਼੍ਯਾਃ ਸਾਧਯਿਤ੍ਵਾ ਤੰ ਵ੍ਯਾਹਾਰ੍ਸ਼਼ੁਃ ਹੇ ਗੁਰੋ ਭਵਾਨ੍ ਕਿਞ੍ਚਿਦ੍ ਭੂਕ੍ਤਾਂ|
32 ൩൨ അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്ക് ഉണ്ട് എന്നു അവരോട് പറഞ്ഞു.
ਤਤਃ ਸੋਵਦਦ੍ ਯੁਸ਼਼੍ਮਾਭਿਰ੍ਯੰਨ ਜ੍ਞਾਯਤੇ ਤਾਦ੍ਰੁʼਸ਼ੰ ਭਕ੍ਸ਼਼੍ਯੰ ਮਮਾਸ੍ਤੇ|
33 ൩൩ ആകയാൽ ആരെങ്കിലും അവന് ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
ਤਦਾ ਸ਼ਿਸ਼਼੍ਯਾਃ ਪਰਸ੍ਪਰੰ ਪ੍ਰਸ਼਼੍ਟੁਮ੍ ਆਰਮ੍ਭਨ੍ਤ, ਕਿਮਸ੍ਮੈ ਕੋਪਿ ਕਿਮਪਿ ਭਕ੍ਸ਼਼੍ਯਮਾਨੀਯ ਦੱਤਵਾਨ੍?
34 ൩൪ യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികയ്ക്കുന്നത് തന്നേ എന്റെ ആഹാരം.
ਯੀਸ਼ੁਰਵੋਚਤ੍ ਮਤ੍ਪ੍ਰੇਰਕਸ੍ਯਾਭਿਮਤਾਨੁਰੂਪਕਰਣੰ ਤਸ੍ਯੈਵ ਕਰ੍ੰਮਸਿੱਧਿਕਾਰਣਞ੍ਚ ਮਮ ਭਕ੍ਸ਼਼੍ਯੰ|
35 ൩൫ ഇനി നാല് മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തലപൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നേ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ਮਾਸਚਤੁਸ਼਼੍ਟਯੇ ਜਾਤੇ ਸ਼ਸ੍ਯਕਰ੍ੱਤਨਸਮਯੋ ਭਵਿਸ਼਼੍ਯਤੀਤਿ ਵਾਕ੍ਯੰ ਯੁਸ਼਼੍ਮਾਭਿਃ ਕਿੰ ਨੋਦ੍ਯਤੇ? ਕਿਨ੍ਤ੍ਵਹੰ ਵਦਾਮਿ, ਸ਼ਿਰ ਉੱਤੋਲ੍ਯ ਕ੍ਸ਼਼ੇਤ੍ਰਾਣਿ ਪ੍ਰਤਿ ਨਿਰੀਕ੍ਸ਼਼੍ਯ ਪਸ਼੍ਯਤ, ਇਦਾਨੀਂ ਕਰ੍ੱਤਨਯੋਗ੍ਯਾਨਿ ਸ਼ੁਕ੍ਲਵਰ੍ਣਾਨ੍ਯਭਵਨ੍|
36 ൩൬ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. (aiōnios )
ਯਸ਼੍ਛਿਨੱਤਿ ਸ ਵੇਤਨੰ ਲਭਤੇ ਅਨਨ੍ਤਾਯੁਃਸ੍ਵਰੂਪੰ ਸ਼ਸ੍ਯੰ ਸ ਗ੍ਰੁʼਹ੍ਲਾਤਿ ਚ, ਤੇਨੈਵ ਵਪ੍ਤਾ ਛੇੱਤਾ ਚ ਯੁਗਪਦ੍ ਆਨਨ੍ਦਤਃ| (aiōnios )
37 ൩൭ വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു.
ਇੱਥੰ ਸਤਿ ਵਪਤ੍ਯੇਕਸ਼੍ਛਿਨਤ੍ਯਨ੍ਯ ਇਤਿ ਵਚਨੰ ਸਿੱਧ੍ਯਤਿ|
38 ൩൮ നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
ਯਤ੍ਰ ਯੂਯੰ ਨ ਪਰ੍ੱਯਸ਼੍ਰਾਮ੍ਯਤ ਤਾਦ੍ਰੁʼਸ਼ੰ ਸ਼ਸ੍ਯੰ ਛੇੱਤੁੰ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰੈਰਯਮ੍ ਅਨ੍ਯੇ ਜਨਾਃਪਰ੍ੱਯਸ਼੍ਰਾਮ੍ਯਨ੍ ਯੂਯੰ ਤੇਸ਼਼ਾਂ ਸ਼੍ਰਗਸ੍ਯ ਫਲਮ੍ ਅਲਭਧ੍ਵਮ੍|
39 ൩൯ ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു.
ਯਸ੍ਮਿਨ੍ ਕਾਲੇ ਯਦ੍ਯਤ੍ ਕਰ੍ੰਮਾਕਾਰ੍ਸ਼਼ੰ ਤਤ੍ਸਰ੍ੱਵੰ ਸ ਮਹ੍ਯਮ੍ ਅਕਥਯਤ੍ ਤਸ੍ਯਾ ਵਨਿਤਾਯਾ ਇਦੰ ਸਾਕ੍ਸ਼਼੍ਯਵਾਕ੍ਯੰ ਸ਼੍ਰੁਤ੍ਵਾ ਤੰਨਗਰਨਿਵਾਸਿਨੋ ਬਹਵਃ ਸ਼ੋਮਿਰੋਣੀਯਲੋਕਾ ਵ੍ਯਸ਼੍ਵਸਨ੍|
40 ൪൦ അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ താമസിച്ചു.
ਤਥਾ ਚ ਤਸ੍ਯਾਨ੍ਤਿਕੇ ਸਮੁਪਸ੍ਥਾਯ ਸ੍ਵੇਸ਼਼ਾਂ ਸੰਨਿਧੌ ਕਤਿਚਿਦ੍ ਦਿਨਾਨਿ ਸ੍ਥਾਤੁੰ ਤਸ੍ਮਿਨ੍ ਵਿਨਯਮ੍ ਅਕੁਰ੍ੱਵਾਨ ਤਸ੍ਮਾਤ੍ ਸ ਦਿਨਦ੍ਵਯੰ ਤਤ੍ਸ੍ਥਾਨੇ ਨ੍ਯਵਸ਼਼੍ਟਤ੍
41 ൪൧ ഏറ്റവും അധികംപേർ അവന്റെ വചനം കേട്ട് വിശ്വസിച്ചു:
ਤਤਸ੍ਤਸ੍ਯੋਪਦੇਸ਼ੇਨ ਬਹਵੋ(ਅ)ਪਰੇ ਵਿਸ਼੍ਵਸ੍ਯ
42 ൪൨ ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നേ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്ന് അവർ സ്ത്രീയോട് പറഞ്ഞു.
ਤਾਂ ਯੋਸ਼਼ਾਮਵਦਨ੍ ਕੇਵਲੰ ਤਵ ਵਾਕ੍ਯੇਨ ਪ੍ਰਤੀਮ ਇਤਿ ਨ, ਕਿਨ੍ਤੁ ਸ ਜਗਤੋ(ਅ)ਭਿਸ਼਼ਿਕ੍ਤਸ੍ਤ੍ਰਾਤੇਤਿ ਤਸ੍ਯ ਕਥਾਂ ਸ਼੍ਰੁਤ੍ਵਾ ਵਯੰ ਸ੍ਵਯਮੇਵਾਜ੍ਞਾਸਮਹਿ|
43 ൪൩ ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ട് ഗലീലയ്ക്കു് പോയി.
ਸ੍ਵਦੇਸ਼ੇ ਭਵਿਸ਼਼੍ਯਦ੍ਵਕ੍ਤੁਃ ਸਤ੍ਕਾਰੋ ਨਾਸ੍ਤੀਤਿ ਯਦ੍ਯਪਿ ਯੀਸ਼ੁਃ ਪ੍ਰਮਾਣੰ ਦਤ੍ਵਾਕਥਯਤ੍
44 ൪൪ പ്രവാചകന് തന്റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്ന് യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
ਤਥਾਪਿ ਦਿਵਸਦ੍ਵਯਾਤ੍ ਪਰੰ ਸ ਤਸ੍ਮਾਤ੍ ਸ੍ਥਾਨਾਦ੍ ਗਾਲੀਲੰ ਗਤਵਾਨ੍|
45 ൪൫ അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു.
ਅਨਨ੍ਤਰੰ ਯੇ ਗਾਲੀਲੀ ਲਿਯਲੋਕਾ ਉਤ੍ਸਵੇ ਗਤਾ ਉਤ੍ਸਵਸਮਯੇ ਯਿਰੂਸ਼ਲਮ੍ ਨਗਰੇ ਤਸ੍ਯ ਸਰ੍ੱਵਾਃ ਕ੍ਰਿਯਾ ਅਪਸ਼੍ਯਨ੍ ਤੇ ਗਾਲੀਲਮ੍ ਆਗਤੰ ਤਮ੍ ਆਗ੍ਰੁʼਹ੍ਲਨ੍|
46 ൪൬ അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനയിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.
ਤਤਃ ਪਰਮ੍ ਯੀਸ਼ੁ ਰ੍ਯਸ੍ਮਿਨ੍ ਕਾੰਨਾਨਗਰੇ ਜਲੰ ਦ੍ਰਾਕ੍ਸ਼਼ਾਰਸਮ੍ ਆਕਰੋਤ੍ ਤਤ੍ ਸ੍ਥਾਨੰ ਪੁਨਰਗਾਤ੍| ਤਸ੍ਮਿੰਨੇਵ ਸਮਯੇ ਕਸ੍ਯਚਿਦ੍ ਰਾਜਸਭਾਸ੍ਤਾਰਸ੍ਯ ਪੁਤ੍ਰਃ ਕਫਰ੍ਨਾਹੂਮਪੁਰੀ ਰੋਗਗ੍ਰਸ੍ਤ ਆਸੀਤ੍|
47 ൪൭ യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ട് അവന്റെ അടുക്കൽ ചെന്ന്, തന്റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
ਸ ਯੇਹੂਦੀਯਦੇਸ਼ਾਦ੍ ਯੀਸ਼ੋ ਰ੍ਗਾਲੀਲਾਗਮਨਵਾਰ੍ੱਤਾਂ ਨਿਸ਼ਮ੍ਯ ਤਸ੍ਯ ਸਮੀਪੰ ਗਤ੍ਵਾ ਪ੍ਰਾਰ੍ਥ੍ਯ ਵ੍ਯਾਹ੍ਰੁʼਤਵਾਨ੍ ਮਮ ਪੁਤ੍ਰਸ੍ਯ ਪ੍ਰਾਯੇਣ ਕਾਲ ਆਸੰਨਃ ਭਵਾਨ੍ ਆਗਤ੍ਯ ਤੰ ਸ੍ਵਸ੍ਥੰ ਕਰੋਤੁ|
48 ൪൮ യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
ਤਦਾ ਯੀਸ਼ੁਰਕਥਯਦ੍ ਆਸ਼੍ਚਰ੍ੱਯੰ ਕਰ੍ੰਮ ਚਿਤ੍ਰੰ ਚਿਹ੍ਨੰ ਚ ਨ ਦ੍ਰੁʼਸ਼਼੍ਟਾ ਯੂਯੰ ਨ ਪ੍ਰਤ੍ਯੇਸ਼਼੍ਯਥ|
49 ൪൯ രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
ਤਤਃ ਸ ਸਭਾਸਦਵਦਤ੍ ਹੇ ਮਹੇੱਛ ਮਮ ਪੁਤ੍ਰੇ ਨ ਮ੍ਰੁʼਤੇ ਭਵਾਨਾਗੱਛਤੁ|
50 ൫൦ യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞവാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി.
ਯੀਸ਼ੁਸ੍ਤਮਵਦਦ੍ ਗੱਛ ਤਵ ਪੁਤ੍ਰੋ(ਅ)ਜੀਵੀਤ੍ ਤਦਾ ਯੀਸ਼ੁਨੋਕ੍ਤਵਾਕ੍ਯੇ ਸ ਵਿਸ਼੍ਵਸ੍ਯ ਗਤਵਾਨ੍|
51 ൫൧ അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ਗਮਨਕਾਲੇ ਮਾਰ੍ਗਮਧ੍ਯੇ ਦਾਸਾਸ੍ਤੰ ਸਾਕ੍ਸ਼਼ਾਤ੍ਪ੍ਰਾਪ੍ਯਾਵਦਨ੍ ਭਵਤਃ ਪੁਤ੍ਰੋ(ਅ)ਜੀਵੀਤ੍|
52 ൫൨ അവന് ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി എന്നു പറഞ്ഞു.
ਤਤਃ ਕੰ ਕਾਲਮਾਰਭ੍ਯ ਰੋਗਪ੍ਰਤੀਕਾਰਾਰਮ੍ਭੋ ਜਾਤਾ ਇਤਿ ਪ੍ਰੁʼਸ਼਼੍ਟੇ ਤੈਰੁਕ੍ਤੰ ਹ੍ਯਃ ਸਾਰ੍ੱਧਦਣ੍ਡਦ੍ਵਯਾਧਿਕਦ੍ਵਿਤੀਯਯਾਮੇ ਤਸ੍ਯ ਜ੍ਵਰਤ੍ਯਾਗੋ(ਅ)ਭਵਤ੍|
53 ൫൩ ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
ਤਦਾ ਯੀਸ਼ੁਸ੍ਤਸ੍ਮਿਨ੍ ਕ੍ਸ਼਼ਣੇ ਪ੍ਰੋਕ੍ਤਵਾਨ੍ ਤਵ ਪੁਤ੍ਰੋ(ਅ)ਜੀਵੀਤ੍ ਪਿਤਾ ਤਦ੍ਬੁੱਧ੍ਵਾ ਸਪਰਿਵਾਰੋ ਵ੍ਯਸ਼੍ਵਸੀਤ੍|
54 ൫൪ യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.
ਯਿਹੂਦੀਯਦੇਸ਼ਾਦ੍ ਆਗਤ੍ਯ ਗਾਲੀਲਿ ਯੀਸ਼ੁਰੇਤਦ੍ ਦ੍ਵਿਤੀਯਮ੍ ਆਸ਼੍ਚਰ੍ੱਯਕਰ੍ੰਮਾਕਰੋਤ੍|