< ഇയ്യോബ് 14 >
1 ൧ സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.
“Mũndũ ũciarĩtwo nĩ mũndũ-wa-nja-rĩ, aikaraga o matukũ manini, namo makaiyũrwo nĩ mathĩĩna.
2 ൨ അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
Akũraga ta ihũa na agacooka akooma; ahĩtũkaga na ihenya ta kĩĩruru, na ndatũũraga.
3 ൩ അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്?
Mũndũ ta ũcio wakĩmũkũũrĩra maitho? Mũndũ ta ũcio wamũrehe mbere yaku aciirithio?
4 ൪ അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.
Nũũ ũngĩhota kũruta kĩndũ gĩtheru kuuma harĩ kĩndũ kĩrĩa gĩtarĩ gĩtheru? Gũtirĩ o na ũmwe!
5 ൫ അങ്ങയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കൽ; അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു
Matukũ ma mũndũ nĩ matare; nĩũtuĩte mũigana wa mĩeri yake, na nĩũmũigĩire mĩhaka ĩrĩa ataangĩkĩra.
6 ൬ അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് അങ്ങയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ.
Nĩ ũndũ ũcio tiga kũmũrora, tigana nake, nginya arĩĩkie mĩthenya yake ta mũthũkũmi.
7 ൭ ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും; അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും.
“Mũtĩ-rĩ, nĩwĩrĩgagĩrĩrwo atĩ ũngĩtemwo, no ũthethũke rĩngĩ, na atĩ mathethũka maguo matikaaga.
8 ൮ അതിന്റെ വേര് നിലത്ത് പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും
O na mĩri yaguo ĩngĩkũrĩra thĩ na gĩthukĩ kĩaguo kĩũmĩre tĩĩri-inĩ,
9 ൯ വെള്ളത്തിന്റെ ഗന്ധംകൊണ്ട് അത് കിളിർക്കും ഒരു തൈപോലെ ശാഖ പുറപ്പെടും.
ũngĩkaguucia maaĩ-rĩ, nĩũgathethũka na ũrute honge ta mũtĩ wa kũhaandwo.
10 ൧൦ മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
No mũndũ akuuaga agathikwo; aatuĩkana-rĩ, ndacookaga kuonwo rĩngĩ.
11 ൧൧ സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും
O ta ũrĩa maaĩ mahũũaga kũu iria-inĩ, na ta ũrĩa mũtaro wa rũũĩ ũngʼaraga ũkooma-rĩ,
12 ൧൨ മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല;
ũguo noguo mũndũ akomaga na ndacookaga gũũkĩra rĩngĩ; o nginya rĩrĩa igũrũ rĩgaathira-rĩ, andũ matirĩ hĩndĩ magookĩra kana maarahũrwo mookĩre.
13 ൧൩ അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു. (Sheol )
“Naarĩ korwo wahitha thĩinĩ wa mbĩrĩra, na ũnjige hitho-inĩ nginya rĩrĩa marakara maku magaathira! Naarĩ korwo wanduĩra gĩathĩ, ũgaacooka kũndirikana hĩndĩ ĩyo. (Sheol )
14 ൧൪ മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്ക് മാറ്റം വരുവോളം എന്റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു.
Mũndũ akua-rĩ, nĩagatũũra muoyo rĩngĩ? Matukũ makwa mothe ma wĩra mũritũ-rĩ, ngweterera ihinda rĩakwa rĩa kwerũhĩrio hinya rĩkinye.
15 ൧൫ അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും; അങ്ങയുടെ കൈവേലയോട് അങ്ങയ്ക്ക് താത്പര്യമുണ്ടാകും.
Wee ũgetana, na niĩ nĩngagwĩtĩka; na nĩũkeerirĩria kĩũmbe gĩkĩ wombire na moko maku.
16 ൧൬ ഇപ്പോഴോ അവിടുന്ന് എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ?
Hĩndĩ ĩyo nĩũgatara makinya makwa, no ndũkarũmbũiya mehia makwa.
17 ൧൭ എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു.
Mahĩtia makwa meekĩrĩtwo mondo-inĩ, ĩkoohwo na ĩkahũũrwo mũhũũri; nĩũkahumbĩra mehia makwa.
18 ൧൮ മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു.
“No rĩrĩ, o ta ũrĩa kĩrĩma kĩenjekaga na gĩkamomoka, na o ta ũrĩa rwaro rwa ihiga rũeheragio handũ ha ruo,
19 ൧൯ വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
na o ta ũrĩa maaĩ mamuthũraga mahiga, na o ta ũrĩa mbura nene ĩtwaraga tĩĩri-rĩ, ũguo noguo wanangaga kĩĩrĩgĩrĩro kĩa mũndũ.
20 ൨൦ അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു; അവിടുന്ന് അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
Wee ũmũtooragia o rĩmwe rĩa kũigana, nake agathira; ũgarũraga gĩthiithi gĩake ũrĩa kĩhaana, na ũkamũingata.
21 ൨൧ അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല.
Ariũ ake mangĩheo gĩtĩĩo, ndangĩmenya ũhoro ũcio; mangĩconorithio, we ndoonaga ũndũ ũcio.
22 ൨൨ തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു”.
We no ruo rwa mwĩrĩ wake aiguaga, nake atũũraga o ecaayagĩra.”