< ഹോശേയ 9 >
1 ൧ യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കുകയും ധാന്യക്കളങ്ങളിൽ എല്ലാം വേശ്യയുടെ കൂലി ആഗ്രഹിക്കുകയും ചെയ്തിരിക്കുകയാൽ നീ ശേഷം ജനതയെപ്പോലെ സന്തോഷിക്കരുത്.
Wee Isiraeli-rĩ, tiga gũkena; tiga gũkũngũĩra ta ndũrĩrĩ iria ingĩ. Nĩgũkorwo ũkoretwo ũtarĩ mwĩhokeku harĩ Ngai waku; wee nĩwendete mũcaara wa maraya, ũkaũcaragia kũrĩa guothe kũhuhagĩrwo ngano.
2 ൨ കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.
Ihuhĩro cia ngano na ihihĩro cia ndibei itikahũũnia andũ, o na gũtigakorwo na ndibei ya mũhihano.
3 ൩ അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; എഫ്രയീം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയും അശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും.
Matigaatũũra bũrũri wa Jehova; Efiraimu agaacooka bũrũri wa Misiri, na arĩe irio irĩ thaahu kũu Ashuri.
4 ൪ അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; അവർ അർപ്പിക്കുന്ന അപ്പം അവർക്ക് വിലാപത്തിന്റെ അപ്പം പോലെ ആയിരിക്കും; അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല.
Matigaitĩra Jehova maruta ma ndibei, kana magongona mao mamũkenie. Kũrĩo magongona ta macio makaahaana ta mũgate wa andũ megũcakaya; arĩa othe makaamarĩa nĩmakanyiitwo nĩ thaahu. Irio icio igaakorwo irĩ ciao o ene; itikareehwo hekarũ-inĩ ya Jehova.
5 ൫ സഭായോഗ ദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും?
Mũgeeka atĩa mũthenya ũrĩa mwamũre wa ciathĩ cianyu, mĩthenya ĩyo ya gĩathĩ kĩa Jehova?
6 ൬ അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും ഈജിപ്റ്റ് അവരെ ഒരുമിച്ച് കൂട്ടും; മോഫ് അവരെ അടക്കം ചെയ്യും; വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
O na mangĩkaahonoka kwanangwo, andũ a bũrũri wa Misiri nĩmakamacookereria, nao andũ a Memufisi mamathike. Congʼe nĩguo ũgaacooka handũ ha igĩĩna ciao cia betha, nayo mĩigua ĩhumbĩre hema ciao.
7 ൭ ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും.
Matukũ ma kũherithio nĩmakinyu, ĩĩ, matukũ ma kũrĩhania nĩmakinyĩte. Isiraeli nĩamenye ũguo. Tondũ mehia manyu nĩ maingĩ mũno, na rũmena rwanyu rũkaneneha mũno, mũnabii akoonagwo arĩ mũndũ mũkĩĩgu, na mũndũ ũrĩa ũrĩ na ũrathi akonwo arĩ mũgũrũki.
8 ൮ എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.
Mũnabii nĩwe ũtuĩtwo mũrangĩri wa Efiraimu nĩ Ngai wakwa; no rĩrĩ, mĩtego ĩmwetereire njĩra-inĩ ciake ciothe, na rũmena rũkamweterera nyũmba-inĩ ya Ngai wake.
9 ൯ ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപത്തിന് ശിക്ഷ നൽകും.
Nĩmatoonyereire, makarikĩra mũno ũũru-inĩ, o ta ũrĩa meekire matukũ-inĩ ma Gibea. Nake Ngai nĩakaririkana waganu wao, na amaherithie nĩ ũndũ wa mehia mao.
10 ൧൦ മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടിരുന്നു; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി.
“Rĩrĩa ndaamenyire Isiraeli, kwarĩ ta mũndũ onete thabibũ werũ-inĩ; rĩrĩa ndonire maithe manyu-rĩ, kwarĩ ta mũndũ onete matunda ma mũtĩ wa mũkũyũ marĩa maambaga kwĩrua. No rĩrĩa Isiraeli mookire Baali-Peoru, nĩmeyamũrĩire mũhianano ũcio wa gĩconoko, na magĩthũka, magĩtuĩka o ta kĩndũ kĩu mendete.
11 ൧൧ പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ എഫ്രയീമിന്റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
Riiri wa Efiraimu ũkoombũka ta nyoni ũũre: gũtigakorwo ũhoro wa gũciara, kana gũkuua nda, o na kana kũgĩa nda.
12 ൧൨ അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം!
O na mangĩkaarera ciana-rĩ, nĩngaciũraga ciothe. Rĩrĩa ngaagarũrũka ndĩmatige, kaĩ nĩmagakorwo na haaro-ĩ!
13 ൧൩ ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും.
Nĩnyonete Efiraimu, ahaandĩtwo handũ hega, o ta Turo. No rĩrĩ, Efiraimu akaaruta ciana ciake, acineane kũrĩ mũũragani.”
14 ൧൪ യഹോവേ, അവർക്ക് കൊടുക്കണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കണമേ.
Mahe, Wee Jehova; no nĩ kĩĩ ũkũmahe? Mahe nda iria ihunaga, na ũmahe nyondo iria itarĩ iria.
15 ൧൫ അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു; അവിടെവച്ച് ഞാൻ അവരെ വെറുത്തു; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.
“Nĩ ũndũ wa waganu wao wothe marĩ kũu Giligali, nĩkĩo ndamamenire marĩ o kũu. Nĩ ũndũ wa ciĩko ciao cia mehia-rĩ, nĩngamarutũrũra moime nyũmba yakwa, na ndigacooka kũmenda rĩngĩ; atongoria ao othe nĩ aremi.
16 ൧൬ എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവർ ഫലം കായിക്കുകയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും.
Andũ a Efiraimu nĩacine nĩ mbaa, naguo mũri wao nĩũhoohete, maticiaraga maciaro. O na mangĩciara ciana-rĩ, nĩngooraga ciana icio ciao mendete.”
17 ൧൭ അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് യഹോവ അവരെ തള്ളിക്കളയും; അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
Ngai wakwa nĩakamarega, nĩgũkorwo matiamwathĩkĩire; magaatuĩka andũ a kũũrũũraga ndũrĩrĩ-inĩ.