< ഉല്പത്തി 20 >

1 അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കെ ദേശത്തേക്ക് യാത്ര പുറപ്പെട്ട് കാദേശിനും ശൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു.
Na rĩrĩ, Iburahĩmu nĩoimire kũu aarĩ, agĩthiĩ mwena wa Negevu, na agĩtũũra gatagatĩ ga Kadeshi na Shuri. Gwa kahinda nĩatũũrire Gerari
2 അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൊണ്ടുപോയി.
na arĩ kũu Iburahĩmu oigaga atĩrĩ ha ũhoro wa mũtumia wake Sara, “Ũyũ nĩ mwarĩ wa baba.” Tondũ ũcio Abimeleku mũthamaki wa Gerari agĩtũmanĩra Sara na akĩmuoya.
3 എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ” എന്ന് അരുളിച്ചെയ്തു.
No rĩrĩ, Ngai akiumĩrĩra Abimeleku ũtukũ na kĩroto, akĩmwĩra atĩrĩ, “Wee-rĩ, no ta ũkuĩte tondũ mũndũ-wa-nja ũcio woete nĩ mũtumia wene.”
4 എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും നീ കൊല്ലുമോ
No Abimeleku ndaakoretwo akuhĩrĩirie Sara, nĩ ũndũ ũcio akĩũria atĩrĩ, “Mwathani, no wanange rũrĩrĩ rũtehĩtie?
5 ‘ഇവൾ എന്റെ പെങ്ങളാകുന്നു’ എന്ന് അവൻ എന്നോട് പറഞ്ഞുവല്ലോ. ‘അവൻ എന്റെ ആങ്ങള’ എന്ന് അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും നിർമ്മലമായ കരങ്ങളോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
Githĩ ti we wanjĩĩrire, ‘Ũyũ nĩ mwarĩ wa baba?’ Na ningĩ o nake Sara githĩ ndoigire atĩrĩ, ‘Ũyũ nĩ mũrũ wa baba?’ Njĩkĩte ũndũ ũcio na ũrũngĩrĩru wa ngoro na moko matarĩ ũcuuke.”
6 അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്ന് ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്.
Ningĩ Ngai akĩmwĩra atĩrĩ kĩroto-inĩ, “Ĩĩ, nĩnjũũĩ ũrekĩte ũguo na ũrũngĩrĩru wa ngoro, na nĩkĩo ndĩrakũgiririe ũnjĩhĩrie. Nĩkĩo itanareka ũmũhutie.
7 ഇപ്പോൾ ആ പുരുഷന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.
Rĩu-rĩ, cookeria mũndũ ũcio mũtumia wake, nĩgũkorwo nĩ mũnabii, nake nĩegũkũhooera, na nĩũgũtũũra muoyo. No waga kũmũcookia-rĩ, ũmenye ti-itherũ wee nĩũgũkua, na andũ aku othe nĩmegũkua.”
8 അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് തന്റെ സകലസേവകന്മാരെയും വരുത്തി ഈ കാര്യം എല്ലാം അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
Mũthenya ũyũ ũngĩ rũciinĩ tene, Abimeleku agĩtũmanĩra anene ake othe, na aarĩkia kũmeera maũndũ marĩa mothe meekĩkĩte, andũ acio magĩĩtigĩra mũno.
9 അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോട്: “നീ ഞങ്ങളോട് ചെയ്തത് എന്ത്? നീ എന്റെമേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്ത് കുറ്റം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോട് ചെയ്തുവല്ലോ” എന്നു പറഞ്ഞു.
Abimeleku agĩcooka agĩĩta Iburahĩmu na akĩmũũria atĩrĩ, “Nĩ atĩa ũguo ũtwĩkĩte? Nĩ atĩa ngwĩhĩirie, nĩguo ũndeherere niĩ na ũthamaki wakwa ũũru mũnene ũguo? Ũnjĩkĩte maũndũ mataagĩrĩire gwĩkwo.”
10 ൧൦ “നീ എന്ത് കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത്? എന്ന് അബീമേലെക്ക് അബ്രാഹാമിനോട് ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:
Ningĩ Abimeleku akĩũria Iburahĩmu atĩrĩ, “Nĩ kĩĩ gĩatũmire wĩke ũguo?”
11 ൧൧ “‘ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും’ എന്ന് ഞാൻ വിചാരിച്ചു.
Iburahĩmu akĩmũcookeria atĩrĩ, “Ndeĩrire atĩrĩ, ‘Kũndũ gũkũ andũ matiĩtigĩrĩte Ngai, na nĩmekũnjũraga nĩ ũndũ wa mũtumia wakwa.’
12 ൧൨ വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു.
O na kũrĩ ũguo, ti-itherũ nĩ mwarĩ wa-baba, mũirĩtu wa baba; no tũtirĩ a nyina ũmwe, nĩkĩo aatuĩkire mũtumia wakwa.
13 ൧൩ എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽ നിന്ന് പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യണം; ഏതൊരു സ്ഥലത്ത് നാം എവിടെയൊക്കെപോയാലും: “അവൻ എന്റെ ആങ്ങള” എന്ന് എന്നെക്കുറിച്ച് പറയേണം എന്ന് പറഞ്ഞിരുന്നു”.
Na rĩrĩa Ngai aandutire kuuma nyũmba-inĩ ya baba thiĩ ngorũũrage, ndeerire mũtumia wakwa atĩrĩ, ‘Ũũ nĩguo ũrĩnyonagia wendo waku: Kũrĩa guothe tũrĩthiiaga, uugage atĩrĩ ũhoro-inĩ ũnjĩgiĩ, “Ũyũ nĩ mũrũ wa baba.”’”
14 ൧൪ അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവന് തിരികെക്കൊടുത്തു:
Iburahĩmu aarĩkia kwaria, Abimeleku akĩruta ngʼondu na ngʼombe, na ngombo cia arũme na cia andũ-a-nja, na agĩcihe Iburahĩmu, na akĩmũcookeria Sara mũtumia wake.
15 ൧൫ “ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളടത്ത് പാർത്തുകൊള്ളുക” എന്ന് അബീമേലെക്ക് പറഞ്ഞു.
Ningĩ Abimeleku akĩmwĩra atĩrĩ, “Bũrũri wakwa ũrĩ mbere yaku; tũũra harĩa hothe ũngĩenda.”
16 ൧൬ സാറയോടു അവൻ: “നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്ക് ഒരു പരിഹാരം; നീ ഒരു കുറ്റവും ചെയ്തിട്ടില്ല. എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു.
Nake Abimeleku akĩĩra Sara atĩrĩ, “Nĩngũhe mũrũ-wa-thoguo cekeri 1,000 cia betha ituĩke cia kũrĩhĩria ihĩtia rĩrĩa ũhĩtĩirio mbere ya andũ aya othe mũrĩ nao; we ndũrĩ ũũru wĩkĩte.”
17 ൧൭ അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു.
Nake Iburahĩmu akĩhooya Ngai, nake Ngai akĩhonia Abimeleku, na mũtumia wake, na ngombo ciake cia airĩtu nĩguo mahote gũciara ciana rĩngĩ,
18 ൧൮ അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിൽ തലമുറകൾ ജനിക്കുന്നത് അസാധ്യമാക്കിയിരുന്നു.
nĩgũkorwo Jehova nĩahingĩte nda cia andũ-a-nja othe a nyũmba ya Abimeleku, makaaga kũgĩa ciana, nĩ ũndũ wa Abimeleku kuoya Sara mũtumia wa Iburahĩmu.

< ഉല്പത്തി 20 >