< അപ്പൊ. പ്രവൃത്തികൾ 15 >
1 ൧ ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്ന് സഹോദരന്മാരെ ഉപദേശിച്ചു.
ⲁ̅ⲟⲩⲟϩ ⳿ⲉⲧⲁⲩ⳿ⲓ ⳿ⲛϫⲉ ϩⲁⲛⲟⲩⲟⲛ ⳿ⲉⲃⲟⲗϧⲉⲛ ϯⲒⲟⲩⲇⲉ⳿ⲁ ⲛⲁⲩϯ⳿ⲥⲃⲱ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ ϫⲉ ⳿ⲉϣⲱⲡ ⳿ⲁⲣⲉⲧⲉⲛ⳿ϣⲧⲉⲙⲥⲟⲩⲃⲉ ⲑⲏⲛⲟⲩ ⲕⲁⲧⲁ ⳿ⲧⲥⲩⲛⲏⲑⲓ⳿ⲁ ⳿ⲙⲘⲱ⳿ⲩⲥⲏⲥ ⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲱⲧⲉⲛ ⳿ⲉⲛⲟϩⲉⲙ.
2 ൨ പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു.
ⲃ̅⳿ⲉⲧⲁϥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩ⳿ϣⲑⲟⲣⲧⲉⲣ ⳿ⲛⲟⲩⲕⲟⲩϫⲓ ⲁⲛ ⳿ⲙⲡⲁⲩⲗⲟⲥ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ ⲛⲉⲙ ϩⲁⲛⲕⲉⲭⲱⲟⲩⲛⲓ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧⲟⲩ ⲁⲩⲑⲱϣ ⳿ⲙⲡⲁⲩⲗⲟⲥ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ ⲉⲑⲣⲟⲩϣⲉ ϣⲁ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲉⲧϧⲉⲛ Ⲓⲗ̅ⲏ̅ⲙ̅ ⳿ⲉⲛⲁⲩ ⲉⲑⲃⲉ ⲡⲁⲓⲍⲏⲧⲏⲙⲁ.
3 ൩ സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജാതികളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി.
ⲅ̅⳿ⲛⲑⲱⲟⲩ ⲙⲉⲛ ⲟⲩⲛ ⳿ⲉⲧⲁⲩ⳿ⲧⲫⲱⲟⲩ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ⲁⲩⲥⲓⲛⲓ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ϯⲫⲟⲓⲛⲓⲕⲏⲛⲉⲙ ⳿ⲧⲥⲁⲘⲁⲣⲓ⳿ⲁ ⲉⲩⲥⲁϫⲓ ⲉⲑⲃⲉ ⳿ⲡⲧⲁⲥⲑⲟ ⳿ⲛⲛⲓⲉⲑⲛⲟⲥ ⲟⲩⲟϩ ⲛⲁⲩ⳿⳿ⲓⲣⲓ ⳿ⲛⲟⲩⲛⲓϣϯ ⳿ⲛⲣⲁϣⲓ ⲛⲉⲙ ⲛⲓ⳿ⲥⲛⲏⲟⲩ ⲧⲏⲣⲟⲩ.
4 ൪ അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു.
ⲇ̅⳿ⲉⲧⲁⲩ⳿ⲓ ⲇⲉ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉⲒⲗ̅ⲏ̅ⲙ̅ ⲁⲩϣⲟⲡⲟⲩ ⳿ⲉⲣⲱⲟⲩ ⳿ⲛϫⲉ ⲛⲁ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ⲛⲉⲙ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲁⲩⲧⲁⲙⲱⲟⲩ ⲇⲉ ⳿ⲉϩⲱⲃ ⲛⲓⲃⲉⲛ ⳿ⲉⲧⲁ Ⲫϯ ⲁⲓⲧⲟⲩ ⲛⲉⲙⲱⲟⲩ.
5 ൫ എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു.
ⲉ̅ⲁⲩⲧⲱⲟⲩⲛ ⲇⲉ ⳿ⲛϫⲉ ϩⲁⲛⲟⲩⲟⲛ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲧϩⲉⲣⲉⲥⲓⲥ ⳿ⲛⲧⲉ ⲛⲓⲪⲁⲣⲓⲥⲉⲟⲥ ⲛⲏ⳿ⲉⲧⲁⲩⲛⲁϩϯ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⳿ⲥϣⲉ ⳿ⲛⲥⲉⲥⲟⲩⲃⲏⲧⲟⲩ ⲟⲩⲟϩ ⳿ⲉϩⲟⲛϩⲉⲛ ⳿ⲉ⳿ⲁⲣⲉϩ ⳿ⲉ⳿ⲫⲛⲟⲙⲟⲥ ⳿ⲙⲘⲱ⳿ⲩⲥⲏⲥ.
6 ൬ ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.
ⲋ̅ⲁⲩⲑⲱⲟⲩϯ ⲇⲉ ⳿ⲛϫⲉ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⳿ⲉⲛⲁⲩ ⲉⲑⲃⲉ ⲡⲁⲓⲥⲁϫⲓ.
7 ൭ വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെനാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ട് വിശ്വസിക്കണം എന്നു ദൈവം നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.
ⲍ̅ⲉⲧⲁⲥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩⲛⲓϣϯ ⳿ⲛⲍⲏⲇⲏⲥⲓⲥ ⲁϥ⳿ⲟϩⲓ ⳿ⲉⲣⲁⲧϥ ⳿ⲛϫⲉ Ⲡⲉⲧⲣⲟⲥ ⲡⲉϫⲁϥ ⲛⲱⲟⲩ ⲛⲓⲣⲱⲙⲓ ⲛⲉⲛ⳿ⲥⲛⲏⲟⲩ ⳿ⲛⲑⲱⲧⲉⲛ ⲧⲉⲧⲉⲛⲥⲱⲟⲩⲛ ϫⲉ ⲓⲥϫⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲛⲁⲣⲭⲉⲟⲥ ⳿ⲁ Ⲫϯ ⲥⲱⲧⲡ ϧⲉⲛ ⲑⲏⲛⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲣⲱⲓ ⳿ⲉ⳿ⲑⲣⲉ ⲛⲓⲉⲑⲛⲟⲥ ⲥⲱⲧⲉⲙ ⳿ⲉ⳿ⲡⲥⲁϫⲓ ⳿ⲛⲧⲉ ⲡⲓⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲟⲩⲟϩ ⳿ⲛⲥⲉⲛⲁϩϯ.
8 ൮ ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന്
ⲏ̅ⲟⲩⲟϩ ⲡⲉⲧⲥⲱⲟⲩⲛ ⳿ⲛⲛⲓϩⲏⲧ Ⲫϯ ⲁϥⲉⲣⲙⲉⲑⲣⲉ ⲛⲱⲟⲩ ⲟⲩⲟϩ ⲁϥϯ ⲛⲱⲟⲩ ⳿ⲙⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⳿ⲙ⳿ⲫⲣⲏϯ ϩⲱⲛ ⳿ⲉⲧⲁϥⲧⲏⲓϥ ⲛⲁⲛ.
9 ൯ അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്ന് തെളിയിച്ചുവല്ലോ.
ⲑ̅ⲟⲩⲟϩ ⳿ⲙⲡⲉϥⲭⲁ ⳿ϩⲗⲓ ⳿ⲛϣⲓⲃϯ ⲟⲩⲧⲱⲛ ⲛⲉⲙⲱⲟⲩ ⳿ⲉⲁϥⲧⲟⲩⲃⲟ ⳿ⲛⲛⲟⲩϩⲏⲧ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲡⲓⲛⲁϩϯ.
10 ൧൦ ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
ⲓ̅ϯⲛⲟⲩ ⲟⲩⲛ ⲉⲑⲃⲉ ⲟⲩ ⲧⲉⲧ⳿ⲉⲛⲉⲣⲡⲓⲣⲁⲍⲓⲛ ⳿ⲙⲪϯ ⳿ⲉⲧⲁⲗⲉ ⲟⲩⲛⲁϩⲃⲉϥ ⳿ⲉϫⲉⲛ ⲛⲉⲛⲙⲟϯ ⳿ⲛⲛⲓⲙⲁⲑⲏⲧⲏⲥ ⲫⲁⲓ ⳿ⲉⲧⲉ⳿ⲙⲡⲉ ⲛⲉⲛⲓⲟϯ ⲟⲩⲇⲉ ⳿ⲁⲛⲟⲛ ⳿ϣϫⲉⲙϫⲟⲙ ⳿ⲛⲧⲱⲟⲩⲛ ϧⲁⲣⲟϥ.
11 ൧൧ കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു”.
ⲓ̅ⲁ̅ⲁⲗⲗⲁ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ ⲧⲉⲛⲛⲁϩϯ ⳿ⲉⲛⲟϩⲉⲙ ⲕⲁⲧⲁ⳿ⲫⲣⲏϯ ⳿ⲛⲛⲓⲕⲉⲭⲱⲟⲩⲛⲓ.
12 ൧൨ ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു.
ⲓ̅ⲃ̅ⲁⲩⲭⲁⲣⲱϥ ⲇⲉ ⳿ⲛϫⲉ ⲡⲓⲙⲏϣ ⲧⲏⲣϥ ⲟⲩⲟϩ ⲛⲁⲩⲥⲱⲧⲉⲙ ⳿ⲉⲃⲁⲣⲛⲁⲃⲁⲥ ⲛⲉⲙ ⲡⲁⲩⲗⲟⲥ ⲉⲩⲥⲁϫⲓ ⳿ⲛⲛⲓⲙⲏⲓⲛⲓ ⲧⲏⲣⲟⲩ ⲛⲉⲙ ⲛⲓ⳿ϣⲫⲏⲣⲓ ⳿ⲉⲧⲁ Ⲫϯ ⲁⲓⲧⲟⲩ ϧⲉⲛ ⲛⲓⲉⲑⲛⲟⲥ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ.
13 ൧൩ അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ;
ⲓ̅ⲅ̅ⲙⲉⲛⲉⲛⲥⲁ ⳿ⲉⲧⲁⲩⲭⲁⲣⲱⲟⲩ ⲇⲉ ⲁϥ⳿ⲉⲣⲟⲩ⳿ⲱ ⳿ⲛϫⲉ Ⲓⲁⲕⲱⲃⲟⲥ ⲉϥϫⲱ ⳿ⲙⲙⲟⲥ ⲛⲓⲣⲱⲙⲓ ⲛⲉⲛ⳿ⲥⲛⲏⲟⲩ ⲥⲱⲧⲉⲙ ⳿ⲉⲣⲟⲓ.
14 ൧൪ “ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ.
ⲓ̅ⲇ̅ⲥⲩⲙⲉⲱⲛ ⲁϥⲥⲁϫⲓ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲓⲥϫⲉⲛ ϣⲟⲣⲡ ⳿ⲉⲧⲁ Ⲫϯ ϫⲉⲙ⳿ⲡϣⲓⲛⲓ ⳿ⲉϭⲓ ⳿ⲛⲟⲩⲗⲁⲟⲥ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲉⲑⲛⲟⲥ ϧⲉⲛ ⲡⲉϥⲣⲁⲛ.
15 ൧൫ ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
ⲓ̅ⲉ̅ⲟⲩⲟϩ ⲫⲁⲓ ⲥⲉϯⲙⲁϯ ⲛⲉⲙⲁϥ ⳿ⲛϫⲉ ⲛⲓⲥⲁϫⲓ ⳿ⲛⲧⲉ ⲛⲓⲡⲣⲟⲫⲏⲧⲏⲥ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧ⳿ⲥϧⲏⲟⲩⲧ.
16 ൧൬ ‘അതിനുശേഷം ഞാൻ, ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും;
ⲓ̅ⲋ̅ϫⲉ ⲙⲉⲛⲉⲛⲥⲁ ⲛⲁⲓ ⲉⲓ⳿ⲉⲧⲁⲥⲑⲟ ⲟⲩⲟϩ ⲉⲓ⳿ⲉⲕⲱⲧ ⳿ⲛϯ⳿ⲥⲕⲏⲛⲏ ⳿ⲛⲧⲉ Ⲇⲁⲩⲓⲇ ⲑⲏⲉⲧⲁⲥϩⲉⲓ ⲟⲩⲟϩ ⲛⲏ⳿ⲉⲧⲁⲩⲥⲱⲥ ⳿ⲛⲧⲁⲥ ⲉⲓ⳿ⲉⲕⲟⲧⲟⲩ ⲟⲩⲟϩ ϯⲛⲁⲧⲁϩⲟⲥ ⳿ⲉⲣⲁⲧⲥ.
17 ൧൭ മനുഷ്യരിൽ അവശേഷിക്കുന്നവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്ന്
ⲓ̅ⲍ̅ϩⲟⲡⲱⲥ ⳿ⲛⲥⲉⲕⲱϯ ⳿ⲛⲥⲁ Ⲡ⳪ ⳿ⲛϫⲉ ⳿ⲡⲥⲱϫⲡ ⳿ⲛⲛⲓⲣⲱⲙⲓ ⲛⲉⲙ ⲛⲓⲉⲑⲛⲟⲥ ⲧⲏⲣⲟⲩ ⲛⲏ⳿ⲉⲧⲁⲩⲙⲟⲩϯ ⳿ⲉⲡⲁⲣⲁⲛ ⳿ⲉ⳿ϩⲣⲏⲓ ⳿ⲡⲉϫⲱⲟⲩ ⲡⲉϫⲉ Ⲡ⳪ ⲫⲏⲉⲧ⳿ⲑⲣⲟ ⳿ⲛⲛⲁⲓ.
18 ൧൮ പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നുവല്ലോ. (aiōn )
ⲓ̅ⲏ̅ⲟⲩⲟⲛϩ ⳿ⲉⲃⲟⲗ ⲓⲥϫⲉⲛ ⳿ⲡ⳿⳿ⲉⲛⲉϩ. (aiōn )
19 ൧൯ ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
ⲓ̅ⲑ̅ⲉⲑⲃⲉ ⲫⲁⲓ ϯϯϩⲁⲡ ⳿ⲁⲛⲟⲕ ⳿ⲉ⳿ϣⲧⲉⲙⲟⲩⲁϩϧⲓⲥⲓ ⳿ⲛⲛⲏⲉⲑⲛⲁⲕⲟⲧⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲉⲑⲛⲟⲥ.
20 ൨൦ അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.
ⲕ̅ⲁⲗⲗⲁ ⳿ⲉⲟⲩⲱⲣⲡ ⲛⲱⲟⲩ ⲉⲑⲣⲟⲩϩⲉⲛⲟⲩ ⲥⲁⲃⲟⲗ ⳿ⲛⲛⲓϣⲱⲧ ⳿ⲛ⳿ⲓⲇⲱⲗⲟⲛ ⲛⲉⲙ ϯⲡⲟⲣⲛⲓ⳿ⲁ ⲛⲉⲙ ⲛⲓⲱϫϩ ⲛⲉⲙ ⲛⲓ⳿ⲥⲛⲟϥ ⲉⲑⲙⲱⲟⲩⲧ.
21 ൨൧ മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
ⲕ̅ⲁ̅Ⲙⲱ⳿ⲩⲥⲏⲥ ⲅⲁⲣ ⲓⲥϫⲉⲛ ⲛⲓⲅ⳿ⲉⲛⲉ⳿ⲁ ⳿ⲛⲁⲣⲭⲉⲟⲥ ⲟⲩⲟⲛⲧⲁϥ ⳿ⲛⲛⲏⲉⲧϩⲓⲱⲓϣ ⳿ⲙⲙⲟϥ ⲕⲁⲧⲁ ⲡⲟⲗⲓⲥ ϧⲉⲛ ⲛⲓⲥⲩⲛⲁⲅⲱⲅⲏ ⲉⲩⲱϣ ⳿ⲙⲙⲟϥ ⲕⲁⲧⲁ ⲥⲁⲃⲃⲁⲧⲟⲛ ⲛⲓⲃⲉⲛ.
22 ൨൨ അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
ⲕ̅ⲃ̅ⲧⲟⲧⲉ ⲁⲥⲉⲣⲇⲟⲕⲓⲛ ⳿ⲛⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲛⲉⲙ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ⲧⲏⲣⲥ ⳿ⲉⲥⲱⲧⲡ ⳿ⲛϩⲁⲛⲣⲱⲙⲓ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧⲟⲩ ⳿ⲉⲟⲩⲟⲣⲡⲟⲩ ⳿ⲉ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲛⲉⲙ ⲡⲁⲩⲗⲟⲥ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ Ⲓⲟⲩⲇⲁⲥ ⲡ⳿ⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲃⲁⲣⲥⲁⲃⲃⲁⲥ ⲛⲉⲙ ⲥⲓⲗⲁⲥ ϩⲁⲛⲣⲱⲙⲓ ⳿ⲛϩⲩⲅⲟⲩⲙⲉⲛⲟⲥ ϧⲉⲛ ⲛⲓ⳿ⲥⲛⲏⲟⲩ.
23 ൨൩ അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സിറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം.
ⲕ̅ⲅ̅⳿ⲉⲁⲩ⳿ⲥϧⲁⲓ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ ⲛⲏⲉⲧⲭⲏ ϧⲉⲛ ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲛⲉⲙ ϯⲕⲩⲗⲓⲕⲓ⳿ⲁ ⲛⲉⲙ ϯⲥⲩⲣⲓ⳿ⲁ ⲛⲓ⳿ⲥⲛⲏⲟⲩ ⲛⲓ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲉⲑⲛⲟⲥ ⲭⲉⲣⲉ.
24 ൨൪ ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട്
ⲕ̅ⲇ̅ⲉⲡⲓⲇⲏⲁⲛⲥⲱⲧⲉⲙ ϫⲉ ϩⲁⲛⲟⲩⲟⲛ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧⲟⲩ ⳿ⲉⲧⲁⲩ⳿ⲓ ⳿ⲉⲃⲟⲗ ⲁⲩ⳿ϣⲑⲉⲣⲧⲉⲣ ⲑⲏⲛⲟⲩ ⲉⲩⲫⲱⲛϩ ⳿ⲛⲛⲉⲧⲉⲛⲯⲩⲭⲏ ϧⲉⲛ ϩⲁⲛⲥⲁϫⲓ ⲛⲁⲓ ⳿ⲉⲧⲉ ⳿ⲙⲡⲉⲛϫⲟⲧⲟⲩ.
25 ൨൫ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ
ⲕ̅ⲉ̅ⲁⲥⲉⲣⲇⲟⲕⲓⲛ ⲟⲩⲛ ⲛⲁⲛ ⳿ⲉⲁⲛ⳿ⲓ ⲉⲩⲙⲁ ⲉⲩⲥⲟⲡ ⳿ⲉⲥⲱⲧⲡ ⳿ⲛϩⲁⲛⲣⲱⲙⲓ ⳿ⲉⲟⲩⲟⲣⲡⲟⲩ ϩⲁⲣⲱⲧⲉⲛ ⲛⲉⲙ ⲛⲉⲛ⳿ⲁⲅⲁⲡⲏⲧⲟⲥ ⲃⲁⲣⲛⲁⲃⲁⲥ ⲛⲉⲙ ⲡⲁⲩⲗⲟⲥ.
26 ൨൬ പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു.
ⲕ̅ⲋ̅ϩⲁⲛⲣⲱⲙⲓ ⳿ⲉⲁⲩϯ ⳿ⲛⲧⲟⲩⲯⲩⲭⲏ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⳿ⲫⲣⲁⲛ ⳿ⲙⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅.
27 ൨൭ ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും.
ⲕ̅ⲍ̅ⲁⲛⲟⲩⲱⲣⲡ ⲇⲉ ⳿ⲛⲒⲟⲩⲇⲁⲥ ⲛⲉⲙ ⲥⲓⲗⲁⲥ ⳿ⲛⲑⲱⲟⲩ ϩⲱⲟⲩ ⲉⲩⲧⲁⲙⲱⲧⲉⲛ ⳿ⲉⲛⲁⲓ ⲣⲱ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⳿ⲡⲥⲁϫⲓ.
28 ൨൮ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.
ⲕ̅ⲏ̅ⲁⲥⲣⲁⲛⲁϥ ⲅⲁⲣ ⳿ⲙⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⲛⲉⲙ ⳿ⲁⲛⲟⲛ ϩⲱⲛ ⳿ⲉ⳿ϣⲧⲉⲙⲟⲩⲁϩⲃⲁⲣⲟⲥ ⳿ⲉϫⲉⲛ ⲑⲏⲛⲟⲩ ⳿ⲛϩⲟⲩⲟ ⳿ⲡⲗⲏⲛ ⲛⲁⲓ ϧⲉⲛ ⲟⲩ⳿ⲁⲛⲁⲅⲕⲏ.
ⲕ̅ⲑ̅⳿ⲁⲣⲉϩ ⳿ⲉⲣⲱⲧⲉⲛ ⲥⲁⲃⲟⲗ ⳿ⲙⲙⲱⲟⲩ ⲛⲓϣⲱⲧ ⳿ⲛ⳿ⲓⲇⲱⲗⲟⲛ ⲛⲉⲙ ⲛⲓ⳿ⲥⲛⲟϥ ⲉⲑⲙⲱⲟⲩⲧ ⲛⲉⲙ ⲛⲓⲱϫϩ ⲛⲉⲙ ⲛⲓⲡⲟⲣⲛⲓ⳿ⲁ ⲛⲁⲓ ⳿ⲉⲣⲉⲧⲉⲛ⳿ⲁⲣⲉϩ ⳿ⲉⲣⲱⲧⲉⲛ ⲥⲁⲃⲟⲗ ⳿ⲙⲙⲱⲟⲩ ⳿ⲛⲧⲉⲧ⳿ⲉⲛⲉⲣϩⲱⲃ ⳿ⲛⲕⲁⲗⲱⲥ ⲟⲩϫⲁⲓ.
30 ൩൦ അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്ന് ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
ⲗ̅⳿ⲛⲑⲱⲟⲩ ⲙⲉⲛ ⲟⲩⲛ ⳿ⲉⲧⲁⲩⲭⲁⲩ ⳿ⲉⲃⲟⲗ ⲁⲩ⳿ⲓ ⳿ⲉ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲟⲩⲟϩ ⳿ⲉⲧⲁⲩⲑⲱⲟⲩϯ ⳿ⲙⲡⲓⲙⲏϣ ⲁⲩϯ ⳿ⲛϯⲉⲡⲓⲥⲧⲟⲗⲏ.
31 ൩൧ അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോൽസാഹനം നിമിത്തം സന്തോഷിച്ചു.
ⲗ̅ⲁ̅⳿ⲉⲧⲁⲩⲱϣ ⲇⲉ ⲁⲩⲣⲁϣⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲡⲓⲑⲱⲧ ⳿ⲛϩⲏⲧ.
32 ൩൨ യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.
ⲗ̅ⲃ̅Ⲓⲟⲩⲇⲁⲥ ⲛⲉⲙ ⲥⲓⲗⲁⲥ ϩⲁⲛ⳿ⲡⲣⲟⲫⲏⲧⲏⲥ ϩⲱⲟⲩ ⲛⲉ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⲟⲩⲥⲁϫⲓ ⲉϥⲟϣ ⲁⲩⲑⲉⲧ ⳿ⲡϩⲏⲧ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ ⲟⲩⲟϩ ⲁⲩⲧⲁϫⲣⲱⲟⲩ.
33 ൩൩ കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു.
ⲗ̅ⲅ̅⳿ⲉⲧⲁⲩⲉⲣ ⲟⲩ⳿ⲭⲣⲟⲛⲟⲥ ⲇⲉ ϧⲁⲧⲟⲧⲟⲩ ⲁⲩⲭⲁⲩ ⳿ⲉⲃⲟⲗϧⲉⲛ ⲟⲩϩⲓⲣⲏⲛⲏⲉⲑⲣⲟⲩϣⲉ ϣⲁ ⲛⲏ⳿ⲉⲧⲁⲩⲟⲩⲟⲣⲡⲟⲩ.
ⲗ̅ⲇ̅ⲥⲓⲗⲁⲥ ⲇⲉ ⲁϥⲟⲩⲱϣ ⳿ⲉϣⲱⲡⲓ ϧⲉⲛ ⲡⲓⲙⲁ ⳿ⲉⲧⲉⲙⲙⲁⲩ.
35 ൩൫ എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്ത് മറ്റു പലരോടുംകൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
ⲗ̅ⲉ̅ⲡⲁⲩⲗⲟⲥ ⲇⲉ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ ⲁⲩϣⲱⲡⲓ ϧⲉⲛ ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲉⲩϯ⳿ⲥⲃⲱ ⲟⲩⲟϩ ⲉⲩϩⲓϣⲉⲛⲛⲟⲩϥⲓ ⲛⲉⲙ ⲕⲉⲙⲏϣ ⳿ⲙⲡⲓⲥⲁϫⲓ ⳿ⲛⲧⲉ ⲫϯ.
36 ൩൬ കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്ന് സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിക്കുക” എന്നു പറഞ്ഞു.
ⲗ̅ⲋ̅ⲙⲉⲛⲉⲛⲥⲁ ϩⲁⲛ⳿ⲉϩⲟⲟⲩ ⲇⲉ ⲡⲉϫⲉ ⲡⲁⲩⲗⲟⲥ ⳿ⲙⲃⲁⲣⲛⲁⲃⲁⲥ ϫⲉ ⲙⲁⲣⲉⲛⲕⲟⲧⲧⲉⲛ ⳿ⲛⲧⲉ⳿ⲛϫⲉⲙ⳿ⲡϣⲓⲛⲓ ⳿ⲛⲛⲉⲛ⳿ⲥⲛⲏⲟⲩ ⲕⲁⲧⲁ ⲃⲁⲕⲓ ⲛⲓⲃⲉⲛ ⲛⲏⲉⲧⲁⲛϩⲓⲱⲓϣ ⳿ⲙⲡⲓⲥⲁϫⲓ ⳿ⲛⲧⲉ Ⲡ⳪ ⳿ⲛϧⲏⲧⲟⲩ ϫⲉ ⲟⲩ ⲡⲉⲧϣⲟⲡ ⳿ⲙⲙⲱⲟⲩ.
37 ൩൭ മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
ⲗ̅ⲍ̅ⲃⲁⲣⲛⲁⲃⲁⲥ ⲇⲉ ⲛⲁϥⲟⲩⲱϣ ⳿ⲉ⳿ⲱⲗⲓ ⳿ⲙ⳿ⲡⲕⲉⲒⲱⲁⲛⲛⲏⲥ ⲛⲉⲙⲱⲟⲩ ⲡ⳿ⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲙⲁⲣⲕⲟⲥ.
38 ൩൮ പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു.
ⲗ̅ⲏ̅ⲡⲁⲩⲗⲟⲥ ⲇⲉ ⲛⲁϥⲉⲣ⳿ⲁⲝⲓⲟⲓⲛ ϫⲉⲭⲁⲥ ⲫⲏ⳿ⲉⲧⲁϥⲫⲱⲣϫ ⲥⲁⲃⲟⲗ ⳿ⲙⲙⲱⲟⲩ ⲓⲥϫⲉⲛ ⳿ⲧⲡⲁⲙⲫⲩⲗⲓ⳿ⲁ ⲟⲩⲟϩ ⳿ⲉⲧⲉ ⳿ⲙⲡⲉϥ⳿ⲓ ⲛⲉⲙⲱⲟⲩ ⳿ⲉⲡⲓϩⲱⲃ ⳿ⲉ⳿ϣⲧⲉⲙⲟⲗϥ ⲛⲉⲙⲱⲟⲩ.
39 ൩൯ അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പോയി.
ⲗ̅ⲑ̅ⲁϥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩϫⲱⲛⲧ ϩⲱⲥⲧⲉ ⳿ⲛⲥⲉⲫⲱⲣϫ ⳿ⲉⲃⲟⲗ ⳿ⲛⲛⲟⲩ⳿ⲉⲣⲏⲟⲩ ⲃⲁⲣⲛⲁⲃⲁⲥ ⲇⲉ ⲁϥϭⲓ ⳿ⲙⲙⲁⲣⲕⲟⲥ ⲁϥⲉⲣϩⲱⲧ ⳿ⲉⲕⲩⲡⲣⲟⲥ.
40 ൪൦ പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട്
ⲙ̅ⲡⲁⲩⲗⲟⲥ ⲇⲉ ⲁϥⲥⲱⲧⲡ ⳿ⲛⲥⲓⲗⲁⲥ ⲁϥ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲉⲁⲩⲧⲏⲓϥ ⳿ⲛⲧⲉⲛ ⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉ Ⲫϯ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ.
41 ൪൧ യാത്ര പുറപ്പെട്ട് സുറിയാ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.
ⲙ̅ⲁ̅ⲛⲁϥⲥⲓⲛⲓ ⲇⲉ ⲡⲉ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲧⲥⲩⲣⲓ⳿ⲁ ⲛⲉⲙ ⳿ⲧⲕⲩⲗⲓⲕⲓ⳿ⲁ ⲉϥⲧⲁϫⲣⲟ ⳿ⲛⲛⲓⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ