< 1 ശമൂവേൽ 9 >

1 ബെന്യാമീൻ ഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
Na rĩrĩ, nĩ kwarĩ Mũbenjamini ũmwe, mũndũ warĩ igweta wetagwo Kishu mũrũ wa Abieli, mũrũ wa Zeroru, mũrũ wa Bekorathu, mũrũ wa Afia wa Benjamini.
2 അവന് ശൌല്‍ എന്ന് പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു; അവൻ സുന്ദരൻ ആയിരുന്നു. യിസ്രായേൽ മക്കളിൽ അവനേക്കാൾ സൗന്ദര്യമുള്ള പുരുഷൻ വേറെ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും ഉയരമുള്ളവൻ ആയിരുന്നു.
Mũndũ ũcio aarĩ na mũriũ wetagwo Saũlũ, mwanake kĩĩrorerwa na gũtirĩ ũngĩ mangĩaigananirio nake harĩ andũ a Isiraeli, nake aarĩ mũraihu gũkĩra andũ arĩa angĩ othe, kuuma ciande ciake gũthiĩ na igũrũ aakĩrĩte andũ arĩa angĩ othe.
3 ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകളെ കാണാതെ പോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോട്: “നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ട് ചെന്ന് കഴുതകളെ അന്വേഷിക്കുക” എന്നു പറഞ്ഞു.
Na rĩrĩ, ndigiri cia Kishu, ithe wa Saũlũ, ikĩũra, nake Kishu akĩĩra mũriũ Saũlũ atĩrĩ, “Oya ndungata ĩmwe mũthiĩ nayo mũgacarie ndigiri.”
4 അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും, ശാലീംദേശത്തും അന്വേഷിച്ചു; അവയെ കണ്ടില്ല; അവൻ ബെന്യാമീൻദേശത്തും അന്വേഷിച്ചു; എന്നിട്ടും കണ്ടുകിട്ടിയില്ല.
Nĩ ũndũ ũcio akĩhĩtũkĩra bũrũri ũrĩa ũrĩ irĩma wa Efiraimu na bũrũri wa Shalisha, no matiacionire. Magĩthiĩ o na mbere magĩkinya rũgongo rwa Shaalimu no ndigiri icio itiarĩ kũu. Agĩcooka akĩgera rũgongo rwa Benjamini, no matiacionire.
5 സൂഫ് ദേശത്ത് എത്തിയപ്പോൾ ശൌല്‍ കൂടെയുള്ള ഭൃത്യനോട്: “വരിക, നമുക്ക് മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ച് വിഷമിക്കും” എന്നു പറഞ്ഞു.
Rĩrĩa maakinyire rũgongo rwa Zufu, Saũlũ akĩĩra ndungata ĩrĩa aarĩ nayo atĩrĩ, “Ũka, reke tũhũndũke; baba ahota gũtiga gwĩciiria ũhoro wa ndigiri ambĩrĩrie gũtũmakĩra.”
6 അതിന് അവൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം അതുപോലെ സംഭവിക്കുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി ചിലപ്പോൾ അവൻ പറഞ്ഞുതരും” എന്ന് അവനോട് പറഞ്ഞു.
No ndungata ĩgĩcookia atĩrĩ, “Atĩrĩrĩ, itũũra-inĩ rĩĩrĩ nĩ kũrĩ mũndũ wa Ngai; na nĩ mũtĩĩe mũno, na ũrĩa wothe oigaga nĩũhingaga. Nĩtũthiĩ kuo o rĩu. Hihi no atwĩrĩre kũrĩa tũngĩciona.”
7 ശൌല്‍ തന്റെ ഭൃത്യനോട്: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിന് കൊടുക്കണ്ടത്? നമ്മുടെ പാത്രത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന് കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമ്മുടെ കൈയ്യിൽ ഒന്നുമില്ലല്ലോ” എന്നു പറഞ്ഞു.
Saũlũ akĩĩra ndungata yake atĩrĩ, “Tũngĩthiĩ-rĩ, nĩ kĩĩ tũngĩhe mũndũ ũcio? Irio nĩ thiru makũnia-inĩ maitũ. Tũtirĩ na kĩheo gĩa gũtwarĩra mũndũ wa Ngai. Nĩ kĩĩ tũrĩ nakĩo?”
8 ഭൃത്യൻ ശൌലിനോട്: “എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ട്; ഇത് ഞാൻ ദൈവപുരുഷന് കൊടുക്കാം; അവൻ നമുക്ക് വഴി പറഞ്ഞുതരും” എന്ന് ഉത്തരം പറഞ്ഞു.
Ndungata ĩyo ĩkĩmũcookeria o rĩngĩ, ĩkiuga atĩrĩ, “Atĩrĩrĩ, ndĩ na gĩcunjĩ gĩa kana gĩa cekeri ya betha. Nĩngũmĩhe mũndũ wa Ngai nĩgeetha atwĩrĩre kũrĩa tũngĩciona.”
9 പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ: “വരുവിൻ; നാം ദർശകന്റെ അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്ന് പറയുന്നവനെ അന്ന് ദർശകൻ എന്ന് പറഞ്ഞുവന്നു.
(Tene thĩinĩ wa Isiraeli, mũndũ angĩathiire kũhooya kĩrĩra kuuma kũrĩ Ngai, oigaga atĩrĩ, “Ũka, tũthiĩ kũrĩ muoni-maũndũ,” nĩ ũndũ ũrĩa wĩtagwo mũnabii matukũ maya hĩndĩ ĩyo eetagwo muoni-maũndũ.)
10 ൧൦ ശൌല്‍ ഭൃത്യനോട്: നല്ലത്; “വരുക, നമുക്ക് പോകാം” എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്ക് പോയി.
Saũlũ akĩĩra ndungata yake atĩrĩ, “Nĩ wega, nĩ tũgĩthiĩ.” Nĩ ũndũ ũcio magĩthiĩ merekeire itũũra rĩrĩa mũndũ ũcio wa Ngai aarĩ.
11 ൧൧ അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന യുവതികളെ കണ്ട് അവരോട്: “ദർശകൻ ഇവിടെ ഉണ്ടോ” എന്നു ചോദിച്ചു.
Na rĩrĩa maambataga kĩrĩma marorete itũũra-inĩ, magĩcemania na airĩtu amwe magĩthiĩ gũtaha maaĩ, makĩmooria atĩrĩ, “Mũndũ ũrĩa muoni-maũndũ arĩ gũkũ?”
12 ൧൨ അവർ അവരോട്: ഉണ്ട്; “അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്ന് പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്ന് പട്ടണത്തിൽ വന്നിട്ടുണ്ട്.
Nao magĩcookia atĩrĩ, “Ekuo, arĩ hau mbere yanyu. Hiũhai, ooka itũũra-inĩ riitũ o ũmũthĩ, nĩ ũndũ andũ marĩ na igongona rĩkũrutĩrwo handũ harĩa hatũũgĩru.
13 ൧൩ നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിന്‍റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കുകയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു.
O mwarĩkia gũtoonya itũũra-rĩ, nĩmũkũmuona atanambata handũ hau hatũũgĩru kũrĩa. Andũ matingĩambĩrĩria kũrĩa nginya arĩkinya, tondũ no nginya arathime igongona; thuutha-inĩ arĩa metĩtwo marĩe. Rĩu ambatai; ihinda rĩĩrĩ nĩrĩo mũngĩmuona.”
14 ൧൪ അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ എത്തിയപ്പോൾ ശമൂവേൽ പൂജാഗിരിക്ക് പോകുവാനായി അവരുടെ നേരേ വരുന്നു.
Nao makĩambata itũũra-inĩ, na rĩrĩa maatoonyaga kuo-rĩ, makĩona Samũeli agĩũka na kũrĩ o akĩambata athiĩ handũ harĩa hatũũgĩru.
15 ൧൫ എന്നാൽ ശൌല്‍ വരുന്നതിന് ഒരു ദിവസം മുൻപ് യഹോവ അത് ശമൂവേലിന് വെളിപ്പെടുത്തി:
Na mũthenya ũmwe mbere ya Saũlũ gũũka-rĩ, Jehova nĩaguũrĩirie Samũeli ũndũ ũyũ akamwĩra atĩrĩ,
16 ൧൬ “നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തിരുന്നു.
“Rũciũ ihinda ta rĩrĩ nĩngagũtũmĩra mũndũ kuuma bũrũri wa Benjamini. Mũitĩrĩrie maguta atuĩke mũtongoria wa andũ akwa a Isiraeli; nĩagakũũra andũ akwa kuuma guoko-inĩ kwa Afilisti. Nĩndorete andũ akwa, nĩ ũndũ kĩrĩro kĩao nĩkĩnginyĩire.”
17 ൧൭ ശമൂവേൽ ശൌലിനെ കണ്ടപ്പോൾ യഹോവ അവനോട്, ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിക്കുവാനുള്ളവൻ” എന്നു കല്പിച്ചു.
Hĩndĩ ĩrĩa Samũeli onire Saũlũ, Jehova akĩmwĩra atĩrĩ, “Ũyũ nĩwe mũndũ ũrĩa ndĩrakwĩrire ũhoro wake; nĩwe ũgaatha andũ akwa.”
18 ൧൮ അന്നേരം ശൌല്‍ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: “ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരണമേ” എന്നു ചോദിച്ചു.
Saũlũ agĩkuhĩrĩria Samũeli hau itoonyero-inĩ rĩa itũũra, akĩmũũria atĩrĩ, “Ndagũthaitha no ũnjĩĩrĩre harĩa nyũmba ya muoni-maũndũ ĩrĩ?”
19 ൧൯ ശമൂവേൽ ശൌലിനോട്: “ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്ക് വരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
Nake Samũeli agĩcookia atĩrĩ, “Niĩ nĩ niĩ muoni-maũndũ. Ambata, ũthiĩ mbere yakwa nginya handũ harĩa hatũũgĩru, nĩgũkorwo ũmũthĩ nĩũkũrĩanĩra na niĩ, na rũciinĩ nĩngakũrekereria ũthiĩ, na ngwĩre maũndũ mothe marĩa me ngoro-inĩ yaku.
20 ൨൦ മൂന്ന് ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ച് വിഷമിക്കണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേൽ ജനത്തിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ പിതാവിന്റെ ഭവനത്തിന്മേലും അല്ലയോ” എന്നു പറഞ്ഞു.
Ha ũhoro wa ndigiri iria wateire mĩthenya ĩtatũ mĩhĩtũku-rĩ, ndũkamake nĩ ũndũ wacio; nĩirĩkĩtie kuoneka. Na nĩ kũrĩ ũ wendi wothe wa Isiraeli werekeirio, angĩkorwo ti kũrĩ wee na nyũmba ya thoguo yothe?”
21 ൨൧ അതിന് ശൌല്‍: “ഞാൻ യിസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവൻ ആണ്. എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ച് ഏറ്റവും ചെറിയതുമാണ്. എന്നിട്ടും നീ ഇങ്ങനെ എന്നോട് പറയുന്നത് എന്ത്?” എന്ന് ഉത്തരം പറഞ്ഞു.
Nake Saũlũ agĩcookia atĩrĩ, “Githĩ ndikĩrĩ Mũbenjamini, kuuma mũhĩrĩga ũrĩa mũnini wa Isiraeli? Anga mbarĩ iitũ tiyo nini gũkĩra mbarĩ iria ingĩ cia mũhĩrĩga wa Benjamini? Nĩ kĩĩ gĩgũtũma ũnjĩĩre ũndũ ta ũcio?”
22 ൨൨ പിന്നെ ശമൂവേൽ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്ക് പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
Ningĩ Samũeli akĩrehe Saũlũ na ndungata yake, akĩmatoonyia nyũmba ĩrĩa yarĩagĩrwo, na akĩmaikaria thĩ handũ ha andũ arĩa atĩĩku arĩa meetĩtwo; nao othe maarĩ ta andũ mĩrongo ĩtatũ.
23 ൨൩ ശമൂവേൽ പാചകക്കാരനോട്: “നിന്റെ അടുക്കൽ പ്രത്യേകം മാറ്റിവയ്ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരുക” എന്നു പറഞ്ഞു.
Samũeli akĩĩra ũrĩa warugaga atĩrĩ, “Rehe gĩcunjĩ kĩa nyama kĩrĩa ngũnengerire, kĩrĩa ngwĩrire ũige handũ mwanya.”
24 ൨൪ പാചകക്കാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൌലിന്റെ മുമ്പിൽവച്ചു. “നിനക്കായി വേർതിരിച്ച് വച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്ളുക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇത് ഉത്സവത്തിന് വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു” എന്ന് ശമൂവേൽ പറഞ്ഞു. അങ്ങനെ ശൌല്‍ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
Nake ũcio warugaga akĩoya kũgũrũ kũu na kĩrĩa kĩarĩ kũgũrũ-inĩ, agĩkũiga mbere ya Saũlũ. Samũeli akĩmwĩra atĩrĩ, “Gĩkĩ nĩkĩo ũraigĩirwo. Rĩa, tondũ nĩwe ũkũigĩirwo nĩ ũndũ wa ihinda rĩĩrĩ, kuuma hĩndĩ ĩrĩa ndoigire atĩrĩ, ‘Nĩnjĩtĩte ageni.’” Nake Saũlũ akĩrĩĩanĩra na Samũeli mũthenya ũcio.
25 ൨൫ അവർ പൂജാഗിരിയിൽനിന്ന് പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവച്ച് ശൌലുമായി സംസാരിച്ചു.
Maikũrũka kuuma handũ hau hatũũgĩru na maakinya itũũra-inĩ-rĩ, Samũeli akĩaranĩria na Saũlũ marĩ nyũmba igũrũ.
26 ൨൬ അവർ അതിരാവിലെ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൌലിനെ വിളിച്ചു: “എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം” എന്നു പറഞ്ഞു. ശൌല്‍ എഴുന്നേറ്റു, ശൌലും ശമൂവേലും വെളിയിലേക്ക് പോയി.
Nao makĩrooka gũũkĩra rũciinĩ tene, nake Samũeli agĩĩta Saũlũ kũu nyũmba igũrũ akĩmwĩra atĩrĩ, “Ũkĩra wĩhaarĩrie na nĩngũkũrekereria ũthiĩ.” Hĩndĩ ĩrĩa Saũlũ ehaarĩirie, we hamwe na Samũeli makiuma nja.
27 ൨൭ പട്ടണത്തിന്റെ പുറത്ത് എത്തിയപ്പോൾ ശമൂവേൽ ശൌലിനോട്: ഭൃത്യൻ മുമ്പെ കടന്നുപോകുവാൻ പറക; - അവൻ കടന്നുപോയി; - “ഞാൻ നിന്നോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം കാത്തുനില്ക്ക” എന്നു പറഞ്ഞു.
Hĩndĩ ĩrĩa maikũrũkaga makinye mũthia wa itũũra-rĩ, Samũeli akĩĩra Saũlũ atĩrĩ, “Ĩra ndungata ĩno ĩthiiage mbere iitũ, no wee ũtithie hanini ngũhe ndũmĩrĩri ya Ngai.” Nayo ndungata ĩgĩĩka o ũguo.

< 1 ശമൂവേൽ 9 >