< 1 യോഹന്നാൻ 5 >

1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ ഏവനും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവരെല്ലാം അവനാൽ ജനിച്ചവനെയും സ്നേഹിക്കുന്നു.
ਯੀਸ਼ੁਰਭਿਸ਼਼ਿਕ੍ਤਸ੍ਤ੍ਰਾਤੇਤਿ ਯਃ ਕਸ਼੍ਚਿਦ੍ ਵਿਸ਼੍ਵਾਸਿਤਿ ਸ ਈਸ਼੍ਵਰਾਤ੍ ਜਾਤਃ; ਅਪਰੰ ਯਃ ਕਸ਼੍ਚਿਤ੍ ਜਨਯਿਤਰਿ ਪ੍ਰੀਯਤੇ ਸ ਤਸ੍ਮਾਤ੍ ਜਾਤੇ ਜਨੇ (ਅ)ਪਿ ਪ੍ਰੀਯਤੇ|
2 നാം ദൈവത്തെ സ്നേഹിക്കുകയും അവന്റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളെ സ്നേഹിക്കുന്നു എന്ന് നമുക്ക് അറിയാം.
ਵਯਮ੍ ਈਸ਼੍ਵਰਸ੍ਯ ਸਨ੍ਤਾਨੇਸ਼਼ੁ ਪ੍ਰੀਯਾਮਹੇ ਤਦ੍ ਅਨੇਨ ਜਾਨੀਮੋ ਯਦ੍ ਈਸ਼੍ਵਰੇ ਪ੍ਰੀਯਾਮਹੇ ਤਸ੍ਯਾਜ੍ਞਾਃ ਪਾਲਯਾਮਸ਼੍ਚ|
3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
ਯਤ ਈਸ਼੍ਵਰੇ ਯਤ੍ ਪ੍ਰੇਮ ਤਤ੍ ਤਦੀਯਾਜ੍ਞਾਪਾਲਨੇਨਾਸ੍ਮਾਭਿਃ ਪ੍ਰਕਾਸ਼ਯਿਤਵ੍ਯੰ, ਤਸ੍ਯਾਜ੍ਞਾਸ਼੍ਚ ਕਠੋਰਾ ਨ ਭਵਨ੍ਤਿ|
4 കാരണം, ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ.
ਯਤੋ ਯਃ ਕਸ਼੍ਚਿਦ੍ ਈਸ਼੍ਵਰਾਤ੍ ਜਾਤਃ ਸ ਸੰਸਾਰੰ ਜਯਤਿ ਕਿਞ੍ਚਾਸ੍ਮਾਕੰ ਯੋ ਵਿਸ਼੍ਵਾਸਃ ਸ ਏਵਾਸ੍ਮਾਕੰ ਸੰਸਾਰਜਯਿਜਯਃ|
5 എന്നാൽ യേശു ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
ਯੀਸ਼ੁਰੀਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰ ਇਤਿ ਯੋ ਵਿਸ਼੍ਵਸਿਤਿ ਤੰ ਵਿਨਾ ਕੋ(ਅ)ਪਰਃ ਸੰਸਾਰੰ ਜਯਤਿ?
6 ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ.
ਸੋ(ਅ)ਭਿਸ਼਼ਿਕ੍ਤਸ੍ਤ੍ਰਾਤਾ ਯੀਸ਼ੁਸ੍ਤੋਯਰੁਧਿਰਾਭ੍ਯਾਮ੍ ਆਗਤਃ ਕੇਵਲੰ ਤੋਯੇਨ ਨਹਿ ਕਿਨ੍ਤੁ ਤੋਯਰੁਧਿਰਾਭ੍ਯਾਮ੍, ਆਤ੍ਮਾ ਚ ਸਾਕ੍ਸ਼਼ੀ ਭਵਤਿ ਯਤ ਆਤ੍ਮਾ ਸਤ੍ਯਤਾਸ੍ਵਰੂਪਃ|
7 ആത്മാവ് സത്യമായതിനാൽ ആത്മാവും സാക്ഷ്യം പറയുന്നു.
ਯਤੋ ਹੇਤੋਃ ਸ੍ਵਰ੍ਗੇ ਪਿਤਾ ਵਾਦਃ ਪਵਿਤ੍ਰ ਆਤ੍ਮਾ ਚ ਤ੍ਰਯ ਇਮੇ ਸਾਕ੍ਸ਼਼ਿਣਃ ਸਨ੍ਤਿ, ਤ੍ਰਯ ਇਮੇ ਚੈਕੋ ਭਵਨ੍ਤਿ|
8 സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്റേയും സാക്ഷ്യം ഒന്ന് തന്നെ.
ਤਥਾ ਪ੍ਰੁʼਥਿਵ੍ਯਾਮ੍ ਆਤ੍ਮਾ ਤੋਯੰ ਰੁਧਿਰਞ੍ਚ ਤ੍ਰੀਣ੍ਯੇਤਾਨਿ ਸਾਕ੍ਸ਼਼੍ਯੰ ਦਦਾਤਿ ਤੇਸ਼਼ਾਂ ਤ੍ਰਯਾਣਾਮ੍ ਏਕਤ੍ਵੰ ਭਵਤਿ ਚ|
9 നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലിയതാകുന്നു. എന്തെന്നാൽ, ദൈവത്തിന്റെ സാക്ഷ്യമോ, അവൻ തന്റെ പുത്രനെക്കുറിച്ച് സാക്ഷീകരിച്ചിരിക്കുന്നത് തന്നെ.
ਮਾਨਵਾਨਾਂ ਸਾਕ੍ਸ਼਼੍ਯੰ ਯਦ੍ਯਸ੍ਮਾਭਿ ਰ੍ਗ੍ਰੁʼਹ੍ਯਤੇ ਤਰ੍ਹੀਸ਼੍ਵਰਸ੍ਯ ਸਾਕ੍ਸ਼਼੍ਯੰ ਤਸ੍ਮਾਦਪਿ ਸ਼੍ਰੇਸ਼਼੍ਠੰ ਯਤਃ ਸ੍ਵਪੁਤ੍ਰਮਧੀਸ਼੍ਵਰੇਣ ਦੱਤੰ ਸਾਕ੍ਸ਼਼੍ਯਮਿਦੰ|
10 ൧൦ ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു.
ਈਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰੇ ਯੋ ਵਿਸ਼੍ਵਾਸਿਤਿ ਸ ਨਿਜਾਨ੍ਤਰੇ ਤਤ੍ ਸਾਕ੍ਸ਼਼੍ਯੰ ਧਾਰਯਤਿ; ਈਸ਼੍ਵਰੇ ਯੋ ਨ ਵਿਸ਼੍ਵਸਿਤਿ ਸ ਤਮ੍ ਅਨ੍ਰੁʼਤਵਾਦਿਨੰ ਕਰੋਤਿ ਯਤ ਈਸ਼੍ਵਰਃ ਸ੍ਵਪੁਤ੍ਰਮਧਿ ਯਤ੍ ਸਾਕ੍ਸ਼਼੍ਯੰ ਦੱਤਵਾਨ੍ ਤਸ੍ਮਿਨ੍ ਸ ਨ ਵਿਸ਼੍ਵਸਿਤਿ|
11 ൧൧ ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ. (aiōnios g166)
ਤੱਚ ਸਾਕ੍ਸ਼਼੍ਯਮਿਦੰ ਯਦ੍ ਈਸ਼੍ਵਰੋ (ਅ)ਸ੍ਮਭ੍ਯਮ੍ ਅਨਨ੍ਤਜੀਵਨੰ ਦੱਤਵਾਨ੍ ਤੱਚ ਜੀਵਨੰ ਤਸ੍ਯ ਪੁਤ੍ਰੇ ਵਿਦ੍ਯਤੇ| (aiōnios g166)
12 ൧൨ പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല.
ਯਃ ਪੁਤ੍ਰੰ ਧਾਰਯਤਿ ਸ ਜੀਵਨੰ ਧਾਰਿਯਤਿ, ਈਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰੰ ਯੋ ਨ ਧਾਰਯਤਿ ਸ ਜੀਵਨੰ ਨ ਧਾਰਯਤਿ|
13 ൧൩ ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. (aiōnios g166)
ਈਸ਼੍ਵਰਪੁਤ੍ਰਸ੍ਯ ਨਾਮ੍ਨਿ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤ੍ਯੇਤਾਨਿ ਮਯਾ ਲਿਖਿਤਾਨਿ ਤਸ੍ਯਾਭਿਪ੍ਰਾਯੋ (ਅ)ਯੰ ਯਦ੍ ਯੂਯਮ੍ ਅਨਨ੍ਤਜੀਵਨਪ੍ਰਾਪ੍ਤਾ ਇਤਿ ਜਾਨੀਯਾਤ ਤਸ੍ਯੇਸ਼੍ਵਰਪੁਤ੍ਰਸ੍ਯ ਨਾਮ੍ਨਿ ਵਿਸ਼੍ਵਸੇਤ ਚ| (aiōnios g166)
14 ൧൪ അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു.
ਤਸ੍ਯਾਨ੍ਤਿਕੇ (ਅ)ਸ੍ਮਾਕੰ ਯਾ ਪ੍ਰਤਿਭਾ ਭਵਤਿ ਤਸ੍ਯਾਃ ਕਾਰਣਮਿਦੰ ਯਦ੍ ਵਯੰ ਯਦਿ ਤਸ੍ਯਾਭਿਮਤੰ ਕਿਮਪਿ ਤੰ ਯਾਚਾਮਹੇ ਤਰ੍ਹਿ ਸੋ (ਅ)ਸ੍ਮਾਕੰ ਵਾਕ੍ਯੰ ਸ਼੍ਰੁʼਣੋਤਿ|
15 ൧൫ നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു.
ਸ ਚਾਸ੍ਮਾਕੰ ਯਤ੍ ਕਿਞ੍ਚਨ ਯਾਚਨੰ ਸ਼੍ਰੁʼਣੋਤੀਤਿ ਯਦਿ ਜਾਨੀਮਸ੍ਤਰ੍ਹਿ ਤਸ੍ਮਾਦ੍ ਯਾਚਿਤਾ ਵਰਾ ਅਸ੍ਮਾਭਿਃ ਪ੍ਰਾਪ੍ਯਨ੍ਤੇ ਤਦਪਿ ਜਾਨੀਮਃ|
16 ൧൬ സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവന് ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കണം എന്ന് ഞാൻ പറയുന്നില്ല.
ਕਸ਼੍ਚਿਦ੍ ਯਦਿ ਸ੍ਵਭ੍ਰਾਤਰਮ੍ ਅਮ੍ਰੁʼਤ੍ਯੁਜਨਕੰ ਪਾਪੰ ਕੁਰ੍ੱਵਨ੍ਤੰ ਪਸ਼੍ਯਤਿ ਤਰ੍ਹਿ ਸ ਪ੍ਰਾਰ੍ਥਨਾਂ ਕਰੋਤੁ ਤੇਨੇਸ਼੍ਵਰਸ੍ਤਸ੍ਮੈ ਜੀਵਨੰ ਦਾਸ੍ਯਤਿ, ਅਰ੍ਥਤੋ ਮ੍ਰੁʼਤ੍ਯੁਜਨਕੰ ਪਾਪੰ ਯੇਨ ਨਾਕਾਰਿਤਸ੍ਮੈ| ਕਿਨ੍ਤੁ ਮ੍ਰੁʼਤ੍ਯੁਜਨਕਮ੍ ਏਕੰ ਪਾਪਮ੍ ਆਸ੍ਤੇ ਤਦਧਿ ਤੇਨ ਪ੍ਰਾਰ੍ਥਨਾ ਕ੍ਰਿਯਤਾਮਿਤ੍ਯਹੰ ਨ ਵਦਾਮਿ|
17 ൧൭ എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്.
ਸਰ੍ੱਵ ਏਵਾਧਰ੍ੰਮਃ ਪਾਪੰ ਕਿਨ੍ਤੁ ਸਰ੍ੱਵਪਾਂਪ ਮ੍ਰੁʼਤ੍ਯੁਜਨਕੰ ਨਹਿ|
18 ൧൮ ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്ന് നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
ਯ ਈਸ਼੍ਵਰਾਤ੍ ਜਾਤਃ ਸ ਪਾਪਾਚਾਰੰ ਨ ਕਰੋਤਿ ਕਿਨ੍ਤ੍ਵੀਸ਼੍ਵਰਾਤ੍ ਜਾਤੋ ਜਨਃ ਸ੍ਵੰ ਰਕ੍ਸ਼਼ਤਿ ਤਸ੍ਮਾਤ੍ ਸ ਪਾਪਾਤ੍ਮਾ ਤੰ ਨ ਸ੍ਪ੍ਰੁʼਸ਼ਤੀਤਿ ਵਯੰ ਜਾਨੀਮਃ|
19 ൧൯ നാം ദൈവത്തിൽനിന്നുള്ളവർ എന്ന് നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
ਵਯਮ੍ ਈਸ਼੍ਵਰਾਤ੍ ਜਾਤਾਃ ਕਿਨ੍ਤੁ ਕ੍ਰੁʼਤ੍ਸ੍ਨਃ ਸੰਸਾਰਃ ਪਾਪਾਤ੍ਮਨੋ ਵਸ਼ੰ ਗਤੋ (ਅ)ਸ੍ਤੀਤਿ ਜਾਨੀਮਃ|
20 ൨൦ ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (aiōnios g166)
ਅਪਰਮ੍ ਈਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰ ਆਗਤਵਾਨ੍ ਵਯਞ੍ਚ ਯਯਾ ਤਸ੍ਯ ਸਤ੍ਯਮਯਸ੍ਯ ਜ੍ਞਾਨੰ ਪ੍ਰਾਪ੍ਨੁਯਾਮਸ੍ਤਾਦ੍ਰੁʼਸ਼ੀਂ ਧਿਯਮ੍ ਅਸ੍ਮਭ੍ਯੰ ਦੱਤਵਾਨ੍ ਇਤਿ ਜਾਨੀਮਸ੍ਤਸ੍ਮਿਨ੍ ਸਤ੍ਯਮਯੇ (ਅ)ਰ੍ਥਤਸ੍ਤਸ੍ਯ ਪੁਤ੍ਰੇ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇ ਤਿਸ਼਼੍ਠਾਮਸ਼੍ਚ; ਸ ਏਵ ਸਤ੍ਯਮਯ ਈਸ਼੍ਵਰੋ (ਅ)ਨਨ੍ਤਜੀਵਨਸ੍ਵਰੂਪਸ਼੍ਚਾਸ੍ਤਿ| (aiōnios g166)
21 ൨൧ കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുവിൻ.
ਹੇ ਪ੍ਰਿਯਬਾਲਕਾਃ, ਯੂਯੰ ਦੇਵਮੂਰ੍ੱਤਿਭ੍ਯਃ ਸ੍ਵਾਨ੍ ਰਕ੍ਸ਼਼ਤ| ਆਮੇਨ੍|

< 1 യോഹന്നാൻ 5 >