< വെളിപാട് 3 >

1 സൎദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക: ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
అపరం సార్ద్దిస్థసమితే ర్దూతం ప్రతీదం లిఖ, యో జన ఈశ్వరస్య సప్తాత్మనః సప్త తారాశ్చ ధారయతి స ఏవ భాషతే, తవ క్రియా మమ గోచరాః, త్వం జీవదాఖ్యో ఽసి తథాపి మృతో ఽసి తదపి జానామి|
2 ഉണൎന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂൎണ്ണതയുള്ളതായി കണ്ടില്ല.
ప్రబుద్ధో భవ, అవశిష్టం యద్యత్ మృతకల్పం తదపి సబలీకురు యత ఈశ్వరస్య సాక్షాత్ తవ కర్మ్మాణి న సిద్ధానీతి ప్రమాణం మయా ప్రాప్తం|
3 ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓൎത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.
అతః కీదృశీం శిక్షాం లబ్ధవాన్ శ్రుతవాశ్చాసి తత్ స్మరన్ తాం పాలయ స్వమనః పరివర్త్తయ చ| చేత్ ప్రబుద్ధో న భవేస్తర్హ్యహం స్తేన ఇవ తవ సమీపమ్ ఉపస్థాస్యామి కిఞ్చ కస్మిన్ దణ్డే ఉపస్థాస్యామి తన్న జ్ఞాస్యసి|
4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സൎദ്ദിസിൽ നിനക്കുണ്ടു.
తథాపి యైః స్వవాసాంసి న కలఙ్కితాని తాదృశాః కతిపయలోకాః సార్ద్దినగరే ఽపి తవ విద్యన్తే తే శుభ్రపరిచ్ఛదై ర్మమ సఙ్గే గమనాగమనే కరిష్యన్తి యతస్తే యోగ్యాః|
5 അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.
యో జనో జయతి స శుభ్రపరిచ్ఛదం పరిధాపయిష్యన్తే, అహఞ్చ జీవనగ్రన్థాత్ తస్య నామ నాన్తర్ధాపయిష్యామి కిన్తు మత్పితుః సాక్షాత్ తస్య దూతానాం సాక్షాచ్చ తస్య నామ స్వీకరిష్యామి|
6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
యస్య శ్రోత్రం విద్యతే స సమితీః ప్రత్యుచ్యమానామ్ ఆత్మనః కథాం శృణోతు|
7 ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു:
అపరఞ్చ ఫిలాదిల్ఫియాస్థసమితే ర్దూతం ప్రతీదం లిఖ, యః పవిత్రః సత్యమయశ్చాస్తి దాయూదః కుఞ్జికాం ధారయతి చ యేన మోచితే ఽపరః కోఽపి న రుణద్ధి రుద్ధే చాపరః కోఽపి న మోచయతి స ఏవ భాషతే|
8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആൎക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.
తవ క్రియా మమ గోచరాః పశ్య తవ సమీపే ఽహం ముక్తం ద్వారం స్థాపితవాన్ తత్ కేనాపి రోద్ధుం న శక్యతే యతస్తవాల్పం బలమాస్తే తథాపి త్వం మమ వాక్యం పాలితవాన్ మమ నామ్నో ఽస్వీకారం న కృతవాంశ్చ|
9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.
పశ్య యిహూదీయా న సన్తో యే మృషావాదినః స్వాన్ యిహూదీయాన్ వదన్తి తేషాం శయతానసమాజీయానాం కాంశ్చిద్ అహమ్ ఆనేష్యామి పశ్య తే మదాజ్ఞాత ఆగత్య తవ చరణయోః ప్రణంస్యన్తి త్వఞ్చ మమ ప్రియో ఽసీతి జ్ఞాస్యన్తి|
10 സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.
త్వం మమ సహిష్ణుతాసూచకం వాక్యం రక్షితవానసి తత్కారణాత్ పృథివీనివాసినాం పరీక్షార్థం కృత్స్నం జగద్ యేనాగామిపరీక్షాదినేనాక్రమిష్యతే తస్మాద్ అహమపి త్వాం రక్షిష్యామి|
11 ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.
పశ్య మయా శీఘ్రమ్ ఆగన్తవ్యం తవ యదస్తి తత్ ధారయ కో ఽపి తవ కిరీటం నాపహరతు|
12 ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വൎഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.
యో జనో జయతి తమహం మదీయేశ్వరస్య మన్దిరే స్తమ్భం కృత్వా స్థాపయిస్యామి స పున ర్న నిర్గమిష్యతి| అపరఞ్చ తస్మిన్ మదీయేశ్వరస్య నామ మదీయేశ్వరస్య పుర్య్యా అపి నామ అర్థతో యా నవీనా యిరూశానమ్ పురీ స్వర్గాత్ మదీయేశ్వరస్య సమీపాద్ అవరోక్ష్యతి తస్యా నామ మమాపి నూతనం నామ లేఖిష్యామి|
13 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
యస్య శ్రోత్రం విద్యతే స సమితీః ప్రత్యుచ్యమానామ్ ఆత్మనః కథాం శృణోతు|
14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:
అపరఞ్చ లాయదికేయాస్థసమితే ర్దూతం ప్రతీదం లిఖ, య ఆమేన్ అర్థతో విశ్వాస్యః సత్యమయశ్చ సాక్షీ, ఈశ్వరస్య సృష్టేరాదిశ్చాస్తి స ఏవ భాషతే|
15 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
తవ క్రియా మమ గోచరాః త్వం శీతో నాసి తప్తో ఽపి నాసీతి జానామి|
16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും.
తవ శీతత్వం తప్తత్వం వా వరం భవేత్, శీతో న భూత్వా తప్తో ఽపి న భూత్వా త్వమేవమ్భూతః కదూష్ణో ఽసి తత్కారణాద్ అహం స్వముఖాత్ త్వామ్ ఉద్వమిష్యామి|
17 ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിൎഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ
అహం ధనీ సమృద్ధశ్చాస్మి మమ కస్యాప్యభావో న భవతీతి త్వం వదసి కిన్తు త్వమేవ దుఃఖార్త్తో దుర్గతో దరిద్రో ఽన్ధో నగ్నశ్చాసి తత్ త్వయా నావగమ్యతే|
18 നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.
త్వం యద్ ధనీ భవేస్తదర్థం మత్తో వహ్నౌ తాపితం సువర్ణం క్రీణీహి నగ్నత్వాత్ తవ లజ్జా యన్న ప్రకాశేత తదర్థం పరిధానాయ మత్తః శుభ్రవాసాంసి క్రీణీహి యచ్చ తవ దృష్టిః ప్రసన్నా భవేత్ తదర్థం చక్షుర్లేపనాయాఞ్జనం మత్తః క్రీణీహీతి మమ మన్త్రణా|
19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.
యేష్వహం ప్రీయే తాన్ సర్వ్వాన్ భర్త్సయామి శాస్మి చ, అతస్త్వమ్ ఉద్యమం విధాయ మనః పరివర్త్తయ|
20 ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.
పశ్యాహం ద్వారి తిష్ఠన్ తద్ ఆహన్మి యది కశ్చిత్ మమ రవం శ్రుత్వా ద్వారం మోచయతి తర్హ్యహం తస్య సన్నిధిం ప్రవిశ్య తేన సార్ద్ధం భోక్ష్యే సో ఽపి మయా సార్ద్ధం భోక్ష్యతే|
21 ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.
అపరమహం యథా జితవాన్ మమ పిత్రా చ సహ తస్య సింహాసన ఉపవిష్టశ్చాస్మి, తథా యో జనో జయతి తమహం మయా సార్ద్ధం మత్సింహాసన ఉపవేశయిష్యామి|
22 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
యస్య శ్రోత్రం విద్యతే స సమితీః ప్రత్యుచ్యమానమ్ ఆత్మనః కథాం శృణోతు|

< വെളിപാട് 3 >