Aionian Verses
അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു. (Sheol )
(parallel missing)
എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു. (Sheol )
(parallel missing)
നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. (Sheol )
(parallel missing)
ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. (Sheol )
(parallel missing)
എന്നാൽ യഹോവ ഒരു അപൂൎവ്വകാൎയ്യം പ്രവൎത്തിക്കയും ഭൂമി വായ് പിളൎന്നു അവരെയും അവൎക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. (Sheol )
(parallel missing)
അവരും അവരോടു ചേൎന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. (Sheol )
(parallel missing)
എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പൎവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും. (Sheol )
(parallel missing)
യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു. (Sheol )
(parallel missing)
പാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കണികൾ എന്റെമേൽ വീണു. (Sheol )
(parallel missing)
ആകയാൽ നീ ജ്ഞാനം പ്രയോഗിച്ചു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുതു. (Sheol )
(parallel missing)
എന്നാൽ നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയക്കുക. (Sheol )
(parallel missing)
മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. (Sheol )
(parallel missing)
അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം? (Sheol )
(parallel missing)
നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓൎക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. (Sheol )
(parallel missing)
ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. (Sheol )
(parallel missing)
അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും. (Sheol )
(parallel missing)
അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു. (Sheol )
(parallel missing)
ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു. (Sheol )
(parallel missing)
പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു. (Sheol )
(parallel missing)
മരണത്തിൽ നിന്നെക്കുറിച്ചു ഓൎമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും? (Sheol )
(parallel missing)
ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും. (Sheol )
(parallel missing)
നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. (Sheol )
(parallel missing)
പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടൎന്നു പിടിച്ചു. (Sheol )
(parallel missing)
യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു. (Sheol )
(parallel missing)
യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൌനമായിരിക്കട്ടെ. (Sheol )
(parallel missing)
അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലൎച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാൎപ്പിടം. (Sheol )
(parallel missing)
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. (സേലാ) (Sheol )
(parallel missing)
മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു. (Sheol )
(parallel missing)
എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു. (Sheol )
(parallel missing)
എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു. (Sheol )
(parallel missing)
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? (സേലാ) (Sheol )
(parallel missing)
മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. (Sheol )
(parallel missing)
ഞാൻ സ്വൎഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. (Sheol )
(parallel missing)
നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol )
(parallel missing)
പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സൎവ്വാംഗമായും വിഴുങ്ങിക്കളക. (Sheol )
(parallel missing)
അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു. (Sheol )
(parallel missing)
അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു. (Sheol )
(parallel missing)
എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. (Sheol )
(parallel missing)
പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! (Sheol )
(parallel missing)
ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. (Sheol )
(parallel missing)
വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും. (Sheol )
(parallel missing)
പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല. (Sheol )
(parallel missing)
പാതാളവും വന്ധ്യയുടെ ഗൎഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ. (Sheol )
(parallel missing)
ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. (Sheol )
(parallel missing)
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ. (Sheol )
(parallel missing)
അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളൎന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു. (Sheol )
(parallel missing)
നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: (Sheol )
(parallel missing)
നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണൎത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. (Sheol )
(parallel missing)
നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു. (Sheol )
(parallel missing)
എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. (Sheol )
(parallel missing)
ഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങൾ പറഞ്ഞുവല്ലോ. (Sheol )
(parallel missing)
മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുൎബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനില്ക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ നിങ്ങൾ തകൎന്നു പോകും. (Sheol )
(parallel missing)
എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു. (Sheol )
(parallel missing)
പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. (Sheol )
(parallel missing)
നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവൎഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു. (Sheol )
(parallel missing)
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന്നു വേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി. (Sheol )
(parallel missing)
ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു. (Sheol )
(parallel missing)
അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാൎത്തവർ തന്നേ. (Sheol )
(parallel missing)
വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്നു അവനോടു സംസാരിക്കും; അഗ്രചൎമ്മികളായി വാളാൽ നിഹതന്മാരയവർ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു. (Sheol )
(parallel missing)
അവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാൎക്കു ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചൎമ്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? (Sheol )
(parallel missing)
ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല. (Sheol )
(parallel missing)
അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാൻ അവരെ ഇറക്കും. (Sheol )
(parallel missing)
ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു. (Sheol )
(parallel missing)
വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനിൽക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളൎക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേൎക്കുന്നു. (Sheol )
(parallel missing)
ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. (Geenna )
ⲁⲛⲟⲕ ⲇⲉ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲛⲁⲛⲟⲩϭⲥ ⲉⲡⲉϥⲥⲟⲛ ⲉⲓⲕⲏ ϥⲟ ⲛⲉⲛⲟⲭⲟⲥ ⲉⲧⲉⲕⲣⲓⲥⲓⲥ ⲡⲉⲧⲛⲁϫⲟⲟⲥ ⲙⲡⲉϥⲥⲟⲛ ϫⲉ ⲕϣⲟⲩⲉⲓⲧ ϥⲟ ⲛⲉⲛⲟⲭⲟⲥ ⲉⲡⲥⲩⲛϩⲉⲇⲣⲓⲟⲛ ⲡⲉⲧⲛⲁϫⲟⲟⲥ ϫⲉ ⲡⲥⲟϭ ϥⲟ ⲛⲉⲛⲟⲭⲟⲥ ⲉⲧⲅⲉϩⲉⲛⲛⲁ ⲛⲥⲁⲧⲉ (Geenna )
എന്നാൽ വലങ്കണ്ണു നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. (Geenna )
ⲉϣϫⲉ ⲡⲉⲕⲃⲁⲗ ⲇⲉ ⲛⲟⲩⲛⲁⲙ ⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲙⲟⲕ ⲡⲟⲣⲕϥ ⲛⲅⲛⲟϫϥ ⲛⲥⲁⲃⲟⲗ ⲙⲙⲟⲕ ⲥⲉⲣⲛⲟϥⲣⲉ ⲅⲁⲣ ⲛⲁⲕ ϫⲉⲕⲁⲥ ⲉϥⲉϩⲉ ⲉⲃⲟⲗ ⲛϭⲓ ⲟⲩⲁ ⲛⲛⲉⲕⲙⲉⲗⲟⲥ ⲛⲥⲉⲧⲙⲛⲟⲩϫⲉ ⲙⲡⲉⲕⲥⲱⲙⲁ ⲧⲏⲣϥ ⲉⲧⲅⲉϩⲉⲛⲛⲁ ⲛⲥⲁⲧⲉ (Geenna )
വലങ്കൈ നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. (Geenna )
ⲁⲩⲱ ⲉϣϫⲉ ⲧⲉⲕϭⲓϫ ⲛⲟⲩⲛⲁⲙ ⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲙⲟⲕ ⲥⲟⲗⲡⲥ ⲛⲅⲛⲟϫⲥ ⲥⲁⲃⲟⲗ ⲙⲙⲟⲕ ⲥⲉⲣⲛⲟϥⲣⲉ ⲅⲁⲣ ⲛⲁⲕ ϫⲉⲕⲁⲥ ⲉϥⲉϩⲉ ⲉⲃⲟⲗ ⲛϭⲓ ⲟⲩⲁ ⲛⲛⲉⲕⲙⲉⲗⲟⲥ ⲛⲥⲉⲧⲙⲛⲟⲩϫⲉ ⲙⲡⲉⲕⲥⲱⲙⲁ ⲧⲏⲣϥ ⲉⲧⲅⲉϩⲉⲛⲛⲁ (Geenna )
ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. (Geenna )
ⲙⲡⲣⲣ ϩⲟⲧⲉ ϩⲏⲧⲟⲩ ⲛⲛⲉⲧⲛⲁⲙⲟⲩⲟⲩⲧ ⲙⲡⲉⲧⲛⲥⲱⲙⲁ ⲉⲙⲛϭⲟⲙ ⲇⲉ ⲙⲙⲟⲟⲩ ⲉⲙⲟⲩⲟⲩⲧ ⲛⲧⲉⲧⲛⲯⲩⲭⲏ ⲁⲣⲓϩⲟⲧⲉ ⲇⲉ ⲛϩⲟⲩⲟ ϩⲏⲧϥ ⲙⲡⲉⲧⲉⲟⲩⲛϭⲟⲙ ⲙⲙⲟϥ ⲉⲧⲁⲕⲟ ⲛⲧⲉⲧⲛⲯⲩⲭⲏ ⲙⲛ ⲡⲉⲧⲛⲥⲱⲙⲁ ϩⲣⲁⲓ ϩⲛ ⲧⲅⲉϩⲉⲛⲛⲁ (Geenna )
നീയോ കഫൎന്നഹൂമേ, സ്വൎഗ്ഗത്തോളം ഉയൎന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീൎയ്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു. (Hadēs )
ⲛⲧⲟ ϩⲱⲱⲧⲉ ⲕⲁⲫⲁⲣⲛⲁⲟⲩⲙ ⲙⲏ ⲧⲉⲛⲁϫⲓⲥⲉ ϣⲁ ⲉϩⲣⲁⲓ ⲉⲧⲡⲉ ⲧⲉⲛⲁⲃⲱⲕ ⲉⲡⲉⲥⲏⲧ ϣⲁⲁⲙⲛⲧⲉ ϫⲉ ⲉⲛⲉⲛⲧⲁⲛϭⲟⲙ ⲛⲧⲁⲩϣⲱⲡⲉ ϩⲣⲁⲓ ⲛϩⲏⲧⲉ ϣⲱⲡⲉ ϩⲛ ⲥⲟⲇⲟⲙⲁ ⲙⲛ ⲅⲟⲙⲟⲣⲣⲁ ⲛⲉⲩⲛⲁϭⲱ ⲡⲉ ϣⲁⲡⲟⲟⲩ ⲛϩⲟⲟⲩ (Hadēs )
ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (aiōn )
ⲁⲩⲱ ⲡⲉⲧⲛⲁϫⲱ ⲛⲟⲩϣⲁϫⲉ ⲉϩⲟⲩⲛ ⲉⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ ⲥⲉⲛⲁⲕⲁⲁϥ ⲛⲁϥ ⲉⲃⲟⲗ ⲡⲉⲧⲛⲁϫⲱ ⲇⲉ ⲛⲟⲩϣⲁϫⲉ ⲉϩⲟⲩⲛ ⲉⲡⲉⲡⲛⲁ ⲉⲧⲟⲩⲁⲁⲃ ⲛⲥⲉⲛⲁⲕⲁⲁⲥ ⲛⲁϥ ⲉⲃⲟⲗ ⲁⲛ ⲟⲩⲇⲉ ϩⲙ ⲡⲉⲓⲁⲓⲱⲛ ⲟⲩⲇⲉ ϩⲙ ⲡⲉⲧⲛⲏⲩ (aiōn )
മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു. (aiōn )
ⲡⲉⲛⲧⲁⲩϫⲟϥ ⲇⲉ ⲉϫⲛ ⲛϣⲟⲛⲧⲉ ⲡⲁⲓ ⲡⲉⲧⲥⲱⲧⲙ ⲉⲡϣⲁϫⲉ ⲉⲣⲉⲡⲣⲟⲟⲩϣ ⲙⲡⲉⲓⲁⲓⲱⲛ ⲙⲛ ⲧⲁⲡⲁⲧⲏ ⲛⲧⲙⲛⲧⲣⲙⲙⲁⲟ ⲱϭⲧ ⲙⲡϣⲁϫⲉ ⲉϥϣⲱⲡⲉ ⲁϫⲛⲕⲁⲣⲡⲟⲥ (aiōn )
കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. (aiōn )
ⲡϫⲁϫⲉ ⲛⲧⲁϥϫⲟⲟⲩ ⲡⲉ ⲡⲇⲓⲁⲃⲟⲗⲟⲥ ⲡⲱϩⲥ ⲇⲉ ⲡⲉ ⲧⲥⲩⲛⲧⲉⲗⲉⲓⲁ ⲙⲡⲁⲓⲱⲛ ⲛϫⲁⲓⲟϩⲥ ⲇⲉ ⲛⲉ ⲛⲁⲅⲅⲉⲗⲟⲥ (aiōn )
കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. (aiōn )
ⲛⲑⲉ ϭⲉ ⲛϣⲁⲩⲥⲱⲟⲩϩ ⲉϩⲟⲩⲛ ⲛⲛⲉⲛⲧⲏϭ ⲛⲥⲉⲣⲟⲕϩⲟⲩ ϩⲣⲁⲓ ϩⲛ ⲟⲩⲕⲱϩⲧ ⲧⲁⲓ ⲧⲉ ⲑⲉ ⲉⲧⲛⲁϣⲱⲡⲉ ϩⲣⲁⲓ ϩⲛ ⲧⲥⲩⲛⲧⲉⲗⲉⲓⲁ ⲙⲡⲁⲓⲱⲛ (aiōn )
അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; (aiōn )
ⲧⲁⲓ ⲧⲉ ⲑⲉ ⲉⲧⲛⲁϣⲱⲡⲉ ϩⲣⲁⲓ ϩⲛ ⲧⲥⲩⲛⲧⲉⲗⲉⲓⲁ ⲙⲡⲁⲓⲱⲛ ⲥⲉⲛⲏⲩ ⲉⲃⲟⲗ ⲛϭⲓ ⲛⲁⲅⲅⲉⲗⲟⲥ ⲛⲥⲉⲡⲱⲣϫ ⲉⲃⲟⲗ ⲛⲙⲡⲟⲛⲏⲣⲟⲥ ⲛⲧⲙⲏⲧⲉ ⲛⲛⲇⲓⲕⲁⲓⲟⲥ (aiōn )
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (Hadēs )
ⲁⲛⲟⲕ ⲇⲉ ϩⲱ ϯϫⲱ ⲙⲙⲟⲥ ⲛⲁⲕ ϫⲉ ⲛⲧⲟⲕ ⲡⲉ ⲡⲉⲧⲣⲟⲥ ⲁⲩⲱ ⲉϩⲣⲁⲓ ⲉϫⲛ ⲧⲉⲓⲡⲉⲧⲣⲁ ϯⲛⲁⲕⲱⲧ ⲛⲧⲁⲉⲕⲕⲗⲏⲥⲓⲁ ⲁⲩⲱ ⲙⲡⲩⲗⲏ ⲛⲁⲙⲛⲧⲉ ⲛⲁⲉϣϭⲙϭⲟⲙ ⲉⲣⲟⲥ ⲁⲛ (Hadēs )
നിന്റെ കയ്യോ കാലോ നിനക്കു ഇടൎച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു. (aiōnios )
ⲉϣϫⲉ ⲧⲉⲕϭⲓϫ ⲏ ⲧⲉⲕⲟⲩⲉⲣⲏⲧⲉ ⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲙⲟⲕ ϣⲁⲁⲧⲥ ⲛⲅⲛⲟϫⲥ ⲛⲥⲁⲃⲟⲗ ⲙⲙⲟⲕ ⲛⲁⲛⲟⲩⲥ ⲅⲁⲣ ⲛⲁⲕ ⲉⲃⲱⲕ ⲉϩⲟⲩⲛ ⲉⲡⲱⲛϩ ⲉⲕⲟ ⲛϭⲁⲗⲉ ⲏ ⲉⲕⲟ ⲛϭⲁⲛⲁϩ ⲏ ⲉⲣⲉⲧⲉⲕϭⲓϫ ⲥⲛⲧⲉ ⲙⲙⲟⲕ ⲏ ⲟⲩⲉⲣⲏⲧⲉ ⲥⲛⲧⲉ ⲛⲥⲉⲛⲟϫⲕ ⲉⲧⲥⲁⲧⲉ ⲛϣⲁ ⲉⲛⲉϩ (aiōnios )
നിന്റെ കണ്ണു നിനക്കു ഇടൎച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒററക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു. (Geenna )
ⲁⲩⲱ ⲉϣϫⲉ ⲡⲉⲕⲃⲁⲗ ⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲙⲟⲕ ⲡⲟⲣⲕϥ ⲛⲅⲛⲟϫϥ ⲛⲥⲁⲃⲟⲗ ⲙⲙⲟⲕ ⲛⲁⲛⲟⲩⲥ ⲅⲁⲣ ⲛⲁⲕ ⲉⲣⲉⲟⲩⲃⲁⲗ ⲛⲟⲩⲱⲧ ⲙⲙⲟⲕ ⲉⲃⲱⲕ ⲉϩⲟⲩⲛ ⲉⲡⲱⲛϩ ⲉϩⲟⲩⲉⲉⲣⲉⲃⲁⲗ ⲥⲛⲁⲩ ⲙⲙⲟⲕ ⲛⲥⲉⲛⲟϫⲕ ⲉⲧⲅⲉϩⲉⲛⲛⲁ ⲛⲥⲁⲧⲉ (Geenna )
അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു (aiōnios )
ⲉⲓⲥⲟⲩⲁ ⲇⲉ ⲁϥϯ ⲡⲉϥⲟⲩⲟⲓ ⲉⲣⲟϥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡⲥⲁϩ ⲛⲁⲅⲁⲑⲟⲥ ⲟⲩ ⲡⲉϯⲛⲁⲁⲁϥ ϫⲉⲕⲁⲥ ⲉⲓⲉϫⲓ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. (aiōnios )
ⲁⲩⲱ ⲟⲩⲟⲛ ⲛⲓⲙ ⲛⲧⲁϥⲕⲁⲏⲓ ⲛⲥⲱϥ ⲏ ⲥⲟⲛ ⲏ ⲥⲱⲛⲉ ⲏ ⲉⲓⲱⲧ ⲏ ⲙⲁⲁⲩ ⲏ ⲥϩⲓⲙⲉ ⲏ ϣⲏⲣⲉ ⲏ ⲥⲱϣⲉ ⲉⲧⲃⲉ ⲡⲁⲣⲁⲛ ϥⲛⲁϫⲓⲧⲟⲩ ⲛϩⲁϩ ⲛⲕⲱⲃ ⲁⲩⲱ ⲛϥⲕⲗⲏⲣⲟⲛⲟⲙⲉⲓ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. (aiōn )
ⲁϥⲛⲁⲩ ⲇⲉ ⲉⲩⲃⲱ ⲛⲕⲛⲧⲉ ϩⲓⲧⲉϩⲓⲏ ⲁϥⲉⲓ ⲉϩⲣⲁⲓ ⲉϫⲱⲥ ⲙⲡⲉϥϩⲉ ⲉⲗⲁⲁⲩ ϩⲓⲱⲱⲥ ⲉⲓⲙⲏⲧⲓ ϩⲉⲛϭⲱⲃⲉ ⲙⲁⲩⲁⲁⲩ ⲁⲩⲱ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⲛⲛⲉ ⲕⲁⲣⲡⲟⲥ ϣⲱⲡⲉ ⲉⲃⲟⲗ ⲛϩⲏⲧⲉ ϫⲓⲛ ⲧⲉⲛⲟⲩ ϣⲁ ⲉⲛⲉϩ ⲁⲥϣⲟⲟⲩⲉ ⲛⲧⲉⲩⲛⲟⲩ ⲛϭⲓ ⲧⲃⲱ ⲛⲕⲛⲧⲉ (aiōn )
ചേൎന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. (Geenna )
ⲟⲩⲟⲓ ⲛⲏⲧⲛ ⲛⲉⲅⲣⲁⲙⲙⲁⲧⲉⲩⲥ ⲙⲛ ⲛⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲛϩⲩⲡⲟⲕⲣⲓⲧⲏⲥ ϫⲉ ⲧⲉⲧⲛⲙⲟⲩϣⲧ ⲛⲧⲉⲑⲁⲗⲁⲥⲥⲁ ⲙⲛ ⲡⲉⲧϣⲟⲩⲱⲟⲩ ⲉⲣⲟⲩⲁ ⲙⲡⲣⲟⲥⲩⲗⲏⲧⲟⲥ ⲁⲩⲱ ⲉϥϣⲁⲛⲉⲓⲣⲉ ϣⲁⲧⲉⲧⲛⲁⲁϥ ⲛϣⲏⲣⲉ ⲛⲧⲅⲉϩⲉⲛⲛⲁ ⲉϥⲕⲏⲃ ⲉⲣⲱⲧⲛ (Geenna )
പാമ്പുകളേ, സൎപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? (Geenna )
ⲛϩⲟϥ ⲛϣⲏⲣⲉ ⲛⲛⲉϩⲃⲱ ⲛⲁϣ ⲛϩⲉ ⲧⲉⲧⲛⲁⲣⲃⲟⲗ ⲉⲧⲉⲕⲣⲓⲥⲓⲥ ⲛⲧⲅⲉϩⲉⲛⲛⲁ (Geenna )
അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. (aiōn )
ⲉϥϩⲙⲟⲟⲥ ⲇⲉ ϩⲓϫⲙ ⲡⲧⲟⲟⲩ ⲛⲛϫⲟⲉⲓⲧ ⲁⲩϯⲡⲉⲩⲟⲩⲟⲓ ⲉⲣⲟϥ ⲛϭⲓ ⲙⲙⲁⲑⲏⲧⲏⲥ ⲛⲥⲁⲟⲩⲥⲁ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲁϫⲓⲥ ⲉⲣⲟⲛ ϫⲉ ⲉⲣⲉⲛⲁⲓ ⲛⲁϣⲱⲡⲉ ⲧⲛⲁⲩ ⲁⲩⲱ ⲟⲩ ⲡⲉ ⲡⲙⲁⲉⲓⲛ ⲛⲧⲉⲕⲡⲁⲣϩⲟⲩⲥⲓⲁ ⲙⲛ ⲧⲥⲩⲛⲧⲉⲗⲉⲓⲁ ⲙⲡⲁⲓⲱⲛ (aiōn )
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാൎക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. (aiōnios )
ⲧⲟⲧⲉ ϥⲛⲁⲟⲩⲱϣⲃ ⲛϥϫⲟⲟⲥ ⲛⲛⲕⲟⲟⲩⲉ ⲉⲧϩⲓϩⲃⲟⲩⲣ ⲙⲙⲟϥ ϫⲉ ⲥⲁϩⲉⲧⲏⲩⲧⲛ ⲉⲃⲟⲗ ⲙⲙⲟⲓ ⲛⲉⲧⲥϩⲟⲩⲟⲣⲧ ⲉⲧⲥⲁⲧⲉ ⲛϣⲁ ⲉⲛⲉϩ ⲛⲧⲁⲩⲥⲃⲧⲱⲧⲥ ⲙⲡⲇⲓⲁⲃⲟⲗⲟⲥ ⲙⲛ ⲛⲉϥⲁⲅⲅⲉⲗⲟⲥ (aiōnios )
ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും. (aiōnios )
ⲛⲁⲓ ⲙⲉⲛ ⲥⲉⲛⲁⲃⲱⲕ ⲉⲩⲕⲟⲗⲁⲥⲓⲥ ⲛϣⲁ ⲉⲛⲉϩ ⲛⲇⲓⲕⲁⲓⲟⲥ ⲇⲉ ⲛⲧⲟⲟⲩ ⲉⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു. (aiōn )
ⲉⲧⲉⲧⲛϯ ⲥⲃⲱ ⲛⲁⲩ ⲉϩⲁⲣⲉϩ ⲉϩⲱⲃ ⲛⲓⲙ ⲛⲧⲁⲓϩⲟⲛⲟⲩ ⲉⲧⲉⲧⲏⲩⲧⲛ ⲁⲩⲱ ⲉⲓⲥ ϩⲏⲏⲧⲉ ⲁⲛⲟⲕ ϯϣⲟⲟⲡ ⲛⲙⲙⲏⲧⲛ ⲛⲛⲉϩⲟⲟⲩ ⲧⲏⲣⲟⲩ ϣⲁⲉϩⲣⲁⲓ ⲉⲧⲥⲩⲛⲧⲉⲗⲉⲓⲁ ⲙⲡⲁⲓⲱⲛ (aiōn )
പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (aiōn , aiōnios )
ⲡⲉⲧⲛⲁϫⲓⲟⲩⲁ ⲇⲉ ⲉⲡⲉⲡⲛⲁ ⲉⲧⲟⲩⲁⲁⲃ ⲙⲙⲛⲧϥⲕⲱ ⲉⲃⲟⲗ ϣⲁ ⲉⲛⲉϩ ⲁⲗⲗⲁ ϥϭⲏⲡ ⲉⲩⲛⲟⲃⲉ ϣⲁ ⲉⲛⲉϩ (aiōn , aiōnios )
ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീൎക്കുന്നതാകുന്നു. (aiōn )
ⲁⲩⲱ ⲡⲣⲟⲟⲩϣ ⲙⲡⲁⲓⲱⲛ ⲛⲙ ⲧⲁⲡⲁⲧⲏ ⲛⲧⲙⲛⲧⲣⲙⲙⲁⲟ ⲁⲩⲱ ⲛⲕⲉⲉⲡⲓⲑⲩⲙⲓⲁ ⲉⲧⲃⲏⲕ ⲉϩⲟⲩⲛ ⲉⲣⲟⲟⲩ ⲥⲉⲱϭⲧ ⲙⲡϣⲁϫⲉ ⲁⲩⲱ ⲛϥϯ ⲕⲁⲣⲡⲟⲥ ⲁⲛ ⲉⲃⲟⲗ (aiōn )
Mark 9:43 (ⳘⲀⲢⲔⲞⲚ ⲑ̅:ⲙ̅ⲅ̅)
(parallel missing)
ⲁⲩⲱ ⲉⲣϣⲁⲛⲧⲉⲕϭⲓϫ ⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲙⲟⲕ ϣⲁⲁⲧⲥ ⲉⲃⲟⲗ ⲙⲙⲟⲕ ⲛⲁⲛⲟⲩⲥ ⲛⲁⲕ ⲉⲃⲱⲕ ⲉϩⲟⲩⲛ ⲉⲡⲱⲛϩ ⲉⲕⲟ ⲛϭⲁⲛⲁϩ ⲉϩⲟⲩⲉⲣⲟⲥ ⲉⲣⲉϭⲓϫ ⲥⲛⲧⲉ ⲙⲙⲟⲕ ⲛⲅⲃⲱⲕ ⲉⲧⲅⲉϩⲉⲛⲛⲁ ⲉⲧⲥⲁⲧⲉ ⲉⲙⲉⲥϫⲉⲛⲁ (Geenna )
ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു. (Geenna )
(parallel missing)
Mark 9:45 (ⳘⲀⲢⲔⲞⲚ ⲑ̅:ⲙ̅ⲉ̅)
(parallel missing)
ⲁⲩⲱ ⲉⲣϣⲁⲛ ⲧⲉⲕⲟⲩⲉⲣⲏⲧⲉ ⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲙⲟⲕ ϣⲁⲁⲧⲥ ⲉⲃⲟⲗ ⲙⲙⲟⲕ ⲛⲁⲛⲟⲩⲥ ⲛⲁⲕ ⲉⲃⲱⲕ ⲉϩⲟⲩⲛ ⲉⲡⲱⲛϩ ⲉⲕⲟ ⲛϭⲁⲗⲉ ⲉϩⲟⲩⲉⲣⲟⲥ ⲉⲣⲉⲟⲩⲉⲣⲏⲧⲉ ⲥⲛⲧⲉ ⲙⲙⲟⲕ ⲛⲥⲉⲛⲟϫⲕ ⲉⲧⲅⲉϩⲉⲛⲛⲁ (Geenna )
മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. (Geenna )
(parallel missing)
നിന്റെ കണ്ണു നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. (Geenna )
ⲁⲩⲱ ⲉⲣϣⲁⲛⲡⲉⲕⲃⲁⲗ ⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲙⲟⲕ ⲡⲟⲣⲕϥ ⲛⲅⲛⲟϫϥ ⲉⲃⲟⲗ ⲙⲙⲟⲕ ⲛⲁⲛⲟⲩⲥ ⲛⲁⲕ ⲉⲃⲱⲕ ⲉϩⲟⲩⲛ ⲉⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ ϩⲛ ⲟⲩⲃⲁⲗ ⲟⲩⲱⲧ ⲉϩⲟⲩⲉⲣⲟⲥ ⲉⲣⲉⲃⲁⲗ ⲥⲛⲁⲩ ⲙⲙⲟⲕ ⲛⲥⲉⲛⲟϫⲕ ⲉⲧⲅⲉϩⲉⲛⲛⲁ (Geenna )
അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു. (aiōnios )
ⲁⲩⲱ ⲛⲧⲉⲣⲉϥⲉⲓ ⲉⲃⲟⲗ ⲉⲧⲉϩⲓⲏ ⲁⲟⲩⲁ ⲡⲱⲧ ⲁϥⲡⲁϩⲧϥ ϩⲓϩⲏ ⲙⲙⲟϥ ⲁⲩⲱ ⲁϥϫⲛⲟⲩϥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡⲥⲁϩ ⲛⲁⲅⲁⲑⲟⲥ ⲟⲩ ⲡⲉϯⲛⲁⲁⲁϥ ϫⲉ ⲉⲓⲉⲕⲗⲏⲣⲟⲛⲟⲙⲓ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (aiōn , aiōnios )
ⲉⲛϥⲛⲁϫⲓⲧⲟⲩ ⲁⲛ ⲛϣⲉ ⲛⲕⲱⲃ ⲧⲉⲛⲟⲩ ϩⲙ ⲡⲉⲓⲟⲩⲟⲉⲓϣ ϩⲉⲛⲏⲉⲓ ⲙⲛϩⲉⲛⲥⲟⲛ ⲙⲛϩⲉⲛⲥⲱⲛⲉ ⲛⲙϩⲉⲛⲙⲁⲁⲩ ⲛⲙϩⲉⲛϣⲏⲣⲉ ⲙⲛϩⲉⲛⲥⲱϣⲉ ϩⲓϩⲉⲛⲇⲓⲱⲅⲙⲟⲥ ⲁⲩⲱ ⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ ϩⲙ ⲡⲁⲓⲱⲛ ⲉⲧⲛⲏⲩ (aiōn , aiōnios )
അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. (aiōn )
ⲁϥⲟⲩⲱϣⲃ ⲇⲉ ⲉϥϫⲱ ⲙⲙⲟⲥ ⲛⲁⲥ ϫⲉ ⲛⲛⲉⲗⲁⲁⲩ ϫⲓⲛ ⲙⲡⲉⲓⲛⲁⲩ ⲟⲩⲉⲙⲕⲁⲣⲡⲟⲥ ⲉⲃⲟⲗ ⲛϩⲏⲧⲉ ⲁⲩⲱ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲛⲉⲩⲥⲱⲧⲙ (aiōn )
അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (aiōn )
ⲁⲩⲱ ϥⲛⲁⲣⲣⲣⲟ ⲉϫⲙⲡⲏⲓ ⲛⲓⲁⲕⲱⲃ ϣⲁⲛⲓⲉⲛⲉϩ ⲁⲩⲱ ⲙⲙⲛϩⲁⲏ ⲛⲁϣⲱⲡⲉ ⲛⲧⲉϥⲙⲛⲧⲣⲣⲟ (aiōn )
നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓൎക്കേണ്ടതിന്നു, (aiōn )
(parallel missing)
Luke 1:55 (ⲖⲞⲨⲔⲞⲚ ⲁ̅:ⲛ̅ⲉ̅)
(parallel missing)
ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁϥϣⲁϫⲉ ⲙⲛ ⲛⲉⲛⲓⲟⲧⲉ ⲁⲃⲣⲁϩⲁⲙ ⲙⲛ ⲡⲉϥⲥⲡⲉⲣⲙⲁ ϣⲁ ⲉⲛⲉϩ (aiōn )
ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ (aiōn )
(parallel missing)
Luke 1:70 (ⲖⲞⲨⲔⲞⲚ ⲁ̅:ⲟ̅)
(parallel missing)
ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁϥϣⲁϫⲉ ϩⲓⲧⲛ ⲧⲧⲁⲡⲣⲟ ⲛⲛⲉϥⲡⲣⲟⲫⲏⲧⲏⲥ ⲉⲧⲟⲩⲁⲁⲃ ϫⲓⲛⲉⲛⲉϩ (aiōn )
പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. (Abyssos )
ⲁⲩⲱ ⲁⲩⲥⲉⲡⲥⲱⲡϥ ϫⲉ ⲛⲛⲉϥⲟⲩⲉϩⲥⲁϩⲛⲉ ⲛⲁⲩ ⲉⲃⲱⲕ ⲉⲡⲛⲟⲩⲛ (Abyssos )
നീയോ കഫൎന്നഹൂമേ, സ്വൎഗ്ഗത്തോളം ഉയൎന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs )
ⲛⲧⲟ ϩⲱⲱⲧⲉ ⲕⲁⲫⲁⲣⲛⲁⲟⲩⲙ ⲙⲏ ⲧⲉⲛⲁϫⲓⲥⲉ ϣⲁϩⲣⲁⲓ ⲉⲧⲡⲉ ⲥⲉⲛⲁⲛⲧⲉ ϣⲁⲁⲙⲛⲧⲉ (Hadēs )
അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. (aiōnios )
ⲉⲓⲥⲟⲩⲛⲟⲙⲓⲕⲟⲥ ⲇⲉ ⲁϥⲧⲱⲟⲩⲛ ⲉϥⲡⲉⲓⲣⲁⲍⲉ ⲙⲙⲟϥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡⲥⲁϩ ⲉⲓⲛⲁⲣⲟⲩ ⲧⲁⲕⲗⲏⲣⲟⲛⲟⲙⲓ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna )
ϯⲛⲁⲧⲁⲙⲉ ⲧⲏⲟⲩⲧⲛ ⲇⲉ ϫⲉ ⲛⲓⲙ ⲡⲉⲧⲉⲧⲛⲁⲣ ϩⲟⲧⲉ ϩⲏⲧϥ ⲁⲣⲓϩⲟⲧⲉ ϩⲏⲧϥ ⲙⲡⲉⲧⲉⲟⲩⲛⲧϥⲉⲝⲟⲩⲥⲓⲁ ⲙⲙⲁⲩ ⲙⲛⲛⲥⲁ ⲙⲟⲩⲟⲩⲧⲧⲏⲩⲧⲛ ⲉⲛⲉϫⲧⲏⲟⲩⲧⲛ ⲉⲧⲅⲉϩⲉⲛⲛⲁ ϩⲁⲓⲟ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲁⲣⲓϩⲟⲧⲉ ϩⲏⲧϥ ⲙⲡⲁⲓ (Geenna )
ഈ അനീതിയുള്ള കാൎയ്യവിചാരകൻ ബുദ്ധിയോടെ പ്രവൎത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. (aiōn )
ⲁⲡϫⲟⲉⲓⲥ ⲇⲉ ⲉⲡⲁⲓⲛⲟⲩ ⲙⲡⲟⲓⲕⲟⲛⲟⲙⲟⲥ ⲙⲡϫⲓⲛϭⲟⲛⲥ ϫⲉ ⲁϥⲉⲓⲣⲉ ϩⲛ ⲟⲩⲙⲛⲧⲣⲙ ⲛϩⲏⲧ ϫⲉ ϩⲉⲛⲥⲁⲃⲉ ⲛⲉ ⲛϣⲏⲣⲉ ⲙⲡⲉⲓⲁⲓⲱⲛ ⲉϩⲟⲩⲉⲛϣⲏⲣⲉ ⲙⲡⲟⲩⲟⲓⲛ ⲉⲧⲉⲩⲅⲉⲛⲉⲁ (aiōn )
അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേൎത്തുകൊൾവാൻ ഇടയാകും. (aiōnios )
ⲁⲛⲟⲕ ϩⲱ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲕⲁϩⲉⲛϣⲃⲏⲣ ⲛⲏⲧⲛ ⲉⲃⲟⲗ ϩⲙ ⲡⲁⲙⲙⲱⲛⲁⲥ ⲛⲧⲁⲇⲓⲕⲓⲁ ϫⲉⲕⲁⲥ ⲉϥϣⲁⲛⲱϫⲛ ⲉⲩⲉϫⲓⲧⲏⲩⲧⲛ ⲉϩⲟⲩⲛ ⲉⲛⲉⲥⲕⲏⲛⲏ ⲛϣⲁ ⲉⲛⲉϩ (aiōnios )
ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: (Hadēs )
ⲁϥϥⲓⲁⲧϥ ⲇⲉ ⲉϩⲣⲁⲓ ϩⲛ ⲁⲙⲛⲧⲉ ⲉϥϣⲟⲟⲡ ϩⲛ ϩⲉⲛⲃⲁⲥⲁⲛⲟⲥ ⲁϥⲛⲁⲩ ⲉⲁⲃⲣⲁϩⲁⲙ ⲙⲡⲟⲩⲉ ⲁⲩⲱ ⲗⲁⲍⲁⲣⲟⲥ ϩⲛ ⲕⲟⲩⲛϥ (Hadēs )
ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. (aiōnios )
ⲁⲩⲁⲣⲭⲱⲛ ⲇⲉ ϫⲛⲟⲩϥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡⲥⲁϩ ⲛⲁⲅⲁⲑⲟⲥ ⲉⲓⲛⲁⲣ ⲟⲩ ⲧⲁⲕⲗⲏⲣⲟⲛⲟⲙⲓ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു. (aiōn , aiōnios )
ⲉⲛϥⲛⲁϫⲓⲧⲟⲩ ⲁⲛ ⲛⲥⲁϣϥ ⲛⲕⲱⲃ ϩⲙ ⲡⲉⲓⲟⲩⲟⲓϣ ⲁⲩⲱ ⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ ϩⲙ ⲡⲁⲓⲱⲛ ⲉⲧⲛⲏⲟⲩ (aiōn , aiōnios )
അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. (aiōn )
ⲡⲉϫⲉ ⲓⲏⲥ ⲛⲁⲩ ϫⲉ ⲛϣⲏⲣⲉ ⲙⲡⲉⲓⲁⲓⲱⲛ ⲥⲉϫⲓ ϩⲓⲙⲉ ⲥⲉϩⲙⲟⲟⲥ ⲙⲛ ϩⲁⲓ (aiōn )
എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവൎക്കു ഇനി മരിപ്പാനും കഴികയില്ല. (aiōn )
ⲛⲉⲛⲧⲁⲩⲕⲁⲧⲁⲝⲓⲟⲩ ⲇⲉ ⲙⲙⲟⲟⲩ ⲉϫⲓ ⲙⲡⲁⲓⲱⲛ ⲉⲧⲙⲙⲁⲩ ⲙⲛ ⲧⲁⲛⲁⲥⲧⲁⲥⲓⲥ ⲉⲃⲟⲗ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ⲟⲩⲇⲉ ⲙⲉⲩϫⲓ ϩⲓⲙⲉ ⲟⲩⲇⲉ ⲙⲉⲩϩⲙⲟⲟⲥ ⲙⲛ ϩⲁⲓ (aiōn )
അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. (aiōnios )
ϫⲉⲕⲁⲁⲥ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲉϥⲉⲕⲱ ⲛⲁϥ ϩⲣⲁⲓ ⲛϩⲏⲧϥ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (aiōnios )
ⲧⲁⲓ ⲅⲁⲣ ⲧⲉ ⲑⲉ ⲉⲛⲧⲁⲡⲛⲟⲩⲧⲉ ⲙⲉⲣⲉ ⲡⲕⲟⲥⲙⲟⲥ ϩⲱⲥⲧⲉ ⲡⲉϥϣⲏⲣⲉ ⲛⲟⲩⲱⲧ ⲁϥⲧⲁⲁϥ ϫⲉⲕⲁⲥ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲛⲛⲉϥϩⲉ ⲉⲃⲟⲗ ⲁⲗⲗⲁ ⲉϥⲉϫⲓ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. (aiōnios )
ⲡⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲡϣⲏⲣⲉ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲡⲉⲧⲉⲛϥⲡⲓⲥⲧⲉⲩⲉ ⲇⲉ ⲁⲛ ⲉⲡϣⲏⲣⲉ ⲛϥⲛⲁⲛⲁⲩ ⲁⲛ ⲉⲡⲱⲛϩ ⲁⲗⲗⲁ ⲧⲟⲣⲅⲏ ⲙⲡⲛⲟⲩⲧⲉ ⲛⲁϭⲱ ⲉϩⲣⲁⲓ ⲉϫⲱϥ (aiōnios )
ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. (aiōn , aiōnios )
ⲡⲉⲧⲥⲱ ⲇⲉ ⲛⲧⲟϥ ⲉⲃⲟⲗ ϩⲙ ⲡⲙⲟⲟⲩ ⲡⲁⲓ ⲁⲛⲟⲕ ⲉϯⲛⲁⲧⲁⲁϥ ⲛⲁϥ ⲛⲛⲉϥⲉⲓⲃⲉ ϣⲁ ⲉⲛⲉϩ ⲁⲗⲗⲁ ⲡⲙⲟⲟⲩ ⲉϯⲛⲁⲧⲁⲁϥ ⲛⲁϥ ϥⲛⲁϣⲱⲡⲉ ϩⲣⲁⲓ ⲛϩⲏⲧϥ ⲛⲟⲩⲡⲏⲅⲏ ⲙⲙⲟⲟⲩ ⲉϥϥⲱϭⲉ ⲉⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōn , aiōnios )
വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. (aiōnios )
ⲡⲉⲧⲱϩⲥ ⲛⲁϫⲓ ⲟⲩⲃⲉⲕⲉ ⲁⲩⲱ ⲛϥⲥⲱⲟⲩϩ ⲉϩⲟⲩⲛ ⲛⲟⲩⲕⲁⲣⲡⲟⲥ ⲉⲩⲱⲛϩ ϣⲁ ⲉⲛⲉϩ ϫⲉⲕⲁⲥ ⲡⲉⲧϫⲟ ⲙⲛ ⲡⲉⲧⲱϩⲥ ⲉⲩⲉⲣⲁϣⲉ ϩⲓ ⲟⲩⲥⲟⲡ (aiōnios )
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (aiōnios )
ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲡⲉⲧⲥⲱⲧⲙ ⲉⲡⲁϣⲁϫⲉ ⲁⲩⲱ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲡⲉⲛⲧⲁϥⲧⲁⲟⲩⲟⲉⲓ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲁⲩⲱ ⲛϥⲛⲏⲩ ⲁⲛ ⲉⲧⲉⲕⲣⲓⲥⲓⲥ ⲁⲗⲗⲁ ⲁϥⲡⲱⲱⲛⲉ ⲉⲃⲟⲗ ϩⲙ ⲡⲙⲟⲩ ⲉϩⲟⲩⲛ ⲉⲡⲱⲛϩ (aiōnios )
നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. (aiōnios )
ϩⲟⲧϩⲧ ⲛⲛⲉⲅⲣⲁⲫⲏ ϫⲉ ⲛⲧⲱⲧⲛ ⲧⲉⲧⲛϫⲱ ⲙⲙⲟⲥ ϫⲉ ⲟⲩⲛⲧⲏⲧⲛ ⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ ϩⲣⲁⲓ ⲛϩⲏⲧⲟⲩ ⲁⲩⲱ ⲛⲉⲧⲙⲙⲁⲩ ⲛⲉⲧⲣ ⲙⲛⲧⲣⲉ ⲉⲧⲃⲏⲏⲧ (aiōnios )
നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവൎത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. (aiōnios )
ⲙⲡⲣⲣ ϩⲱⲃ ⲉⲧⲉϩⲣⲉ ⲉⲧⲛⲁⲧⲁⲕⲟ ⲁⲗⲗⲁ ⲧⲉϩⲣⲉ ⲛⲧⲟϥ ⲉⲧⲛⲁⲙⲟⲩⲛ ⲉⲃⲟⲗ ⲉⲩⲱⲛϩ ϣⲁ ⲉⲛⲉϩ ⲧⲁⲓ ⲉⲧⲉⲣⲉⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ ⲛⲁⲧⲁⲁⲥ ⲛⲏⲧⲛ ⲡⲁⲓ ⲅⲁⲣ ⲡⲉ ⲛⲧⲁⲡⲛⲟⲩⲧⲉ ⲡⲉⲓⲱⲧ ⲥⲫⲣⲁⲅⲓⲍⲉ ⲙⲙⲟϥ (aiōnios )
പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിൎത്തെഴുന്നേല്പിക്കും. (aiōnios )
ⲡⲁⲓ ⲅⲁⲣ ⲡⲉ ⲡⲟⲩⲱϣ ⲙⲡⲁⲓⲱⲧ ϫⲉⲕⲁⲥ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲛⲁⲩ ⲉⲡϣⲏⲣⲉ ⲁⲩⲱ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲉϥⲉϫⲓ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ ⲁⲩⲱ ⲁⲛⲟⲕ ϯⲛⲁⲧⲟⲩⲛⲟⲥϥ ⲙⲡϩⲁⲉ ⲛϩⲟⲟⲩ (aiōnios )
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. (aiōnios )
ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲡⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟⲉⲓ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. (aiōn )
ⲁⲛⲟⲕ ⲡⲉ ⲡⲟⲓⲕ ⲉⲧⲟⲛϩ ⲉⲛⲧⲁϥⲉⲓ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲉⲣϣⲁⲛⲟⲩⲁ ⲟⲩⲱⲙ ⲉⲃⲟⲗ ϩⲙ ⲡⲉⲓⲟⲓⲕ ϥⲛⲁⲱⲛϩ ϣⲁ ⲉⲛⲉϩ ⲡⲟⲓⲕ ⲇⲉ ⲉϯⲛⲁⲧⲁⲁϥ ⲁⲛⲟⲕ ⲡⲉ ⲧⲁⲥⲁⲣⲝ ϩⲁ ⲡⲱⲛϩ ⲙⲡⲕⲟⲥⲙⲟⲥ (aiōn )
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിൎത്തെഴുന്നേല്പിക്കും. (aiōnios )
ⲡⲉⲧⲟⲩⲱⲙ ⲛⲧⲁⲥⲁⲣⲝ ⲁⲩⲱ ⲉⲧⲥⲱ ⲙⲡⲁ ⲥⲛⲟϥ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲁⲩⲱ ⲁⲛⲟⲕ ϯⲛⲁⲧⲟⲩⲛⲟⲥϥ ϩⲙ ⲡϩⲁⲉ ⲛϩⲟⲟⲩ (aiōnios )
സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. (aiōn )
ⲡⲁⲓ ⲡⲉ ⲡⲟⲓⲕ ⲉⲛⲧⲁϥⲉⲓ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲛⲕⲁⲧⲁ ⲑⲉ ⲁⲛ ⲉⲛⲧⲁⲛⲓⲟⲧⲉ ⲟⲩⲱⲙ ⲁⲩⲱ ⲁⲩⲙⲟⲩ ⲡⲉⲧⲛⲁⲟⲩⲱⲙ ⲙⲡⲉⲓⲟⲓⲕ ϥⲛⲁⲱⲛϩ ϣⲁ ⲉⲛⲉϩ (aiōn )
ശിമോൻ പത്രൊസ് അവനോടു: കൎത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. (aiōnios )
ⲁϥⲟⲩⲱϣⲃ ⲛⲁϥ ⲛϭⲓ ⲥⲓⲙⲱⲛ ⲡⲉⲧⲣⲟⲥ ϫⲉ ⲡϫⲟⲉⲓⲥ ⲉⲛⲛⲁⲃⲱⲕ ϣⲁ ⲛⲓⲙ ϩⲉⲛϣⲁϫⲉ ⲛⲱⲛϩ ϣⲁ ⲉⲛⲉϩ ⲛⲉⲧⲛⲧⲟⲟⲧⲕ (aiōnios )
ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (aiōn )
ⲡϩⲙϩⲁⲗ ⲇⲉ ⲛϥⲛⲁϭⲱ ⲁⲛ ϩⲙ ⲡⲏⲓ ϣⲁ ⲉⲛⲉϩ ⲡϣⲏⲣⲉ ⲇⲉ ⲛⲧⲟϥ ⲛⲁϭⲱ ϣⲁ ⲉⲛⲉϩ (aiōn )
ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. (aiōn )
ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲡⲉⲧⲛⲁϩⲁⲣⲉϩ ⲉⲡⲁϣⲁϫⲉ ⲛϥⲛⲁⲛⲁⲩ ⲁⲛ ⲉⲡⲙⲟⲩ ϣⲁ ⲉⲛⲉϩ (aiōn )
യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (aiōn )
ⲡⲉϫⲉ ⲛⲓⲟⲩⲇⲁⲓ ϭⲉ ⲛⲁϥ ϫⲉ ⲧⲉⲛⲟⲩ ⲁⲛⲉⲓⲙⲉ ϫⲉ ⲟⲩⲇⲁⲓⲙⲟⲛⲓⲟⲛ ⲡⲉⲧⲛⲙⲙⲁⲕ ⲁⲃⲣⲁϩⲁⲙ ⲁϥⲙⲟⲩ ⲙⲛ ⲛⲉⲡⲣⲟⲫⲏⲧⲏⲥ ⲁⲩⲱ ⲛⲧⲟⲕ ⲕϫⲱ ⲙⲙⲟⲥ ϫⲉ ⲡⲉⲧⲛⲁϩⲁⲣⲉϩ ⲉⲡⲁϣⲁϫⲉ ⲛϥⲛⲁϫⲓ ϯⲡⲉ ⲁⲛ ⲙⲡⲙⲟⲩ ϣⲁ ⲉⲛⲉϩ (aiōn )
കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. (aiōn )
ϫⲓⲛ ⲉⲛⲉϩ ⲙⲡⲟⲩⲥⲱⲧⲙ ϫⲉ ⲁⲩⲟⲩⲱⲛ ⲉⲛⲃⲁⲗ ⲛⲟⲩⲁ ⲉⲁⲩϫⲡⲟϥ ⲉϥⲟ ⲛⲃⲗⲗⲉ (aiōn )
ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (aiōn , aiōnios )
ⲁⲩⲱ ⲁⲛⲟⲕ ϯⲛⲁϯ ⲛⲁⲩ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ ⲁⲩⲱ ⲛⲛⲉⲩϩⲉ ⲉⲃⲟⲗ ⲉⲛⲉϩ ⲁⲩⲱ ⲛⲛⲉⲗⲁⲁⲩ ⲧⲟⲣⲡⲟⲩ ⲉⲃⲟⲗ ϩⲛ ⲧⲁϭⲓϫ (aiōn , aiōnios )
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. (aiōn )
ⲁⲩⲱ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲟⲛϩ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟⲉⲓ ⲛϥⲛⲁⲙⲟⲩ ⲁⲛ ϣⲁ ⲉⲛⲉϩ ⲧⲉⲡⲓⲥⲧⲉⲩⲉ ⲉⲡⲁⲓ (aiōn )
തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും. (aiōnios )
ⲡⲉⲧⲙⲉ ⲛⲧⲉϥⲯⲩⲭⲏ ϥⲛⲁⲥⲟⲣⲙⲉⲥ ⲁⲩⲱ ⲡⲉⲧⲙⲟⲥⲧⲉ ⲛⲧⲉϥⲯⲩⲭⲏ ϩⲙ ⲡⲉⲓⲕⲟⲥⲙⲟⲥ ϥⲛⲁϩⲉ ⲉⲣⲟⲥ ⲉⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയൎത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു. (aiōn )
ⲁϥⲟⲩⲱϣⲃ ϭⲉ ⲛⲁϥ ⲛϭⲓ ⲡⲙⲏⲏϣⲉ ϫⲉ ⲁⲛⲟⲛ ⲁⲛⲥⲱⲧⲙ ⲉⲃⲟⲗ ϩⲙ ⲡⲛⲟⲙⲟⲥ ϫⲉ ⲡⲉⲭⲥ ⲛⲁϣⲱⲡⲉ ϣⲁ ⲉⲛⲉϩ ⲁⲩⲱ ⲛⲁϣ ⲛϩⲉ ⲛⲧⲟⲕ ⲕϫⲱ ⲙⲙⲟⲥ ϫⲉ ϩⲁⲡⲥ ⲉⲧⲣⲉⲩϫⲉⲥⲧ ⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ (aiōn )
അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (aiōnios )
ⲁⲩⲱ ϯⲥⲟⲟⲩⲛ ϫⲉ ⲧⲉϥⲉⲛⲧⲟⲗⲏ ⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ ⲧⲉ ⲛⲉϯϫⲱ ϭⲉ ⲙⲙⲟⲟⲩ ⲁⲛⲟⲕ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁⲡⲁⲓⲱⲧ ϫⲟⲟⲥ ⲛⲁⲓ ⲧⲁⲓ ⲧⲉ ⲑⲉ ⲉϯϣⲁϫⲉ ⲙⲙⲟⲥ (aiōnios )
നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: (aiōn )
ⲡⲉϫⲉ ⲡⲉⲧⲣⲟⲥ ⲛⲁϥ ϫⲉ ⲛⲛⲁⲕⲁⲁⲕ ⲉⲉⲓⲁ ⲣⲁⲧ ⲉⲛⲉϩ ⲁⲓⲥ ⲟⲩⲱϣⲃ ⲛⲁϥ ϫⲉ ⲉⲓⲧⲙⲉⲓⲁ ⲣⲁⲧⲕ ⲙⲛⲧⲕ ⲙⲉⲣⲟⲥ ⲛⲙⲙⲁⲓ (aiōn )
എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാൎയ്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. (aiōn )
ⲁⲩⲱ ⲁⲛⲟⲕ ϩⲱ ϯⲛⲁⲥⲉⲡⲥ ⲡⲓⲱⲧ ⲁⲩⲱ ϥⲛⲁϯ ⲛⲏⲧⲛ ⲛⲕⲉⲡⲁⲣⲁⲕⲗⲏⲧⲟⲥ ϫⲉⲕⲁⲥ ⲉϥⲉϣⲱⲡⲉ ⲛⲙⲙⲏⲧⲛ ϣⲁ ⲉⲛⲉϩ (aiōn )
നീ അവന്നു നല്കീട്ടുള്ളവൎക്കെല്ലാവൎക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ. (aiōnios )
ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁⲕϯ ⲛⲁϥ ⲛⲧⲉⲝⲟⲩⲥⲓⲁ ⲛⲥⲁⲣⲝ ⲛⲓⲙ ϫⲉⲕⲁⲥ ⲟⲩⲟⲛ ⲛⲓⲙ ⲉⲛⲧⲁⲕⲧⲁⲁⲩ ⲛⲁϥ ⲉϥⲉϯ ⲛⲁⲩ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (aiōnios )
ⲡⲁⲓ ⲇⲉ ⲡⲉ ⲡⲱⲛϩ ϣⲁ ⲉⲛⲉϩ ϫⲉⲕⲁⲥ ⲉⲩⲉⲥⲟⲩⲱⲛⲅ ⲡⲛⲟⲩⲧⲉ ⲙⲙⲉ ⲙⲙⲁⲩⲁⲁϥ ⲁⲩⲱ ⲡⲉⲛⲧⲁⲕⲧⲛⲛⲟⲟⲩϥ ⲓⲥ ⲡⲉⲭⲥ (aiōnios )
നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. (Hadēs )
ϫⲉ ⲛⲅⲛⲁⲕⲱ ⲛⲥⲱⲕ ⲁⲛ ⲛⲧⲁⲯⲩⲭⲏ ϩⲛ ⲁⲙⲛⲧⲉ ⲟⲩⲇⲉ ⲛⲅⲛⲁϯ ⲁⲛ ⲙⲡⲉⲕⲡⲉⲧⲟⲩⲁⲁⲃ ⲉⲛⲁⲩ ⲉⲡⲧⲁⲕⲟ (Hadēs )
അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിൎത്തെഴുന്നേല്പിച്ചു; (Hadēs )
ⲁϥϣⲣⲡⲉⲓⲙⲉ ⲁϥϣⲁϫⲉ ⲉⲧⲃⲉ ⲧⲁⲛⲁⲥⲧⲁⲥⲓⲥ ⲙⲡⲉⲭⲥ ϫⲉ ⲟⲩⲇⲉ ⲙⲡⲟⲩⲕⲁⲁϥ ϩⲛ ⲁⲙⲛⲧⲉ ⲟⲩⲇⲉ ⲙⲡⲉⲧⲉϥⲥⲁⲣⲝ ⲛⲁⲩ ⲉⲡⲧⲁⲕⲟ (Hadēs )
ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വൎഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. (aiōn )
ⲡⲁⲓ ϩⲁⲡⲥ ⲉⲧⲣⲉϥϣⲱⲡⲉ ϩⲛ ⲧⲡⲉ ϣⲁϩⲣⲁⲓ ⲉⲛⲉⲩⲟⲉⲓϣ ⲙⲡϫⲱⲕ ⲉⲃⲟⲗ ⲛϩⲱⲃ ⲛⲓⲙⲛⲧⲁ ⲡⲛⲟⲩⲧⲉ ϫⲟⲟⲩ ϫⲓⲛ ⲉⲛⲉϩ ⲉⲃⲟⲗ ϩⲓⲧⲛ ⲧⲧⲁⲡⲣⲟ ⲛⲛⲉϥⲡⲣⲟⲫⲏⲧⲏⲥ ⲉⲧⲟⲩⲁⲁⲃ (aiōn )
അപ്പോൾ പൌലൊസും ബൎന്നബാസും ധൈൎയ്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. (aiōnios )
ⲡⲁⲩⲗⲟⲥ ⲇⲉ ⲙⲛ ⲃⲁⲣⲛⲁⲃⲁⲥ ⲁⲩⲡⲁⲣⲣⲏⲥⲓⲁⲍⲉ ⲙⲙⲟⲟⲩ ⲡⲉϫⲁⲩ ⲛⲁⲩ ϫⲉ ⲛⲉ ⲟⲩⲁⲛⲁⲅⲕⲁⲓⲟⲛ ⲡⲉ ⲉϫⲱ ⲛⲏⲧⲛ ⲙⲡϣⲁϫⲉ ⲙⲡⲛⲟⲩⲧⲉ ⲛϣⲟⲣⲡ ⲉⲡⲉⲓⲇⲏ ⲧⲉⲧⲛⲛⲟⲩϫⲉ ⲙⲙⲟϥ ⲉⲃⲟⲗ ⲙⲙⲱⲧⲛ ⲁⲩⲱ ⲛⲧⲉⲧⲛⲕⲣⲓⲛⲉ ⲙⲙⲱⲧⲛ ⲁⲛ ϫⲉ ⲧⲉⲧⲛⲙⲡϣⲁ ⲙⲡⲱⲛϩ ⲉⲓⲥ ϩⲏⲏⲧⲉ ⲧⲛⲛⲁⲕⲧⲟⲛ ⲉϩⲣⲁⲓ ⲉⲛϩⲉⲑⲛⲟⲥ (aiōnios )
ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios )
ⲛϩⲉⲑⲛⲟⲥ ⲇⲉ ⲛⲧⲉⲣⲟⲩⲥⲱⲧⲙ ⲁⲩⲣⲁϣⲉ ⲁⲩⲱ ⲁⲩϯ ⲉⲟⲟⲩ ⲙⲡϣⲁϫⲉ ⲙⲡϫⲟⲉⲓⲥ ⲁⲩⲱ ⲁⲩⲡⲓⲥⲧⲉⲩⲉ ⲛϭⲓ ⲛⲉⲛⲧⲁⲩⲧⲟϣⲟⲩ ⲉⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
ഇതു പൂൎവ്വകാലം മുതൽ അറിയിക്കുന്ന കൎത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (aiōn )
ⲡⲉⲧⲟⲩⲱⲛϩ ⲉⲃⲟⲗ ⲛⲛⲁⲓ ϫⲓⲛ ⲉⲛⲉϩ (aiōn )
അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവൎക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. (aïdios )
ⲛⲉϥⲡⲉⲑⲏⲡ ⲅⲁⲣ ⲉⲃⲟⲗ ϩⲙ ⲡⲥⲱⲛⲧ ⲙⲡⲕⲟⲥⲙⲟⲥ ϩⲛ ⲛⲉϥⲧⲁⲙⲓⲟ ⲉⲩⲛⲟⲓ ⲙⲙⲟⲟⲩ ⲥⲉⲛⲁⲩ ⲉⲣⲟⲟⲩ ⲉⲧⲉ ⲧⲉϥϭⲟⲙ ⲧⲉ ⲛϣⲁ ⲉⲛⲉϩ ⲙⲛ ⲧⲉϥⲙⲛⲧⲛⲟⲩⲧⲉ ⲉⲧⲣⲉⲩϣⲱⲡⲉ ⲉⲙⲛⲧⲟⲩϣⲁϫⲉ ⲙⲙⲁⲩ ⲉϫⲱ (aïdios )
ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn )
ⲛⲁⲓ ⲉⲛⲧⲁⲩϣⲓⲃⲉ ⲛⲧⲙⲉ ⲙⲡⲛⲟⲩⲧⲉ ϩⲙ ⲡϭⲟⲗ ⲁⲩⲟⲩⲱϣⲧ ⲁⲩⲱ ⲁⲩϣⲙϣⲉ ⲙⲡⲥⲱⲛⲧ ⲡⲁⲣⲁ ⲡⲉⲛⲧⲁϥⲥⲱⲛⲧ ⲡⲁⲓ ⲉⲧⲥⲙⲁⲙⲁⲁⲧ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവൎക്കു നിത്യജീവനും, (aiōnios )
ⲛⲉⲧϣⲟⲟⲡ ⲙⲉⲛ ⲕⲁⲧⲁ ⲑⲩⲡⲟⲙⲟⲛⲏ ⲙⲡϩⲱⲃ ⲉⲧⲛⲁⲛⲟⲩϥ ⲉⲧϣⲓⲛⲉ ⲛⲥⲁ ⲡⲉⲟⲟⲩ ⲙⲛ ⲡⲧⲁⲉⲓⲟ ⲙⲛⲧⲙⲛⲧⲁⲧⲧⲁⲕⲟ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കൎത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ. (aiōnios )
ϫⲉⲕⲁⲥ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁ ⲡⲛⲟⲃⲉ ⲣⲣⲣⲟ ϩⲙ ⲡⲙⲟⲩ ⲉⲣⲉⲧⲉⲭⲁⲣⲓⲥ ⲟⲛ ⲣⲣⲣⲟ ⲛⲧⲉⲉⲓϩⲉ ϩⲓⲧⲛ ⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲉⲩⲱⲛϩ ϣⲁ ⲉⲛⲉϩ ϩⲓⲧⲛ ⲓⲏⲥ ⲡⲉⲭⲥ ⲡⲉⲛϫⲟⲉⲓⲥ (aiōnios )
എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. (aiōnios )
ⲧⲉⲛⲟⲩ ⲇⲉ ⲛⲧⲟϥ ⲉⲁⲧⲉⲧⲛⲣⲣⲙϩⲉ ⲉⲃⲟⲗ ϩⲙ ⲡⲛⲟⲃⲉ ⲁⲧⲉⲧⲛⲣϩⲙϩⲁⲗ ⲇⲉ ⲙⲡⲛⲟⲩⲧⲉ ⲟⲩⲛⲧⲏⲧⲛ ⲙⲙⲁⲩ ⲙⲡⲉⲧⲛⲕⲁⲣⲡⲟⲥ ⲉⲩⲧⲃⲃⲟ ⲡϫⲱⲕ ⲇⲉ ⲡⲉ ⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (aiōnios )
ⲛⲟⲯⲱⲛⲓⲟⲛ ⲅⲁⲣ ⲙⲡⲛⲟⲃⲉ ⲡⲉ ⲡⲙⲟⲩ ⲡⲉⲭⲁⲣⲓⲥⲙⲁ ⲇⲉ ⲙⲡⲛⲟⲩⲧⲉ ⲡⲉ ⲡⲱⲛϩ ⲛϣⲁ ⲉⲛⲉϩ ϩⲙ ⲡⲉⲭⲥ ⲓⲏⲥ ⲡⲉⲛϫⲟⲉⲓⲥ (aiōnios )
പിതാക്കന്മാരും അവൎക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സൎവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn )
ⲛⲁⲓ ⲉⲧⲉⲛⲟⲩⲟⲩ ⲛⲉ ⲛⲉⲓⲟⲧⲉ ⲁⲩⲱ ⲛⲧⲁⲡⲉⲭⲥ ⲉⲓ ⲉⲃⲟⲗ ⲛϩⲏⲧⲟⲩ ⲕⲁⲧⲁ ⲥⲁⲣⲝ ⲡⲛⲟⲩⲧⲉ ⲉⲧϩⲓϫⲛ ⲟⲩⲟⲛ ⲛⲓⲙ ⲡⲉⲧⲥⲙⲁⲙⲁⲁⲧ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.” (Abyssos )
ⲏ ⲛⲓⲙ ⲡⲉⲧⲛⲁⲃⲱⲕ ⲉⲡⲉⲥⲏⲧ ⲉⲡⲛⲟⲩⲛ ⲉⲧⲉ ⲡⲁⲓ ⲡⲉ ⲉⲙⲡⲉⲭⲥ ⲉϩⲣⲁⲓ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ (Abyssos )
ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു. (eleēsē )
ⲁⲡⲛⲟⲩⲧⲉ ⲅⲁⲣ ⲉⲧⲡⲟⲩⲟⲛ ⲛⲓⲙ ⲉϩⲟⲩⲛ ⲉⲩⲙⲛⲧⲁⲧⲛⲁϩⲧⲉ ϫⲉⲕⲁⲥ ⲉϥⲉⲛⲁ ⲛⲁⲩ ⲧⲏⲣⲟⲩ (eleēsē )
സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ. (aiōn )
ϫⲉ ⲡⲧⲏⲣϥ ϩⲉⲛⲉⲃⲟⲗ ⲙⲙⲟϥ ⲛⲉ ⲁⲩⲱ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ ⲁⲩⲱ ⲉⲩⲛⲁⲕⲟⲧⲟⲩ ⲉⲣⲟϥ ⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂൎണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (aiōn )
ⲛⲧⲉⲧⲛⲧⲙϫⲓϩⲣⲃ ⲙⲡⲉⲓⲁⲓⲱⲛ ⲁⲗⲗⲁ ⲛⲧⲉⲧⲛϫⲓ ⲙⲡϩⲣⲃ ⲛⲧⲙⲛⲧⲃⲣⲣⲉ ⲙⲡⲉⲧⲛϩⲏⲧ ⲉⲧⲣⲉⲧⲛⲇⲟⲕⲓⲙⲁⲍⲉ ϫⲉ ⲟⲩ ⲡⲉ ⲡⲟⲩⲱϣ ⲙⲡⲛⲟⲩⲧⲉ ⲉⲧⲛⲁⲛⲟⲩϥ ⲉⲧⲣⲁⲛⲁϥ ⲉⲧϫⲏⲕ ⲉⲃⲟⲗ (aiōn )
പൂൎവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ (aiōnios )
ⲡⲉⲧⲉ ⲟⲩⲛϭⲟⲙ ⲇⲉ ⲙⲙⲟϥ ⲉⲧⲁϫⲣⲉ ⲧⲏⲩⲧⲛ ⲕⲁⲧⲁ ⲡⲁⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲙⲛ ⲡⲧⲁϣⲉⲟⲉⲓϣ ⲛⲓⲏⲥ ⲡⲉⲭⲥ ⲕⲁⲧⲁ ⲡϭⲱⲗⲡ ⲉⲃⲟⲗ ⲙⲡⲙⲩⲥⲧⲏⲣⲓⲟⲛ ⲉⲛⲧⲁⲩⲕⲁⲣⲱⲟⲩ ⲉⲣⲟϥ ϩⲛ ⲛⲉⲩⲟⲉⲓϣ ⲛⲉⲛⲉϩ (aiōnios )
അറിയിച്ചിരിക്കുന്നതുമായ മൎമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന (aiōnios )
ⲉⲁϥⲟⲩⲱⲛϩ ⲇⲉ ⲉⲃⲟⲗ ⲧⲉⲛⲟⲩ ϩⲓⲧⲛ ⲛⲉⲅⲣⲁⲫⲏ ⲙⲡⲣⲟⲫⲏⲧⲏⲥ ⲕⲁⲧⲁ ⲡⲟⲩⲉϩⲥⲁϩⲛⲉ ⲙⲡⲛⲟⲩⲧⲉ ⲛϣⲁ ⲉⲛⲉϩ ⲉⲡⲥⲱⲧⲙ ⲛⲧⲡⲓⲥⲧⲓⲥ ⲛⲛϩⲉⲑⲛⲟⲥ ⲧⲏⲣⲟⲩ ⲉϥⲟⲩⲱⲛϩ (aiōnios )
ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn )
ⲉⲡⲛⲟⲩⲧⲉ ⲛⲥⲟⲫⲟⲥ ⲙⲁⲩⲁⲁϥ ϩⲓⲧⲛ ⲓⲏⲥ ⲡⲉⲭⲥ ⲡⲁⲓ ⲉⲧⲉⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താൎക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? (aiōn )
ⲉϥⲧⲱⲛ ⲥⲟⲫⲟⲥ ⲉϥⲧⲱⲛ ⲅⲣⲁⲙⲙⲁⲧⲉⲩⲥ ⲉϥⲧⲱⲛ ⲥⲩⲛⲍⲏⲧⲏⲧⲏⲥ ⲛⲧⲉ ⲡⲉⲓⲁⲓⲱⲛ ⲙⲏ ⲙⲡⲉ ⲡⲛⲟⲩⲧⲉ ⲉⲓⲣⲉ ⲛⲧⲥⲟⲫⲓⲁ ⲙⲡⲕⲟⲥⲙⲟⲥ ⲛⲥⲟϭ (aiōn )
എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല, നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; (aiōn )
ⲉⲛϣⲁϫⲉ ⲇⲉ ⲛⲟⲩⲥⲟⲫⲓⲁ ϩⲛ ⲛⲧⲉⲗⲉⲓⲟⲥ ⲟⲩⲥⲟⲫⲓⲁ ⲇⲉ ⲉⲛⲧⲁ ⲡⲉⲓⲁⲓⲱⲛ ⲁⲛ ⲧⲉ ⲟⲩⲇⲉ ⲛⲧⲁ ⲛⲁⲣⲭⲱⲛ ⲁⲛ ⲧⲉ ⲙⲡⲉⲓⲁⲓⲱⲛ ⲛⲁⲓ ⲉⲧⲛⲁⲟⲩⲱⲥϥ (aiōn )
ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മൎമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. (aiōn )
ⲁⲗⲗⲁ ⲉⲛϣⲁϫⲉ ⲛⲟⲩⲥⲟⲫⲓⲁ ⲛⲧⲉ ⲡⲛⲟⲩⲧⲉ ϩⲛ ⲟⲩⲙⲩⲥⲧⲏⲣⲓⲟⲛ ⲧⲁⲓ ⲉⲧϩⲏⲡ ⲧⲉⲛⲧⲁ ⲡⲛⲟⲩⲧⲉ ⲡⲟⲣϫⲥ ⲉⲃⲟⲗ ϩⲁⲑⲏ ⲛⲛⲁⲓⲱⲛ ⲉⲡⲉⲛⲉⲟⲟⲩ (aiōn )
അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കൎത്താവിനെ ക്രൂശിക്കയില്ലായിരുന്നു. (aiōn )
ⲧⲁⲓ ⲉⲧⲉⲙⲡⲉ ⲗⲁⲁⲩ ⲛⲁⲣⲭⲱⲛ ⲛⲧⲉ ⲡⲉⲓⲁⲓⲱⲛ ⲥⲟⲩⲱⲛⲥ ⲉⲛⲉⲛⲧⲁⲩⲥⲟⲩⲱⲛⲥ ⲅⲁⲣ ⲛⲉⲩⲛⲁⲥⲧⲁⲩⲣⲟⲩ ⲁⲛ ⲡⲉ ⲙⲡϫⲟⲉⲓⲥ ⲙⲡⲉⲟⲟⲩ (aiōn )
ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആൎക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. (aiōn )
ⲙⲡⲣⲧⲣⲉ ⲗⲁⲁⲩ ⲉⲝⲁⲡⲁⲧⲁ ⲙⲙⲟϥ ⲡⲉⲧϫⲱ ⲙⲙⲟⲥ ϫⲉ ⲁⲛⲅ ⲟⲩⲥⲟⲫⲟⲥ ⲛϩⲏⲧ ⲧⲏⲩⲧⲛ ⲙⲁⲣⲉϥⲣⲥⲟϭ ϩⲙ ⲡⲉⲓⲁⲓⲱⲛ ϫⲉⲕⲁⲥ ⲉϥⲉϣⲱⲡⲉ ⲛⲥⲟⲫⲟⲥ (aiōn )
ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടൎച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടൎച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല. (aiōn )
ⲉⲧⲃⲉ ⲡⲁⲓ ⲉϣϫⲉ ⲟⲩϩⲣⲉ ⲧⲉⲧⲛⲁⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲡⲁⲥⲟⲛ ⲛⲛⲁⲟⲩⲉⲙ ⲁϥ ϣⲁ ⲉⲛⲉϩ ϫⲉ ⲛⲛⲉⲉⲓⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲙⲡⲁⲥⲟⲛ (aiōn )
ഇതു ദൃഷ്ടാന്തമായിട്ടു അവൎക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. (aiōn )
ⲛⲁⲓ ⲇⲉ ϩⲉⲛⲧⲩⲡⲟⲥ ⲛⲉ ⲛⲑⲉ ⲉⲛⲧⲁⲩϣⲱⲡⲉ ⲛⲛⲏ ⲁⲩⲥϩⲁⲓⲥⲟⲩ ⲇⲉ ⲛⲁⲛ ⲉⲩⲥⲃⲱ ⲛⲁⲓ ⲉⲛⲧⲁⲑⲁⲏ ⲛⲛⲁⲓⲱⲛ ⲕⲁⲧⲁⲛⲧⲁ ⲉⲣⲟⲟⲩ (aiōn )
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? (Hadēs )
ⲡⲙⲟⲩ ⲉϥⲧⲱⲛ ⲧⲉⲕϫⲣⲟ ⲡⲙⲟⲩ ⲉϥⲧⲱⲛ ⲡⲉⲕⲓⲉⲓⲃ (Hadēs )
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. (aiōn )
ϩⲛ ⲛⲁⲓ ⲡⲛⲟⲩⲧⲉ ⲁϥⲧⲱⲙ ⲛⲛϩⲏⲧ ⲛⲛⲁⲡⲓⲥⲧⲟⲥ ⲙⲡⲉⲉⲓⲁⲓⲱⲛ ϫⲉ ⲛⲛⲉⲩⲛⲁⲩ ⲉⲡⲟⲩⲟⲉⲓⲛ ⲙⲡⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲙⲡⲉⲟⲟⲩ ⲙⲡⲉⲭⲥ ⲉⲧⲉ ⲡⲁⲓ ⲡⲉ ⲑⲓⲕⲱⲛ ⲙⲡⲛⲟⲩⲧⲉ (aiōn )
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. (aiōnios )
ⲡⲉⲥⲃⲟⲕ ⲅⲁⲣ ⲛⲧⲉⲛⲑⲗⲓⲯⲓⲥ ⲧⲉⲛⲟⲩ ⲕⲁⲧⲁ ⲟⲩϩⲟⲩⲟ ⲉⲩϩⲟⲩⲟ ϥⲣϩⲱⲃ ⲛⲁⲛ ⲉⲩⲛⲟϭ ⲛⲉⲟⲟⲩ ϣⲁ ⲉⲛⲉϩ (aiōnios )
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം. (aiōnios )
ⲉⲛⲧⲛϭⲱϣⲧ ⲁⲛ ⲉⲛⲉⲧⲛⲛⲁⲩ ⲉⲣⲟⲟⲩ ⲁⲗⲗⲁ ⲉⲛⲉⲧⲉⲛⲧⲛⲛⲁⲩ ⲉⲣⲟⲟⲩ ⲁⲛ ⲛⲉⲧⲛⲛⲁⲩ ⲅⲁⲣ ⲉⲣⲟⲟⲩ ϩⲉⲛⲡⲣⲟⲥⲟⲩⲟⲉⲓϣ ⲛⲉ ⲛⲉⲧⲉⲛⲧⲛⲛⲁⲩ ⲇⲉ ⲉⲣⲟⲟⲩ ⲁⲛ ϩⲉⲛϣⲁ ⲉⲛⲉϩ ⲛⲉ (aiōnios )
കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വൎഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. (aiōnios )
ⲧⲛⲥⲟⲟⲩⲛ ⲅⲁⲣ ϫⲉ ⲉⲣϣⲁⲛ ⲡⲏⲓ ⲙⲡⲉⲛⲙⲁ ⲛϣⲱⲡⲉ ⲛⲧⲉ ⲡⲕⲁϩ ⲃⲱⲗ ⲉⲃⲟⲗ ⲟⲩⲛⲧⲁⲛ ⲙⲙⲁⲩ ⲛⲟⲩⲕⲱⲧ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲟⲩⲏⲉⲓ ⲛⲁⲧⲙⲟⲩⲛⲅ ⲛϭⲓϫ ϣⲁ ⲉⲛⲉϩ ϩⲛ ⲙⲡⲏⲟⲩⲉ (aiōnios )
“അവൻ വാരിവിതറി ദരിദ്രന്മാൎക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (aiōn )
ⲕⲁⲧⲁ ⲑⲉ ⲉⲧⲥⲏϩ ϫⲉ ⲁϥϫⲱⲱⲣⲉ ⲉⲃⲟⲗ ⲁϥϯ ⲛⲛϩⲏⲕⲉ ⲧⲉϥⲇⲓⲕⲁⲓⲟⲥⲩⲛⲏ ϣⲟⲟⲡ ϣⲁ ⲉⲛⲉϩ (aiōn )
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (aiōn )
ⲡⲛⲟⲩⲧⲉ ⲁⲩⲱ ⲡⲉⲓⲱⲧ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲥⲟⲟⲩⲛ ⲡⲉⲧⲥⲙⲁⲙⲁⲁⲧ ϣⲁ ⲛⲓⲉⲛⲉϩ ϫⲉ ⲛϯϫⲓϭⲟⲗ ⲁⲛ (aiōn )
പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ. (aiōn )
ⲡⲉⲛⲧⲁϥⲧⲁⲁϥ ϩⲁ ⲛⲉⲛⲛⲟⲃⲉ ϫⲉ ⲉϥⲉⲧⲟⲩϫⲟⲛ ⲉⲡⲉⲓⲁⲓⲱⲛ ⲙⲡⲟⲛⲏⲣⲟⲛ ⲕⲁⲧⲁ ⲡⲟⲩⲱϣ ⲙⲡⲛⲟⲩⲧⲉ ⲡⲉⲛⲉⲓⲱⲧ (aiōn )
അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )
ⲡⲁⲓ ⲉⲧⲉⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ϣⲁ ⲛⲓⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. (aiōnios )
ϫⲉ ⲡⲉⲧϫⲟ ⲉⲧⲉϥⲥⲁⲣⲝ ⲉⲃⲟⲗ ϩⲛ ⲧⲥⲁⲣⲝ ⲉϥⲛⲁⲱϩⲥ ⲛⲟⲩⲧⲁⲕⲟ ⲡⲉⲧϫⲟ ⲇⲉ ⲉⲡⲉⲡⲛⲁ ⲉⲃⲟⲗ ϩⲙ ⲡⲉⲡⲛⲁ ⲉϥⲛⲁⲱϩⲥ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കൎത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും (aiōn )
ⲉϥϫⲟⲥⲉ ⲉⲁⲣⲭⲏ ⲛⲓⲙ ϩⲓ ⲉⲝⲟⲩⲥⲓⲁ ⲛⲓⲙ ϩⲓ ϭⲟⲙ ⲛⲓⲙ ϩⲓ ⲙⲛ ⲧϫⲟⲉⲓⲥ ⲛⲓⲙ ϩⲓⲣⲁⲛ ⲛⲓⲙ ⲉϣⲁⲩⲧⲁⲩⲟϥ ⲟⲩ ⲙⲟⲛⲟⲛ ϩⲙ ⲡⲉⲓⲁⲓⲱⲛ ⲁⲗⲗⲁ ϩⲙ ⲡⲕⲉⲟⲩⲁ (aiōn )
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. (aiōn )
ⲛⲁⲓ ⲉⲛⲧⲁⲧⲉⲧⲛⲙⲟⲟϣⲉ ⲛϩⲏⲧⲟⲩ ⲙⲡⲓⲟⲩⲟⲉⲓϣ ⲕⲁⲧⲁ ⲡⲁⲓⲱⲛ ⲙⲡⲉⲉⲓⲕⲟⲥⲙⲟⲥ ⲕⲁⲧⲁ ⲡⲁⲣⲭⲱⲛ ⲛⲧⲉⲝⲟⲩⲥⲓⲁ ⲙⲡⲁⲏⲣ ⲙⲡⲉⲡⲛⲁ ⲡⲁⲓ ⲉⲧⲉⲛⲉⲣⲅⲓ ⲧⲉⲛⲟⲩ ϩⲛ ⲛϣⲏⲣⲉ ⲛⲧⲙⲛⲧⲁⲧⲛⲁϩⲧⲉ (aiōn )
ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്നു. (aiōn )
ϫⲉⲕⲁⲥ ⲉϥⲉⲟⲩⲱⲛϩ ⲉⲃⲟⲗ ϩⲛ ⲛⲉⲩⲟⲉⲓϣ ⲉⲧⲛⲏⲩ ⲙⲡⲉϩⲟⲩⲉ ⲙⲛⲧⲣⲙⲙⲁⲟ ⲛⲧⲉⲧⲉϥⲭⲁⲣⲓⲥ ϩⲛ ⲟⲩⲙⲛⲧⲭⲣⲏⲥⲧⲟⲥ ⲉϩⲣⲁⲓ ⲉϫⲱⲛ ϩⲙ ⲡⲉⲭⲥ ⲓⲏⲥ (aiōn )
സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മൎമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവൎക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. (aiōn )
ⲁⲩⲱ ⲉⲧⲁⲙⲉ ⲟⲩⲟⲛ ⲛⲓⲙ ϫⲉ ⲟⲩ ⲧⲉ ⲧⲟⲓⲕⲟⲛⲟⲙⲓⲁ ⲙⲡⲙⲩⲥⲧⲏⲣⲓⲟⲛ ⲉⲑⲏⲡ ϫⲓⲛ ⲉⲛⲉϩ ϩⲙ ⲡⲛⲟⲩⲧⲉ ⲡⲉⲛⲧⲁϥⲥⲛⲧ ⲛⲕⲁ ⲛⲓⲙ (aiōn )
അവൻ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിൽ നിവൎത്തിച്ച അനാദിനിൎണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു. (aiōn )
ⲕⲁⲧⲁ ⲡⲧⲱϣ ⲛⲛⲁⲓⲱⲛ ⲧⲁⲓ ⲉⲛⲧⲁϥⲧⲁⲁⲥ ϩⲙ ⲡⲉⲭⲥ ⲓⲏⲥ ⲡⲉⲛϫⲟⲉⲓⲥ (aiōn )
സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ. (aiōn )
ⲡⲉⲟⲟⲩ ⲛⲁϥ ϩⲛ ⲧⲉⲕⲕⲗⲏⲥⲓⲁ ϩⲙ ⲡⲉⲭⲥ ⲓⲏⲥ ⲉϫⲱⲙ ⲛⲓⲙ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വൎല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. (aiōn )
ϫⲉ ⲉⲣⲉⲡⲉⲛⲙⲓϣⲉ ϣⲟⲟⲡ ⲛⲁⲛ ⲁⲛ ⲟⲩⲃⲉ ⲥⲛⲟϥ ϩⲓ ⲥⲁⲣⲝ ⲁⲗⲗⲁ ⲟⲩⲃⲉ ⲛⲁⲣⲭⲏ ⲟⲩⲃⲉ ⲛⲉⲝⲟⲩⲥⲓⲁ ⲟⲩⲃⲉ ⲛⲕⲟⲥⲙⲟⲕⲣⲁⲧⲱⲣ ⲛⲧⲉ ⲡⲉⲉⲓⲕⲁⲕⲉ ⲟⲩⲃⲉ ⲛⲉⲡⲛⲁⲧⲓⲕⲟⲛ ⲛⲧⲡⲟⲛⲏⲣⲓⲁ ⲉⲧϩⲛ ⲙⲡⲏⲩⲉ (aiōn )
നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )
ⲡⲉⲟⲟⲩ ⲇⲉ ⲙⲡⲛⲟⲩⲧⲉ ⲡⲉⲛⲉⲓⲱⲧ ϣⲁ ⲉⲛⲉϩ ⲛⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
അതു പൂൎവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മൎമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാൎക്കു വെളിപ്പെട്ടിരിക്കുന്നു. (aiōn )
ⲡⲙⲩⲥⲧⲏⲣⲓⲟⲛ ⲉⲑⲏⲡ ϫⲓⲛ ⲛⲁⲓⲱⲛ ⲙⲛ ⲛⲅⲉⲛⲉⲁ ⲛⲛⲣⲱⲙⲉ ⲧⲉⲛⲟⲩ ⲇⲉ ⲁϥⲟⲩⲟⲛϩϥ ⲉⲃⲟⲗ ⲛⲛⲉϥⲡⲉⲧⲟⲩⲁⲁⲃ (aiōn )
2 Thessalonians 1:9 (ⲐⲈⲤⲤⲀⲖⲞⲚⲒⲔⲎ Ⲃ ̅ ⲁ̅:ⲑ̅)
(parallel missing)
ⲛⲁⲓ ⲉⲧⲛⲁϫⲓ ⲛⲟⲩϩⲁⲡ ⲛⲧⲁⲕⲟ ⲛϣⲁ ⲉⲛⲉϩ ϩⲙ ⲡⲉⲙⲧⲟ ⲉⲃⲟⲗ ⲙⲡϫⲟⲉⲓⲥ ⲙⲛ ⲡⲉⲟⲟⲩ ⲛⲧⲉϥϭⲟⲙ (aiōnios )
വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കൎത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. (aiōnios )
(parallel missing)
നമ്മുടെ കൎത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (aiōnios )
ⲛⲧⲟϥ ⲇⲉ ⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲁⲩⲱ ⲡⲛⲟⲩⲧⲉ ⲡⲉⲛⲉⲓⲱⲧ ⲡⲁⲓ ⲉⲛⲧⲁϥⲙⲉⲣⲓⲧⲛ ⲁⲩⲱ ⲁϥϯ ⲛⲁⲛ ⲛⲟⲩⲥⲟⲡⲥ ⲛϣⲁ ⲉⲛⲉϩ ⲁⲩⲱ ⲟⲩϩⲉⲗⲡⲓⲥ ⲉⲛⲁⲛⲟⲩⲥ ϩⲛ ⲟⲩⲭⲁⲣⲓⲥ (aiōnios )
എന്നിട്ടും യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവൎക്കു ദൃഷ്ടാന്തത്തിന്നായി സകലദീൎഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു. (aiōnios )
ⲁⲗⲗⲁ ⲉⲧⲃⲉ ⲡⲁⲓ ⲁⲩⲛⲁ ⲛⲁⲓ ϫⲉⲕⲁⲥ ⲉⲣⲉⲡⲉⲭⲥ ⲓⲏⲥ ⲟⲩⲱⲛϩ ⲉⲃⲟⲗ ⲛϩⲏⲧ ⲛϣⲟⲣⲡ ⲛⲧⲉϥⲙⲛⲧϩⲁⲣϣϩⲏⲧ ⲧⲏⲣⲥ ⲉⲧⲣⲁⲣⲥⲙⲟⲧ ⲛⲛⲉⲧⲛⲁⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲉⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (aiōn )
ⲡⲣⲣⲟ ⲇⲉ ⲛⲛϣⲁ ⲉⲛⲉϩ ⲡⲁⲧⲧⲁⲕⲟ ⲡⲛⲟⲩⲧⲉ ⲡⲓⲁⲧⲛⲁⲩ ⲉⲣⲟϥ ⲙⲁⲩⲁⲁϥ ⲡⲧⲁⲉⲓⲟ ⲛⲁϥ ⲙⲛ ⲡⲉⲟⲟⲩ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ. (aiōnios )
ⲁⲅⲱⲛⲓⲍⲉ ⲙⲡⲁⲅⲱⲛ ⲉⲧⲛⲁⲛⲟⲩϥ ⲛⲧⲉⲧⲡⲓⲥⲧⲓⲥ ϭⲟⲗϫⲕ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲉⲛⲧⲁⲩⲧⲁϩⲙⲉⲕ ⲉⲣⲟϥ ⲁⲩⲱ ⲁⲕϩⲟⲙⲟⲗⲟⲅⲓ ⲛⲑⲟⲙⲟⲗⲟⲅⲓⲁ ⲉⲧⲛⲁⲛⲟⲩⲥ ⲙⲡⲉⲙⲧⲟ ⲉⲃⲟⲗ ⲛϩⲁϩ ⲙⲙⲛⲧⲣⲉ (aiōnios )
താൻ മാത്രം അമൎത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (aiōnios )
ⲡⲉⲧⲉⲩⲛⲧⲁϥ ⲙⲙⲁⲩ ⲛⲧⲙⲛⲧⲁⲧⲙⲟⲩ ⲙⲁⲩⲁⲁϥ ⲡⲉⲧⲟⲩⲏϩ ϩⲙ ⲡⲟⲩⲟⲉⲓⲛ ⲉⲧⲉⲙⲉⲣⲉ ⲗⲁⲁⲩ ϫⲟⲟⲃⲉϥ ⲡⲉⲧⲉⲙⲡⲉ ⲗⲁⲁⲩ ⲛⲣⲱⲙⲉ ⲛⲁⲩ ⲉⲣⲟϥ ⲟⲩⲇⲉ ⲟⲛ ⲙⲛϣϭⲟⲙ ⲉⲧⲣⲉⲩⲛⲁⲩ ⲡⲁⲓ ⲉⲧⲉⲡⲱϥ ⲡⲉ ⲡⲧⲁⲉⲓⲟ ⲙⲛ ⲡⲁⲙⲁϩⲧⲉ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōnios )
ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ (aiōn )
ⲛⲣⲙⲙⲁⲟ ⲙⲡⲉⲓⲁⲓⲱⲛ ⲡⲁⲣⲁⲅⲅⲉⲓⲗⲉ ⲛⲁⲩ ⲉⲧⲙϫⲓⲥⲉ ⲛϩⲏⲧ ⲁⲩⲱ ⲉⲧⲙⲕⲁϩⲧⲏⲩ ⲉⲧⲉⲩⲙⲛⲧⲣⲙⲙⲁⲟ ⲧⲁⲓ ⲉⲧⲉⲛⲥⲧⲁϫⲣⲏⲩ ⲁⲛ ⲁⲗⲗⲁ ⲉⲡⲛⲟⲩⲧⲉ ⲡⲁⲓ ⲉⲧϯ ⲛⲁⲛ ⲛⲛⲕⲁ ⲛⲓⲙ ϩⲛ ⲟⲩⲙⲛⲧⲣⲙⲙⲁⲟ ⲉⲩⲁⲡⲟⲗⲁⲩⲥⲓⲥ (aiōn )
അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും (aiōnios )
ⲡⲁⲓ ⲉⲛⲧⲁϥⲧⲁⲛϩⲟⲛ ⲁⲩⲱ ⲁϥⲧⲁϩⲙⲛ ϩⲛ ⲟⲩⲧⲱϩⲙ ⲉϥⲟⲩⲁⲁⲃ ⲉⲛⲕⲁⲧⲁ ⲛⲉⲛϩⲃⲏⲩⲉ ⲁⲛ ⲁⲗⲗⲁ ⲕⲁⲧⲁ ⲡⲉϥⲧⲱϣ ⲙⲙⲓⲛ ⲙⲙⲟϥ ⲙⲛ ⲧⲉϥⲭⲁⲣⲓⲥ ⲉⲛⲧⲁϥⲧⲁⲁⲥ ⲛⲁⲛ ϩⲙ ⲡⲉⲭⲥ ⲓⲏⲥ ϩⲁⲑⲏ ⲛⲛⲉⲩⲟⲉⲓϣ ⲛϣⲁ ⲉⲛⲉϩ (aiōnios )
അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാൎക്കു കിട്ടേണ്ടതിന്നു ഞാൻ അവൎക്കായി സകലവും സഹിക്കുന്നു. (aiōnios )
ⲉⲧⲃⲉ ⲡⲁⲓ ϯϥⲓ ϩⲁ ⲡⲧⲏⲣϥ ⲉⲧⲃⲉ ⲛⲥⲱⲧⲡ ϫⲉ ⲉⲩⲉϫⲓ ϩⲱⲟⲩ ⲙⲡⲱⲛϩ ϩⲓⲧⲙ ⲡⲉⲭⲥ ⲓⲏⲥ ⲙⲛ ⲡⲉⲟⲟⲩ ⲛⲧⲡⲉ (aiōnios )
ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യെക്കും തീതൊസ് ദല്മാത്യെക്കും പോയി; (aiōn )
ⲁⲇⲏⲙⲁⲥ ⲅⲁⲣ ⲕⲁⲁⲧ ⲛⲥⲱϥ ⲉⲁϥⲙⲉⲣⲉ ⲡⲉⲓⲁⲓⲱⲛ ⲁⲩⲱ ⲁϥⲃⲱⲕ ⲉⲑⲉⲥⲥⲁⲗⲟⲛⲓⲕⲏ ⲕⲣⲏⲥⲕⲏⲥ ⲉⲧⲅⲁⲗⲗⲓⲁ ⲧⲓⲧⲟⲥ ⲉⲇⲁⲗⲙⲁⲧⲓⲁ (aiōn )
കൎത്താവു എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വൎഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )
ⲡϫⲟⲉⲓⲥ ⲛⲁⲛⲁϩⲙⲉⲧ ⲉϩⲱⲃ ⲛⲓⲙ ⲉϥϩⲟⲟⲩ ⲁⲩⲱ ϥⲛⲁⲧⲟⲩϫⲟⲓ ⲉϩⲟⲩⲛ ⲉⲧⲉϥⲙⲛⲧⲣⲣⲟ ⲉⲧϩⲛ ⲧⲡⲉ ⲡⲁⲓ ⲡⲉⲟⲟⲩ ⲛⲁϥ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി (aiōnios )
ϩⲛ ⲑⲉⲗⲡⲓⲥ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲡⲁⲓ ⲉⲛⲧⲁϥⲉⲣⲏⲧ ⲙⲙⲟϥ ⲛϭⲓ ⲡⲛⲟⲩⲧⲉ ⲙⲙⲉ ϩⲁⲑⲏ ⲛⲛⲉⲟⲩⲟⲉⲓϣ ⲛϣⲁ ⲉⲛⲉϩ (aiōnios )
ഭക്തികേടും പ്രപഞ്ചമോഹങ്ങളും വൎജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളൎത്തുന്നു, (aiōn )
ⲉⲥϯ ⲥⲃⲱ ⲛⲁⲛ ϫⲉⲕⲁⲥ ⲉⲁⲛⲕⲱ ⲛⲥⲱⲛ ⲛⲧⲙⲛⲧϣⲁϥⲧⲉ ⲙⲛ ⲛⲉⲡⲓⲑⲩⲙⲓⲁ ⲛⲕⲟⲥⲙⲓⲕⲟⲛ ⲛⲧⲛⲱⲛϩ ϩⲛ ⲟⲩⲙⲛⲧⲣⲙⲛϩⲏⲧ ⲙⲛ ⲟⲩⲙⲛⲧⲇⲓⲕⲁⲓⲟⲥ ⲙⲛ ⲟⲩⲙⲛⲧⲉⲩⲥⲉⲃⲏⲥ ϩⲙ ⲡⲉⲓⲁⲓⲱⲛ (aiōn )
പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനൎജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ. (aiōnios )
ϫⲉⲕⲁⲥ ⲉⲁⲛⲧⲙⲁⲉⲓⲟ ϩⲙ ⲡⲉϩⲙⲟⲧ ⲙⲡⲉⲧⲙⲙⲁⲩ ⲛⲧⲛϣⲱⲡⲉ ⲛⲕⲗⲏⲣⲟⲛⲟⲙⲟⲥ ⲕⲁⲧⲁ ⲑⲉⲗⲡⲓⲥ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും; (aiōnios )
ⲙⲉϣⲁⲕ ⲅⲁⲣ ⲛⲧⲁϥⲟⲩⲉ ⲙⲙⲟⲕ ⲉⲧⲃⲉ ⲡⲁⲓ ⲡⲣⲟⲥⲟⲩⲟⲩⲛⲟⲩ ϫⲉ ⲉⲕⲉϫⲓⲧϥ ϣⲁ ⲉⲛⲉϩ (aiōnios )
ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. (aiōn )
ϩⲛ ⲑⲁⲏ ⲛⲛⲉⲓϩⲟⲟⲩ ⲁϥϣⲁϫⲉ ⲛⲙⲙⲁⲛ ϩⲙ ⲡϣⲏⲣⲉ ⲡⲁⲓ ⲉⲛⲧⲁϥⲕⲁⲁϥ ⲛⲕⲗⲏⲣⲟⲛⲟⲙⲟⲥ ⲙⲡⲧⲏⲣϥ ⲡⲁⲓ ⲉⲛⲧⲁϥⲧⲁⲙⲓⲉ ⲛⲁⲓⲱⲛ ⲉⲃⲟⲗ ϩⲓ ⲧⲟⲟⲧϥ (aiōn )
പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. (aiōn )
ⲛⲛⲁϩⲣⲙ ⲡϣⲏⲣⲉ ⲇⲉ ϫⲉ ⲡⲉⲕⲑⲣⲟⲛⲟⲥ ⲡⲛⲟⲩⲧⲉ ϣⲟⲟⲡ ϣⲁ ⲉⲛⲉϩ ⲛⲧⲉ ⲡⲓⲉⲛⲉϩ ⲁⲩⲱ ⲡϭⲉⲣⲱⲃ ⲙⲡⲥⲟⲟⲩⲧⲛ ⲡⲉ ⲡϭⲉⲣⲱⲃ ⲛⲧⲉⲕⲙⲛⲧⲣⲣⲟ (aiōn )
അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു. (aiōn )
ⲕⲁⲧⲁ ⲑⲉ ⲟⲛ ⲉϣⲁϥϫⲟⲟⲥ ϩⲛ ⲕⲉⲙⲁ ϫⲉ ⲛⲧⲟⲕ ⲡⲉ ⲡⲟⲩⲏⲏⲃ ϣⲁ ⲉⲛⲉϩ ⲕⲁⲧⲁ ⲧⲧⲁⲝⲓⲥ ⲙⲙⲉⲗⲭⲓⲥⲉⲇⲉⲕ (aiōn )
തന്നെ അനുസരിക്കുന്ന ഏവൎക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീൎന്നു. (aiōnios )
ⲁⲩⲱ ⲉⲁϥϫⲱⲕ ⲉⲃⲟⲗ ⲁϥϣⲱⲡⲉ ⲛⲟⲩⲟⲛ ⲛⲓⲙ ⲉⲧⲥⲱⲧⲙ ⲛⲥⲱϥ ⲛⲁⲓⲧⲓⲟⲥ ⲙⲡⲉⲩϫⲁⲓ ⲛϣⲁ ⲉⲛⲉϩ (aiōnios )
നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂൎത്തി പ്രാപിപ്പാൻ ശ്രമിക്കുക. (aiōnios )
ⲙⲛ ⲟⲩⲧⲥⲁⲃⲟ ⲛⲃⲁⲡⲧⲓⲥⲙⲁ ⲙⲛ ⲟⲩⲧⲁⲗⲟ ⲛϭⲓϫ ⲙⲛ ⲟⲩⲧⲱⲟⲩⲛ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ⲙⲛ ⲟⲩϩⲁⲡ ⲛϣⲁ ⲉⲛⲉϩ (aiōnios )
ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ (aiōn )
ⲉⲁⲩϫⲓϯⲡⲉ ⲙⲡϣⲁϫⲉ ⲉⲧⲛⲁⲛⲟⲩϥ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲙⲛⲛϭⲟⲙ ⲙⲡⲁⲓⲱⲛ ⲉⲧⲛⲁϣⲱⲡⲉ (aiōn )
അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു. (aiōn )
ⲡⲙⲁ ⲉⲛⲧⲁ ⲡⲉⲡⲣⲟⲇⲣⲟⲙⲟⲥ ⲃⲱⲕ ⲉϩⲟⲩⲛ ⲉⲣⲟϥ ϩⲁⲣⲟⲛ ⲓⲏⲥ ⲕⲁⲧⲁ ⲧⲧⲁⲝⲓⲥ ⲙⲙⲉⲗⲭⲓⲥⲉⲇⲉⲕ ⲉⲁϥϣⲱⲡⲉ ⲛⲟⲩⲏⲏⲃ ϣⲁ ⲉⲛⲉϩ (aiōn )
നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു. (aiōn )
ⲥⲉⲣⲙⲛⲧⲣⲉ ⲅⲁⲣ ϩⲁⲣⲟϥ ϫⲉ ⲛⲧⲟⲕ ⲡⲉ ⲡⲟⲩⲏⲏⲃ ϣⲁ ⲉⲛⲉϩ ⲕⲁⲧⲁ ⲧⲧⲁⲝⲓⲥ ⲙⲙⲉⲗⲭⲓⲥⲉⲇⲉⲕ (aiōn )
ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കൎത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ. (aiōn )
ⲡⲁⲓ ⲇⲉ ϩⲛ ⲟⲩⲁⲛⲁϣ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲉⲧϫⲱ ⲙⲙⲟⲥ ⲛⲁϥ ϫⲉ ⲁⲡϫⲟⲉⲓⲥ ⲱⲣⲕ ⲁⲩⲱ ⲛϥⲛⲁⲣϩⲧⲏϥ ⲁⲛ ⲇⲉ ⲛⲧⲟⲕ ⲡⲉ ⲡⲟⲩⲏⲏⲃ ϣⲁ ⲉⲛⲉϩ (aiōn )
ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. (aiōn )
ⲡⲁⲓ ⲇⲉ ⲛⲧⲟϥ ϫⲉ ϥⲛⲁϭⲱ ϣⲁ ⲉⲛⲉϩ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲛⲧⲉϥⲙⲛⲧⲟⲩⲏⲏⲃ ⲁϫⲛⲱϫⲛ (aiōn )
ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീൎന്ന പുത്രനെ പുരോഹിതനാക്കുന്നു. (aiōn )
ⲡⲛⲟⲙⲟⲥ ⲅⲁⲣ ⲉϣⲁϥⲕⲁⲑⲓⲥⲧⲁ ⲛϩⲉⲛⲣⲱⲙⲉ ⲛⲟⲩⲏⲏⲃ ⲉⲩϣⲟⲟⲡ ϩⲱⲟⲩ ϩⲛ ⲟⲩⲙⲛⲧⲁⲧϭⲟⲙ ⲡϣⲁϫⲉ ⲇⲉ ⲛⲧⲟϥ ⲛⲧⲉⲡⲱⲣⲕ ⲉⲧⲙⲛⲛⲥⲁ ⲡⲛⲟⲙⲟⲥ ⲡϣⲏⲣⲉ ⲡⲉ ⲉⲧϫⲏⲕ ⲉⲃⲟⲗ ϣⲁ ⲉⲛⲉϩ (aiōn )
ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (aiōnios )
ⲟⲩⲇⲉ ϩⲓⲧⲛ ⲟⲩⲥⲛⲟϥ ⲁⲛ ⲛϭⲓⲉ ϩⲓⲙⲁⲥⲉ ϩⲓⲧⲙ ⲡⲉϥⲥⲛⲟϥ ⲇⲉ ⲙⲙⲓⲛ ⲙⲙⲟϥ ⲁϥⲃⲱⲕ ⲉϩⲟⲩⲛ ⲛⲟⲩⲥⲟⲡ ⲛⲟⲩⲱⲧ ⲉⲡⲡⲉⲧⲟⲩⲁⲁⲃ ⲉⲁϥϭⲓⲛⲉ ⲛⲟⲩⲥⲱⲧⲉ ⲛϣⲁ ⲉⲛⲉϩ (aiōnios )
ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അൎപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിൎജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (aiōnios )
ⲡⲟⲥⲱ ⲙⲁⲗⲗⲟⲛ ⲡⲉⲥⲛⲟϥ ⲙⲡⲉⲭⲥ ⲡⲁⲓ ϩⲓⲧⲛ ⲟⲩⲡⲛⲁ ⲉϥⲟⲩⲁⲁⲃ ⲉⲛⲧⲁϥⲧⲁⲗⲟϥ ⲉϩⲣⲁⲓ ⲙⲙⲓⲛ ⲙⲙⲟϥ ⲉϥⲟⲩⲁⲁⲃ ⲙⲡⲛⲟⲩⲧⲉ ϥⲛⲁⲧⲃⲃⲟ ⲛⲛⲉⲧⲛⲥⲩⲛⲓⲇⲏⲥⲓⲥ ⲉⲃⲟⲗ ϩⲛ ⲛⲉϩⲃⲏⲩⲉ ⲉⲧⲙⲟⲟⲩⲧ ⲉⲧⲣⲉⲧⲉⲧⲛϣⲙϣⲉ ⲙⲡⲛⲟⲩⲧⲉ ⲉⲧⲟⲛϩ (aiōnios )
അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവൎക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു. (aiōnios )
ⲁⲩⲱ ⲉⲧⲃⲉ ⲡⲁⲓ ⲡⲙⲉⲥⲓⲧⲏⲥ ⲡⲉ ⲛⲧⲇⲓⲁⲑⲏⲕⲏ ⲛⲃⲣⲣⲉ ϫⲉⲕⲁⲥ ⲡⲙⲟⲩ ⲉϥϣⲁⲛϣⲱⲡⲉ ⲉⲡⲥⲱⲧⲉ ⲛⲙⲡⲁⲣⲁⲃⲁⲥⲓⲥ ⲉⲧϩⲛ ⲧⲇⲓⲁⲑⲏⲕⲏ ⲛϣⲟⲣⲡ ⲛⲧⲉ ⲛⲉⲧⲧⲁϩⲙ ϫⲓ ⲙⲡⲉⲣⲏⲧ ⲛⲧⲉ ⲕⲗⲏⲣⲟⲛⲟⲙⲓⲁ ϣⲁ ⲉⲛⲉϩ (aiōnios )
അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. (aiōn )
ⲉⲙⲙⲟⲛ ⲛⲉϣϣⲉ ⲉⲣⲟϥ ⲡⲉ ⲉⲙⲟⲩ ⲛϩⲁϩ ⲛⲥⲟⲡ ϫⲓⲛ ⲧⲕⲁⲧⲁⲃⲟⲗⲏ ⲙⲡⲕⲟⲥⲙⲟⲥ ⲧⲉⲛⲟⲩ ⲇⲉ ⲁϥⲟⲩⲱⲛϩ ⲉⲃⲟⲗ ⲛⲟⲩⲥⲟⲡ ⲛⲟⲩⲱⲧ ϩⲛ ⲑⲁⲏ ⲛⲛⲉⲩⲟⲉⲓϣ ⲉⲟⲩⲱⲥϥ ⲙⲡⲛⲟⲃⲉ ϩⲓⲧⲛ ⲧⲉϥⲑⲩⲥⲓⲁ (aiōn )
ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിൎമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു. (aiōn )
ϩⲛ ⲟⲩⲡⲓⲥⲧⲓⲥ ⲉⲛⲛⲟⲓ ϫⲉ ⲛⲧⲁⲩⲥⲟⲃⲧⲉ ⲛⲛⲁⲓⲱⲛ ϩⲙ ⲡϣⲁϫⲉ ⲙⲡⲛⲟⲩⲧⲉ ϫⲉ ⲡⲉⲧⲛⲛⲁⲩ ⲉⲣⲟϥ ⲛⲧⲁϥϣⲱⲡⲉ ⲉⲃⲟⲗ ϩⲙ ⲡⲉⲧⲉⲛϥϣⲟⲟⲡ ⲁⲛ (aiōn )
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (aiōn )
ⲓⲏⲥ ⲡⲉⲭⲥ ⲛⲧⲟϥ ⲛⲥⲁϥ ⲡⲉ ⲁⲩⲱ ⲛⲧⲟϥ ⲟⲛ ⲙⲡⲟⲟⲩ ⲡⲉ ⲁⲩⲱ ⲟⲛ ϣⲁ ⲛⲓⲉⲛⲉϩ (aiōn )
നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കൎത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം (aiōnios )
ⲡⲛⲟⲩⲧⲉ ⲛϯⲣⲏⲛⲏ ⲡⲉⲛⲧⲁϥⲉⲓⲛⲉ ⲉϩⲣⲁⲓ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ⲙⲡⲛⲟϭ ⲛϣⲱⲥ ⲛⲉⲥⲟⲟⲩ ϩⲙ ⲡⲉⲥⲛⲟⲩ ⲛⲧⲇⲓⲁⲑⲏⲕⲏ ⲛϣⲁ ⲉⲛⲉϩ ⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ (aiōnios )
നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവൎത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേൻ. (aiōn )
ⲉϥⲉⲥⲃⲧⲉ ⲧⲏⲩⲧⲛ ϩⲛ ϩⲱⲃ ⲛⲓⲙ ⲛⲁⲅⲁⲑⲟⲛ ⲉⲧⲣⲉⲧⲛⲉⲓⲣⲉ ⲙⲡⲉϥⲟⲩⲱϣ ⲉϥⲉⲓⲣⲉ ⲙⲡⲉⲧⲣⲁⲛⲁϥ ⲛϩⲏⲧⲛ ϩⲓⲧⲛ ⲓⲏⲥ ⲡⲉⲭⲥ ⲡⲁⲓ ⲉⲧⲉ ⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു. (Geenna )
ⲡⲗⲁⲥ ϩⲱⲱϥ ⲟⲩⲕⲱϩⲧ ⲡⲉ ⲡⲕⲟⲥⲙⲟⲥ ⲛⲇⲁⲇⲓⲕⲓⲁ ⲡⲉ ⲡⲗⲁⲥ ϩⲛ ⲛⲙⲙⲉⲗⲟⲥ ⲡⲁⲓ ⲉⲧϫⲱϩⲙ ⲙⲡⲥⲱⲙⲁ ⲧⲏⲣϥ ⲁⲩⲱ ⲉⲧⲉⲙϩⲟ ⲙⲡⲉⲧⲣⲟⲭⲟⲥ ⲙⲡⲉϫⲡⲟ ⲁⲩⲱ ⲉⲩⲣⲱⲕϩ ⲙⲙⲟϥ ϩⲓⲧⲛ ⲧⲅⲉϩⲉⲛⲛⲁ (Geenna )
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. (aiōn )
ⲉⲁⲩϫⲡⲉ ⲧⲏⲩⲧⲛ ⲁⲛ ϩⲛ ⲟⲩϫⲡⲟ ⲛϣⲁϥⲧⲁⲕⲟ ⲁⲗⲗⲁ ⲉⲃⲟⲗ ϩⲛ ⲟⲩⲁⲧⲧⲁⲕⲟ ϩⲓⲧⲙ ⲡϣⲁϫⲉ ⲙⲡⲛⲟⲩⲧⲉ ⲉⲧⲟⲛϩ ⲁⲩⲱ ⲉⲧϣⲟⲟⲡ (aiōn )
കൎത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം. (aiōn )
ⲡϣⲁϫⲉ ⲇⲉ ⲙⲡϫⲟⲉⲓⲥ ϣⲟⲟⲡ ⲛϣⲁⲉⲛⲉϩ ⲡⲁⲓ ⲇⲉ ⲡⲉ ⲡϣⲁϫⲉ ⲛⲧⲁⲩⲧⲁϣⲉ ⲟⲉⲓϣ ⲙⲙⲟϥ ⲛⲏⲧⲛ (aiōn )
ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (aiōn )
ⲡⲉⲧϣⲁϫⲉ ϩⲱⲥ ⲉϩⲉⲛϣⲁϫⲉ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲛⲉ ⲡⲉⲧⲇⲓⲁⲕⲟⲛⲉⲓ ϩⲱⲥ ⲉⲃⲟⲗ ϩⲓⲧⲛ ⲧϭⲟⲙ ⲉⲧⲉⲣⲉⲡⲛⲟⲩⲧⲉ ϯ ⲙⲙⲟⲥ ϫⲉⲕⲁⲥ ⲉⲣⲉⲡⲛⲟⲩⲧⲉ ϫⲓ ⲉⲟⲟⲩ ϩⲛ ϩⲱⲃ ⲛⲓⲙ ϩⲓⲧⲛ ⲓⲏⲥ ⲡⲉⲭⲥ ⲡⲁⲓ ⲉⲧⲉ ⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ⲙⲛ ⲡⲁⲙⲁϩⲧⲉ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സൎവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. (aiōnios )
ⲡⲛⲟⲩⲧⲉ ⲇⲉ ⲛϩⲙⲟⲧ ⲛⲓⲙ ⲡⲁⲓ ⲛⲧⲁϥⲧⲉϩⲙ ⲧⲏⲩⲧⲛ ⲉϩⲟⲩⲛ ⲉⲡⲉϥⲉⲟⲟⲩ ⲛϣⲁ ⲉⲛⲉϩ ⲉⲧϩⲙ ⲡⲉⲭⲥ ⲓⲥ ⲉⲁⲧⲉⲧⲛϣⲡ ϩⲓⲏⲥⲉ ⲛⲟⲩⲕⲟⲩⲓ ⲛⲧⲟϥ ϥⲛⲁⲥⲃⲧⲉ ⲧⲏⲩⲧⲛ ⲛϥⲧⲁϫⲣⲉ ⲧⲏⲩⲧⲛ ⲛϥϯ ϭⲟⲙ ⲛⲏⲧⲛ ⲛϥϯⲥⲛⲧⲉ ⲛⲏⲧⲛ (aiōnios )
ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (aiōn )
ⲉⲧⲉⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ⲙⲛ ⲡⲁⲙⲁϩⲧⲉ ⲛϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
നമ്മുടെ കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും. (aiōnios )
ⲧⲁⲓ ⲅⲁⲣ ⲧⲉ ⲧⲑⲉ ⲉⲧⲟⲩⲛⲁϯ ⲛⲏⲧⲛ ϩⲉ ⲟⲩⲙⲛⲧⲣⲙⲙⲁⲟ ⲛⲧⲉϩⲓⲏ ⲛⲃⲱⲕ ⲉϩⲟⲩ ⲛⲧⲙⲛⲧⲣⲣⲟ ⲛϣⲁ ⲉⲛⲉϩ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲡⲉⲛⲥⲱⲧⲏⲣ (aiōnios )
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും (Tartaroō )
ⲉϣϫⲉ ⲙⲡⲉⲡⲛⲟⲩⲧⲉ ⲅⲁⲣ ϯ ⲥⲟ ⲛⲛⲉⲁⲅⲅⲉⲗⲟⲥ ⲛⲧⲉⲣⲟⲩⲣ ⲛⲟⲃⲉ ⲁⲗⲗⲁ ⲁϥⲛⲟϫⲟⲩ ⲉⲡⲉⲥⲏⲧ ⲉⲡⲛⲟⲩⲛ ϩⲛ ϩⲉⲛⲕⲁⲕⲉ ⲛⲁⲧⲁⲣⲏϫⲛⲟⲩ ⲁϥⲧⲁⲁⲩ ⲉϩⲁⲣⲉϩ ⲉⲣⲟⲟⲩ ⲉⲧⲉⲕⲣⲓⲥⲓⲥ ⲉⲩⲕⲟⲗⲁⲍⲉ ⲙⲙⲟⲟⲩ (Tartaroō )
കൃപയിലും നമ്മുടെ കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )
ⲁⲩⲝⲁⲛⲉ ⲇⲉ ϩⲛ ⲧⲉⲭⲁⲣⲓⲥ ⲁⲩⲱ ϩⲙ ⲡⲥⲟⲟⲛ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲡⲉⲛⲥⲱⲧⲏⲣ ⲡⲉⲟⲟⲩ ⲛⲁϥ ϫⲓⲛ ⲧⲉⲛⲟⲩ ⲁⲩⲱ ⲛⲛⲉϩⲟⲟⲩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു — (aiōnios )
ⲁⲩⲱ ⲡⲱⲛϩ ⲁϥⲟⲩⲱⲛϩ ⲉⲃⲟⲗ ⲁⲛⲛⲁⲩ ⲉⲡⲟϥ ⲁⲩⲱ ⲧⲉⲛⲛⲟ ⲙⲛⲧⲣⲉ ⲁⲩⲱ ⲧⲛϫⲱ ⲛⲏⲧⲛ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲡⲁⲓ ⲉⲛⲛⲉϥϣⲟⲟⲡ ϩⲁⲧⲙ ⲡⲉⲓⲱⲧ ⲁⲩⲱ ⲁϥⲟⲩⲱⲛϩ ⲛⲁⲛ ⲉⲃⲟⲗ (aiōnios )
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു. (aiōn )
ⲁⲩⲱ ⲡⲕⲟⲥⲙⲟⲥ ⲛⲁⲡⲁⲣⲁⲅⲉ ⲙⲛ ⲧⲉϥⲉⲉⲡⲉⲓⲑⲩⲙⲓⲁ ⲡⲉⲧⲉⲓⲣⲉ ⲇⲉ ⲙⲡⲟⲩⲱϣ ⲙⲡⲛⲟⲩⲧⲉ ϥⲛⲁϣⲱⲡⲉ ⲛϣⲁ ⲉⲛⲉϩ ⲕⲁⲧⲁ ⲑⲉ ⲙⲡⲏ ⲉⲧϣⲟⲟⲡ ⲛϣⲁ ⲉⲛⲉϩ (aiōn )
ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ. (aiōnios )
ⲁⲩⲱ ⲡⲁⲓ ⲡⲉ ⲡⲉⲣⲏⲧ ⲛⲧⲁϥⲉⲣⲏⲧ ⲙⲙⲟϥ ⲛⲁⲛ ⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. (aiōnios )
ⲟⲩⲟⲛ ⲇⲉ ⲛⲓⲙ ⲉⲧⲙⲟⲥⲧⲉ ⲙⲡⲉϥⲥⲟⲛ ⲟⲩⲣⲉϥϩⲉⲧⲃ ⲣⲱⲙⲉ ⲡⲉ ⲁⲩⲱ ⲧⲉⲧⲛⲥⲟⲟⲩⲛ ϫⲉ ⲣⲉϥϩⲉⲧⲃ ⲣⲱⲙⲉ ⲛⲓⲙ ⲙⲛⲧϥ ⲙⲙⲁⲩ ⲙⲡⲱⲛϩ ⲛϣⲁ ⲉⲛⲉϩ ⲉϥϣⲟⲟⲡ ϩⲣⲁⲓ ⲛϩⲏⲧϥ (aiōnios )
ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. (aiōnios )
ⲁⲩⲱ ⲧⲁⲓ ⲧⲉ ⲧⲙⲛⲧⲙⲛⲧⲣⲉ ϫⲉ ⲁⲡⲛⲟⲩⲧⲉ ϯ ⲛⲁⲛ ⲛⲟⲩⲱⲛϩ ⲛϣⲁ ⲉⲛⲉϩ ⲁⲩⲱ ⲡⲉⲓⲱⲛϩ ⲉϥϣⲟⲟⲡ ϩⲙ ⲡⲉϥϣⲏⲣⲉ (aiōnios )
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. (aiōnios )
ⲛⲁⲓ ⲛⲧⲁⲓⲥϩⲁⲓⲥⲟⲩ ⲛⲏⲧⲛ ϫⲉⲕⲁⲥ ⲉⲧⲉⲧⲛⲁⲉⲓⲙⲉ ϫⲉ ⲟⲩⲛⲧⲏⲧⲛ ⲙⲙⲁⲩ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲛⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲡⲣⲁⲛ ⲙⲡϣⲏⲣⲉ ⲙⲡⲛⲟⲩⲧⲉ (aiōnios )
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (aiōnios )
ⲁⲩⲱ ⲧⲉⲛⲥⲟⲟⲩⲛ ϫⲉ ⲁⲡϣⲏⲣⲉ ⲙⲡⲛⲟⲩⲧⲉ ⲉⲓ ⲁϥϯ ⲛⲁⲛ ⲛⲟⲩⲙⲛⲧⲣⲙⲛϩⲏⲧ ϫⲉ ⲉⲛⲛⲉⲥⲟⲩⲉⲛ ⲧⲙⲉ ⲁⲩⲱ ⲧⲉⲛϣⲟⲟⲡ ϩⲙ ⲡⲙⲉ ϩⲣⲁⲓ ϩⲙ ⲡⲉϥϣⲏⲣⲉ ⲓⲏⲥ ⲡⲉⲭⲥ ⲡⲁⲓ ⲡⲉ ⲡⲛⲟⲩⲧⲉ ⲙⲙⲉ ⲁⲩⲱ ⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, (aiōn )
(parallel missing)
2 John 1:2 (ⲒⲰⲀⲚⲚⲎⲤ Ⲃ ̅ ⲁ̅:ⲃ̅)
(parallel missing)
ⲉⲧⲃⲉ ⲧⲙⲛⲧⲙⲉ ⲉⲧϣⲟⲟⲡ ϩⲣⲁⲓ ⲛϩⲏⲧⲛ ⲁⲩⲱ ⲥⲛⲁϣⲱⲡⲉ ⲛⲙⲙⲟⲛ ⲛϣⲁ ⲉⲛⲉϩ (aiōn )
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. (aïdios )
(parallel missing)
അതുപോലെ സൊദോമും ഗൊമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവൎക്കു സമമായി ദുൎന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു. (aiōnios )
(parallel missing)
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ. (aiōn )
(parallel missing)
നിത്യജീവന്നായിട്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (aiōnios )
(parallel missing)
നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സൎവ്വകാലത്തിന്നു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn )
(parallel missing)
നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീൎത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (aiōn )
ⲁⲩⲱ ⲁϥⲉⲓⲣⲉ ⲙⲙⲟⲛ ⲛⲟⲩⲙⲛⲧⲉⲣⲟ ⲙⲡⲉⲛⲛⲟⲩⲧⲉ ⲁⲩⲱ ⲛⲟⲩⲏⲏⲃ ⲉⲡⲛⲟⲩⲧⲉ ⲡⲉϥⲉⲓⲱⲧ ⲡⲁⲓ ⲉⲧⲉⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ⲙⲛ ⲡⲁⲙⲁϩⲧⲉ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. (aiōn , Hadēs )
ⲡⲉⲧⲟⲛϩ ⲁⲩⲱ ⲁⲓⲙⲟⲩ ⲁⲩⲱ ⲉⲓⲥ ϩⲏⲏⲧⲉ ϯⲟⲛϩ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ⲁⲩⲱ ⲉⲣⲉⲛϣⲟϣⲧ ⲛⲧⲟⲟⲧ ⲙⲡⲙⲟⲩ ⲙⲛ ⲁⲙⲛⲧⲉ (aiōn , Hadēs )
എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും (aiōn )
ⲁⲩⲱ ⲉⲣϣⲁⲛⲛⲍⲱⲟⲛ ϯ ⲙⲡⲉⲟⲟⲩ ⲙⲛ ⲡⲧⲁⲓⲟ ⲙⲛ ⲧⲉⲩⲭⲁⲣⲓⲥϯⲁ ⲙⲡⲉⲧϩⲙⲟⲟⲥ ϩⲓϫⲙ ⲡⲉⲑⲣⲟⲛⲟⲥ ⲉⲧⲟⲛϩ ϣⲁ ⲛⲓⲉⲛⲉϩ (aiōn )
ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: (aiōn )
ϣⲁⲩⲡⲁϩⲧⲟⲩ ⲛϭⲓ ⲡϫⲟⲩⲧⲁϥⲧⲉ ⲙⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲙⲡⲙⲧⲟ ⲉⲃⲟⲗ ⲙⲡⲉⲧϩⲙⲟⲟⲥ ϩⲓ ⲡⲉⲑⲣⲟⲛⲟⲥ ⲛⲥⲉⲟⲩⲱϣⲧ ⲙⲡⲉⲧⲟⲛϩ ϣⲁ ⲛⲓⲉⲛⲉϩ ⲛⲉⲛⲉϩ ⲁⲩⲱ ⲛⲥⲉⲛⲟⲩϫ ⲛⲛⲉⲩⲕⲗⲟⲙ ⲙⲡⲉⲙⲧⲟ ⲉⲃⲟⲗ ⲙⲡⲉⲧϩⲙⲟⲟⲥ ϩⲓ ⲡⲉⲑⲣⲟⲛⲟⲥ ⲉⲩϫⲱ ⲙⲙⲟⲥ (aiōn )
സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. (aiōn )
ⲁⲩⲱ ⲥⲱⲛⲧ ⲛⲓⲙ ϩⲛ ⲧⲡⲉ ⲁⲩⲱ ϩⲓϫⲙ ⲡⲕⲁϩ ⲁⲩⲱ ϩⲁⲡⲉⲥⲏⲧ ⲙⲡⲕⲁϩ ⲁⲩⲱ ⲑⲁⲗⲁⲥⲥⲁ ⲙⲛ ⲛⲉⲧⲛϩⲏⲧⲟⲩ ⲧⲏⲣⲟⲩ ⲁⲓⲥⲱⲧⲙ ⲉⲣⲟⲟⲩ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲡⲉⲥⲙⲟⲩ ⲙⲡⲉⲧϩⲙⲟⲟⲥ ϩⲓ ⲡⲉⲑⲣⲟⲛⲟⲥ ⲙⲛ ⲡⲉϩⲓⲉⲓⲃ ⲁⲩⲱ ⲡⲧⲁⲓⲟ ⲙⲛ ⲡⲉⲟⲟⲩ ⲙⲛ ⲡⲁⲙⲁϩⲧⲉ ϣⲁ ⲛⲓⲉⲛⲉϩ ⲛⲉⲛⲉϩ (aiōn )
അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടൎന്നു; അവൎക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു. (Hadēs )
ⲁⲩⲱ ⲉⲓⲥ ⲟⲩϩⲧⲟ ⲉϥⲟⲩⲉⲧⲟⲩⲱⲧ ⲁⲩⲱ ⲡⲉⲧⲧⲁⲗⲉ ⲉⲣⲟϥ ⲉⲡⲉϥⲣⲁⲛ ⲡⲉ ⲡⲙⲟⲩ ⲉⲣⲉⲁⲙⲛⲧⲉ ⲟⲩⲏϩ ⲛⲥⲱϥ ⲁⲩϯ ⲛⲁϥ ⲛⲟⲩⲉⲝⲟⲩⲥⲓⲁ ⲉϫⲙ ⲡⲟⲩⲛ ϥⲧⲟⲟⲩ ⲙⲡⲕⲁϩ ⲉⲙⲟⲟⲩⲧⲟⲩ ϩⲛ ⲧⲥⲏϥⲉ ⲙⲛ ⲡϩⲉⲃⲱⲛ ⲙⲛ ⲡⲙⲟⲩ ⲙⲛ ⲛⲉⲑⲏⲣⲓⲟⲛ ⲙⲡⲕⲁϩ (Hadēs )
നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു. (aiōn )
ⲉⲩϫⲱ ϫⲉ ϩⲁⲙⲏⲛ ⲡⲉⲥⲙⲟⲩ ⲙⲛ ⲡⲉⲟⲟⲩ ⲙⲛ ⲧⲥⲟⲫⲓⲁ ⲁⲩⲱ ⲧⲉⲩⲭⲁⲣⲓⲥⲧⲉⲓⲁ ⲙⲛ ⲡⲧⲁⲓⲟ ⲙⲛ ⲧϭⲟⲙ ⲙⲛ ⲡⲁⲙⲁϩⲧⲉ ⲙⲡⲉⲛⲛⲟⲩⲧⲉ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. (Abyssos )
ⲡⲙⲉϩϯⲟⲩ ⲛⲁⲅⲅⲉⲗⲟⲥ ⲁϥⲥⲁⲗⲡⲓⲍⲉ ⲁⲩⲱ ⲁⲓⲛⲁⲩ ⲉⲩⲥⲓⲟⲩ ⲁϥϩⲉ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲉϩⲣⲁⲓ ⲉϫⲙ ⲡⲕⲁϩ ⲁⲩⲱ ⲁⲩϯ ⲛⲁϥ ⲙⲡϣⲟϣⲧ ⲛⲧϣⲱⲧⲉ ⲙⲡⲛⲟⲩⲛ (Abyssos )
അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂൎയ്യനും ആകാശവും ഇരുണ്ടുപോയി. (Abyssos )
ⲁⲩⲱ ⲛⲧⲉⲣⲉϥⲟⲩⲱⲛ ⲛⲧϣⲱⲧⲉ ⲙⲡⲛⲟⲩⲛ ⲁϥⲉⲓ ⲉϩⲣⲁⲓ ϩⲛ ⲧϣⲱⲧⲉ ⲛϭⲓ ⲟⲩⲕⲁⲡⲛⲟⲥ ⲛⲑⲉ ⲛⲟⲩⲕⲁⲡⲛⲟⲥ ⲛϩⲣⲱ ⲛⲟϭ ⲁϥⲣ ⲕⲁⲕⲉ ⲛϭⲓ ⲡⲣⲏ ⲙⲛ ⲡⲁⲏⲣ ⲉⲃⲟⲗ ϩⲙ ⲡⲕⲁⲡⲛⲟⲥ ⲛⲧϣⲱⲧⲉ (Abyssos )
അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ. (Abyssos )
ⲟⲩⲛⲧⲁⲩ ⲙⲙⲁⲩ ⲙⲡⲉⲩⲣⲣⲟ ⲡⲁⲅⲅⲉⲗⲟⲥ ⲙⲡⲛⲟⲩⲛ ⲉⲡⲉϥⲣⲁⲛ ⲙⲙⲛⲧϩⲉⲃⲣⲁⲓⲟⲥ ⲡⲉ ⲃⲁⲧⲧⲱⲛ ⲙⲙⲛⲧⲟⲩⲉⲉⲓⲉⲛⲓⲛ ⲇⲉ ϫⲉ ⲡⲉⲧⲧⲁⲕⲟ (Abyssos )
Revelation 10:6 (Ϯ⳰ⲀⲠⲞⲔⲀⲖⲨⳘⲮⲒⲤ ⲓ̅:ⲋ̅)
(parallel missing)
ⲁⲩⲱ ⲁϥⲱⲣⲕ ⲙⲡⲉⲧⲟⲛϩ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ ⲡⲉⲛⲧⲁϥⲥⲱⲛⲧ ⲛⲧⲡⲉ ⲙⲛ ⲛⲉⲧⲛϩⲏⲧⲥ ⲁⲩⲱ ⲡⲕⲁϩ ⲙⲛ ⲛⲉⲧⲛϩⲏⲧϥ ⲁⲩⲱ ⲑⲁⲗⲁⲥⲥⲁ ⲙⲛ ⲛⲉⲧⲛϩⲏⲧⲥ ϫⲉ ⲙⲛ ⲕⲉⲟⲩⲟⲉⲓϣ ϭⲉ ⲛⲁϣⲱⲡⲉ (aiōn )
ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു. (aiōn )
(parallel missing)
അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. (Abyssos )
ⲉⲩϣⲁⲛϫⲱⲕ ⲉⲃⲟⲗ ⲛⲧⲉⲩⲙⲛⲧⲙⲛⲧⲣⲉ ⲧⲟⲧⲉ ⲡⲉⲑⲏⲣⲓⲟⲛ ⲉⲧⲛⲏⲩ ⲉϩⲣⲁⲓ ϩⲙ ⲡⲛⲟⲩⲛ ϥⲛⲁⲙⲓϣⲉ ⲛⲙⲙⲁⲩ ⲛⲉϥϫⲣⲟ ⲉⲣⲟⲟⲩ ⲛϥⲙⲟⲟⲩⲧⲟⲩ (Abyssos )
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കൎത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീൎന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വൎഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. (aiōn )
ⲁⲡⲙⲉϩⲥⲁϣϥ ⲛⲁⲅⲅⲉⲗⲟⲥ ⲥⲁⲗⲡⲓⲍⲉ ⲁⲩⲱ ⲁⲩϣⲱⲡⲉ ⲛϭⲓ ϩⲉⲛⲛⲟϭ ⲛⲥⲙⲏ ϩⲣⲁⲓ ϩⲛ ⲧⲡⲉ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲁⲧⲙⲛⲧⲉⲣⲟ ⲙⲡⲕⲟⲥⲙⲟⲥ ⲣ ⲧⲁⲡϫⲟⲉⲓⲥ ⲙⲛ ⲡⲉϥⲭⲣⲥ ⲁⲩⲱ ϥⲛⲁⲣ ⲣⲣⲟ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ (aiōn )
വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. (aiōnios )
ⲁⲓⲛⲁⲩ ⲉⲩⲁⲅⲅⲉⲗⲟⲥ ⲉϥϩⲏⲗ ϩⲛ ⲧⲙⲏⲏⲧⲉ ⲛⲧⲡⲉ ⲉⲟⲩⲛ ⲟⲩⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲛⲧⲟⲟⲧϥ ⲛϣⲁ ⲉⲛⲉϩ ⲉⲧⲁϣⲉⲟⲉⲓϣ ⲛⲛⲉⲧϩⲙⲟⲟⲥ ⲉϩⲣⲁⲓ ⲉϫⲙ ⲡⲕⲁϩ ⲁⲩⲱ ⲉϫⲛ ⲛϩⲉⲑⲛⲟⲥ ⲛⲓⲙ ϩⲓ ⲫⲩⲗⲏ ϩⲓ ⲁⲥⲡⲉ ϩⲓ ⲗⲁⲟⲥ (aiōnios )
അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവൎക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. (aiōn )
ⲁⲩⲱ ⲡⲕⲁⲡⲛⲟⲥ ⲛⲧⲉⲩⲃⲁⲥⲁⲛⲟⲥ ⲛⲁϫⲓⲥⲉ ⲉϩⲣⲁⲓ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ⲛⲥⲉⲧⲙϫⲓ ⲙⲧⲟⲛ ⲙⲡⲉϩⲟⲟⲩ ⲙⲛ ⲧⲉⲩϣⲏ ⲛϭⲓ ⲛⲉⲧⲛⲁⲟⲩⲱϣⲧ ⲙⲡⲉⲑⲏⲣⲓⲟⲛ ⲙⲛ ⲧⲉϥϩⲓⲕⲱⲛ ⲙⲛ ⲡⲉⲧⲛⲁϫⲓ ⲙⲡⲙⲁⲉⲓⲛ ⲙⲡⲉϥⲣⲁⲛ (aiōn )
അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാൎക്കു കൊടുത്തു. (aiōn )
ⲁⲩⲱ ⲟⲩⲁ ⲉⲃⲟⲗ ϩⲙ ⲡⲉϥⲧⲟⲟⲩ ⲛⲍⲱⲟⲛ ⲁϥϯ ⲙⲡⲥⲁϣϥ ⲛⲁⲅⲅⲉⲗⲟⲥ ⲛⲥⲁϣϥⲉ ⲙⲫⲓⲁⲗⲏ ⲛⲛⲟⲩⲃ ⲉⲩⲙⲉϩ ⲉⲃⲟⲗ ϩⲙ ⲡϭⲱⲛⲧ ⲙⲡⲛⲟⲩⲧⲉ ⲉⲧⲟⲛϩ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ (aiōn )
നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. (Abyssos )
ⲡⲉⲑⲏⲣⲓⲟⲛ ⲛⲧⲁⲕⲛⲁⲩ ⲉⲣⲟϥ ⲛⲉϥϣⲟⲟⲡ ⲡⲉ ⲁⲩⲱ ⲛⲛⲉϥϣⲟⲟⲡ ⲁⲛ ⲁⲩⲱ ϥⲛⲏⲩ ⲉϩⲣⲁⲓ ϩⲙ ⲡⲛⲟⲩⲛ ⲛⲉϥⲃⲱⲕ ⲉⲡⲧⲁⲕⲟ ⲁⲩⲱ ⲛⲥⲉⲣ ϣⲡⲏⲣⲉ ⲛϭⲓ ⲛⲉⲧⲟⲩⲏϩ ϩⲓϫⲙ ⲡⲕⲁϩ ⲛⲁⲓ ⲉⲧⲉⲛⲛⲉⲩⲣⲁⲛ ⲥⲏϩ ⲁⲛ ⲉⲡϫⲱⲱⲙⲉ ⲙⲡⲱⲛϩ ϫⲓⲛ ⲛⲧⲕⲁⲧⲁⲃⲟⲗⲏ ⲙⲡⲕⲟⲥⲙⲟⲥ ⲉⲩⲛⲁⲩ ⲉⲡⲉⲑⲏⲣⲓⲟⲛ ϫⲉ ⲛⲉϥϣⲟⲟⲡ ⲡⲉ ⲁⲩⲱ ⲛⲉϥϣⲟⲟⲡ ⲁⲛ ⲁⲩⲱ ϥⲛⲁϣⲱⲡⲉ (Abyssos )
അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. (aiōn )
ⲁⲩⲱ ⲡⲉϫⲁⲩ ⲙⲡⲙⲉϩⲥⲡⲥⲛⲁⲩ ϫⲉ ⲁⲗⲗⲏⲗⲟⲩⲓⲁ ⲁⲩⲱ ⲡⲉⲥⲕⲁⲡⲛⲟⲥ ⲛⲏⲩ ⲉϩⲣⲁⲓ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ (aiōn )
മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. (Limnē Pyr )
ⲁⲩⲱ ⲁϥϭⲱⲡⲉ ⲙⲡⲉⲑⲏⲣⲓⲟⲛ ⲙⲛ ⲛⲉⲧⲛⲙⲙⲁϥ ⲙⲛ ⲡⲉⲡⲣⲟⲫⲏⲧⲏⲥ ⲛⲛⲟⲩϫ ⲉⲧⲛⲙⲙⲁϥ ⲙⲛ ⲡⲉⲛⲧⲁϥⲉⲓⲣⲉ ⲛⲙⲙⲁⲉⲓⲛ ⲙⲡⲉϥⲙⲧⲟ ⲉⲃⲟⲗ ⲛⲁⲓ ⲛⲧⲁϥⲡⲗⲁⲛⲁ ⲛϩⲏⲧⲟⲩ ⲛⲛⲉⲛⲧⲁⲩϫⲓ ⲙⲡⲉⲥϩⲁⲓ ⲙⲡⲉⲑⲏⲣⲓⲟⲛ ⲙⲛ ⲛⲉⲛⲧⲁⲩⲟⲩⲱϣⲧ ⲛⲧⲉϥϩⲓⲕⲱⲛ ⲁⲩⲛⲟϫⲟⲩ ⲙⲡⲉⲥⲛⲁⲩ ⲉⲩⲟⲛϩ ⲉϩⲣⲁⲓ ⲉⲧⲗⲓⲙⲛⲏ ⲛⲥⲁⲧⲉ ⲉⲧϫⲉⲣⲟ ϩⲛ ⲟⲩⲑⲏⲛ (Limnē Pyr )
അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. (Abyssos )
ⲁⲓⲛⲁⲩ ⲉⲩⲁⲅⲅⲉⲗⲟⲥ ⲉϥⲛⲏⲩ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲉⲣⲉⲛϣⲟϣⲧ ⲙⲡⲛⲟⲩⲛ ⲛⲧⲟⲟⲧϥ ⲙⲛ ⲟⲩⲛⲟϭ ⲛϩⲁⲗⲩⲥⲓⲥ ϩⲛ ⲧⲉϥϭⲓϫ (Abyssos )
ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. (Abyssos )
ⲁϥⲛⲟϫϥ ⲉⲡⲉⲥⲏⲧ ⲉⲡⲛⲟⲩⲛ ⲁϥϣⲧⲁⲙ ⲉⲣⲱϥ ⲁⲩⲱ ⲁϥⲧⲱⲱⲃⲉ ⲉⲣⲱϥ ϫⲉ ⲛⲛⲉϥⲡⲗⲁⲛⲁ ϭⲉ ⲛⲛϩⲉⲑⲛⲟⲥ ϣⲁⲛⲧⲉⲧϣⲟ ⲛⲣⲟⲙⲡⲉ ϫⲱⲕ ⲉⲃⲟⲗ ⲙⲛⲛⲥⲁ ⲛⲁⲓ ⲥⲉⲛⲁⲃⲟⲗϥ ⲉⲃⲟⲗ ⲛⲕⲉⲕⲟⲩⲓ ⲛⲟⲩⲟⲉⲓϣ (Abyssos )
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും. (aiōn , Limnē Pyr )
ⲡⲇⲓⲁⲃⲟⲗⲟⲥ ⲇⲉ ⲉⲧⲡⲗⲁⲛⲁ ⲙⲙⲟⲟⲩ ⲁⲩⲛⲟϫϥ ⲉⲧⲗⲓⲙⲛⲏ ⲛⲕⲱϩⲧ ϩⲓ ⲑⲏⲛ ⲡⲙⲁ ⲛⲧⲁⲩⲛⲟⲩϫ ⲙⲡⲉⲑⲏⲣⲓⲟⲛ ⲉⲣⲟϥ ⲙⲛ ⲡⲉⲡⲣⲟⲫⲏⲧⲏⲥ ⲛⲛⲟⲩϫ ⲁⲩⲱ ⲥⲉⲛⲁⲃⲁⲥⲁⲛⲓⲍⲉ ⲙⲙⲟⲟⲩ ⲛⲧⲉⲩϣⲏ ⲙⲛ ⲡⲉϩⲟⲟⲩ ⲛⲥⲉⲧⲙϫⲓ ⲙⲧⲟⲛ ϣⲁ ⲉⲛⲉϩ (aiōn , Limnē Pyr )
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. (Hadēs )
ⲁⲑⲁⲗⲁⲥⲥⲁ ϯ ⲛⲛⲉⲧⲙⲟⲟⲩⲧ ⲉⲧⲛϩⲏⲧⲥ ⲁⲩⲱ ⲡⲛⲟⲩⲛ ⲙⲛ ⲁⲙⲛⲧⲉ ⲁⲩϯ ⲛⲛⲉⲧⲙⲟⲟⲩⲧ ⲉⲧⲛϩⲏⲧⲟⲩ ⲁⲩⲱ ⲁⲩⲕⲣⲓⲛⲉ ⲙⲡⲟⲩⲁ ⲡⲟⲩⲁ ⲕⲁⲧⲁ ⲛⲉⲩϩⲃⲏⲩⲉ (Hadēs )
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. (Hadēs , Limnē Pyr )
ⲁⲩⲱ ⲡⲛⲟⲩⲛ ⲙⲛ ⲁⲙⲛⲧⲉ ⲁⲩⲛⲟϫⲟⲩ ⲉϩⲣⲁⲓ ⲉⲧⲗⲓⲙⲛⲏ ⲛⲥⲁⲧⲉ ⲡⲁⲓ ⲡⲉ ⲡⲙⲟⲩ ⲙⲙⲉϩⲥⲛⲁⲩ ⲉⲧⲉⲧⲗⲓⲙⲛⲏ ⲧⲉ ⲛⲥⲁⲧⲉ (Hadēs , Limnē Pyr )
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Limnē Pyr )
ⲁⲩⲱ ⲡⲉⲧⲉⲙⲡⲟⲩϩⲉ ⲉⲣⲟϥ ⲉϥⲥⲏϩ ϩⲙ ⲡϫⲱⲱⲙⲉ ⲙⲡⲱⲛϩ ⲁⲩⲛⲟϫⲟⲩ ⲉⲧⲗⲓⲙⲛⲏ ⲛⲥⲁⲧⲉ (Limnē Pyr )
എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കുലപാതകന്മാർ, ദുൎന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവൎക്കും ഭോഷ്കുപറയുന്ന ഏവൎക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം. (Limnē Pyr )
ⲛϭⲁⲃϩⲏⲧ ⲇⲉ ⲛⲧⲟⲟⲩ ⲙⲛ ⲛⲁⲡⲓⲥⲧⲟⲥ ⲁⲩⲱ ⲙⲛ ⲛⲉⲧⲃⲏⲧ ⲁⲩⲱ ⲛⲣⲉϥϩⲱⲧⲃ ⲙⲛ ⲛⲡⲟⲣⲛⲟⲥ ⲙⲛ ⲛⲉⲫⲁⲣⲙⲁⲕⲟⲥ ⲁⲩⲱ ⲛⲣϥϣⲙϣⲉ ⲉⲓⲇⲱⲗⲟⲛ ⲙⲛ ⲣⲉϥϫⲓϭⲟⲗ ⲛⲓⲙ ⲉⲣⲉⲧⲉⲩⲧⲟⲉ ⲛⲁϣⲱⲡⲉ ϩⲛ ⲧⲗⲓⲙⲛⲏ ⲉⲧϫⲉⲣⲟ ϩⲛ ⲟⲩⲕⲱϩⲧ ⲙⲛ ⲟⲩⲑⲏⲛ ⲉⲧⲉⲡⲁⲓ ⲡⲉ ⲡⲙⲟⲩ ⲙⲙⲉϩⲥⲛⲁⲩ (Limnē Pyr )
ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കൎത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂൎയ്യന്റെ വെളിച്ചമോ അവൎക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. (aiōn )
ⲛⲧⲉⲧⲙⲟⲩϣⲏ ϭⲉ ϣⲱⲡⲉ ⲛⲥⲉⲧⲙⲣ ⲭⲣⲓⲁ ϭⲉ ⲙⲡⲟⲩⲟⲉⲓⲛ ⲛⲛϩⲏⲃⲥ ⲙⲛ ⲡⲟⲩⲟⲉⲓⲛ ⲙⲡⲣⲏ ϫⲉ ⲡϫⲟⲉⲓⲥ ⲡⲛⲟⲩⲧⲉ ⲡⲉⲧⲛⲁⲣ ⲟⲩⲟⲉⲓⲛ ⲉⲣⲟⲟⲩ ⲁⲩⲱ ⲛⲥⲉⲣ ⲣⲣⲟ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ (aiōn )
അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവൎക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു. ()