< ലൂക്കോസ് 8 >

1 അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
Na rĩrĩ, thuutha wa ũguo, Jesũ agĩthiĩ matũũra-inĩ o na tũtũũra-inĩ akĩhunjagia Ũhoro-ũrĩa-Mwega wa ũthamaki wa Ngai. Arutwo ake arĩa ikũmi na eerĩ maarĩ hamwe nake,
2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
o na atumia amwe a arĩa maarutĩtwo ngoma thũku na arĩa maahonetio mĩrimũ: nao nĩ Mariamu (ũrĩa wetagwo Mũmagidali), nĩwe warutĩtwo ndaimono mũgwanja;
3 ഹെരോദാവിന്റെ കാൎയ്യവിചാരകനായ കൂസയുടെ ഭാൎയ്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവൎക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
na Joana mũtumia wa Husa, ũrĩa warĩ mũrori wa indo cia Herode; na Susana; na angĩ aingĩ. Atumia aya nĩmamũtungatagĩra na indo ciao ene.
4 പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
Andũ aingĩ nĩmathiire na mbere kũngana harĩ Jesũ moimĩte matũũra-inĩ, na rĩrĩa andũ maingĩhire mũno akĩmahe ũhoro na ngerekano, akĩmeera atĩrĩ,
5 വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
Mũrĩmi nĩoimagarire akahure mbeũ ciake. Na rĩrĩa aahuraga mbeũ icio, imwe ikĩgũa mũkĩra-inĩ wa njĩra; ikĩrangĩrĩrio na magũrũ, nacio nyoni cia rĩera-inĩ igĩũka igĩcirĩa.
6 മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
Ingĩ ikĩgũa rũnyanjara-inĩ, na rĩrĩa ciamerire, mĩmera ĩyo ĩkĩhooha tondũ wa kwaga ũigũ.
7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
Nacio mbeũ ingĩ ikĩgũa mĩigua-inĩ, nayo mĩigua ĩgĩkũranĩra nacio na ĩgĩcithararia.
8 മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
Mbeũ ingĩ nacio ikĩgũa tĩĩri-inĩ mũnoru. Igĩkũra, igĩciara maita igana ma iria ciahaandĩtwo. Aarĩkia kuuga ũguo, akĩanĩrĩra, akiuga atĩrĩ, “Ũrĩa ũrĩ na matũ ma kũigua, nĩaigue.”
9 അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
Nao arutwo ake makĩmũũria ũrĩa ngerekano ĩyo yoigaga.
10 ദൈവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവൎക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
Akĩmeera atĩrĩ, “Inyuĩ nĩmũheetwo ũmenyo wa kũmenya hitho cia ũthamaki wa Ngai, no arĩa angĩ ndĩmaaragĩria na ngerekano, nĩgeetha, “‘maarora, makaaga kuona; na maigua, makaaga gũtaũkĩrwo.’
11 ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
“Ngerekano ĩyo yugĩte atĩrĩ: Mbeũ icio nĩ ũhoro wa Ngai.
12 വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
Mbeũ iria ciagũire mũkĩra-inĩ wa njĩra nĩ andũ arĩa maiguaga ũhoro wa Ngai, nake mũcukani agooka akeheria ũhoro ũcio ngoro-inĩ ciao, nĩguo matigetĩkie mahonoke.
13 പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവൎക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
Nacio iria ciagũire rũnyanjara-inĩ nĩ andũ arĩa maiguaga ũhoro wa Ngai, na makawamũkĩra na gĩkeno, no makaaga mĩri. Metĩkagia o gwa kahinda kanini, no magerio moka makaũtiganĩria.
14 മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂൎണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
Mbeũ iria ciagũire mĩigua-inĩ nĩ andũ arĩa maiguaga ũhoro, no o magĩthiiaga-rĩ, magatharario nĩ mĩhangʼo, na ũtonga, na mĩago, nao makaaga gũkũra.
15 നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
No rĩrĩ, mbeũ iria ciagũire tĩĩri-inĩ ũrĩa mũnoru nĩ andũ arĩa maiguaga ũhoro marĩ na ngoro ya ma na njega, makaũtũũria, na nĩ ũndũ wa gũkirĩrĩria, magaciaraga maciaro.
16 വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
“Na rĩrĩ, gũtirĩ mũndũ ũgwatagia tawa akaũkunĩkĩria na irebe, kana akaũiga rungu rwa ũrĩrĩ. No aũigaga handũ igũrũ, nĩguo andũ arĩa megũtoonya nyũmba mathererwo nĩ ũtheri.
17 വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
Nĩgũkorwo gũtirĩ ũndũ mũhithe ũtakaguũrio, na gũtirĩ ũndũ ũrĩ hitho-inĩ ũtakamenyeka kana ũtakanĩkwo ũtheri-inĩ.
18 ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
Nĩ ũndũ ũcio mwĩmenyagĩrĩrei ũrĩa mũthikagĩrĩria. Ũrĩa wothe ũrĩ na indo nĩakongererwo nyingĩ; na ũrĩa wothe ũtarĩ nĩagatuunywo o na kĩrĩa arĩ nakĩo.”
19 അവന്റെ അമ്മയും സഹോദരന്മാരും
Na rĩrĩ, nyina wa Jesũ na ariũ a nyina na Jesũ magĩũka kũmuona, no matingĩahotire gũthiĩ hakuhĩ nake nĩ ũndũ wa andũ kũingĩha.
20 അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.
Mũndũ ũmwe akĩmwĩra atĩrĩ, “Maitũguo na ariũ a maitũguo marũgamĩte nja makĩenda gũkuona.”
21 അവരോടു അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
Nake akĩmũcookeria atĩrĩ, “Maitũ na ariũ a maitũ nĩ arĩa maiguaga ũhoro wa Ngai na makaũhingia.”
22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
Mũthenya ũmwe Jesũ nĩerire arutwo ake atĩrĩ, “Nĩtũringei tũthiĩ mũrĩmo ũrĩa ũngĩ wa iria.” Nĩ ũndũ ũcio magĩtoonya gatarũ magĩthiĩ.
23 അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
Na rĩrĩa maathiiaga Jesũ akĩhĩtwo nĩ toro. Na rĩrĩ, kũu iria-inĩ nĩ kwagĩire na kĩhuhũkanio kĩnene, nako gatarũ kau kaarĩ hakuhĩ kũũrĩra maaĩ-inĩ, na magĩkorwo marĩ ũgwati-inĩ mũnene.
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമൎന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
Nao arutwo magĩthiĩ makĩmũũkĩria, makĩmwĩra atĩrĩ “Mwathani! Mwathani! Nĩtũkũũrĩra maaĩ-inĩ!” Nake Jesũ agĩũkĩra agĩkaania rũhuho na maaĩ macio maahũũranaga; namo makũmbĩ macio ma maaĩ makĩnyihanyiiha na gũkĩhoorera.
25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
Akĩũria arutwo ake atĩrĩ, “Wĩtĩkio wanyu ũrĩ ha?” Nao makĩiyũrwo nĩ guoya na makĩgega, makĩũrania atĩrĩ, “Kaĩ mũndũ ũyũ arĩ ũ? Aathaga huho o na maaĩ, nacio ikamwathĩkĩra.”
26 അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.
Makĩringa mũrĩmo ũrĩa ũngĩ wa iria, magĩkinya rũgongo rwa Agerasi rũrĩa rũngʼethanĩire na Galili.
27 അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാൎക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
Jesũ aarĩkia kuuma gatarũ, aakinya thĩ agĩtũngwo nĩ mũndũ warĩ na ndaimono oimĩte itũũra-inĩ. Mũndũ ũcio nĩaikarĩte ihinda inene ategwĩkĩra nguo kana agatũũra nyũmba, no aatũũraga mbĩrĩra-inĩ.
28 അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
Rĩrĩa mũndũ ũcio onire Jesũ, agĩkaya na akĩĩgũithia magũrũ-inĩ make, akĩanĩrĩra na mũgambo mũnene akĩmũũria atĩrĩ, “Ũrenda atĩa na niĩ, wee Jesũ, Mũrũ wa Ngai-Ũrĩa-ũrĩ-Igũrũ-Mũno? Ndagũthaitha, ndũkaanyariire!”
29 അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകൎക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
Nĩgũkorwo Jesũ nĩathĩte ngoma ĩyo thũku yume thĩinĩ wa mũndũ ũcio. Nĩyamũnyiitaga kaingĩ, na o na gũtuĩka nĩoohagwo moko na magũrũ na mĩnyororo, na akarangĩrwo-rĩ, nĩatuangaga mĩnyororo ĩyo yamuohaga, na ndaimono ĩyo ĩgatũma athiĩ kũndũ gũtarĩ andũ.
30 യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
Jesũ akĩmũũria atĩrĩ, “Wĩtagwo atĩa?” Nake akĩmũcookeria atĩrĩ, “Legioni,” nĩgũkorwo aarĩ na ndaimono nyingĩ.
31 പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. (Abyssos g12)
Nacio ndaimono igĩkĩrĩrĩria gũthaitha Jesũ ndagaciathe ithiĩ Irima-rĩrĩa-Rĩtarĩ-Gĩturi. (Abyssos g12)
32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
Na rĩrĩ, nĩ haarĩ na rũũru rũnene rwa ngũrwe rwarĩithagio harũrũka-inĩ cia kĩrĩma kĩarĩ hakuhĩ na hau. Ndaimono icio igĩthaitha Jesũ aciĩtĩkĩrie itoonye thĩinĩ wacio, nake agĩciĩtĩkĩria.
33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു.
Ndaimono cioima thĩinĩ wa mũndũ ũcio, igĩthiĩ igĩtoonya ngũrwe, naruo rũũru rũu rũkĩharũrũka kĩhurũrũka kĩu na ihenya, rũkĩgũa iria-inĩ, rũkĩũrĩra kuo.
34 ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
Rĩrĩa andũ arĩa maarĩithagia ngũrwe icio moonire ũrĩa gwekĩka, makĩũra, magĩthiĩ kũheana ũhoro ũcio itũũra-inĩ na mĩgũnda-inĩ,
35 സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
nao andũ makiumagara makone ũndũ ũcio wekĩkĩte. Rĩrĩa maakinyire harĩ Jesũ na makĩona mũndũ ũcio woimĩtwo nĩ ndaimono aikarĩte magũrũ-inĩ ma Jesũ, arĩ na nguo na arĩ na meciiria mega, magĩĩtigĩra mũno.
36 ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
Andũ arĩa meyoneire ũndũ ũcio makĩĩra andũ acio angĩ ũrĩa mũndũ ũcio warĩ na ndaimono aahonetio.
37 ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
Nao andũ othe a rũgongo rũu rwa Agerasi magĩthaitha Jesũ oime kũu kwao amatige, nĩgũkorwo nĩmanyiitĩtwo nĩ guoya. Nĩ ũndũ ũcio Jesũ agĩtoonya gatarũ agĩthiĩ.
38 ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.
Nake mũndũ ũcio warutĩtwo ndaimono akĩmũthaitha mathiĩ nake, no Jesũ akĩmwatha athiĩ, akĩmwĩra atĩrĩ,
39 അതിന്നു അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
“Cooka mũciĩ ũkoige ũrĩa wothe Ngai agwĩkĩire.” Nĩ ũndũ ũcio mũndũ ũcio agĩthiĩ akĩĩra andũ othe a itũũra ũrĩa Jesũ aamwĩkĩire.
40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
Na rĩrĩ, Jesũ aacooka kuuma mũrĩmo ũũrĩa ũngĩ wa iria, andũ aingĩ nĩmamwamũkĩrire tondũ nĩmamwetereire.
41 അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
Hĩndĩ ĩyo mũndũ wetagwo Jairũ warĩ mũnene wa thunagogi agĩũka, akĩĩgũithia magũrũ-inĩ ma Jesũ, akĩmũthaitha athiĩ gwake,
42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
nĩ ũndũ mũirĩtu wake wa mũmwe warĩ wa ta mĩaka ikũmi na ĩĩrĩ aarĩ hakuhĩ gũkua. Na Jesũ arĩ njĩra-inĩ agĩthiĩ-rĩ, andũ nĩmamũhatĩkaga.
43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
Gatagatĩ-inĩ ka andũ acio nĩ haarĩ na mũtumia ũmwe watũire oiraga thakame mĩaka ikũmi na ĩĩrĩ, na gũtirĩ mũndũ ũngĩamũhonirie.
44 പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
Mũtumia ũcio agĩũka na thuutha wa Jesũ, akĩhutia gĩcũrĩ kĩa nguo yake, na o rĩmwe agĩtiga kuura.
45 എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
Nake Jesũ akĩũria atĩrĩ, “Nũũ ũcio wahutia?” Rĩrĩa othe maakaanire, Petero akĩmwĩra atĩrĩ, “Mwathani, andũ nĩmagũthiũrũrũkĩirie na magakũhatĩka.”
46 യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
Nowe Jesũ akiuga atĩrĩ, “Nĩ harĩ mũndũ waahutia, tondũ nĩndaigua hinya woima thĩinĩ wakwa.”
47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
Nake mũtumia ũcio, ona atĩ ndangĩhota kwĩhitha, agĩũka akĩinainaga, akĩĩgũithia magũrũ-inĩ make. Arĩ hau mbere ya andũ othe akĩheana gĩtũmi kĩrĩa gĩatũmĩte amũhutie na ũrĩa aahonirio o ro rĩmwe.
48 അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
Nake Jesũ akĩmwĩra atĩrĩ, “Mwarĩ ũyũ, gwĩtĩkia gwaku nĩkuo gwatũma ũhone. Thiĩ na thayũ.”
49 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
Na o hĩndĩ ĩyo Jesũ akĩaragia, hagĩkinya mũndũ woimĩte mũciĩ kwa Jairũ ũrĩa mũnene wa thunagogi, akiuga atĩrĩ, “Mwarĩguo nĩarĩkĩtie gũkua, tiga gũthĩĩnia Mũrutani.”
50 യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
Jesũ aigua ũguo, akĩĩra Jairũ atĩrĩ, “Tiga gwĩtigĩra, wee ĩtĩkia tu, na nĩekũhona.”
51 വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
Rĩrĩa aakinyire kwa Jairũ, ndaarekire mũndũ o na ũmwe atoonye hamwe nake, tiga o Petero, na Jakubu, na Johana, na ithe na nyina a mwana ũcio.
52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.
Hĩndĩ ĩyo andũ othe no kũrĩra maarĩraga magĩcakayaga nĩ ũndũ wa mwana ũcio. Jesũ akĩmeera atĩrĩ, “Tigai kũrĩra, ti mũkuũ, nĩ gũkoma akomete.”
53 അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
Nao makĩmũthekerera, tondũ nĩmooĩ atĩ aarĩ mũkuũ.
54 എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
Nowe Jesũ akĩnyiita mwana ũcio guoko, akiuga atĩrĩ, “Mwana wakwa, ũkĩra!”
55 അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
Na hĩndĩ o ĩyo agĩcookererwo nĩ muoyo wake, na o rĩmwe akĩrũgama. Jesũ agĩcooka akĩmeera mahe mwana ũcio kĩndũ gĩa kũrĩa.
56 അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
Nao aciari ake makĩgega mũno, nowe akĩmaatha matikeere mũndũ o na ũ ũndũ ũcio wekĩkĩte.

< ലൂക്കോസ് 8 >