< ലൂക്കോസ് 7 >
1 ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീൎന്ന ശേഷം അവൻ കഫൎന്നഹൂമിൽ ചെന്നു.
୧ଜୀସୁ ଲ଼କୁ ନ଼କିତା ବାରେ କାତା ୱେସାଲି ରା଼ପ୍ହାଲିଏ କପର୍ନାହୁମ ଗା଼ଡ଼ାତା ହାଚେସି ।
2 അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
୨ଏଚିବେ଼ଲାତା ରଅସି ପା଼ସାକ଼ଡ଼ି କ଼ସ୍କା ମୁହେଁ କାଜାଣା ହ଼ଲେଏସି ହା଼ନିଲେହେଁ ନ଼ମେରି ଆ଼ହାମାଚେସି; ଏ଼ ହ଼ଲେଏଣାଇଁ ଏ଼ୱାସି ହା଼ରେକା ଜୀୱୁ ନ଼ହିଁମାଚେସି ।
3 അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
୩ଏ଼ୱାସି ଜୀସୁ କାତା ୱେଞ୍ଜାନା, ଏ଼ୱାସି ଏ଼ନିକିଁ ୱା଼ହାନା ତାନି ହ଼ଲେଏଣାଇଁ ନେହିଁ କିନେସି, ଈଦାଆଁତାକି ଜୀହୁଦି ଲ଼କୁତି କାଜାରି ବିତ୍ରାଟି ଏଚରଜା଼ଣାତି ଏ଼ୱାଣି ତା଼ଣା ପାଣ୍ତାନା ବାତିମା଼ଲିତେସି ।
4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പൎയ്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
୪ଏ଼ୱାରି ଜୀସୁ ତା଼ଣା ୱା଼ହାନା ହା଼ରେକା ବାତିମା଼ଲିହିଁ ୱେସ୍ତେରି, “ଏ଼ୱାସି ନୀ ତା଼ଣାଟି ହା଼ରେକା ସା଼ୟେମି ବେଟାଆ଼ହାଲି ପା଼ଡ଼ା ଆ଼ନାସି;
5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീൎപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
୫ଇଚିହିଁ ଏ଼ୱାସି ମା଼ ଜୀହୁଦି ଲ଼କୁଣି ଜୀୱୁ ନ଼ନେସି ଅ଼ଡ଼େ ତା଼ନୁଏ ମାଙ୍ଗେତାକି ଜୀହୁଦି ଲ଼କୁତି କୁଟମି ଇଲୁ କିହାମାନେସି ।”
6 യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കൎത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.
୬ଏମ୍ବାଟିଏ ଜୀସୁ ଏ଼ୱାରିତଲେ ହାଚେସି, ଏ଼ୱାସି କାଜାଣି ଇଲୁଟିଏ ହିରେ ହେକ ମାଚାଟିଏ ତାନି ତ଼ଣେସିଙ୍ଗାଣି ୱେସା ପାଣ୍ତିତେସି, “ଏ଼ ପ୍ରବୁ ନୀନୁ ଅ଼ଡ଼େ କସ୍ତ ପ୍ଣାଃଆନିଦେ; ଇଚିହିଁ ନୀନୁ ନା଼ ଇଜ ପା଼ୱୁଲି ଇଟିଦି ଇଲେକିଁ ପା଼ଡ଼ାଆ଼ଆତାତେଏଁ;
7 അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.
୭ଈଦାଆଁତାକି ନା଼ନୁ ନୀ ତା଼ଣା ୱା଼ହାଲି ପା଼ଡ଼ାଆ଼ଅଁ ଇଞ୍ଜିଁ ଅଣ୍ପିତେଏଁ; ସାମା ନୀନୁ ର଼ ପଦୁ ୱେସା ପାଣ୍ତାମୁ ନା଼ ହ଼ଲେଏସି ନେହିଁ ଆ଼ନେସି ।
8 ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
୮ଇଚିହିଁ ନା଼ନୁ ରଅଣି ତା଼ଣା କାମା କିନି ମାଣ୍ସି ଆ଼ତିହିଁ ଜିକେଏ ନା଼ ଅଦିକାରାତା ଅ଼ଡ଼େ କ଼ସ୍କା ମାନେରି; ଅ଼ଡ଼େ ନା଼ନୁ ରଅଣାଇଁ ହାଲାମୁ ଇଚିହିଁ ହାନେସି; ରଅଣାଇଁ ୱା଼ମୁ ଇଚିହିଁ ୱା଼ନେସି; ଇଞ୍ଜାଁ ନା଼ ହ଼ଲେଏଣାଇଁ ଈଦାଆଁ କିମୁ ଇଚିହିଁ ଏ଼ୱାସି କିନେସି ।”
9 യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
୯ଜୀସୁ ଈ ବାରେ କାତା ୱେଞ୍ଜାନା କାବା ଆ଼ତେସି, ଅ଼ଡ଼େ ଜେ଼ଚ ୱା଼ହିମାନି ଲ଼କୁୱାକି ସିନିକିହାନା ଏଲେଇଚେସି, “ନା଼ନୁ ମିଙ୍ଗେ ୱେସିମାଞ୍ଜାଇଁ ଇସ୍ରାୟେଲ ଲ଼କୁ ବିତ୍ରା ଜିକେଏ ନା଼ନୁ ଇଲେତି ନାମୁ ମେସାହିଲଅଁ ।”
10 ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ടു.
୧୦ଅ଼ଡ଼େ ପାଣ୍ତ୍ୱି ଆ଼ହାମାଚି ଲ଼କୁ ଇଜ ୱା଼ହାନା ହ଼ଲେଏସି ନେହିଁ ଆ଼ହାମାନାଣି ମେସ୍ତେରି ।
11 പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
୧୧ଏମ୍ବାଟିଏ ନାଇନ ଦ଼ରୁଗାଟି ଗା଼ଡ଼ାତା ହାଚେସି, ତାନି ସୀସୁୟାଁ ଇଞ୍ଜାଁ ହା଼ରେକା ଲ଼କୁ ଏ଼ୱାଣିତଲେ ହାଜିମାଚେରି ।
12 അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
୧୨ଏ଼ୱାସି ଗା଼ଡ଼ାତି ଗ଼ଲିମୁଟାତା ଏଜାଲିଏ ଲ଼କୁ ର଼ ମାଡ଼୍ହାତି ପାଙ୍ଗାତା ଡେ଼କା ତାଚି ମାଚେରି, ଏ଼ୱାସି ତାମି ଇୟାନି ରଣ୍ତିଏ ମୀର୍ଏସି ମାଚେସି, ଇଞ୍ଜାଁ ଏ଼ ଇୟା ରା଼ଣ୍ତେଣି ମାଚେ; ଅ଼ଡ଼େ ଗା଼ଡ଼ାତି ହା଼ରେକା ଲ଼କୁ ଏ଼ଦାନିତଲେ ମାଚେରି ।
13 അവളെ കണ്ടിട്ടു കൎത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.
୧୩ଏ଼ଦାନି ମେସାନା ଜୀସୁ ହା଼ରେକା କାର୍ମା ଅଣ୍ପାନା ଏ଼ଦାନି ଏଲେଇଚେସି, “ଡ଼ୀଆନି ।”
14 ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു.
୧୪ଅ଼ଡ଼େ ଏ଼ୱାସି ଡାଗେ ହାଜାନା ଡେ଼କାମାଚି ଚେଚେଣିତି ଡୀଗିତେସି, ଇଞ୍ଜାଁ ଡେ଼କା ଅ଼ହିମାଚି ଲ଼କୁ ନିଚାଲିଏ ଜୀସୁ ଏଲେଇଚେସି, “ଆଡ଼େ ଦାଂଗ୍ଣେଣାଁତି! ନା଼ନୁ ଏଲେଇଞ୍ଜିମାଞ୍ଜାଇଁ ନିଙ୍ଗାମୁ!”
15 മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
୧୫ଏଚେଟିଏ ହା଼ହାମାଚି ଦାଂଗ୍ଣେଏସି ନିଙ୍ଗାନା କୁଗିତେସି ଇଞ୍ଜାଁ ଜ଼ଲିତେସି, ଇଞ୍ଜାଁ ଏ଼ୱାସି ତାମି ଇୟାନି କେୟୁତା ହେର୍ପିତେସି ।
16 എല്ലാവൎക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദൎശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
୧୬ଏଚେଟିଏ ବାରେଜା଼ଣା ଆଜିତାକି ମାହାପୂରୁଇଁ ଜହରା କିହିଁ ଏଲେଇଚେରି; “ମା଼ ବିତ୍ରା ର଼ ମାହାପୂରୁ ଅଣ୍ପୁତି ବ଼ଲୁ ୱେହ୍ନାସି ହ଼ଚାମାନେସି, ଇଚିହିଁ ମାହାପୂରୁ ତାନି ଲ଼କୁଣି କାର୍ମା ମେସାମାନେସି!”
17 അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.
୧୭ଇଞ୍ଜାଁ ଜୀସୁ କିତି ଈ କାତା ବାରେ ଜୀହୁଦା ଦେ଼ସାତା ଅ଼ଡ଼େ ସା଼ରିସୁଟୁ ମାନି ରା଼ଜିତା ୱେ଼ଙ୍ଗାହାଚେ ।
18 ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു.
୧୮ଡା଼ୟୁ ବାପ୍ତିସ୍ମ ହୀନି ଜହନତି ସୀସୁୟାଁ ଈ ବାରେ କାତା ଏ଼ୱାଣାଇଁ ୱେସ୍ତେରି ।
19 എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കൎത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.
୧୯ଏଚେଟିଏ ଜହନ ତାନି ରୀ ସୀସୁୟାଁଇଁ ଡାଗେ ହା଼ଟାନା ପ୍ରବୁ ତା଼ଣା ଏଲେଇଞ୍ଜା ପାଣ୍ତିତେସି, “ଆମ୍ବାଆସି ୱା଼ନାୟି ମାଚେ, ନୀନୁଏ ଏ଼ୱାତିକି, ଆ଼ଆତିଁ ମା଼ମ୍ବୁ ଅ଼ର ରଅଣାଇଁ କା଼ଃଆନମି?”
20 ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
୨୦ଏ଼ୱାରି ଜୀସୁ ତା଼ଣା ୱା଼ହାନା ଏଲେଇଚେରି, “ବାପ୍ତିସ୍ମ ହୀନି ଜହନ ମାଙ୍ଗେ ଏଲେଇଞ୍ଜା ପାଣ୍ତାତେସି, ଆମ୍ବାଆସି ୱା଼ନାୟି ମାଚେ ଏ଼ୱାତି ନୀନୁଏ କି ଆ଼ଆତିଁ ମା଼ମ୍ବୁ ଅ଼ର ରଅଣାଇଁ କା଼ଃଆନମି?”
21 ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാൎക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:
୨୧ଏଚିବେ଼ଲା ଏ଼ୱାସି ହା଼ରେକା ର଼ଗ, କସ୍ତ ଅ଼ଡ଼େ ପ଼ଲ୍ଆ ବୂତୁୟାଁ ତା଼ଣାଟି ହା଼ରେକା ଲ଼କୁଣି ନେହିଁ କିତେସି, ଇଞ୍ଜାଁ ହା଼ରେକା କାଣ୍କା ମେହ୍ଆଗାଟାରାଇଁ ମେହ୍ନି ବା଼ଡ଼୍ୟୁ ହୀତେସି ।
22 കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.
୨୨ଏ଼ୱାସି ଏ଼ୱାରାଇଁ ଏଲେଇଚେସି, “ମୀରୁ ହାଜାନା ଏ଼ନା ଏ଼ନାଆଁ ମେସାମାଞ୍ଜେରି ଅ଼ଡ଼େ ୱେଞ୍ଜାମାଞ୍ଜେରି, ଏ଼ ବାରେ ଜହନଇଁ ୱେହ୍ଦୁ; କାଣ୍କା ମେହ୍ଆଗାଟାରି ମେସାଲି ଆ଼ଡିମାନେରି, ସଟାୟାଁ ତା଼କାଲି ଆ଼ଡିମାନେରି, କାଜା ର଼ଗ ଗାଟାରି ନେହିଁ ଆ଼ହିମାନେରି, ବେ଼ରାୟାଁ ୱେଞ୍ଜିମାନେରି, ହା଼ତାରି ନୀଡିମାନେରି, ଅ଼ଡ଼େ ହିଲାଆ ଗାଟାରି ନେହିଁ କାବ୍ରୁ ୱେଞ୍ଜିମାନେରି;
23 എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
୨୩ନା଼ ତା଼ଣା ଆମ୍ବାଆରି ଆନାମାନା ଆ଼ଆନା ନାମାନେରି, ତାମ୍ଙ୍ଗେଏ ନେହେଁ ।”
24 യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
୨୪ଜହନ ସୀସୁୟାଁ ହାଜାଲିଏ, ଜୀସୁ ଲ଼କୁଣି ଜହନତି କାତା ଏଲେଇଚେସି, “ଏଚିବେ଼ଲା ବାଃଲି ବାଟାତା ମୀରୁ ହାଜାମାଚେରି, ଏମ୍ବାଆଁ ଏ଼ନାଆଁ ମେସାଲି କା଼ଚାମାଚେରି? ଏ଼ନାଆଁ ଗା଼ଲି ତଲେ ୱା଼ଲିମାନି ଡାଣ୍ତିତି?
25 അല്ല, എന്തു കാണ്മാൻ പോയി? മാൎദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ.
୨୫ଏ଼ଦାଆଁ ଆ଼ଆତିହିଁ ଏ଼ନାଆଁ ମେସାଲି ହାଜାମାଚେରି? ନେହିଁ ଅ଼ଜିତି ପା଼ତାଡ଼ା ହିମ୍ବରି ହୁଚାମାନି ର଼ ମାଣ୍ସିଇଁ? ମେହ୍ଦୁ ଆମ୍ବାଆରି ନେହିଁ ନେହିଁ ହିମ୍ବରିକା ହୁଚାନା ସୁକୁ ତଲେ ଡ଼ୟିନାରି ଏ଼ୱାରି ରାଜା ଗା଼ଡ଼ାତା ଡ଼ୟିନେରି!
26 അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
୨୬ଏ଼ଦାଆଁ ଆ଼ଆତିଁ ଏ଼ନାଆଁ ମେସାଲି ହାଜାମାଚେରି? ଏ଼ନାଆଁ ର଼ ମାହାପୂରୁ ଅଣ୍ପୁତି ବ଼ଲୁ ୱେହ୍ନାଣାଇଁ? ନା଼ନୁ ମିଙ୍ଗେ ସାତା ୱେସିମାଞ୍ଜାଇଁ, ମାହାପୂରୁ ବ଼ଲୁ ୱେହ୍ନାରି କିହାଁ କାଜାଣାଇଁ ।
27 “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
୨୭ଆମ୍ବାଆରି କାତା ରା଼ସ୍କି ଆ଼ହାମାନେ, ‘ହେଣ୍ତୁ ନା଼ନୁ ନା଼ କାବ୍ରୁ ୱେହ୍ନାଣାଇଁ ନୀ ନ଼କିତା ପାଣ୍ତିମାଞ୍ଜାଇଁ, ଏ଼ୱାସି ନୀ ନ଼କିତା ଜିରୁ ତିୟାରା କିନେସି, ଏ଼ୱାସି ଏ଼ ମାଣ୍ସି ।’
28 സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.--
୨୮ନା଼ନୁ ମିଙ୍ଗେ ସାତା ୱେସିମାଞ୍ଜାଇଁ ଇୟାନି ବାଣ୍ତିଟି ଜାର୍ନା ଆ଼ହାମାନାରି ବିତ୍ରା ଜହନ ବାରେକିହାଁ କାଜାସି; ଆ଼ତିଜିକେଏ ମାହାପୂରୁ ରା଼ଜିତା ଆମ୍ବାଆସି ଊଣା ଏ଼ୱାସି ଏ଼ୱାଣି କିହାଁ କାଜାସି ।”
29 എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
୨୯ବାରେଜା଼ଣା ଈ କାତା ୱେଞ୍ଜାନା, ସିସ୍ତୁ ରୀହ୍ନାରି ଜିକେଏ ଜହନ ତା଼ଣାଟି ବାପ୍ତିସ୍ମ ଅ଼ହାମାଚାକି ମାହାପୂରୁଇଁ ସାତା ଇଞ୍ଜିଁ ଇଚେରି;
30 എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ---
୩୦ସାମା ପାରୁସିୟାଁ ଅ଼ଡ଼େ ମେ଼ରାପୁନାରି ଏ଼ୱାଣି ତା଼ଣାଟି ବାପ୍ତିସ୍ମ ପ୍ଣାଃଆନାହାଁ ତାମ୍ଙ୍ଗେ ତାକି ମାହାପୂରୁ ଅଣ୍ପିମାଚାଣି କୂତେରି ।
31 ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?
୩୧“ଈ କା଼ଲାତି ଲ଼କୁଣି ଆମ୍ବାଆରି ତଲେ ତୂକ୍ଇଁ, ଇଞ୍ଜାଁ ଏ଼ୱାରି ଆମ୍ବାଆରି ଲେହେଁ?
32 ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.
୩୨ଏମିନି କକାରି ହା଼ଟା ବାଜାରାତା କୁଗାନା ତା଼ମ୍ବୁ ଏଲେଇଣ୍ମ୍ବି ଆ଼ନେରି, ‘ମା଼ମ୍ବୁ ମିଙ୍ଗତାକି ପୀରୁଡ଼ି ଊକିତମି, ମୀରୁ ଏ଼ନ୍ଦାଆତେରି; ମା଼ମ୍ବୁ ଦୁକୁ ତଲେ ଡ଼ୀତମି ମୀରୁ ଡ଼ୀଆତେରି!’ ଏ଼ୱାରି ଇଲେତାରି ଇଞ୍ଜିଁ ଜୀସୁ ୱେସ୍ତେସି ।
33 യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.
୩୩ଇଚିହିଁ ବାପ୍ତିସ୍ମ ହୀନି ଜହନ ୱା଼ହାନା ରା଼ନ୍ଦା ତିନାଆତେସି କି ଅଙ୍ଗୁରି ରାସା ଗହ୍ଆତେସି, ଅ଼ଡ଼େ ମୀରୁ ଏଲେଇଚେରି, ‘ଏ଼ୱାଣାଇଁ ବୂତୁ ଆଲ୍ଗାମାଚେ ।’
34 മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
୩୪ମାଣ୍ସି ମୀର୍ଏସି ୱା଼ହାନା ରା଼ନ୍ଦା ତିଚେସି ଉଟେସି, ଅ଼ଡ଼େ ମୀରୁ ଏଲେ ଇଞ୍ଜିମାଞ୍ଜେରି, ‘ମେହ୍ଦୁ ଈୱାସି ଟିଣ୍ତିକାୱୁ, କାଡ଼ୁବୂତୁ, ସିସ୍ତୁ ରୀହ୍ନାରି ଅ଼ଡ଼େ ପା଼ପୁ ଗାଟାରି ତ଼ଣେଏସି ।’
35 ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
୩୫ମାହାପୂରୁତି ବୁଦି ତାନି ବାରେ ମୀର୍କା ତା଼ଣାଟି ସାତା ଇଞ୍ଜିଁ ତ଼ଞ୍ଜାଆ଼ନେ ।”
36 പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു.
୩୬ଅ଼ଡ଼େ ପାରୁସିୟାଁ ବିତ୍ରାଟି ରଅସି ଜୀସୁଇଁ ତାନି ଇଜ ତିଞ୍ଜାଲି ଏଲେଇଚେସି, ଏମ୍ବାଟିଏ ଜୀସୁ ଏ଼ ପାରୁସି ଇଜ ହ଼ଡାନା ରା଼ନ୍ଦା ତିଞ୍ଜାଲି କୁଗିତେସି ।
37 ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു,
୩୭ମେହ୍ଦୁ ଏ଼ ଗା଼ଡ଼ାତା ପା଼ପୁଗାଟି ର଼ ଇୟା ମାଚେ; ଜୀସୁ ପାରୁସିୟାଁ ଇଜ ତିଞ୍ଜାଲି କୁଗାମାନେସି ଇଞ୍ଜିଁ ପୁଞ୍ଜାନା ଏ଼ଦି ର଼ ଗା଼ଜୁତା ଗାନ୍ଦାଗାଟି ନିୟୁଁ ତାଚାନା,
38 പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീൎകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.
୩୮ଡା଼ୟୁୱାକି ଜୀସୁ କଡାୟାଁଦାରି ନିଚାନା ଡ଼ୀହି ଡ଼ୀହି କାଣ୍ତ୍ରୁ ବକ୍ହାନା ଏ଼ୱାଣି ପାଃଆନାୟାଁ ଊଦି କିହାନା ତାନି ତା଼ର୍ୟୁଁ ବା଼ଣାୟାଁ ତଲେ ଜୀସୁ ପାଃଆନାୟାଁ ଜେ଼ଜିହିଁ ଏ଼ୱାଣି ପାଃଆନାୟାଁ ନଣ୍ତିତେ ଅ଼ଡ଼େ ଗାନ୍ଦା ନିୟୁଁ ରୁବିତେ ।
39 അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
୩୯ଏ଼ଦାଆଁ ମେସାନା ଆମିନି ପାରୁସି ହା଼ଟାମାଚେସି, ଏ଼ୱାସି ମ଼ନ ମ଼ନତା ଅଣ୍ପିତେସି, “ଈୱାସି ମାହାପୂରୁ ଅଣ୍ପୁତି ବ଼ଲୁ ୱେହ୍ନାସି ଆ଼ହାମାଚିହିଁମା, ତାଙ୍ଗେ ଡୀଗିମାନି ଇୟାଟି ଏ଼ନିଲେହେଁତାୟି ପୁଚେସିମା, ଇଚିହିଁ ଏ଼ଦି ପା଼ପୁ ଗାଟାୟି ।”
40 ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
୪୦ଜୀସୁ ଏ଼ୱାଣାଇଁ ଏଲେଇଚେସି, “ଆଡ଼େ ସିମନ ନା଼ନୁ ନିଙ୍ଗେ ର଼ କାତା ୱେସ୍ତାନାୟିମାନେ ।” ଏ଼ୱାସି ଏଲେଇଚେସି, “ହାଅ ପ୍ରବୁ ୱେସ୍ତାମୁ ।”
41 കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
୪୧“ର଼ ସା଼ୱୁକାରି ତା଼ଣା ରିଆରି ରୀଣାଗାଟାରି ମାଚେରି; ରଅସି ପା଼ସାୱାଞ୍ଜା ଅ଼ଡ଼େ ରଅସି ରୀ କ଼ଡ଼ି ଦସଟାକା ରୀଣା ଗାଟାସି ।
42 വീട്ടുവാൻ അവൎക്കു വക ഇല്ലായ്കയാൽ അവൻ ഇരുവൎക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
୪୨ଏ଼ୱାରି ରୀଣା ଡିକ୍ହାଲି ଆ଼ଡାଆଲିଏ, ଏ଼ୱାରି ସା଼ୱୁକାରି ରିଆରି ରୀଣାତି ଜିକେଏ ପିସାତୁସ୍ତେସି । ଇଞ୍ଜାଁ ଏ଼ୱାରି ବିତ୍ରାଟି ଆମ୍ବାଆସି ଏ଼ୱାଣାଇଁ ହା଼ରେକା ଜୀୱୁ ନ଼ନେସି?”
43 അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
୪୩ସିମନ ଏଲେଇଚେସି, “ନା଼ ଅଣ୍ପୁତା ଆମ୍ବାଆରାକି ଗାଡି ରୀଣା ପିସ୍ପିଆ଼ତେ ଏ଼ୱାସି ।” ଜୀସୁ ଏଲେଇଚେସି, “ନୀନୁ ନେହିଁ ଅଣ୍ପାମାଞ୍ଜି ।”
44 സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
୪୪ଅ଼ଡ଼େ ଏ଼ୱାସି ଏ଼ ଇୟାନିୱାକି ସିନିକିହାନା ସିମନଇଁ ଏଲେଇଚେସି, “ଈ ଇୟାନି ମେସିମାଞ୍ଜି? ନା଼ନୁ ମୀ ଇଜ ୱା଼ତେଏଁ, ନା଼ କଡାୟାଁ ତାକି ଏ଼ୟୁ ହିୟାଆତି, ସାମା କାଣ୍ତ୍ରୁତଲେ ନା଼ ପାଃଆନାୟାଁ ଊଦି କିହାନା ତାନି ତା଼ର୍ୟୁଁ ବା଼ଣାୟାଁ ତଲେ ଜେ଼ଜାତେ ।
45 നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
୪୫ନୀନୁ ନାଙ୍ଗେ ନଣ୍ତାଆତି? ସାମା ନା଼ନୁ ବିତ୍ରା ୱା଼ୱନିଏ ନା଼ ପାଃଆନାୟାଁ ନଣ୍ତାଲି ପିସିମାଞ୍ଜେଏ ।
46 നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.
୪୬ନୀନୁ ନା଼ ତା଼ର୍ୟୁଁତା ନିୟୁଁ ରୁବାଆତି? ସାମା ଈଦି ନା଼ ପାଃଆନାଣାଁ ଗାନ୍ଦା ନିୟୁଁ ରୁବାତେ ।
47 ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
୪୭ଈଦାଆଁତାକି ନା଼ନୁ ନିଙ୍ଗ ୱେସିମାଞ୍ଜାଇଁ, ଈଦାନି ହା଼ରେକା ପା଼ପୁ ମେଣ୍ଙ୍ଗାମାନେ ଏ଼ଦାଣିତାକି ଏ଼ଦି ହା଼ରେକା ଜୀୱୁନ଼ହିଁ ମାଞ୍ଜାନେ; ସାମା ଆମ୍ବାଆରାକି ଊଣା ପା଼ପୁ ମେଣ୍ଙ୍ଗିନେ ଏ଼ୱାସି ଊଣା ଜୀୱୁ ନ଼ନେସି ।”
48 പിന്നെ അവൻ അവളോടു: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
୪୮ଅ଼ଡ଼େ ଜୀସୁ ଏ଼ ଇୟାନି ଏଲେଇଚେସି, “ନୀ ପା଼ପୁ ବାରେ ମେଣ୍ଙ୍ଗାମାନେ ।”
49 അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
୪୯ଏମ୍ବାଟିଏ ଏ଼ୱାଣିତଲେ ତିଞ୍ଜାଲି କୁଗାମାଚାରି ମ଼ନ ମ଼ନତା ଏଲେଇଚେରି, “ପା଼ପୁ ଜିକେଏ ମେଣ୍ଙ୍ଗି କିହିମାନେସି ଈୱାସି ଆମ୍ବାଆସି?”
50 അവനോ സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
୫୦ସାମା ଜୀସୁ ଏ଼ ଇୟାନି ଏଲେଇଚେସି, “ନୀ ନାମୁ ନିଙ୍ଗେ ଗେଲ୍ପାମାଞ୍ଜାନେ; ହିତ୍ଡ଼ି ତଲେ ହାଲାମୁ ।”