< യോഹന്നാൻ 1 >
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
ଗନଡେଲନ୍ ଆ ପୁର୍ବା ବର୍ନେନ୍ ଡକୋଏନ୍, ଆରି ବର୍ନେନ୍ ଡ ଇସ୍ୱରନ୍ ଆବୟନ୍ ଡକୋଏଞ୍ଜି ।
2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
ଗନଡେଲନ୍ ଆରୁଲନେନ୍ ଆଡିଡ୍ ତି ଆ ବର୍ନେ ମା ଇସ୍ୱରନ୍ ସରିନ୍ ଡକୋଲନ୍ ।
3 സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
ଇସ୍ୱରନ୍ ତି ଆ ବର୍ନେ ବାତ୍ତେ ଅଡ଼୍କୋନ୍ ଗବ୍ଡେଲେନ୍, ଆନିନ୍ ଅମ୍ରେଙ୍ଡାଲେ ଇନ୍ନିଙ୍ ଅଣ୍ଡ୍ରଙ୍ ଗଡେଲେ ।
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
ଆମଙନ୍ ଅନମେଙନ୍ ଡକୋଏନ୍ ଆରି ତି ଆନମେଙ୍ ମନ୍ରାଞ୍ଜି ଆ ସନାଆର୍ ।
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
ତି ସନାଆରନ୍ ଲୋଙଡ୍ଲୋଙନ୍ ତରାଡ୍ଲେ ଜିର୍ତାୟ୍ ଆରି ଲୋଙଡନ୍ ତିଆତେ ପମ୍ଞିଡ୍ଲେ ଅଃର୍ରପ୍ତିଏ ।
6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
ଇସ୍ୱରନ୍ ଆମଙ୍ ସିଲଡ୍ ଅବୟ୍ ମନ୍ରାନ୍ଆଡଙ୍ ଅନାପ୍ପାୟନ୍ ଡେଲୋ, ଆଞୁମନ୍ ଜନ ।
7 അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
ଆନିନ୍ ତି ସନାଆରନ୍ ଆସନ୍ ସାକିନ୍ ତିୟ୍ତେ, ଆରି ତି ଆ ସାକି ଅମ୍ଡଙ୍ଡାଲେ ଏଙ୍ଗାଲ୍ଡେନ୍ ଅଡ଼୍କୋ ମନ୍ରାନ୍ ଡର୍ନେଜି, ତିଆସନ୍ ଆନିନ୍ ଇୟ୍ଲାୟ୍ ।
8 അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
ଆନିନ୍ଡମ୍ ତି ଆ ସନାଆର୍ ତଡ୍, ବନ୍ଡ ସନାଆରନ୍ ଆ ଆସନ୍ ସାକିନ୍ ତନିୟନ୍ ଆସନ୍ ଆନିନ୍ ଇୟ୍ଲାୟ୍ ।
9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
ଅଙ୍ଗା ସନାଆର୍ ପୁର୍ତିନ୍ ଇୟ୍ଲେ, ଅଡ଼୍କୋ ମନ୍ରାଞ୍ଜିଆଡଙ୍ ଇୟ୍ତାୟ୍ ଅବ୍ସାଆରେଞ୍ଜି, ତିଆତେ ମା ଆଜାଡ଼ି ସନାଆରନ୍ ।
10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
ଆନିନ୍ ପୁର୍ତିଲୋଙନ୍ ଡକୋଏନ୍, ଆନିନ୍ ଅମ୍ମେଲେ ପୁର୍ତିନ୍ ଗଡେଲେନ୍, ଡେଲୋଜନଙ୍ଡେନ୍ ପୁର୍ତିନ୍ ଆନିନ୍ଆଡଙ୍ ଅଃନ୍ନମ୍ମଡ୍ଲୋ ।
11 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
ଆନିନ୍ ଆ ରାଜ୍ୟନ୍ ଇୟ୍ଲାୟ୍, ଜନଙ୍ଡେନ୍ ଆ ମନ୍ରାଡମଞ୍ଜି ଆନିନ୍ଆଡଙ୍ ଅଃଜ୍ଜାଲଜି ।
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവൎക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
ବନ୍ଡ ଡିଅଙ୍ଗା ମନ୍ରା ଆନିନ୍ଆଡଙ୍ ଜାଲେ ଆଞୁମ୍ଲୋଙନ୍ ଡର୍ରଞ୍ଜି ତି ଅଡ଼୍କୋଞ୍ଜି ଇସ୍ୱରନ୍ ଆଅନ୍ ଆଡନେ ଆସନ୍ ଆନିଞ୍ଜିଆଡଙ୍ ଅବ୍ସୋଡ଼ାନେନ୍ ତିୟେଞ୍ଜି ।
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
ଆନିଞ୍ଜି ମିଞାମ୍ଲୋଙନ୍ ସିଲଡ୍, ଡଅଙନ୍ ଆ ଇସ୍ସୁମ୍ ସିଲଡ୍ ଅଡ଼େ ମନ୍ରାନ୍ ଆ ଇସ୍ସୁମ୍ ସିଲଡ୍ ଆନିଞ୍ଜି କରୋକ୍କୋଡନ୍ ଅଃଡ୍ଡେଲଜି, ଆର୍ପାୟ୍ ଇସ୍ୱରନ୍ ଆମଙ୍ ସିଲଡ୍ ଆନିଞ୍ଜି କରୋକ୍କୋଡନ୍ ଡେଏଞ୍ଜି ।
14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
ଆରି ତି ଆ ବର୍ନେ ଡଅଙନ୍ ଗଡେଲେନ୍, ସନାୟୁମନ୍ ଡ ଆଜାଡ଼ିଲୋଙନ୍ ବରିୟ୍ଡାଲେ ଅମଙ୍ଲେନ୍ ଡକୋଲନେ, ଆନିନ୍ ଆବୟଡମନ୍ ଇସ୍ୱରନ୍ ଆ ଡାଙ୍ଗଡ଼ାଅନ୍ ଅନ୍ତମ୍ ଅଙ୍ଗା ଗନୁଗୁ ପନେମେଙ୍ ଇସ୍ୱରନ୍ ଆମଙ୍ ସିଲଡ୍ ଞାଙେନ୍ ତିଆତେ ଇନ୍ଲେଞ୍ଜି ଗିୟ୍ଲବୋ ।
15 യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീൎന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
ଆନିନ୍ ଆସନ୍ ସାକିନ୍ ତିୟ୍ଲେ ଜନନ୍ ସୋଡ଼ା ସର୍ରଙନ୍ ବାତ୍ତେ ବର୍ରନେ, “କେନ୍ ଆ ବର୍ନେ ଞେନ୍ ବର୍ରନାୟ୍, ‘ଆନିନ୍ ଞେନ୍ ସିଲଡ୍ଲ୍ଲନ୍ ଜିର୍ରାୟ୍ ଜନଙ୍ଡେନ୍ ଆନିନ୍ ଞେନ୍ ସିଲଡ୍ ସୋଡ଼ା, ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଞେନ୍ ଅଣ୍ଡ୍ରଙ୍ କୋଡିଞଞ୍ଜି ଆମ୍ମୁଙ୍ ଆନିନ୍ ଡକୋଏନ୍ ।’”
16 അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവൎക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
ତିଆସନ୍ ଆ ସନାୟୁମନ୍ ଆ ବନରିୟ୍ ବାତ୍ତେ ଇନ୍ଲେଞ୍ଜି ଅଡ଼୍କୋନ୍ ସନାୟୁମନ୍ ଞାଙ୍ଲବୋ, ଓଓ, ସନାୟୁମନ୍ ସିଲଡ୍ ସନାୟୁମନ୍ ଞାଙ୍ଲବୋ ।
17 ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଇସ୍ୱରନ୍, ବନାଁୟ୍ବରନ୍ ମୋସାନ୍ ଆମଙ୍ଗଡ୍ ତିୟ୍ତିୟ୍ଲଙ୍ଲନ୍, ବନ୍ଡ ସନାୟୁମନ୍ ଡ ଆଜାଡ଼ିନ୍ ଜିସୁ କ୍ରିସ୍ଟନ୍ ଆମଙ୍ଗଡ୍ ଜିର୍ରାୟ୍ ।
18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
ଆଙ୍ଗିୟ୍ ଆନ୍ନିଙ୍ ଇସ୍ୱରନ୍ଆଡଙ୍ ଅଣ୍ଡ୍ରଙ୍ ଗିଜେ, ବନ୍ଡ ଆନିନ୍ ସରିନ୍ ଆଡ୍ରକୋଲନ୍ ଆବୟଡମ୍ ଆ ଡାଙ୍ଗଡ଼ାଅନନ୍ ଆନିନ୍ଆଡଙ୍ ଅବ୍ଗିୟ୍ତାଏନ୍ ।
19 നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
ଜିରୁସାଲମନ୍ ଆ ଜିଉଦିମର୍ଜି ଜନନ୍ଆଡଙ୍ “ଆମନ୍ ଆନା?” ଗାମ୍ଲେ ବନରନ୍ ଆସନ୍ ଲାଙ୍ଲେଡ୍ ରାଓଡ଼ାଞ୍ଜି ଡ ଲେବିଅମରଞ୍ଜିଆଡଙ୍ ଆମଙନ୍ ଆପ୍ପାୟ୍ଲାଜି । ତିଆଡିଡ୍ ଆନିନ୍ କେନ୍ ଆ ସାକି ତିୟେନ୍ ।
20 ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
ଜନନ୍ ଅଃସସଲନ୍, ଆନିନ୍ ରେୟ୍ଲଙ୍ ବର୍ରନେ, “ଞେନ୍ କ୍ରିସ୍ଟନ୍ ତଡ୍ ।”
21 പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
ସିଲତ୍ତେ ଆନିଞ୍ଜି ଜନନ୍ଆଡଙ୍ ବରେଞ୍ଜି, “ଏତ୍ତେଲ୍ଡେନ୍ ଇନି? ଆମନ୍ ପଙ୍ ଏଲିଅ?” ଆନିନ୍ ଗାମେନ୍, “ଇଜ୍ଜା, ଞେନ୍ ତଡ୍ ।” ଆନିଞ୍ଜି ଗାମେଞ୍ଜି, “ଆମନ୍ ଇନି ପୁର୍ବାଃତେ ବର୍ନେମର୍ ପଙ୍?” ଆନିନ୍ ଜାଲଙେଞ୍ଜି, “ଇଜ୍ଜା ।”
22 അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
ସିଲତ୍ତେ ଆନିଞ୍ଜି ଜନନ୍ଆଡଙ୍ ବରେଞ୍ଜି, “ଆମନ୍ ଆନା, ଆମନ୍ଡମ୍ ବର୍ନା ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଇନ୍ଲେଞ୍ଜିଆଡଙ୍ ଆରାପ୍ପାୟ୍ଲଲେଞ୍ଜି ଆ ମନ୍ରାଜି ଆମଙ୍ ବର୍ନେନମ୍ ଇନ୍ଲେନ୍ ଇୟ୍ତେ ଏବର୍ନାୟ୍ ।”
23 അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
ପୁର୍ବାଃତେ ବର୍ନେମର୍ ଜିସାୟନ୍ ଏଙ୍ଗାଲେ ବର୍ରନେ, ଜନନ୍ ଏତ୍ତେଲେ ବର୍ରନେ, “ଞେନ୍ ଆରିଙ୍ରିଙ୍ଲୋଙନ୍ ସୋଡ଼ା ସର୍ରଙନ୍ ବାତ୍ତେ ବରର୍ତନାଞନ୍ ଅବୟ୍ ମନ୍ରାନ୍ ଆ ସର୍ରଙ୍, ଞେନ୍ ଗାମ୍ତାୟ୍, ପ୍ରବୁନ୍ ଆସନ୍ ତଙରନ୍ ବୁଙୟ୍ବା ।”
24 അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു.
ଆରି ପାରୁସିଞ୍ଜି ଆରାପ୍ପାୟ୍ଲାଞଞ୍ଜି ଆ ମନ୍ରାଜି ଲାଙ୍ଲେନ୍ନେ ଜନନ୍ଆଡଙ୍ ବରେଞ୍ଜି,
25 എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
“ଆମନ୍ କ୍ରିସ୍ଟନ୍ ତଡ୍, ଏଲିଅନ୍ ତଡ୍, ପୁର୍ବାଃତେ ବର୍ନେମର୍ ତଡ୍, ଏତ୍ତେଲ୍ଡେନ୍ ଆମନ୍ ଇନିବା ତବ୍ବୁବ୍ଡାନ୍ ତିୟ୍ତେ?”
26 അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;
ତବ୍ବୁବ୍ଡାମର୍ ଜନନ୍ ଆନିଞ୍ଜିଆଡଙ୍ ଜାଲଙେଞ୍ଜି, “ଞେନ୍ ଡାଆଲୋଙନ୍ ତବ୍ବୁବ୍ଡାନ୍ ତିୟ୍ତବେନ୍, ଆନାଆଡଙ୍ ଆମ୍ୱେଞ୍ଜି ଅଣ୍ଡ୍ରଙ୍ ଏଅମ୍ମଡେ ଆନିନ୍ ଅମଙ୍ଲୋଙ୍ବେନ୍ ଆତନଙ୍ ।
27 എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
ଆନିନ୍ ଞେନ୍ ସିଲଡ୍ଲ୍ଲନ୍ ଜିର୍ତାୟ୍, ଆ ପାଣ୍ଡୋୟନ୍ ଆ ଜନିବାଡ୍ ଉଜୁଜନ୍ ଆସନ୍ ଞେନ୍ ଜିଞ୍ଜିନ୍ ତଡ୍ ।”
28 ഇതു യോൎദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
ଜର୍ଦନ ଅଲନ୍ ଆ ଅଡିଗଡ୍ ବେତନିଆ ସାଇଲୋଙନ୍ ଜନନ୍ ଅଙ୍ଗାଲୋଙ୍ ମନ୍ରାଞ୍ଜିଆଡଙ୍ ତବ୍ବୁବ୍ଡାନ୍ ତିୟେଞ୍ଜି ତେତ୍ତେ କେନ୍ ଅଡ଼୍କୋନ୍ ଡେଏନ୍ ।
29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
ତି ଆବାର୍ତାନ୍ ଜନନ୍ ଆମଙ୍ ଜିସୁନ୍ ଇୟ୍ଲାୟ୍, ତିଆତେ ଗିୟ୍ଲେ ଜନନ୍ ବର୍ରନେ, “କେରେ ଗିୟ୍ବା ଇସ୍ୱରନ୍ ଆଅନ୍ ମେଣ୍ଡା, ଆନିନ୍ ପୁର୍ତିନ୍ ଆ ଇର୍ସେ ବୋୟ୍ଲେ ପାଙ୍ତେ ।
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീൎന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
ଅଙ୍ଗା ମନ୍ରା ଆ ବର୍ନେ ଞେନ୍ ଆମ୍ମୁଙ୍ ବର୍ରନାୟ୍ ତି ଆ ମନ୍ରା କେନ୍ଆନିନ୍, ‘ଅବୟ୍ ମନ୍ରାନ୍ ଞେନ୍ ସିଲଡ୍ଲ୍ଲନ୍ ଜିର୍ତାୟ୍, ଆନିନ୍ ଞେନ୍ ସିଲଡ୍ ସୋଡ଼ା ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଞେନ୍ ଜନମ୍ମୁ ଅଣ୍ଡ୍ରଙ୍ ଡେଇଞନ୍ ଆ ଆମ୍ମୁଙ୍ ଆନିନ୍ ଡକୋଏନ୍ ।’
31 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
ଞେନ୍ ନିୟ୍ ଆମ୍ମୁଙ୍ ଆନିନ୍ଆଡଙ୍ ଏର୍ନମ୍ମଡ୍ । ବନ୍ଡ ଇସ୍ରାଏଲ୍ମରଞ୍ଜି ସରିନ୍ ଆନିନ୍ଆଡଙ୍ ଅନବ୍ସେକୁଲନ୍ ଆସନ୍ ଞେନ୍ ତବ୍ବୁବ୍ଡାନ୍ ତନିୟନ୍ ଆସନ୍ ଇୟ୍ଲାୟ୍ ।”
32 യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു.
ଆରି, ତବ୍ବୁବ୍ଡାମର୍ ଜନନ୍ ସାକିନ୍ ତିୟ୍ଲେ ବର୍ରନେ, “ପୁରାଡ଼ାନ୍ କୁକ୍କୁରନ୍ ଅନ୍ତମ୍ ରୁଆଙନ୍ ସିଲଡ୍ ପଡ୍ଲନ୍ ଜିସୁନ୍ ଆ ଡଅଙ୍ଲୋଙ୍ ଇୟ୍ଲାୟ୍ ତାର୍ଡୋୟ୍ନେନ୍ ଞେନ୍ ଗିୟ୍ଲାୟ୍ ।
33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.
ଡେଲୋଜନଙ୍ଡେନ୍ ତି ଆ ମନ୍ରା କେନ୍ଆନିନ୍ ଗାମ୍ଲେ ଞେନ୍ ଅଃଜ୍ଜନାଲାୟ୍, ବନ୍ଡ ଡାଆଲୋଙନ୍ ତବ୍ବୁବ୍ଡାନ୍ ତନିୟନ୍ ଆସନ୍ ଅଙ୍ଗା ଇସ୍ୱର ଞେନ୍ଆଡଙ୍ ଆପ୍ପାୟ୍ଲିଁୟ୍, ଆନିନ୍ ଞେନ୍ଆଡଙ୍ ଅବ୍ଜନାଲିଁୟ୍, ‘ଅଙ୍ଗା ମନ୍ରା ଆ ଡଅଙ୍ଲୋଙ୍ ପୁରାଡ଼ାନ୍ ପଡ୍ଲନ୍ ଇୟ୍ତାୟ୍ ତାର୍ଡୋୟ୍ନେନ୍ ଆମନ୍ ଗିୟ୍ତେ, ତିଆନିନ୍ ମନ୍ରାଞ୍ଜିଆଡଙ୍ ମଡ଼ିର୍ ପୁରାଡ଼ାଲୋଙନ୍ ତବ୍ବୁବ୍ଡାନ୍ ତିୟ୍ତଜି ।’
34 അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
ଞେନ୍ ତିଆତେ ଗିୟ୍ଲାୟ୍ ଆରି ‘ଆନିନ୍ ଇସ୍ୱରନ୍ ଆ ଡାଙ୍ଗଡ଼ାଅନ୍’ ଗାମ୍ଲେ ସାକିନ୍ ତିୟ୍ଲାୟ୍ ।”
35 പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
ତି ଆବାର୍ତାନ୍ ଜନନ୍, ଆ ଞଙ୍ନେମରଞ୍ଜି ଆମଙ୍ଲୋଙ୍ ସିଲଡ୍ ବାଗୁ ଞଙ୍ନେମରଞ୍ଜି ସରିନ୍ ତନଙ୍ଲେ ଡକୋଲନ୍,
36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
ତି ଆ ତଙର୍ଗଡ୍ ଜିସୁନ୍ ତଙିୟ୍ଲନ୍ ଆଜିର୍ରେନ୍ ଆଡିଡ୍ ଜନନ୍ ଆନିନ୍ଆଡଙ୍ ଏର୍ସେଡ୍ମଡ୍ନେନ୍ ଆଙାଙ୍ଡାଲେ ବର୍ରନେ, “କେରେ ଗିୟ୍ବା ଇସ୍ୱରନ୍ ଆଅନ୍ ମେଣ୍ଡା ।”
37 അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
ତି ବାଗୁ ଞଙ୍ନେମରଞ୍ଜି ଜନନ୍ ଆ ବର୍ନେ ଅମ୍ଡଙ୍ଡାଲେ ଜିସୁନ୍ଆଡଙ୍ ସଣ୍ଡୋଙେଞ୍ଜି ।
38 യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാൎക്കുന്നു എന്നു ചോദിച്ചു.
ଜିସୁନ୍ ଆୟର୍ଗୁଡ଼ିଃଲନ୍ ଆଗ୍ରିଜେନ୍ ଆନିଞ୍ଜି ଆନିନ୍ଆଡଙ୍ ସଣ୍ଡୋଙ୍ତଜି, ତିଆସନ୍ ଆନିନ୍ ଆନିଞ୍ଜିଆଡଙ୍ ବରେଞ୍ଜି, “ଆମ୍ୱେଞ୍ଜି ଇନି ଏସାୟ୍ତେ?” ଆନିଞ୍ଜି ଗାମେଞ୍ଜି, “ଆମନ୍ ଅଙ୍ଗାଲୋଙ୍ ଡକୋତନେ, ରାବ୍ବି?”
39 അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാൎത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു.
ଜିସୁନ୍ ଆନିଞ୍ଜିଆଡଙ୍ ଗାମେନ୍, “ୟବା ଆୟ୍ ଗିୟ୍ବା ।” ସିଲତ୍ତେ ଆନିଞ୍ଜି ଜିର୍ରେ ଆ ବରସାସିଙନ୍ ଇୟ୍ଲେ ଗିଜେଜି, ଆରି ତି ଆ ଡିନ୍ନା ଆନିଞ୍ଜି ଆନିନ୍ ସରିନ୍ ଡକୋଲଞ୍ଜି, ତିଆଡିଡ୍ ଅୟମନ୍ ଡୋତାନ୍ ଦସଟା ଡେଏନ୍ ।
40 യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
ଅଙ୍ଗା ମନ୍ରାଜି ବାଗୁନେ ଜନନ୍ ଆ ବର୍ନେ ଅମ୍ଡଙ୍ଡାଲେ ଜିସୁନ୍ଆଡଙ୍ ସଣ୍ଡୋଙେଞ୍ଜି, ଆମଙ୍ଲୋଙଞ୍ଜି ସିଲଡ୍ ଅବୟ୍ନେ ସିମନ୍ ପିତ୍ରନ୍ ଆ ବୋଞାଙ୍ ଆନ୍ଦ୍ରିଅନ୍ ଡକୋଏନ୍ ।
41 അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
ଆନିନ୍ ଆ ବୋଞାଙନ୍ ସିମନନ୍ଆଡଙ୍ ରବାଙ୍ଡାଲେ ଆନିନ୍ଆଡଙ୍ ବରେନ୍, “ଇନ୍ଲେନ୍ ମସିଅନ୍ଆଡଙ୍ ଏରବାଙ୍ଲାୟ୍ ।”
42 അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
ଆନିନ୍ ସିମନନ୍ଆଡଙ୍ ଜିସୁନ୍ ଆମଙ୍ ଓରୋଙ୍ଲାୟ୍ । ଜିସୁନ୍ ଆନିନ୍ଆଡଙ୍ ଏର୍ସେଡ୍ମଡ୍ନେନ୍ ଆଙାଙ୍ଡାଲେ ଆନିନ୍ଆଡଙ୍ ବରେନ୍, “ଆମନ୍ ସିମନ୍, ଜନନ୍ ଆ ଡାଙ୍ଗଡ଼ାଅନ୍ । ଆମନ୍ ‘କେପା’ ଗାମ୍ଲେ ଓଡ୍ଡେତମ୍ଜି ।”
43 പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
ତି ଆବାର୍ତାନ୍ ଜିସୁନ୍ ଗାଲିଲି ଗଡ଼ାନ୍ ଜନିରନ୍ ଆସନ୍ ଡୁଙ୍ଲନେ, ଆରି ଆନିନ୍ ପିଲିପନ୍ଆଡଙ୍ ଆଗ୍ରିଜେନ୍ ଆନିନ୍ଆଡଙ୍ ବରେନ୍, “ଞେନ୍ଆଡଙ୍ ସଣ୍ଡୋଙିୟ୍ ।”
44 ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
ପିଲିପନ୍ ବେତ୍ସାଇଦାବାୟ୍ ଡକୋଏନ୍, ଆନ୍ଦ୍ରିଅନ୍ ଡ ପିତ୍ରନ୍ ନିୟ୍ ତେତ୍ତେବାୟ୍ଜି ।
45 ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
ପିଲିପନ୍ ନିତନ୍ଆଡଙ୍ ରବାଙ୍ଡାଲେ ଆନିନ୍ଆଡଙ୍ ବରେନ୍, “ଅଙ୍ଗା ମନ୍ରା ଆ ବର୍ନେ ମୋସାନ୍ ବନାଁୟ୍ବର୍ଲୋଙନ୍ ଇଡେନ୍, ଆରି ପୁର୍ବାଃତେ ବର୍ନେମରଞ୍ଜି ନିୟ୍ ଇଡେଞ୍ଜି, ଇନ୍ଲେଞ୍ଜି ଆନିନ୍ଆଡଙ୍ ଏରବାଙ୍ଲାୟ୍ । ଆନିନ୍ ଜୋସେପନ୍ ଆ ଡାଙ୍ଗଡ଼ାଅନ୍ ନାଜରିତବାୟ୍ ଜିସୁ ।”
46 നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.
ନିତନ୍ ଆନିନ୍ଆଡଙ୍ ବରେନ୍, “ନାଜରିତନ୍ ସିଲଡ୍ ଇନ୍ନିଙ୍ ଡେନ୍ ମନଙନ୍ଆତେ ଅଲ୍ଡୁଙ୍ନାୟ୍ ପଙ୍?” ପିଲିପନ୍ ଆନିନ୍ଆଡଙ୍ ଜାଲଙେନ୍, “ଜିରାୟ୍ ଆୟ୍ ଗିଜା ।”
47 നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
ନିତନ୍ ଜିସୁନ୍ ଆମଙ୍ ଆଜିର୍ରାଞନ୍ଆତେ ଗିୟ୍ଲେ, ଜିସୁନ୍ ନିତନ୍ ଆ ବର୍ନେ ବର୍ରନେ, “କେରେ ଗିୟ୍ବା, କେନ୍ଆନିନ୍ ଅବୟ୍ ଆଜାଡ଼ି ଇସ୍ରାଏଲ୍ମର୍, କେନ୍ ଆମଙନ୍ ପାତ୍ୟାନ୍ ଅବୟ୍ ତଡ୍ ।”
48 നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
ନିତନ୍ ଆନିନ୍ଆଡଙ୍ ବରେନ୍, “ଆମନ୍ ଏଙ୍ଗାଲେ ଞେନ୍ଆଡଙ୍ ଅମ୍ମଡ୍ଲିଁୟ୍?” ଜିସୁନ୍ ଆନିନ୍ଆଡଙ୍ ଜାଲଙେନ୍, “ପିଲିପ ଆମନ୍ଆଡଙ୍ ଅଣ୍ଡ୍ରଙ୍ ଓଡ୍ଡେଅମନ୍ ଆମ୍ମୁଙ୍ ଆମନ୍ ଅଙ୍ଗା ଆଡିଡ୍ ଲୁଆନୁବନ୍ ଆ ଜାୟ୍ତା ଡକୋଲମ୍, ତିଆଡିଡ୍ ଞେନ୍ ଆମନ୍ଆଡଙ୍ ଗିୟ୍ଲମ୍ ।”
49 നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
ନିତନ୍ ଆନିନ୍ଆଡଙ୍ ଜାଲଙେନ୍, “ଏ ଞନଙ୍ତିୟ୍ମର୍, ଆମନ୍ ଇସ୍ୱରନ୍ ଆ ଡାଙ୍ଗଡ଼ାଅନ୍, ଆମନ୍ ଇସ୍ରାଏଲନ୍ ଆ ରାଜା ।”
50 യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
ଜିସୁନ୍ ବର୍ରନେ, “ଞେନ୍ ଆମନ୍ଆଡଙ୍ ଲୁଆନୁବନ୍ ଆ ଜାୟ୍ତା ଗିୟ୍ଲମ୍ ଗରାମ୍ଲାଞନ୍ ପଙ୍ ଆମନ୍ ଡର୍ତନେ? ଆମନ୍ କେନ୍ ସିଲଡ୍ ଆରି ସୋଡ଼ା ସୋଡ଼ା ବର୍ନେଞ୍ଜି ଗିୟ୍ତେ ।”
51 ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.
ଆରି, ଆନିନ୍ ଆନିଞ୍ଜିଆଡଙ୍ ବରେଞ୍ଜି, “ଞେନ୍ ଆଜାଡ଼ିଡମ୍ ଆମ୍ୱେଞ୍ଜିଆଡଙ୍ ବର୍ତବେନ୍, ରୁଆଙନ୍ ରୋତନେ ଆରି ଇସ୍ୱରନ୍ ଆ ପାଙ୍ଲଙ୍ବର୍ମର୍ଜି ମନ୍ରା ଡାଙ୍ଗଡ଼ାଅନନ୍ ଆ ତୋଣ୍ଡୋଲୋଙ୍ ଆଡ୍ରାୟ୍ତେଞ୍ଜି ଡ ଆପ୍ରଡ୍ତନାଞଞ୍ଜି ଆମ୍ୱେଞ୍ଜି ଏଗିୟ୍ତଜି ।”