< ഇയ്യോബ് 36 >

1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
Elihu agĩthiĩ na mbere kwaria, akiuga atĩrĩ:
2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
“Ngirĩrĩria hanini, na nĩngũkuonia atĩ harĩ maũndũ mangĩ mangiugwo ma gũciirĩrĩra Ngai.
3 ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
Ũmenyo wakwa ndĩũrutĩte kũraihu; niĩ ngũtũũgĩria kĩhooto kĩa ũcio Mũnyũũmbi.
4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
Menya wega atĩ ndeto ciakwa ti cia maheeni; ũyũ mũrĩ nake arĩ na ũmenyo mũkinyanĩru.
5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
“Mũrungu nĩwe mwene hinya, no ndairaga andũ; we nĩ mwene hinya, na nĩarũmagia muoroto wake.
6 അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാൎക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
Ndatũũragia arĩa aaganu muoyo, no nĩaheaga arĩa anyariire kĩhooto kĩao.
7 അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയൎന്നിരിക്കുന്നു.
Ndeheragia maitho make harĩ arĩa athingu; amaikaragĩria gĩtĩ kĩa ũnene hamwe na athamaki, na akamatũũgĩria nginya tene.
8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
No rĩrĩ, andũ mangĩkorwo mohetwo na mĩnyororo, makanyiitio na mĩhĩndo ya mĩnyamaro,
9 അവൻ അവൎക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
we nĩameeraga ũrĩa mekĩte, atĩ mehĩtie na ũtũrĩka.
10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
We nĩatũmaga mathikĩrĩrie ũtaaro, na akamaatha merire ũũru wao.
11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
Mangĩmwathĩkĩra na mamũtungatĩre, megũtũũra matukũ mao marĩa matigaru magaacĩire, na mĩaka yao o maiganĩire.
12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
No mangĩaga kũigua, nĩmakaniinwo na rũhiũ rwa njora, na makue matarĩ na ũmenyo.
13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
“Arĩa matarĩ na Ngai ngoro-inĩ meiigagĩra marakara; o na rĩrĩa aramooha na mĩnyororo, matikayaga mateithio.
14 അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുൎന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
Makuuaga marĩ ethĩ, magakua hamwe na arũme arĩa maraya ma mahooero-inĩ.
15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
No arĩa mathĩĩnĩkaga, nĩamakũũraga kuuma thĩĩna-inĩ wao; nĩamaragĩria marĩ mĩnyamaro-inĩ.
16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
“We-rĩ, nĩarakũguucĩrĩria uume magego-inĩ ma mĩnyamaro, agũtware handũ haariĩ hatarĩ na ũkunderu, na agũtware akũhurũkie metha-inĩ yaku ĩiyũrĩte irio iria njega.
17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
No rĩu-rĩ, ũtitikithĩtio ituĩro rĩrĩa rĩagĩrĩire arĩa aaganu; ituĩro rĩa ciira na kĩhooto nĩcigũkumbatĩte.
18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓൎത്തു നീ തെറ്റിപ്പോകയുമരുതു.
Wĩmenyerere mũndũ o na ũrĩkũ ndakanakũheenererie na ũtonga; ndũgetĩkĩrie ihaki inene rĩkũhĩtithie njĩra.
19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
Ũtonga waku o na kana kĩyo gĩaku kĩnene-rĩ, no ikũnyiitĩrĩre nĩguo ndũgatoonye mĩnyamaro-inĩ?
20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
Tiga kwĩrirĩria ũtukũ, nĩguo ũguucũrũrie andũ kuuma kwao mĩciĩ.
21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
Wĩmenyerere ndũkeerekere ũũru-inĩ, tondũ ũkuoneka taarĩ guo wendete gũkĩra gũthĩĩnĩka.
22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവൎത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
“Mũrungu nĩatũgĩrĩtio nĩ ũndũ wa ũhoti wake. Nũũ mũrutani take?
23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആൎക്കു പറയാം?
Nũũ ũmwathĩrĩire njĩra ciake, kana akamwĩra atĩrĩ, ‘Wee nĩwĩkĩte ũũru’?
24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓൎത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
Ririkanaga gwĩkĩrĩra wĩra wake, ũrĩa andũ manakumia na rwĩmbo.
25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മൎത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
Andũ othe nĩmawonete; andũ mawĩroragĩra marĩ o kũraya.
26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
Ĩ Mũrungu ndakĩrĩ mũnene; nĩ mũnene gũkĩra ũmenyi witũ! Mũigana wa mĩaka yake ndũngĩtuĩrĩka.
27 അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
“Ambatagia matata ma maaĩ, marĩa macookaga gũtaatĩra tũrũũĩ ta mbura;
28 മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
matu magaita ũigũ wamo, nayo mbura nyingĩ ĩkoirĩra andũ.
29 ആൎക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
Nũũ ũngĩmenya ũrĩa atambũrũkagia matu, kana ũhoro wa marurumĩ marĩa moimaga hema-inĩ yake?
30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
Kĩone ũrĩa ahurunjaga rũheni rwake rũkamũthiũrũrũkĩria, agathambia iria kũrĩa kũriku.
31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
Ũũ nĩguo aathaga ndũrĩrĩ na akaheana irio nyingĩ.
32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
Akumbatagĩria rũheni na moko make, na akarwatha rũringe kĩrĩa kĩorotetwo.
33 അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
Marurumĩ make nĩmanagĩrĩra kĩhuhũkanio kĩrĩa kĩroka; o na ngʼombe nĩimenyithanagia atĩ kũrĩ kĩhuhũkanio kĩroka.

< ഇയ്യോബ് 36 >