< എബ്രായർ 8 >

1 നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വൎഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി,
ⲁ̅ⲡⲕⲉⲫⲁⲗⲁⲓⲟⲛ ⲇⲉ ⲡⲉ ⲛⲛⲉⲧⲛϫⲱ ⲙⲙⲟⲟⲩ ⲟⲩⲛⲧⲁⲛ ⲙⲙⲁⲩ ⲛⲟⲩⲁⲣⲭⲓⲉⲣⲉⲩⲥ ⲛⲧⲉⲓ ⲙⲓⲛⲉ ⲡⲁⲓ ⲉⲛⲧⲁϥϩⲙⲟⲟⲥ ϩⲓ ⲧⲟⲩⲛⲁⲙ ⲙⲡⲉⲑⲣⲟⲛⲟⲥ ⲛⲧⲙⲛⲧⲛⲟϭ ϩⲛ ⲙⲡⲏⲩⲉ
2 വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കൎത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.
ⲃ̅ⲡⲗⲓⲧⲟⲩⲣⲅⲟⲥ ⲛⲛⲉⲧⲟⲩⲁⲁⲃ ⲙⲛ ⲧⲉⲥⲕⲏⲛⲏ ⲙⲙⲉ ⲧⲉⲛⲧⲁ ⲡϫⲟⲉⲓⲥ ⲡⲏⲥⲥⲉ ⲙⲙⲟⲥ ⲛⲣⲱⲙⲉ ⲁⲛ
3 ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അൎപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അൎപ്പിപ്പാൻ ഇവന്നും വല്ലതും വേണം.
ⲅ̅ⲁⲣⲭⲓⲉⲣⲉⲩⲥ ⲅⲁⲣ ⲛⲓⲙ ⲉϣⲁⲩⲕⲁⲑⲓⲥⲧⲁ ⲙⲙⲟϥ ⲉⲧⲁⲗⲉ ⲇⲱⲣⲟⲛ ⲉϩⲣⲁⲓ ϩⲓ ⲑⲩⲥⲓⲁ ⲉⲩⲁⲛⲁⲅⲕⲏ ⲧⲉ ⲉⲡⲁⲓ ⲉⲕⲱ ⲛⲁϥ ⲙⲡⲉⲧϥⲛⲁⲧⲁⲗⲟϥ ⲉϩⲣⲁⲓ
4 അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അൎപ്പിക്കുന്നവർ ഉണ്ടല്ലോ.
ⲇ̅ⲉⲛⲉϥϣⲟⲟⲡ ⲇⲉ ϩⲓϫⲙ ⲡⲕⲁϩ ⲡⲉ ⲛⲉϥⲛⲁϣⲱⲡⲉ ⲁⲛ ⲛⲟⲩⲏⲏⲃ ⲡⲉ ⲉⲩϣⲟⲟⲡ ⲛϭⲓ ⲛⲉⲧⲧⲁⲗⲟ ⲛⲛⲇⲱⲣⲟⲛ ⲉϩⲣⲁⲓ ⲕⲁⲧⲁ ⲡⲛⲟⲙⲟⲥ
5 കൂടാരം തീൎപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പൎവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വൎഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
ⲉ̅ⲛⲁⲓ ⲉⲧϣⲙϣⲉ ϩⲛ ⲟⲩⲥⲙⲟⲧ ⲙⲛ ⲟⲩϩⲁⲓⲃⲉⲥ ⲛⲧⲉ ⲛⲁⲧⲡⲉ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁⲩϣⲁϫⲉ ⲙⲛ ⲙⲱⲩⲥⲏⲥ ⲉϥⲛⲁϫⲱⲕ ⲉⲃⲟⲗ ⲛⲧⲉⲥⲕⲏⲛⲏ ϭⲱϣⲧ ⲅⲁⲣ ⲡⲉϫⲁϥ ⲉⲕⲉⲧⲁⲙⲓⲟ ⲛⲛⲕⲁ ⲛⲓⲙ ⲕⲁⲧⲁ ⲡⲧⲩⲡⲟⲥ ⲉⲛⲧⲁⲩⲧⲟⲩⲟⲕ ⲉⲣⲟϥ ϩⲣⲁⲓ ϩⲙ ⲡⲧⲟⲟⲩ
6 അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
ⲋ̅ⲧⲉⲛⲟⲩ ⲇⲉ ⲁϥϫⲓ ⲛϩⲉⲛϣⲙϣⲉ ⲉⲩϣⲟⲃⲉ ⲛⲑⲉ ⲟⲛ ⲉⲡⲙⲉⲥⲓⲧⲏⲥ ⲡⲉ ⲛⲧⲇⲓⲁⲑⲏⲕⲏ ⲉⲧⲥⲟⲧⲡ ⲧⲁⲓ ⲉⲛⲧⲁⲩⲥⲙⲛⲧⲥ ⲉϫⲛ ϩⲉⲛⲉⲣⲏⲧ ⲉⲩⲥⲟⲧⲡ
7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.
ⲍ̅ⲉⲛⲉⲣⲉ ϯϣⲟⲣⲡ ⲅⲁⲣ ϣⲟⲟⲡ ⲁϫⲛ ⲁⲣⲓⲕⲉ ⲛⲉϥⲛⲁϣⲓⲛⲉ ⲁⲛ ⲡⲉ ⲛⲥⲁ ⲡⲙⲁ ⲛⲧⲙⲉϩⲥⲛⲧⲉ
8 എന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കൎത്താവിന്റെ അരുളപ്പാടു.
ⲏ̅ⲉϥϭⲛⲁⲣⲓⲕⲉ ⲅⲁⲣ ⲉⲣⲟⲟⲩ ϣⲁϥϫⲟⲟⲥ ϫⲉ ⲉⲓⲥ ϩⲏⲏⲧⲉ ⲟⲩⲛ ϩⲉⲛϩⲟⲟⲩ ⲛⲏⲩ ⲡⲉϫⲉ ⲡϫⲟⲉⲓⲥ ⲧⲁϫⲱⲕ ⲉⲃⲟⲗ ⲉϫⲙ ⲡⲏⲉⲓ ⲙⲡⲓⲥⲣⲁⲏⲗ ⲙⲛ ⲡⲏⲓ ⲛⲓⲟⲩⲇⲁ ⲛⲟⲩⲇⲓⲁⲑⲏⲕⲏ ⲛⲃⲣⲣⲉ
9 ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്നു കൎത്താവിന്റെ അരുളപ്പാടു.
ⲑ̅ⲉⲛⲕⲁⲧⲁ ⲧⲇⲓⲁⲑⲏⲕⲏ ⲁⲛ ⲉⲛⲧⲁⲓⲁⲁⲥ ⲙⲛ ⲛⲉⲩⲉⲓⲟⲧⲉ ⲛⲛⲉϩⲟⲟⲩ ⲉⲛⲧⲁⲓⲁⲙⲁϩⲧⲉ ⲛⲧⲉⲩϭ ⲓϫ ⲉⲛⲧⲟⲩ ⲉⲃⲟⲗ ϩⲙ ⲡⲕⲁϩ ⲛⲕⲏⲙⲉ ϫⲉ ⲛⲧⲟⲟⲩ ⲙⲡⲟⲩϭⲱ ϩⲛ ⲧⲁⲇⲓⲁⲑⲏⲕⲏ ⲁⲛⲟⲕ ϩⲱ ⲁⲓⲁⲙⲉⲗⲉⲓ ⲉⲣⲟⲟⲩ ⲡⲉϫⲉ ⲡϫⲟⲉⲓⲥ
10 ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവൎക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
ⲓ̅ϫⲉ ⲧⲁⲓ ⲧⲉ ⲧⲇⲓⲁⲑⲏⲕⲏ ⲉϯⲛⲁⲥⲙⲛⲧⲥ ⲙⲛ ⲡⲏⲉⲓ ⲙⲡⲓⲥⲣⲁⲏⲗ ⲙⲛⲛⲥⲁ ⲛⲉϩⲟⲟⲩ ⲉⲧⲙⲙⲁⲩ ⲡⲉϫⲉ ⲡϫⲟⲉⲓⲥ ⲉⲓⲉϯ ⲛⲁⲛⲟⲙⲟⲥ ⲉϫⲛ ⲛⲁⲩⲙⲉⲉⲩⲉ ⲁⲩⲱ ϯⲛⲁⲥϩⲁⲓⲥⲟⲩ ⲉϫⲛ ⲛⲉⲩϩⲏⲧ ⲧⲁϣⲱⲡⲉ ⲛⲁⲩ ⲛⲛⲟⲩⲧⲉ ⲛⲥⲉϣⲱⲡⲉ ⲛⲁⲓ ⲉⲩⲗⲁⲟⲥ
11 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കൎത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
ⲓ̅ⲁ̅ⲛⲧⲉⲧⲙ ⲡⲟⲩⲁ ⲡⲟⲩⲁ ϯ ⲥⲃⲱ ⲙⲡⲉϥⲣⲙⲛϯ ⲙⲉ ⲁⲩⲱ ⲡⲟⲩⲁ ⲡⲟⲩⲁ ⲙⲡⲉϥⲥⲟⲛ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲥⲟⲩⲛ ⲡϫⲟⲉⲓⲥ ϫⲉ ⲥⲉⲛⲁⲥⲟⲩⲱⲛⲧ ⲧⲏⲣⲟⲩ ϫⲓⲛ ⲡⲉⲩⲕⲟⲩⲓ ϣⲁ ⲡⲉⲩⲛⲟϭ
12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓൎക്കയുമില്ല എന്നു കൎത്താവിന്റെ അരുളപ്പാടു.”
ⲓ̅ⲃ̅ϫⲉ ϯⲛⲁⲕⲱ ⲉⲃⲟⲗ ⲛⲛⲉⲩϫⲓ ⲛϭⲟⲛⲥ ⲧⲁⲧⲙⲣⲡⲙⲉⲉⲩⲉ ⲛⲛⲉⲩⲛⲟⲃⲉ ϫⲓⲛ ⲧⲉⲛⲟⲩ
13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീൎണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.
ⲓ̅ⲅ̅ϩⲙ ⲡⲧⲣⲉϥϫⲟⲟⲥ ϫⲉ ⲟⲩⲃⲣⲣⲉ ⲁϥⲣⲧϣⲟⲣⲡ ⲛⲁⲥ ⲡⲉⲛⲧϥⲣⲁⲥ ⲇⲉ ⲁⲩⲱ ⲁϥⲣϩⲗⲗⲟ ϥϩⲏⲛ ⲉϩⲟⲩⲛ ⲉⲡⲧⲁⲕⲟ

< എബ്രായർ 8 >