< 2 യോഹന്നാൻ 1 >

1 നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, (aiōn g165)
హే అభిరుచితే కురియే, త్వాం తవ పుత్రాంశ్చ ప్రతి ప్రాచీనోఽహం పత్రం లిఖామి|
2 സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാൎക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
సత్యమతాద్ యుష్మాసు మమ ప్రేమాస్తి కేవలం మమ నహి కిన్తు సత్యమతజ్ఞానాం సర్వ్వేషామేవ| యతః సత్యమతమ్ అస్మాసు తిష్ఠత్యనన్తకాలం యావచ్చాస్మాసు స్థాస్యతి| (aiōn g165)
3 പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
పితురీశ్వరాత్ తత్పితుః పుత్రాత్ ప్రభో ర్యీశుఖ్రీష్టాచ్చ ప్రాప్యో ఽనుగ్రహః కృపా శాన్తిశ్చ సత్యతాప్రేమభ్యాం సార్ద్ధం యుష్మాన్ అధితిష్ఠతు|
4 നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
వయం పితృతో యామ్ ఆజ్ఞాం ప్రాప్తవన్తస్తదనుసారేణ తవ కేచిద్ ఆత్మజాః సత్యమతమ్ ఆచరన్త్యేతస్య ప్రమాణం ప్రాప్యాహం భృశమ్ ఆనన్దితవాన్|
5 ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
సామ్ప్రతఞ్చ హే కురియే, నవీనాం కాఞ్చిద్ ఆజ్ఞాం న లిఖన్నహమ్ ఆదితో లబ్ధామ్ ఆజ్ఞాం లిఖన్ త్వామ్ ఇదం వినయే యద్ అస్మాభిః పరస్పరం ప్రేమ కర్త్తవ్యం|
6 നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
అపరం ప్రేమైతేన ప్రకాశతే యద్ వయం తస్యాజ్ఞా ఆచరేమ| ఆదితో యుష్మాభి ర్యా శ్రుతా సేయమ్ ఆజ్ఞా సా చ యుష్మాభిరాచరితవ్యా|
7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
యతో బహవః ప్రవఞ్చకా జగత్ ప్రవిశ్య యీశుఖ్రీష్టో నరావతారో భూత్వాగత ఏతత్ నాఙ్గీకుర్వ్వన్తి స ఏవ ప్రవఞ్చకః ఖ్రీష్టారిశ్చాస్తి|
8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂൎണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
అస్మాకం శ్రమో యత్ పణ్డశ్రమో న భవేత్ కిన్తు సమ్పూర్ణం వేతనమస్మాభి ర్లభ్యేత తదర్థం స్వానధి సావధానా భవతః|
9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
యః కశ్చిద్ విపథగామీ భూత్వా ఖ్రీష్టస్య శిక్షాయాం న తిష్ఠతి స ఈశ్వరం న ధారయతి ఖ్రీష్టస్య శిజ్ఞాయాం యస్తిష్ఠతి స పితరం పుత్రఞ్చ ధారయతి|
10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
యః కశ్చిద్ యుష్మత్సన్నిధిమాగచ్ఛన్ శిక్షామేనాం నానయతి స యుష్మాభిః స్వవేశ్మని న గృహ్యతాం తవ మఙ్గలం భూయాదితి వాగపి తస్మై న కథ్యతాం|
11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
యతస్తవ మఙ్గలం భూయాదితి వాచం యః కశ్చిత్ తస్మై కథయతి స తస్య దుష్కర్మ్మణామ్ అంశీ భవతి|
12 നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂൎണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
యుష్మాన్ ప్రతి మయా బహూని లేఖితవ్యాని కిన్తు పత్రమసీభ్యాం తత్ కర్త్తుం నేచ్ఛామి, యతో ఽస్మాకమ్ ఆనన్దో యథా సమ్పూర్ణో భవిష్యతి తథా యుష్మత్సమీపముపస్థాయాహం సమ్ముఖీభూయ యుష్మాభిః సమ్భాషిష్య ఇతి ప్రత్యాశా మమాస్తే|
13 അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
తవాభిరుచితాయా భగిన్యా బాలకాస్త్వాం నమస్కారం జ్ఞాపయన్తి| ఆమేన్|

< 2 യോഹന്നാൻ 1 >