< 2 യോഹന്നാൻ 1 >

1 നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, (aiōn g165)
ᎠᏴ ᎠᏆᏛᏐᏅᎯ ᏫᏥᏲᎵᎦ ᎠᎦᏑᏰᏛ ᎠᎨᏴ ᎠᎴ ᎾᏍᎩ ᏧᏪᏥ, ᎾᏍᎩ ᎦᏥᎨᏳᎢ ᏚᏳᎪᏛ ᎨᏒᎢ, ᎠᎴ ᎥᏝ ᎠᏋᏒᏉ ᏱᎩ ᎾᏍᏉᏍᎩᏂ ᏂᎦᏛ ᎤᏂᎦᏙᎥᏒᎯ ᏚᏳᎪᏛ ᎨᏒᎢ;
2 സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാൎക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
ᏅᏗᎦᎵᏍᏙᏗᎭ ᎾᏍᎩ ᏚᏳᎪᏛ ᎨᏒ ᏥᎩᏯᎠ, ᎠᎴ ᎾᏍᎩ ᎠᏎ ᏥᎨᎳᏗᏙᎮᏍᏗ ᏂᎪᎯᎸᎢ. (aiōn g165)
3 പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
ᎬᏩᎦᏗᏯ ᎤᏓᏙᎵᏍᏗ ᎨᏒᎢ ᎢᏤᎳᏗᏙᎮᏍᏗ ᎠᎴ ᎤᏓᏙᎵᏍᏗ ᎨᏒᎢ ᎠᎴ ᏅᏩᏙᎯᏯᏛ ᎨᏒᎢ, ᏅᏓᏳᎾᎵᏍᎪᎸᏔᏅᎯ ᎤᏁᎳᏅᎯ ᎠᎦᏴᎵᎨᎢ ᎠᎴ ᎤᎬᏫᏳᎯ ᏥᏌ ᎦᎶᏁᏛ ᎠᎦᏴᎵᎨ ᎤᏪᏥ, ᏚᏳᎪᏛ ᎨᏒᎢ ᎠᎴ ᎠᏓᎨᏳᏗ ᎨᏒᎢ.
4 നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
ᎤᏣᏔᏅᎯ ᎠᏆᎵᎮᎵᏨᎩ ᎠᏆᏙᎴᎰᏒ ᎢᎦᏛ ᏗᏤᏥ ᏚᏳᎪᏛ ᎨᏒ ᎠᎾᎢᏒᎢ, ᎾᏍᎩᏯ ᏗᎧᎿᎭᏩᏛᏍᏗ ᎢᎩᏁᎸ ᎠᎦᏴᎵᎨᎢ.
5 ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
ᎿᎭᏉᏃ ᎬᏔᏲᏎᎭ ᎯᎨᏴ, ᏗᎦᎵᎨᏳᎯ ᎢᏳᎵᏍᏙᏗᏱ; ᎥᏝ ᎠᏗᎾ ᎢᏤ ᏗᎧᎿᎭᏩᏛᏍᏗ ᏥᎬᏲᏪᎳᏁᎰ ᎢᏳᏍᏗ ᏱᎩ, ᎾᏍᎩᏉᏍᎩᏂ ᏥᏁᎩᎰᎢ, ᏗᎦᏓᎨᏳᎯ ᎢᏳᎵᏍᏙᏗᏱ.
6 നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
ᎠᎴ ᎾᏍᎩ ᎯᎠ ᏄᏍᏗ ᎠᏓᎨᏳᏗ ᎨᏒᎢ, ᎾᏍᎩ ᎢᎨᏓᏍᏗᏱ ᎾᏍᎩᏯ ᏗᎧᎿᎭᏩᏛᏍᏗ ᎤᏤᎵᎦ ᏂᎦᏪᏍᎬᎢ. ᎾᏍᎩ ᎯᎠ ᏗᎧᎿᎭᏩᏛᏍᏗ ᏗᏓᎴᏂᏍᎬ ᏅᏓᎬᏩᏓᎴᏅᏛ ᏥᏁᏣᏛᎩᏍᎪᎢ, ᎾᏍᎩ ᏗᏥᎧᎿᎭᏩᏛᏍᏗᏱ.
7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
ᎤᏂᏣᏔᏰᏃ ᎤᏠᎾᏍᏗ ᎠᏁᏙᎭ ᎡᎶᎯ, ᎾᏍᎩ ᎠᏃᎯᏳᎲᏍᎩ ᏂᎨᏒᎾ ᏥᏌ ᎦᎶᏁᏛ ᎤᏇᏓᎵ ᎤᎾᏄᎪᏥᎸᎢ; ᎾᏍᎩ ᎯᎠ ᎤᏠᎾᏍᏗ ᎠᎴ ᎦᎶᏁᏛᎠᏡᏗᏍᎩ.
8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂൎണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
ᎢᏤᏯᏔᎮᏍᏗ ᏞᏍᏗ ᏱᎩᏲᎱᏎᎴᏍᏗ ᏕᎩᎸᏫᏍᏓᏁᎸᎢ, ᎢᏗᏩᏛᎲᏉᏍᎩᏂ ᎤᎧᎵᏨᎯ ᎡᎦᎫᏴᏓᏁᏗ.
9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
ᎩᎶ ᏣᏍᎦᏅᎪᎢ ᎠᎴ ᏂᏓᎧᎿᎭᏩᏕᎬᎾ ᏥᎨᏐ ᎦᎶᏁᏛ ᏧᏕᏲᏅᎯ, ᎾᏍᎩ ᎥᏝ ᎤᏁᎳᏅᎢ ᏳᏪᎰᎢ. ᎾᏑᎵᎪᎬᎾᏍᎩᏂ Ꮎ ᏓᎧᎾᏩᏗᏒ ᏗᎧᎿᎭᏩᏕᎩ ᎦᎶᏁᏛ ᏧᏕᏲᏅᎯ, ᎾᏍᎩ ᏚᏪᎭ ᎢᏧᎳ ᎠᎦᏴᎵᎨ ᎠᎴ ᎤᏪᏥ.
10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
ᎢᏳᏃ ᎩᎶ ᏱᏥᎷᏤᎸ ᎠᎴ ᏄᏲᎸᎾ ᏱᎩ ᎯᎠ ᎾᏍᎩ ᏗᏕᏲᏗ ᎨᏒᎢ, ᏞᏍᏗ ᏕᏥᏁᎸ ᏱᏕᏣᎵᏂᎸᏤᏍᏗ, ᎠᎴ ᏞᏍᏗ ᏰᏥᏲᎵᎴᏍᏗ;
11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
ᎾᏍᎩᏰᏃ Ꮎ ᎠᏲᎵᎯ ᎤᏪᎳᏗᏍᏗᎭ ᎤᏲ ᏚᎸᏫᏍᏓᏁᎲᎢ.
12 നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂൎണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
ᎤᏣᏛᎩ ᎢᏳᏓᎴᎩ ᎢᏨᏲᏪᎳᏁᏗ ᎠᎩᎲᎩ, ᎠᏎᏃ ᎥᏝ ᎪᏪᎵᏉ ᎠᎴ ᏗᎪᏪᎶᏗ ᏗᎬᏙᏗ ᏯᎩᏰᎸᏎᎢ, ᎤᏚᎩᏰᏃ ᎠᏋᎭ ᎢᏨᏩᏛᎲᏍᏗᏱ, ᎠᎴ ᏗᏗᎰᎵ ᏗᎬᏙᏗᏱ ᎢᎦᎵᏃᎮᏗᏱ, ᎠᎴ ᎢᏓᎵᎮᎵᎬ ᎤᎧᎵᎢᏍᏗᏱ.
13 അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
ᎠᎦᏑᏴᏛ ᎡᏣᎸᎢ ᏧᏪᏥ ᏫᎨᏣᏲᎵᎭ. ᎡᎺᏅ.

< 2 യോഹന്നാൻ 1 >