< 2 യോഹന്നാൻ 1 >

1 നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, (aiōn g165)
ⲁ̅ⲡⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⳿ⲛϯⲥⲱⲧⲡ ⲕⲩⲣⲓⲁ ⲛⲉⲙ ⲛⲉⲥϣⲏⲣⲓ ⲛⲏ ⳿ⲁⲛⲟⲕ ⳿ⲉϯⲙⲉⲓ ⳿ⲙⲙⲱⲟⲩ ϧⲉⲛ ⲟⲩⲙⲉⲑⲙⲏⲓ ⲟⲩⲟϩ ⳿ⲁⲛⲟⲕ ⳿ⲙⲙⲁⲩⲁⲧ ⲁⲛ ⲁⲗⲗⲁ ⲛⲉⲙ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲧⲁⲩⲥⲟⲩⲉⲛ ϯⲙⲉⲑⲙⲏⲓ.
2 സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാൎക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
ⲃ̅ⲉⲑⲃⲉ ϯⲙⲉⲑⲙⲏⲓ ⲉⲧϣⲟⲡ ⳿ⲛϧⲏⲧⲉⲛ ⲟⲩⲟϩ ⲉⲥ⳿ⲉϣⲱⲡⲓ ⲛⲉⲙⲁⲛ ϣⲁ ⲉⲛⲉϩ. (aiōn g165)
3 പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
ⲅ̅⳿ⲡ⳿ϩⲙⲟⲧ ⳿ⲫⲛⲁⲓ ⳿ⲧϩⲓⲣⲏⲛⲏ ⲉⲩ⳿ⲉϣⲱⲡⲓ ⲛⲉⲙⲁⲛ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲫϯ ⳿ⲫⲓⲱⲧ ⲛⲉⲙ ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⳿ⲡϣⲏⲣⲓ ⳿ⲙ⳿ⲫⲓⲱⲧ ϧⲉⲛ ⲟⲩⲙⲉⲑⲙⲏⲓ ⲛⲉⲙ ⲟⲩⲁⲅⲁⲡⲏ.
4 നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
ⲇ̅ⲁⲓⲣⲁϣⲓ ⳿ⲉⲙⲁϣⲱ ⳿ⲉⲧⲁⲓϫⲓⲙⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲉϣⲏⲣⲓ ⲉⲩⲙⲟϣⲓ ϧⲉⲛ ⲟⲩⲙⲉⲑⲙⲏⲓ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲁⲛϭⲓ ⳿ⲉⲛⲧⲟⲗⲏ ⳿ⲛⲧⲉⲛ ⳿ⲫⲓⲱⲧ.
5 ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
ⲉ̅ⲟⲩⲟϩ ϯⲛⲟⲩ ϯϯϩⲟ ⳿ⲉⲣⲟ ⲕⲩⲣⲓⲁ ⳿ⲙ⳿ⲫⲣⲏϯ ϫⲉ ⲟⲩ⳿ⲉⲛⲧⲟⲗⲏ ⳿ⲙⲃⲉⲣⲓ ⲁⲛ ⳿ⲉϯ⳿ⲥϧⲁⲓ ⳿ⲙⲙⲟⲥ ⲛⲉ ⲁⲗⲗⲁ ⲑⲏ ⲉⲛⲁⲥ⳿ⲛⲧⲟⲧⲉⲛ ⲓⲥϫⲉⲛ ϩⲏ ϩⲓⲛⲁ ⳿ⲛⲧⲉⲛⲉⲣⲁⲅⲁⲡⲁⲛ ⳿ⲛⲛⲉⲛⲉⲣⲏⲟⲩ.
6 നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
ⲋ̅ⲟⲩⲟϩ ⲑⲁⲓ ⲧⲉ ϯⲁⲅⲁⲡⲏ ϩⲓⲛⲁ ⳿ⲛⲧⲉⲛⲙⲟϣⲓ ⲕⲁⲧⲁ ⲛⲉϥ⳿ⲉⲛⲧⲟⲗⲏ ⲟⲩⲟϩ ⲑⲁⲓ ⲧⲉ ϯ ⳿ⲉⲛⲧⲟⲗⲏ ϩⲓⲛⲁ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲁⲣⲉⲧⲉⲛⲥⲱⲧⲉⲙ ⲓⲥϫⲉⲛ ϩⲏ ⳿ⲛⲧⲉⲛⲙⲟϣⲓ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧϥ.
7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
ⲍ̅ϫⲉ ⲟⲩⲙⲏϣ ⳿ⲙ⳿ⲡⲗⲁⲛⲟⲥ ⲁⲩ⳿ⲓ ⳿ⲉⲡⲓⲕⲟⲥⲙⲟⲥ ⲛⲏⲉⲧⲉ ⳿ⲛⲥⲉⲉⲣⲟⲙⲟⲗⲟⲅⲓⲛ ⲁⲛ ⳿ⲛⲒⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ϫⲉ ⲁϥ⳿ⲓ ϧⲉⲛ ⳿ⲧⲥⲁⲣⲝ ⲫⲁⲓ ⲡⲉ ⲡⲓ⳿ⲡⲗⲁⲛⲟⲥ ⲛⲉⲙ ⲡⲓⲁⲛⲧⲓ⳿ⲭⲣⲓⲥⲧⲟⲥ.
8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂൎണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
ⲏ̅ⲥⲟⲙⲥ ⳿ⲉⲃⲟⲗ ⳿ⲉⲣⲱⲧⲉⲛ ϩⲓⲛⲁ ⳿ⲛⲧⲉⲧⲉⲛ⳿ϣⲧⲉⲙⲧⲁⲕⲉ ⲫⲏⲉⲧⲁⲣⲉⲧⲉⲛⲉⲣϩⲱⲃ ⳿ⲉⲣⲟϥ ⲁⲗⲗⲁ ⳿ⲛⲧⲉⲧⲉⲛϭⲓ ⳿ⲛⲟⲩⲃⲉⲭⲉ ⲉϥϫⲏⲕ ⳿ⲉⲃⲟⲗ.
9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
ⲑ̅ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲑⲙⲟϣⲓ ⳿ⲉ⳿ⲧϩⲏ ⲟⲩⲟϩ ⳿ⲛⲧⲉϥ⳿ϣⲧⲉⲙⲟϩⲓ ϧⲉⲛ ϯ⳿ⲥⲃⲱ ⳿ⲛⲧⲉ Ⲡⲭ̅ⲥ̅ ⲁⲩⲁⲑⲛⲛⲟⲩϯ ⲡⲉ ⲫⲏ ⲇⲉ ⲉⲑⲛⲁⲟϩⲓ ϧⲉⲛ ϯ⳿ⲥⲃⲱ ⳿ⲛⲧⲉ Ⲡⲭ̅ⲥ̅ ⲫⲁⲓ ⳿ⲫⲓⲱⲧ ⳿ⲛⲧⲟⲧϥ ⲛⲉⲙ ⳿ⲡϣⲏⲣⲓ.
10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
ⲓ̅ⲫⲏⲉⲑⲛⲏⲟⲩ ϩⲁⲣⲱⲧⲉⲛ ⲟⲩⲟϩ ⲉϥ⳿ⲓⲛⲓ ⳿ⲛⲧⲁⲓ⳿ⲥⲃⲱ ⲁⲛ ⳿ⲙⲡⲉⲣ⳿ⲟⲗϥ ⳿ⲉϧⲟⲩⲛ ⳿ⲉⲏⲓ ⲟⲩⲇⲉ ⳿ⲙⲡⲉⲣϫⲟⲥ ⲛⲁϥ ϫⲉ ⲭⲉⲣⲉ.
11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
ⲓ̅ⲁ̅ⲫⲏ ⲅⲁⲣ ⲉⲑⲛⲁϫⲟⲥ ⲛⲁϥ ϫⲉ ⲭⲉⲣⲉ ⳿ϥⲟⲓ ⳿ⲛ⳿ϣⲫⲏⲣ ⳿ⲉⲛⲉϥ⳿ϩⲃⲏⲟⲩ⳿ⲓ ⲉⲧϩⲱⲟⲩ.
12 നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂൎണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
ⲓ̅ⲃ̅⳿ⲉⲟⲩⲟⲛϯ ⲟⲩⲙⲏϣ ⲉⲥϧⲏⲧⲟⲩ ⲛⲱⲧⲉⲛ ⳿ⲙⲡⲓⲟⲩⲱϣ ⲇⲉ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩϫⲱⲙ ⲛⲉⲙ ⲟⲩⲙⲉⲗⲁ ϯⲉⲣϩⲉⲗⲡⲓⲥ ⲅⲁⲣ ⳿ⲉⲛⲁⲩ ⳿ⲉⲣⲱⲧⲉⲛ ⲟⲩⲟϩ ⳿ⲉⲥⲁϫⲓ ⲛⲉⲙⲱⲧⲉⲛ ⳿ⲛⲣⲟ ⲟⲩⲃⲉ ⲣⲟ ϩⲓⲛⲁ ⳿ⲛⲧⲉ ⲡⲉⲧⲉⲛⲣⲁϣⲓ ϣⲱⲡⲓ ⲉϥϫⲏⲕ ⳿ⲉⲃⲟⲗ.
13 അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
ⲓ̅ⲅ̅ⲥⲉϣⲓⲛⲓ ⳿ⲉⲣⲟ ⳿ⲛϫⲉ ⲛⲓϣⲏⲣⲓ ⳿ⲛⲧⲉ ⲧⲉⲥⲱⲛⲓ ⲑⲏ ⲉⲧⲥⲟⲧⲡ ⲓⲱⲁⲛⲛⲟⲩ ⳿ⲉⲡⲓⲥⲧⲟⲗⲏ ⲃ̅

< 2 യോഹന്നാൻ 1 >