< റോമർ 9 >
1 ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണു സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്.
ଞେନ୍ କ୍ରିସ୍ଟନ୍ ଆତେମଡ୍ ଆଜାଡ଼ିନ୍ ବର୍ତନାୟ୍, ପାତ୍ୟା ଅଃବ୍ବର୍ନାୟ୍, ମନଙ୍ ବୁଡ୍ଡିଞେନ୍ ଡ ମଡ଼ିର୍ ପୁରାଡ଼ାନ୍ ବାତ୍ତେ ଞେନ୍ କେନ୍ ସାକିନ୍ ତିୟ୍ତାୟ୍ ।
2 എന്റെ ഹൃദയത്തിൽ വലിയ സങ്കടവും തീരാത്ത വേദനയുമുണ്ട് എന്നതു സത്യം.
ଞେନ୍ ଡିଅଙ୍ଗା ଆ ଡୁକ୍କ ଞାଙ୍ତାୟ୍, ଆରି ଉଗର୍ଞେନ୍ ସିଲଡ୍ ଡୁକ୍କନ୍ ଅଃସଙାଜେ, କେନ୍ ଆ ବର୍ନେ ଞେନ୍ ଅଃକ୍କଣ୍ଡାୟାୟ୍ ।
3 ഞാൻ സ്വയം ശാപഗ്രസ്തനായിത്തീർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്ന് എന്നേക്കുമായി മാറ്റപ്പെടുന്നതിലൂടെ എന്റെ സഹോദരങ്ങളും സ്വന്തം വംശജരുമായ ഇസ്രായേൽജനത്തിനു പ്രയോജനം ഉണ്ടാകുന്നെങ്കിൽ ഞാൻ അതിനും സന്നദ്ധനാണ്.
ସର୍ସି ଜିଉଦି ବୋଞାଙ୍ ତନାନ୍ଞେଞ୍ଜି ଆସନ୍ ଞେନ୍ଡମ୍ କ୍ରିସ୍ଟନ୍ ଆମଙ୍ ସିଲଡ୍ ଆନ୍ନାଲନ୍ ଡକୋଡାଲନ୍ ଇସ୍ୱରନ୍ ଆମଙ୍ ସିଲଡ୍ ସନୟ୍ପନ୍ ଆଞନାଙ୍ ଆସନ୍ ସାୟ୍ତଜି ।
4 ഇസ്രായേല്യരായ അവർ ദൈവത്തിന്റെ പുത്രരായി ദത്തെടുക്കപ്പെട്ടവരാണ്; ദൈവികതേജസ്സ് അവർക്കു സ്വന്തം; അവരോടാണ് ദൈവം ഉടമ്പടികൾ ചെയ്തത്, അവർക്കാണ് ന്യായപ്രമാണം നൽകിത്; ദൈവാലയത്തിലെ ആരാധനയ്ക്കുള്ള പദവിയും വാഗ്ദാനങ്ങളും ദൈവം അവർക്കാണു നൽകിയത്.
ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଇସ୍ୱରନ୍ ଆନିଞ୍ଜିଆଡଙ୍ ଆଅନ୍ଡମଞ୍ଜି ଅନ୍ତମ୍ ଜାଏଞ୍ଜି, ଆମଙଞ୍ଜି ଆ ଗନୁଗୁ ପନେମେଙନ୍ ଅବ୍ତୁଜେଞ୍ଜି, ଆନିଞ୍ଜି ବୟନ୍ ସନିବ୍ଡେୟ୍ବରନ୍ ଡକ୍କୋଲେ ଆନିଞ୍ଜିଆଡଙ୍ ବନାଁୟ୍ବରନ୍ ତିୟେଞ୍ଜି, ଇସ୍ୱରନ୍ ଆମଙ୍ ସିଲଡ୍ ସନିବ୍ଡେୟ୍ବରନ୍ ଆଞ୍ରାଙେଞ୍ଜି ସିଲଡ୍ ଆନିଞ୍ଜି ଆଜାଡ଼ି ଗାମ୍ଲେ ଗିର୍ଜାତଞ୍ଜି ।
5 ആദരണീയരായ ഗോത്രപിതാക്കന്മാരാണ് അവരുടെ പൂർവികർ. ക്രിസ്തു മനുഷ്യനായി ജന്മമെടുത്തതും അവരിൽനിന്നുതന്നെ. അവിടന്ന് സർവാധിപതിയായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനും! ആമേൻ. (aiōn )
ଜିଉଦିମରଞ୍ଜି ଆ କେଜ୍ଜା ଆରି କ୍ରିସ୍ଟନ୍ ଆ ମନ୍ରା ଅନ୍ତମ୍ ତି ଆ କେଜ୍ଜାଲୋଙ୍ ସିଲଡ୍ କ୍ରିସ୍ଟନ୍ ଜନମ୍ମୁ ଡେଏନ୍, ଇସ୍ୱରନ୍ଆଡଙ୍ ଡିତାନ୍ ସନେନ୍ସେନନ୍ ଡେଏତୋ । ଆମେନ୍ । (aiōn )
6 ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല.
ଇସ୍ୱରନ୍ ଆ ସନିବ୍ଡେୟ୍ବର୍ ଅଃଗଡେଲ୍ଲୋ ଗାମ୍ଲେ ଞେନ୍ ଅଃବ୍ବର୍ନାୟ୍, ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଇସ୍ରାଏଲ୍ମରଞ୍ଜି ଅଡ଼୍କୋନ୍ ଇସ୍ୱରନ୍ ଆ ମନ୍ରାଜି ତଡ୍ ।
7 അബ്രാഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രാഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്.
ଅବ୍ରାମନ୍ ଆ କେଜ୍ଜାମର୍ଜି ଅଡ଼୍କୋନ୍ ଇସ୍ୱରନ୍ ଆ ଅନ୍ଜି ତଡ୍ । ଇସ୍ୱରନ୍ ଅବ୍ରାମନ୍ଆଡଙ୍ ବରେନ୍, “ଅଙ୍ଗା କେଜ୍ଜାମର୍ନମ୍ଜି ଆସନ୍ ଞେନ୍ ବାସାଲନାୟ୍, ଆନିଞ୍ଜି ଇସାକନ୍ ଆ କେଜ୍ଜା ସିଲଡ୍ ଜନମ୍ମୁ ଡେତେଜି ।”
8 അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്.
କେନ୍ ଆଗ୍ରାମ୍ଗାମନ୍, ମନ୍ରାନ୍ ଆଅନ୍ ଆଙ୍ଗିୟ୍ ଇସ୍ୱରନ୍ ଆଅନ୍ ଅଃଡ୍ଡେଏ, ଆକ୍ରୋଡେଞ୍ଜି ଆ ଅନ୍ଜି ଇସ୍ୱରନ୍ ଆ ସନିବ୍ଡେୟ୍ ବରନ୍ ଅନ୍ତମ୍ ଇସ୍ୱରନ୍ ଆଗନିୟ୍ଗିୟ୍ଲୋଙ୍ ଆ ଅନଞ୍ଜି ଗାମ୍ଲେ ଡନିଡିନ୍ ଡେତଜି ।
9 വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.”
କେନ୍ଆତେ ତ ଇସ୍ୱରନ୍ ଆ ସନିବ୍ଡେୟ୍ବର୍ ଆଜିର୍ତାଞନ୍ ଆ ବର୍ସେଙ୍ ଏତ୍ତେଲେମା ଇନ୍ଲେନ୍ ଏୟର୍ତନାୟ୍, “ତିଆଡିଡ୍ ସାରାନ୍ ଆସିଲୋଙ୍ ଅବୟ୍ ଓବ୍ବାସିୟ୍ ଡକୋତେ ।”
10 ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി.
ଡିୟ୍ତେ ତୁମ୍ ତଡ୍, ରିବିକାନ୍ ନିୟ୍ ଅବୟ୍ ମନ୍ରାନ୍ ବାତ୍ତେ କେନ୍ ଆଗ୍ରାମ୍ଗାମନ୍ ଜୋଜୋଲେନ୍ ଇସାକନ୍ ବୟନ୍ ଆମ୍ରାୟ୍ଲନ୍ ସିଲଡ୍ ଆନିନ୍ ତିଲ୍କୋଡେନ୍ ।
11 അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്.
ଆନିଞ୍ଜି ପସିଜନ୍ ଅଣ୍ଡ୍ରଙ୍ କୋଡେଞ୍ଜି ଆମ୍ମୁଙ୍, ଇନ୍ନିଙ୍ ମନଙ୍ କି ମନଙ୍ତଡନ୍ ଆ କାବ୍ବାଡ଼ା ଅଃଲ୍ଲୁମ୍ଲଜି, ଆମ୍ମୁଙ୍ମା ଇସ୍ୱରନ୍ କେନ୍ ଆ ବର୍ନେ ବର୍ରନେ ।
ଆ କାବ୍ବାଡ଼ାଞ୍ଜି ବାତ୍ତେ ତଡ୍, ବନ୍ଡ ଇସ୍ୱରନ୍ ଆନିଞ୍ଜିଆଡଙ୍ ଓଡ୍ଡେଲେ ସେଡାଏଞ୍ଜି; ଆରି ଆନିନ୍ ଆନିଞ୍ଜିଆଡଙ୍ ବରେଞ୍ଜି, “ଆସୋଡ଼ା ବନୋଞାଙ୍ ଆ ସନ୍ନା ବନୋଞାଙ୍ଆଡଙ୍ ସାକ୍କେତେ ।”
13 “യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു” എന്ന് എഴുതിയിരിക്കുന്നല്ലോ.
ସାସ୍ତ୍ରଲୋଙନ୍ ଆଇଡିଡନ୍ ଅନ୍ତମ୍, “ଞେନ୍ ଜାକୁବନ୍ଆଡଙ୍ ଡୁଙ୍ୟମ୍ତାୟ୍, ବନ୍ଡ ଏସୋନ୍ଆଡଙ୍ ଏଡ଼ୁର୍ମଡ୍ତାୟ୍ ।”
14 അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!
ଏତ୍ତେଲ୍ଡେନ୍ ଇନ୍ଲେନ୍ ଇନି ଗାମ୍ବୋ, ଇସ୍ୱରନ୍ ଇନି ମନଙ୍ ଲୁମ୍ଲେ ଅଃର୍ରପ୍ତିଏ ପଙ୍? କେନ୍ଆତେ ଆଙ୍ଗିୟ୍ ଡେଡଙ୍ ତଡ୍ ।
15 “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,” എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു.
ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଇସ୍ୱରନ୍ ମୋସାନ୍ଆଡଙ୍ ବରେନ୍, “ଞେନ୍ ଆନାଆଡଙ୍ ଲଡୟ୍ତିଁୟ୍, ଆନିନ୍ଆଡଙ୍ ଞେନ୍ ସାୟୁମ୍ତାୟ୍ ।”
16 ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം.
ତିଆସନ୍ ଅଡ଼୍କୋନ୍ଆତେ ଇସ୍ୱରନ୍ ଆ ସନାୟୁମ୍ ବାତ୍ତେ ଗଡେଲ୍ତେ, ମନ୍ରାନ୍ ଆଇସ୍ସୁମ୍ କି ଆ କାବ୍ବାଡ଼ାନ୍ ବାତ୍ତେ ଅଃଡ୍ଡେଏ ।
17 “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു.
ଡରମ୍ମ ସାସ୍ତ୍ରନ୍ ଅନ୍ତମ୍ ଇସ୍ୱରନ୍ ମିସର୍ ଡେସାନ୍ ଆ ରାଜାଆଡଙ୍ ବରେନ୍, “ସମ୍ପରା ପୁର୍ତିନ୍ ଗନୁଗୁଞେନ୍, ଆମନ୍ ସନ୍ଲେ ଜନାଏତଜି ଗାମ୍ଲେ ଞେନ୍ ଆମନ୍ଆଡଙ୍ ଅବ୍ରାଜାଲମ୍ ।”
18 ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു.
ତିଆସନ୍ ଆନାଆଡଙ୍ ଇସ୍ୱରନ୍ ଲଡୟ୍ତେ, ଆନିନ୍ଆଡଙ୍ କାନକାରମ୍ ଗାମ୍ତେ, ଆରି ଆନାଆଡଙ୍ ଲଡୟ୍ତେ ଆ ଉଗରନ୍ ରବ୍ଡୋତେ ।
19 അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം.
ଆମ୍ୱେନ୍ ଞେନ୍ଆଡଙ୍ ଏବର୍ତିଁୟ୍, “ଏତ୍ତେଲ୍ଡେନ୍ ଆନିନ୍ ଇନିଆସନ୍ ଡେସାନ୍ ଞମ୍ତେ? ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଆ ଇସ୍ସୁମନ୍ ଆନା ଡଙ୍ଡଙ୍ଲେ ରପ୍ତିଏ?”
20 അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?”
ବନ୍ଡ ଏ ଗଡ଼ିଞେଞ୍ଜି, ଆମ୍ୱେନ୍ ଆନା ଡ ଇସ୍ୱରନ୍ ଆ ବର୍ନେଜି ଏଡଙ୍ଡଙ୍ତେ? “ଇନିଆସନ୍ ଞେନ୍ ଏନ୍ନେଲେ ଗଡ଼େଲିଁୟ୍” ଗାମ୍ଲେ ସୁତ୍ତିନ୍ କୁମ୍ବିଜନ୍ଆଡଙ୍ ବର୍ରେ ଅଃର୍ରପ୍ତିଏ ।
21 ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?
କୁମ୍ୱିଜନ୍ ବକୋପ୍ପା ଲବନ୍ ବାତ୍ତେ ଅବୟ୍ ସୁତ୍ତିନ୍ ଞଣ୍ଡ୍ରମ୍ନେନ୍ ଆସନ୍ ଆରି ଅବୟ୍ ସୁତ୍ତିନ୍ ଏର୍ଞଣ୍ଡ୍ରମ୍ନେନ୍ ଆସନ୍ ତୁବ୍ଲେ ଅଃର୍ରପ୍ତିଏ ପଙ୍?
22 ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു;
ଇସ୍ୱରନ୍ ନିୟ୍ ଏତ୍ତେଲେ ଲୁମ୍ତେ । ଆ ବନ୍ଡ୍ରାବନ୍ ଅନବ୍ତୁଜନ୍ ଆସନ୍ ଆରି ଆ ବୋର୍ସାନ୍ ଅନବ୍ଜନାନ୍ ଆସନ୍ ଆନିନ୍ ଲଡଜେନ୍, ବନ୍ଡ ଆନାଜି ଆ ବନ୍ଡ୍ରାବନ୍ ବାତ୍ତେ ଅନବ୍ସେଡନ୍ ଆସନ୍ ଡକୋଏଞ୍ଜି, ଆନିଞ୍ଜି ଆସନ୍ ଇସ୍ୱରନ୍ ସଏଲେ ଡକୋତନ୍ ।
23 ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക?
ଆରି ଆ ଗନୁଗୁ ପନେମେଙନ୍ ଅନବ୍ତୁଜନ୍ ଆସନ୍ ଆମ୍ମୁଙ୍ମା ଆ ସନାୟୁମନ୍ ବାତ୍ତେ ଇନ୍ଲେଞ୍ଜିଆଡଙ୍ ସେଡାଲଙ୍ଲନ୍ ।
24 യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.
ଜିଉଦିମରଞ୍ଜି ଡ ଏର୍ଜିଉଦିମରଞ୍ଜି ଆମଙ୍ଲୋଙ୍ ସିଲଡ୍ ଆନିନ୍ ଇନ୍ଲେଞ୍ଜିଆଡଙ୍ ଓଡ୍ଡେଲଙ୍ଲନ୍ ।
25 ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും ‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.”
ଓସେଅନ୍ ଆ ବଇଲୋଙ୍ ଇସ୍ୱରନ୍ ବର୍ରନେ; “ଆନାଜି ମନ୍ରାଞେଞ୍ଜି ତଡ୍, ଆନିଞ୍ଜିଆଡଙ୍ ‘ମନ୍ରାଞେଞ୍ଜି’ ଗାମ୍ଲେ ଞେନ୍ ଓଡ୍ଡେଲାଜି । ଆନାଜିଆଡଙ୍ ଞେନ୍ ଅଃଡ୍ଡୁଙ୍ୟମ୍ଲାଜି ଆନିଞ୍ଜିଆଡଙ୍ ଡୁଙ୍ୟମ୍ତାଜି ।
26 വീണ്ടും, “‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്ത എല്ലായിടത്തും, അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ’ എന്നു വിളിക്കപ്പെടും”
ଅଙ୍ଗାଲୋଙ୍ ‘ଆମ୍ୱେନ୍ ମନ୍ରାଲେଞ୍ଜି ତଡ୍’ ଗାମ୍ଲେ ଆନିଞ୍ଜିଆଡଙ୍ ବର୍ରାଜି, ଆନିଞ୍ଜିଆଡଙ୍ ତେତ୍ତେ ମା ଇସ୍ୱରନ୍ ଆ ପସିୟ୍ଜି ଗାମ୍ଲେ ଅନୋଡ୍ଡେନ୍ ଡେତଜି ।”
27 യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു: “ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ.
ଆରି ଜିସାୟନ୍ ଇସ୍ରାଏଲ୍ମରଞ୍ଜି ଆ ବର୍ନେ ସୋଡ଼ା ସର୍ରଙନ୍ ବାତ୍ତେ ବର୍ରନେ; “ଇସ୍ରାଏଲ୍ମରଞ୍ଜି ସମେଁୟ୍ଣ୍ଡ୍ରାଲୋଙନ୍ ଆ ଲକିୟ୍ ଅନ୍ତମ୍ ଡକୋଏଞ୍ଜି ଜନଙ୍ଡେନ୍, ଆନିଞ୍ଜି ଅସୋୟ୍ ମନ୍ରାନ୍ ଅନୁରନ୍ ଞାଙ୍ତଜି ।
28 കർത്താവ് അതിവേഗത്തിലും കൃതകൃത്യതയോടും ഭൂമിയിൽ ന്യായവിധി നിർവഹിക്കും.”
ଇନିଆସନ୍ଗାମେଣ୍ଡେନ୍ ପ୍ରବୁନ୍ ଆ ବର୍ନେନ୍ ଅନ୍ତମ୍, ପୁର୍ତିନ୍ ଲଜିର୍ ଅବ୍ପନ୍ସୁଆତିତେ ।”
29 “സൈന്യങ്ങളുടെ കർത്താവ് നമ്മുടെ തലമുറയിൽ ചിലരെയെങ്കിലും ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ, നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു,” എന്ന് യെശയ്യാവ് മുൻകൂട്ടിത്തന്നെ പറഞ്ഞിരുന്നല്ലോ!
ଆରି, ଜିସାୟନ୍ ଆମ୍ମୁଙ୍ ଏଙ୍ଗାଲେ ବର୍ରନେ, “ଅଡ଼୍କୋନ୍ ସିଲଡ୍ ବୋର୍ସା ପ୍ରବୁନ୍ କେଜ୍ଜାମର୍ଲେଞ୍ଜିଆଡଙ୍ ଅଃଡ୍ଡୋବ୍ଲଜି ନଙ୍, ଇନ୍ଲେଞ୍ଜି ସଦୋମନ୍ ଡ ଗମୋରାନ୍ ଆ ମନ୍ରାଜି ଅନ୍ତମ୍ ଡେଡେଲଙ୍ତନ୍ ବନ୍ ।”
30 ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? യഥാർഥത്തിൽ ദൈവികനീതി അന്വേഷിക്കാതിരുന്നവരായ ഇസ്രായേല്യേതരർക്കാണ് ആ നീതി ലഭിച്ചത്. അതു വിശ്വാസത്താലുള്ള നീതിതന്നെ.
ତିଆସନ୍ କ୍ରିସ୍ଟନ୍ ଆମଙ୍ ଏର୍ଜିଉଦିମରଞ୍ଜିଆଡଙ୍ କେନ୍ଆତେ ବର୍ରେ ରପ୍ତିତବୋ, ଆନିଞ୍ଜି ଡରମ୍ମମର୍ ଅମ୍ମେନେନ୍ ଆସନ୍ ଅଃଲ୍ଲଡୟ୍ଲଜି, ବନ୍ଡ ଆ ଡର୍ନେଞ୍ଜି ବାତ୍ତେ ଆନିଞ୍ଜି ଡର୍ନେମର୍ ଡେଏଞ୍ଜି ।
31 എന്നാൽ, ന്യായപ്രമാണത്തിലൂടെ നീതി ലഭിക്കാൻ പരിശ്രമിച്ചവരായ ഇസ്രായേല്യർക്കാകട്ടെ, അതു ലഭിച്ചതുമില്ല.
ଇସ୍ରାଏଲ୍ମରଞ୍ଜି ଡରମ୍ମମର୍ ଅମ୍ମେନେନ୍ ଆସନ୍ ବନାଁୟ୍ବରନ୍ ସାଜେଞ୍ଜି, ବନ୍ଡ ବନାଁୟ୍ବରନ୍ ସନ୍ନିଲ୍ଲେ ଅଃର୍ରପ୍ତିଲଜି ।
32 എന്തുകൊണ്ടാണ് അവർക്കതു ലഭിക്കാതിരുന്നത്? വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളാൽ സാധിക്കുമെന്നു വിചാരിച്ച് നീതിയെ അന്വേഷിച്ചതുകൊണ്ടാണ് അവർ ഇടർച്ചക്കല്ലിൽ തട്ടിവീണത്.
ଇନିଆସନ୍? ଇନିଆସନ୍ଗାମେଣ୍ଡେନ୍ ଆନିଞ୍ଜି ଡର୍ନେନ୍ ବାତ୍ତେ ଅଃସାୟ୍ଲଜି, ଆନିଞ୍ଜି କାବ୍ବାଡ଼ାନ୍ ବାତ୍ତେ ସାଜେଞ୍ଜି, ତିଆସନ୍ ଅରେଙନ୍ ଗତର୍ଡାଲେ “ଆନିଞ୍ଜି ତୁଡ୍ଡୁବେଞ୍ଜି ।”
33 “ഇതാ, ഞാൻ സീയോനിൽ, കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയും വെക്കുന്നു. അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല,” എന്ന് എഴുതിയിട്ടുണ്ടല്ലോ.
ସାସ୍ତ୍ରଲୋଙନ୍ ଏଙ୍ଗାଲେ ଆଇଡିଡ୍ ଡକୋ; “ଗିୟ୍ବା, ଞେନ୍ ସିଓନଲୋଙନ୍ ଅବୟ୍ ତନୁଡ୍ଡୁବ୍ ଅରେଙନ୍ ଡ ଅବୟ୍ ଆପାଲ୍ସିବରନ୍ ତିଲ୍ଲାୟ୍ । ତେତ୍ତେ ମନ୍ରାନ୍ ତୁଡ୍ଡୁବ୍ଲେ ଅକୁଡ୍ତଜି । ବନ୍ଡ ଆନାଜି ଆମଙନ୍ ଡର୍ତଞ୍ଜି ଆନିଞ୍ଜି ଅଃମ୍ମୁସୁକ୍କାଏଜି ।”